അംബാനി കുടുംബത്തിന്‍റെ ആഭരണ ശേഖരം; 500 കോടിയുടെ നെക്‌ലേസ് മുതൽ അറുപത്തിയേഴരക്കോടിയുടെ വാച്ച് വരെ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അംബാനി കുടുംബത്തിൽ നടന്ന വിവാഹ ആഘോഷ വാർത്ത ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അനന്ത് അംബാനി-രാധിക മെർച്ചന്‍റ് വിവാഹം വിപണികൾ കീഴടക്കി എന്ന് തന്നെ പറയാം. വിവാഹത്തിന്‍റെ വിവിധ ചടങ്ങുകൾ നടന്ന നഗരങ്ങളിലൊക്കെ കച്ചവടക്കാരുടെ കീശ മുഴുവൻ നിറഞ്ഞു. അംബാനിക്കുടുംബത്തിന്‍റെ ആഭരണ ശേഖരവും അത്രതന്നെ ചർച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു. മാർച്ച് മുതൽ തുടങ്ങിയ പ്രീ വെഡിംഗ് മുതൽ കുടുംബത്തിലെ ഓരോ അംഗങ്ങളും ധരിച്ച വസ്ത്രങ്ങളും ആഭരണങ്ങളും അത്രമേൽ വില വരുന്നതുമായിരുന്നു. കോടികൾക്കൊന്നും വിലയില്ലേ എന്ന് തോന്നുന്ന വിധത്തിലാണ് കുടുംബാംഗങ്ങളുടെ ആഭരണ കളക്ഷൻ. നിത അംബാനി ധരിച്ച 500 കോടിയുടെ ഹാരം ആയിരുന്നു സൈബറിടങ്ങളിൽ ഏറ്റവും ചർച്ചയായത്. പച്ച മരതകവും ഡയമണ്ടും കൊണ്ട് നിർമിച്ചതായിരുന്നു നെക്ലേസ്. ലോകത്തെ ഏറ്റവും വിലയേറിയ നെക്‌ലേസുകളിലൊന്നാണ് ഇത്. അതിനു ചേരുന്ന 53 കോടിയുടെ ഡയമണ്ട് മോതിരവും കമ്മലും നെക്ലേസിന്‍റെ…

Read More

ഇന്ന് ലോക പാമ്പുദിനം; സര്‍പ്പ ആപ്പിലൂടെ കണ്ടെത്തിയത് 35,874 പാമ്പുകളെ

കൊച്ചി: പാമ്പ് ഭീതിയകറ്റാന്‍ വനം വകുപ്പ് ആരംഭിച്ച സര്‍പ്പ ആപ് (സ്‌നേക് അവയര്‍നെസ് റെസ്‌ക്യു ആന്‍ഡ് പ്രൊട്ടക്ഷന്‍ ആപ് ) വഴി സംസ്ഥാനത്ത് ഇതുവരെ കണ്ടെത്തിയത് 35,874 പാമ്പുകള്‍. ഇതില്‍ 34,559 പാമ്പുകളെ വിവിധ ജില്ലകളിലെ ജനവാസ മേഖലകളില്‍നിന്ന് പിടികൂടി വനത്തിലേക്ക് മാറ്റി. 2020 ഓഗസ്റ്റില്‍ ആരംഭിച്ച സര്‍പ്പ ആപ്പിലൂടെ 2023-24 വര്‍ഷത്തില്‍ 89 രാജവെമ്പാല, 2,816 പെരുമ്പാമ്പ്, 15 അണലി, 4,022 മൂർഖൻ, 7,996 മറ്റ് പാമ്പിനങ്ങള്‍ എന്നിവയെയാണ് കണ്ടെത്തിയത്. 86 രാജവെമ്പാലയേയും 2742 പെരുമ്പാമ്പുകളേയും 13 അണലികളേയും 7873 മറ്റ് പാമ്പിനങ്ങളേയും കാട്ടിലേക്ക് അയയ്ക്കാനായി. 2022 വര്‍ഷത്തില്‍ സര്‍പ്പ ആപ്പിലൂടെ 10,999 പാമ്പുകളെയാണ് കണ്ടെത്തിയത്. ഇതില്‍ 10,499 എണ്ണത്തെ കാട്ടിലേക്ക് അയച്ചു. 2021 ല്‍ കണ്ടെത്തിയ 8,446 പാമ്പുകളില്‍ 8,080 എണ്ണത്തെ കാട്ടിലേക്ക് അയച്ചു. 2020 ല്‍ കണ്ടെത്തിയ 955 പാമ്പുകളില്‍ 929 എണ്ണത്തെയാണ്…

