രണ്ടര വർഷത്തെ സമ്പാദ്യം; ഇരുപത് രൂപ നോട്ടുകൾ ശേഖരിച്ച് ലക്ഷാധിപതിയായി വിദ്യാർഥിനി

കുട്ടിക്കാലത്ത് സമ്മാനമായി ലഭിക്കുന്ന പണം ശേഖരിച്ച് വയ്ക്കാത്തവരായി ആരും കാണില്ല. ഇത്തരത്തിൽ പണം ശേഖരിച്ച ഒരു കുട്ടിയുണ്ട്. തനിക്ക് കിട്ടിയ പുതിയ ഇരുപതു രൂപ നോട്ടുകൾ ഒമ്പത് വയസുകാരിയായ ഫാത്തിമ നഷ്വ ശേഖരിച്ചു ലക്ഷങ്ങൾ സമ്പാദിച്ചു. മലപ്പുറം കരുവാരക്കുണ്ടിൽ സ്വദേശിയായ ഫാത്തിമ നഷ്വയുടെ രണ്ടര വർഷത്തെ ഈ സമ്പാദ്യം ലക്ഷങ്ങൾ വരും. തുവ്വൂരിലെ ഓട്ടോ ഡ്രൈവറായ എറിയാട്ടു കുഴിയിൽ ഇബ്രാഹിമിന്‍റെ മകളാണ് ഫാത്തിമ നഷ്വ. പിതാവ് വൈകിട്ട് വീട്ടിൽ എത്തുമ്പോൾ പേഴ്സും മൊബൈൽ ഫോണും മേശപ്പുറത്ത് വയ്ക്കും. ഇതിൽ നിന്നും നിഷ്വ സ്ഥിരമായി 20 രൂപ എടുക്കുമായിരുന്നു.  ഇബ്രാഹിമിന്‍റെ സുഹൃത്ത് കുറച്ചു ദിവസങ്ങൾക്ക് മുൻപ് വീട്ടിൽ വന്നപ്പോഴാണ് നഷ്വയുടെ സമ്പാദ്യം ചർച്ചാ വിഷയമായത്. തുടർന്ന് പണം എണ്ണി നോക്കിയപ്പോൾ ലക്ഷങ്ങൾ മകളുടെ പക്കലുണ്ടെന്ന് തിരിച്ചറിഞ്ഞു. ശേഖരിച്ച തുക പിതാവിന്‍റെ കടബാധ്യത തീർക്കാൻ ഉപയോഗിക്കുമെന്ന് നഷ്വ വ്യക്തമാക്കി. സമ്പാദ്യത്തിൽ…

Read More

അഞ്ച് വയസുകാരനെ റോഡിൽ വളഞ്ഞിട്ട് ആക്രമിച്ച് കുരങ്ങുകൾ; വീഡിയോ വൈറൽ

കുരങ്ങന്‍റെ ആക്രമണത്തിൽ നിന്ന് അഞ്ച് വയസുകാരൻ രക്ഷപ്പെട്ട വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഉത്തർപ്രദേശിലെ മഥുരയിലാണ് സംഭവം. ആളുകളുള്ള റോഡിൽ വച്ചാണ് പകൽ സമയത്ത് കുരങ്ങുകൾ കുട്ടിയെ ആക്രമിച്ചത്. സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കുരങ്ങുകൾ ആക്രമിക്കുമ്പോൾ കുട്ടി സ്വയം രക്ഷിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. സംഭവസ്ഥലത്തുണ്ടായിരുന്നവർ ഓടിക്കൂടിയാണ് കുട്ടിയെ കുരങ്ങുകളിൽ നിന്ന് രക്ഷിച്ചത്. വെള്ളിയാഴ്ച മഥുരയിലെ വൃന്ദാവനത്തിലാണ് സംഭവം നടന്നത്. ആക്രമണത്തിനിടെ ക്ഷേത്ര കോണിപ്പടിയിൽ നിന്ന് കുട്ടി വീണു. അവൻ എഴുന്നേറ്റു തന്‍റെ വീട്ടിലേക്ക് ഓടാൻ തുടങ്ങി, പക്ഷേ തെരുവിലെ മറ്റ് കുരങ്ങുകൾ അവനെ ആക്രമിച്ച് താഴെയിട്ടു. നാല് കുരങ്ങന്മാർ കുട്ടിയെ വലിച്ചിഴയ്ക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. ആക്രമണത്തിനിടെ കുരങ്ങുകളും ഇയാളെ അടിച്ച് നിലത്തിട്ടു. ആക്രമണസമയത്ത് ഏതാനും സ്ത്രീകൾ സംഭവസ്ഥലത്തുണ്ടായിരുന്നെങ്കിലും കുട്ടിയെ സഹായിക്കാൻ അവർ അടുത്തേക്ക് എത്തിയില്ലന്നതും വീഡിയോയിൽ കാണാം. കുരങ്ങന്മാർ കുട്ടിയെ…