Read More

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലിംഗമാറ്റ ശസ്ത്രക്രിയകൾ നടത്തുന്ന നഗരമിതോ! എല്ലാ മാസവും 30 മുതൽ 35 വരെ ആളുകൾ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കായി എത്തുന്നു

ഇന്ന് ശസ്ത്രക്രിയകൾ ഒരു സാധാരണ കാര്യമായി മാറിയിരിക്കുന്നു. ആകർഷകമായി തോന്നാൻ യുവാക്കൾ പലതരത്തിലുള്ള പ്ലാസ്റ്റിക് സർജറികൾ ചെയ്യുന്നുണ്ട്. റിപ്പോർട്ടുകൾ പ്രകാരം ഇവരിൽ കൂടുതലും 17 മുതൽ 22 വയസുവരെയുള്ള യുവാക്കളാണ്. ഫേസ് ലിഫ്റ്റിംഗ്, താടിയെല്ല് തിരുത്തൽ, ലിപ് ലിഫ്റ്റിംഗ് മറ്റ് സൗന്ദര്യവർധക ശസ്ത്രക്രിയകൾ എന്നിവയിൽ ഈ യുവാക്കൾക്ക് പ്രത്യേക താൽപര്യമുണ്ട്. അഞ്ച് വർഷത്തിനുള്ളിൽ ശസ്ത്രക്രിയകളുടെ എണ്ണം 10 മടങ്ങ് വർധിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഏറ്റവും കൂടുതൽ ശസ്ത്രക്രിയകൾ നടക്കുന്ന രാജ്യത്തെ രണ്ടാമത്തെ നഗരമായി ഇൻഡോർ മാറി. ലിംഗമാറ്റ ശസ്ത്രക്രിയയും ഇതിൽ ഉൾപ്പെടുന്നു. റിപ്പോർട്ടുകൾ പ്രകാരം ഇൻഡോറിലെ ലിംഗമാറ്റ ശസ്ത്രക്രിയയിലും സർക്കാർ ഇളവ് നൽകിയിട്ടുണ്ട്. സർക്കാർ ഇതിനെ കോസ്‌മെറ്റിക് സർജറി വിഭാഗത്തിൽ നിന്ന് ഒഴിവാക്കി ആയുഷ്മാൻ ഭാരത് യോജനയുടെ കീഴിൽ ഉൾപ്പെടുത്തി. ഇൻഡോറിൽ തന്നെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും ചെയ്യുന്ന 30 പ്ലാസ്റ്റിക് സർജന്മാർ നഗരത്തിലുണ്ട്. മാറുന്ന…

Read More

ഭാവിയില്‍ മനുഷ്യര്‍ക്ക് ഉപയോഗിക്കാം: ചന്ദ്രനിൽ ഗുഹ; കണ്ടെത്തലുമായി ശാസ്ത്രലോകം

മനുഷ്യര്‍ക്ക് ഭാവിയില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഗുഹയുടെ സൂചനകള്‍ ചന്ദ്രന്‍റെ ഉപരിതലത്തിനടിയില്‍ കണ്ടെത്തിയതായി ശാസ്ത്രലോകം. നീല്‍ ആംസ്ട്രോങ് ഇറങ്ങിയ ഇടത്തിന് സമീപമാണ് ഗുഹ കണ്ടെത്തിയത്. അപ്പോളോ 11 ലാന്‍ഡ് ചെയ്ത സ്ഥലത്ത് നിന്ന് 400 കിലോമീറ്റര്‍ ദൂരെയാണ് ഈ സ്ഥലം. ഇതുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ നാസയുടെ ലൂണാര്‍ റികനൈസന്‍സ് ഓര്‍ബിറ്ററാണ് ശേഖരിച്ചത്. ചന്ദ്രനില്‍ ഇതുവരെ കണ്ടെത്തിയിട്ടുള്ള ഏറ്റവും വലിയ കുഴിയില്‍ നിന്ന് ഈ ഗുഹയിലേക്ക് പ്രവേശിക്കാന്‍ കഴിയും. 45 മീറ്റര്‍ വീതിയും 80 മീറ്റര്‍ വരെ നീളവുമുള്ള ഈ ഗുഹ ‘പ്രശാന്ത സമുദ്രം’ എന്നറിയപ്പെടുന്ന സ്ഥലത്തിന് സമീപമാണ്. 14 ടെന്നീസ് കോര്‍ട്ടുകള്‍ ഉള്‍ക്കൊള്ളാവുന്ന വിസ്തൃതിയുണ്ട് ഗുഹയ്ക്ക്. ചന്ദ്രനിലെത്തുന്നവര്‍ക്ക് അവിടത്തെ പ്രതികൂല കാലാവസ്ഥകളില്‍ നിന്ന് രക്ഷ നല്‍കാന്‍ കഴിയുന്ന ഇടമാവാന്‍ ഈ ഗുഹയ്ക്ക് കഴിയുമെന്ന് ഇറ്റലിയിലെ ട്രെന്റോ സര്‍വകലാശാലയിലെ ലൊറെന്‍സോ ബ്രുസോണ്‍ പറയുന്നു. ശൂന്യമായ ലാവ ട്യൂബ് ആണ്…

Read More

ആദ്യം ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി: പിന്നീട് രണ്ട് വർഷത്തിനിടെ കൊന്നത് 42 സ്ത്രീകളെ; സീരിയൽ കില്ലർ അറസ്റ്റിൽ

കെനിയയിൽ 42 സ്ത്രീകളെ ക്രൂരമായി കൊലപ്പെടുത്തിയ സീരിയൽ കൊലയാളിയെ അറസ്റ്റ് ചെയ്ത ഒരു കേസ് സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. വെറും രണ്ട് വർഷത്തിനുള്ളിൽ ഈ സ്ത്രീകളെയെല്ലാം ഇയാൾ കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തൽ. ഈ ക്രൂരമായ കേസിനെക്കുറിച്ച് കേട്ട് ഞെട്ടിയിരിക്കുകയാണ് പോലീസ് അധികാരികൾ. ഇയാളുടെ ഭാര്യയെയും കൊലപ്പെടുത്തിയതായി കണ്ടെത്തിയിട്ടുണ്ട്. വാർത്ത വൈറലായതോടെ സംഭവം വലിയ ചർച്ചയായിരിക്കുകയാണ്. രണ്ട് വർഷത്തിനിടെ 42 സ്ത്രീകളെ കൊലപ്പെടുത്തിയ കെനിയയിൽ നിന്നുള്ള കോളിൻസ് ജുമൈസി ഖലുഷ എന്ന 33 കാരനാണ് അറസ്റ്റിലായത്. ഇയാൾ സ്ത്രീകളെ പ്രലോഭിപ്പിച്ച് പിന്നീട് കൊലപ്പെടുത്തുന്നത് പതിവാണെന്ന് കണ്ടെത്തി. യൂറോ 2024 ഫുട്ബോൾ ഫൈനൽ കാണാൻ പോയ ക്ലബിന് പുറത്ത് പുലർച്ചെ മൂന്ന് മണിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എല്ലാ കൊലപാതകങ്ങളും ഇയാൾ സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥൻ മുഹമ്മദ് അമീൻ വെളിപ്പെടുത്തി. കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ മാലിന്യം തള്ളുന്ന സ്ഥലത്ത് എറിയുക പതിവായിരുന്നുവെന്ന് കോളിൻസ്…

Read More

വിവാഹ സൽക്കാരത്തിൽ മത്സ്യം വിളമ്പിയില്ല: വരനും ബന്ധുക്കളും ചേർന്ന് വധുവിന്‍റെ കുടുംബത്തെ മർദിച്ചു; വീഡിയോ വൈറലാകുന്നു