Read More

നൃത്ത പരിപാടിക്കിടെ വേദിയിൽ വച്ച് നർത്തകി കോഴിയുടെ തല കടിച്ചു; വീഡിയോ വൈറലായതിനെ പിന്നാലെ കേസെടുത്ത് പോലീസ്

നൃത്തത്തിനിടെ നടന്ന അവിചാരിതമായ സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആന്ധ്രാപ്രദേശിലെ അനകപ്പള്ളിയിൽ വിഷ്ണു എന്‍റർടൈൻമെന്‍റ് എന്ന സംഘം അവതരിപ്പിച്ച നൃത്തപരിപാടിക്കിടെ കോഴിയുടെ തല കടിച്ച സംഭവമാണ് വിവാദമായത്. പരിപാടിക്കിടെ കോഴിയുടെ തല കടിക്കുന്ന വീഡിയോ പുറത്തുവന്നതോടെയാണ് വിവാദം തുടങ്ങിയത്. ചുവന്ന സാരി ധരിച്ച് നടുവിൽ നിന്ന നർത്തകി കോഴിയെ ഉയർത്തുമ്പോൾ സംഘം സ്റ്റേജിൽ പ്രകടനം നടത്തുന്നത് വീഡിയോയിൽ കാണാം. നിമിഷങ്ങൾക്ക് അകം നർത്തകി മുന്നോട്ട് നടന്ന് കോഴിയുടെ തല കടിച്ചു. ക്രൂരത ഇവിടെ അവസാനിക്കുന്നില്ല. നർത്തകി പിന്നീട് കോഴിയുടെ രക്തം കുടിക്കുകയും രക്തം പുറത്തേക്ക് വായിൽ നിന്ന് ചീറ്റിക്കളയുകയും ചെയ്തു. വിവേകശൂന്യമായ ഈ പ്രവൃത്തിയുടെ വീഡിയോ പെട്ടെന്ന് വൈറലായതോടെ പോലീസിന്‍റെ പ്രതികരണവും വന്നു. ജനരോഷത്തിൽ ആശങ്കയറിയിച്ച പൊലീസ്, കുട്ടികൾ ഉൾപ്പെടെയുള്ള സദസ്സിന് മുന്നിൽ ഇത്തരമൊരു പ്രവൃത്തി ചെയ്തത നൃത്തസംഘത്തിനെതിരെ കേസെടുത്തു.      