വിവാഹത്തിന് വിളമ്പിയ ഭക്ഷണത്തിൽ മത്സ്യം ഉൾപ്പെടുത്താത്തതിനെ തുടർന്ന് വരനും കൂട്ടരും വധുവിന്‍റെ കൂട്ടുകാരുമായി പൊരിഞ്ഞ അടി. ഉത്തർപ്രദേശിലെ ഡിയോറിയയിലാണ് സംഭവം. ജൂലൈ 11 ന് ആണ് അഭിഷേക് ശർമയും സുഷമയും തമ്മിലുള്ള വിവാഹ ചടങ്ങുകൾ നടന്നത്. വധുവിൻ്റെ വീട്ടുകാർ അതിഥികൾക്കായി വെജിറ്റേറിയൻ മെനു ഒരുക്കിയിട്ടുണ്ടെന്ന് വരൻ കണ്ടെത്തിയതിനെത്തുടർന്ന് വരന്‍റെ ബന്ധുക്കൾ മത്സ്യവും മാംസവും ആവശ്യപ്പെടാൻ തുടങ്ങി. ഇത് വാക്ക് തർക്കത്തിലേക്ക് നയിച്ചു. വിഷയം രൂക്ഷമായതോടെ ഇരുവിഭാഗവും തമ്മിൽ വാക്കേറ്റമുണ്ടായി. വരന്‍റെ ബന്ധുക്കൾ വധുവിന്‍റെ വീട്ടുകാരെ വടികൊണ്ട് അടിക്കാൻ തുടങ്ങി. ബഹളത്തെ തുടർന്ന് വരൻ വേദി വിട്ടതോടെ വിവാഹം മുടങ്ങി. പിന്നീട് വരൻ 5 ലക്ഷം രൂപ സ്ത്രീധനം വാങ്ങിയതായി വധുവിൻ്റെ വീട്ടുകാർ ആരോപിച്ചു രംഗത്തെത്തി. സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. “വരനും അവൻ്റെ പിതാവ് സുരേന്ദ്ര ശർമ്മയും മറ്റുള്ളവരും നോൺ-വെജിറ്റേറിയൻ ഭക്ഷണത്തിൻ്റെ അഭാവത്തെക്കുറിച്ച് അധിക്ഷേപകരമായ…

Read More

പല്ല് തേച്ചതിന് ശേഷം മൗത്ത് വാഷ് ഉപയോഗിക്കാറുണ്ടോ? ദന്തരോഗ വിദഗ്ധ നൽകുന്ന മുന്നറിയിപ്പ് ഇങ്ങനെ…

മൗത്ത് വാഷ് ആളുകളുടെ ദിനചര്യയുടെ ഒരു ഭാഗമായി മാറിയിരിക്കുന്നു. ആൻറി ബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയതിനാൽ അവ പല്ലുകൾക്കിടയിൽ വൃത്തിയാക്കാനും ദന്തക്ഷയം, മോണ രോഗങ്ങൾ, അല്ലെങ്കിൽ വായ്നാറ്റം എന്നിവയ്ക്ക് കാരണമാകുന്ന ബാക്ടീരിയകളെ കൊല്ലാനും സഹായിക്കുന്നു. ആളുകൾ സാധാരണയായി രാവിലെ പല്ല് തേച്ചതിന് ശേഷം ഫ്ലൂറൈഡ് കലർന്ന ഈ ദ്രാവകങ്ങൾ ഉപയോഗിച്ച് വായ കഴുകുന്നു. എന്നാൽ ഇത് യഥാർഥത്തിൽ നമ്മുടെ വായുടെ ആരോഗ്യത്തിന് ദോഷകരമാകുമോ? പല്ല് തേച്ചതിന് ശേഷം മൗത്ത് വാഷ് ഉപയോഗിക്കുന്നതിനെ കുറിച്ച് ആളുകൾക്ക് മുന്നറിയിപ്പ് നൽകിക്കൊണ്ട് ഒരു ദന്ത വിദഗ്ധ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങൾ പങ്കിട്ടു. ടൂത്ത് പേസ്റ്റിൽ ഇതിനകം ഫ്ലൂറൈഡ് അടങ്ങിയിട്ടുണ്ടെന്ന് സൂചിപ്പിച്ച അവർ മൗത്ത് വാഷ് ഉപയോഗിച്ച് കഴുകുന്നത് പല്ലുകൾക്ക് കേടുവരുത്തുമെന്നും വിശദീകരിച്ചു.  സ്‌മാർട്ട് ഡെൻ്റൽ ആൻഡ് എസ്‌തറ്റിക്‌സിന്‍റെ സ്ഥാപകനായ ഡോ.ഷാദി മനോചെഹ്‌രി ദന്താരോഗ്യത്തെക്കുറിച്ചുള്ള ഒരു ഇൻസ്റ്റാഗ്രാം വീഡിയോ പങ്കിട്ടു. “പല്ല് തേച്ചതിന് ശേഷം…

Read More

മകൻ സിഎ പരീക്ഷ പാസായി; വഴിയോരത്ത് പച്ചക്കറി വിറ്റുകൊണ്ടിരുന്ന അമ്മയെ തേടിയെത്തിയത് സന്തോഷ വാർത്ത

ഒരു ചാർട്ടേഡ് അക്കൗണ്ടന്‍റ് ആകുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഉദ്യോഗാർഥികൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്‍റ്സ് ഓഫ് ഇന്ത്യ നടത്തുന്ന ഐസിഎഐ സിഎ പരീക്ഷ ജയിക്കേണ്ടതുണ്ട്.  ഇപ്പോഴിതാ വഴിയോരത്ത് പച്ചക്കറി കച്ചവടം നടത്തുന്ന സ്ത്രീയുടെ മകൻ പരീക്ഷയിൽ ജയിച്ച സന്തോഷം പങ്കിടുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.  ഈ വീഡിയോ ജൂൺ 14-ന് ആണ് എക്സിൽ പോസ്റ്റ് ചെയ്തത്. ഇതിനോടകം 4 ലക്ഷത്തിലധികം വ്യൂസാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. വൈകാരിക നിമിഷം എന്നാണ് വീഡിയോയ്ക്ക് പലരും കമന്‍റിട്ടിരിക്കുന്നത്. ഈ വർഷം, 2024 മെയ് മാസത്തിൽ നടന്ന സിഎ ഫൗണ്ടേഷൻ, ഇൻ്റർമീഡിയറ്റ്, ഫൈനൽ പരീക്ഷകൾക്കായി 4 ലക്ഷത്തിലധികം വിദ്യാർഥികൾ എൻറോൾ ചെയ്തു. 75 വർഷത്തെ ചരിത്രത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്‍റ്സ് ഓഫ് ഇന്ത്യയിൽ (ICAI) ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷയെഴുതുന്നത് ഈ വർഷമാണ്.  Video |…

Read More

ഷോപ്പിംഗ് നിർത്താൻ കഴിയുന്നില്ല: 19 വയസുകാരിയുടെ വീട്ടിൽ നിറയെ പെട്ടികൾ; പണം ഇല്ലെങ്കിലും ഷോപ്പിംഗ് ചെയ്യും

എന്തെങ്കിലും ഇഷ്ടപ്പെടുന്നതും അതിന് അടിമപ്പെടുന്നതും തമ്മിൽ കാര്യമായ വ്യത്യാസമുണ്ട്. ആളുകൾ എന്തെങ്കിലും കാര്യത്തെ ഇഷ്ടപ്പെടുമ്പോൾ അവർ അത് ആവർത്തിച്ച് ചെയ്യാൻ ആഗ്രഹിക്കുന്നു. പക്ഷേ അത് ഒരു ആസക്തിയാകുമ്പോൾ അവർക്ക് സ്വയം നിർത്താൻ കഴിയില്ല. ആസക്തി എങ്ങനെയുള്ളത് ആണെങ്കിലും അത് ഹാനികരമാണ്. ഒരു റെഡ്ഡിറ്റ് ഉപയോക്താവ് അടുത്തിടെ അവരുടെ അത്തരമൊരു ആസക്തിയെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്. ഈ യുവതിക്ക് ഷോപ്പിംഗിനോടാണ് അഡിക്ഷൻ. ആവശ്യത്തിന് പണമില്ലെങ്കിലും സാധനങ്ങൾ വാങ്ങാതിക്കാൻ തനിക്ക് കഴിയില്ലെന്ന് അവർ പറഞ്ഞു. രസകരമെന്നു പറയട്ടെ, അവൾക്ക് ആവശ്യമില്ലാത്ത ഇനങ്ങൾ ഓർഡർ ചെയ്യുകയും ആ തുറക്കാത്ത പെട്ടികൾ കൊണ്ട് വീട് നിറയുകയും ചെയ്യുന്നു. ഒരിക്കൽ ഷോപ്പിംഗിന് പോയാൽ നിർത്താൻ കഴിയില്ലെന്ന് യുവതി വെളിപ്പെടുത്തി. വസ്ത്രങ്ങൾ, ഇലക്‌ട്രോണിക് ഉപകരണങ്ങൾ, ഷൂസ് എന്നിവയും മറ്റും വാങ്ങാറുണ്ടെന്നും തന്‍റെ വീടിന് ചുറ്റും തുറക്കാത്ത നിരവധി പെട്ടികൾ ഉപേക്ഷിക്കാറുണ്ടെന്നും അവർ പറഞ്ഞു. തന്‍റെ ഈ…

Read More

ഫോട്ടോഷൂട്ടിനായി റെയിൽവേ പാലത്തിൽ കയറി: ട്രെയിൻ വന്നതിന് പിന്നാലെ 90 അടി താഴ്ചയിലേക്ക് ചാടി ദമ്പതികൾ; ദൃശ്യങ്ങൾ പുറത്ത്

റീലുകൾ ഷൂട്ട് ചെയ്യുന്നതിനും ഫോട്ടോകൾ എടുക്കുന്നതിനും സാഹസികമായ സ്ഥലങ്ങളാണ് ഇപ്പോൾ ആളുകൾ തിരഞ്ഞെടുക്കുന്നത്. രാജസ്ഥാനിലെ പാലിയിൽ അടുത്തിടെ ഇത്തരത്തിൽ സാഹസികമായി ഫോട്ടോഷൂട്ട് നടത്തി പണി വാങ്ങിയിരിക്കുകയാണ് ദമ്പതികൾ. ബാഗ്ദി നഗറിലെ കലൽ കി പിപാലിയൻ സ്വദേശികളായ രാഹുൽ മേവാഡ (22), ഭാര്യ ജാൻവി (20) എന്നിവർ ബൈക്കിൽ ഗോർംഘട്ടിലേക്ക് പോയതായി റിപ്പോർട്ടുകൾ പറയുന്നു. തുടർന്ന് ഗോറാം ഘട്ട് റെയിൽവേ പാലത്തിൽ കയറി ഫോട്ടോ ഷൂട്ടും തുടങ്ങി. ഈ സമയത്താണ് പാസഞ്ചര്‍ ട്രെയിന്‍ എത്തുന്നത്. ട്രെയിന്‍ പതുക്കെയാണ് വന്നിരുന്നതെങ്കിലും അടുത്തെത്തിപ്പോഴാണ് ദമ്പതികള്‍ വിവരം അറിഞ്ഞത്. തുടർന്ന്  ഇരുവരും പരിഭ്രാന്തരായി താഴേക്കു ചാടുകയായിരുന്നു. 90 അടി താഴ്ചയിലേക്കാണ് ഇരുവരും ചാടിയത്. ദമ്പതികളെ കണ്ടയുടന്‍ ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തി. തുടർന്ന് ഗാർഡിന്‍റെ സഹായത്തോടെയാണ് പാലത്തില്‍ നിന്നും താഴേക്ക് ചാടിയ ദമ്പതികളെ രക്ഷപ്പെടുത്തിയത്. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ രാഹുലിനെ ജോധ്പൂരിലേക്ക് മാറ്റി.…

Read More