Read More

കാപ്പി കലര്‍ത്തിയ ചോറ്; ലീയുടെ വിചിത്രമായ ഭക്ഷണം

അടുക്കള എന്നത് പരീക്ഷണശാലയാണല്ലൊ. പലതരം രുചികള്‍ അവിടെ രൂപപ്പെടാറുണ്ടല്ലൊ. അവയില്‍ പലതും വിജയം വരിക്കുകയും പില്‍ക്കാലത്ത് ആളുകളുടെ ഇഷ്ടഭക്ഷണമായി മാറുകയും ചെയ്യും. ചിലത് “ഒറ്റത്തവണ തീര്‍പ്പക്കലില്‍’ ഒതുങ്ങും. ചോക്ലേറ്റ് വട പാവ് പോലുള്ള വിചിത്രമായ നിരവധി ഭക്ഷണ കോമ്പിനേഷനുകളുടെ കഥ സമൂഹ മാധ്യമങ്ങളില്‍ എത്തിരുന്നല്ലൊ. ഇപ്പോഴിതാ ഒരു പാത്രം ചോറിനൊപ്പം കാപ്പി എന്ന രീതിയില്‍ ഒരു രുചി ഉദയംകൊണ്ടിരിക്കുന്നു. ഭക്ഷണത്തില്‍ പരീക്ഷണം ഇഷ്ടപ്പെടുന്ന സിംഗപ്പൂരില്‍ നിന്നുള്ള കാല്‍വിന്‍ ലീ ആണ് ഇത്തരമൊന്ന് ഒരുക്കിയിട്ടുള്ളത്. ദൃശ്യങ്ങളില്‍ ഇദ്ദേഹം കുറച്ച് ചോറില്‍ കാപ്പി ചേര്‍ക്കുന്നു. ശേഷം കുറച്ച് മുട്ടയും സ്പ്രിംഗ് ഉള്ളിയും ചേര്‍ത്ത് സോയ സോസും തേനും ചേര്‍ത്ത് വേവിയ്ക്കുന്നു. ഒടുവില്‍ ഈ ഭക്ഷണം അദ്ദേഹം അകത്താക്കുകയാണ്. രുചികരമെന്നാണ് കാല്‍വിന്‍ അവകാശപ്പെടുന്നത്. എന്തായാലും അത്ര പരിചിതമല്ലാത്ത ഈ കോമ്പിനേഷനായി നെറ്റിസണ്‍സ് മുതിരുമൊ എന്ന് കണ്ടറിയണം. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക്…

Read More

അംബാനി കല്ല്യാണത്തിൽ തീൻമേശ പിടിച്ചടക്കിയ സ്‌പെഷ്യല്‍ ഐറ്റം; ലോകത്തിലെ ഏറ്റവും വിലയേറിയ മത്സ്യമുട്ട

അംബാനി കുടുംബം ആനന്ദ് അംബാനിയുടെയും രാധിക മെര്‍ച്ചന്‍റിന്‍റേയും വിവാഹ ആഘോഷത്തിന്‍റെആരവത്തിലും ആവേശത്തിലുമാണ്. വിവാഹത്തിൽ പങ്കെടുക്കുന്നതിന് നിരവധി പ്രമുഖ വ്യക്തികളാണ് എത്തിയത്. അതിഥികളെ സത്കരിക്കുന്ന കാര്യത്തിലും അംബാനി കുടുംബം ഒട്ടും പിശുക്ക് കാട്ടിയില്ല. വിവിധ രൂചികൾ വിളന്പി എല്ലാവരുടേയും മനസും വയറും നിറച്ചാണ് എല്ലാവരേയും മടക്കി അയച്ചതും. ഇറ്റാലിയന്‍ ഡെസര്‍ട്ട് ആയ തിരാംസുവിനോടൊപ്പം വിളമ്പിയ കടൽക്കൂരിയുടെ മുട്ട എന്നറിയപ്പെടുന്ന കാവിയ ആണ് വിഭവങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത്. 100 വര്‍ഷം വരെ ആയുസുള്ള സ്റ്റജണ്‍ എന്ന ഇനത്തില്‍പ്പെടുന്ന മത്സ്യത്തിന്‍റെ മുട്ടയാണ് കാവിയാ. ഇവയുടെ തൂക്കം 453 കിലോയാണ്. ഇവയില്‍ തന്നെ ബെലൂഗ എന്ന മീനില്‍നിന്നുള്ള കാവിയകളാണ് ഏറ്റവും വിലപിടിപ്പുള്ളത്. 60,230 രൂപയാണ് വിപണിയില്‍ 100ഗ്രാം ബെലൂഗ കാവിയകളുടെ വില.  

Read More

സുഹൃത്തുക്കൾക്ക് അനന്ത് അമ്പാനിയുടെ സ്നേഹ സമ്മാനം; കല്യാണത്തിനെത്തിയ ബോളിവുഡ് താരങ്ങൾക്ക് സമ്മാനിച്ചത് 2 കോടിയുടെ വാച്ച്

കല്യാണത്തിനെത്തിച്ചേര്‍ന്ന ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും രണ്‍വീര്‍സിംഗിനുമുള്‍പ്പെടെ തന്‍റെ സുഹൃത്തുക്കള്‍ക്കെല്ലാം രണ്ട് കോടി രൂപയുടെ വാച്ച് സമ്മാനിച്ച് അനന്ത് അംബാനി. മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയ മകന്‍ അനന്ത് അംബാനി തന്‍റെ സുഹൃത്തുക്കള്‍ക്ക് സമ്മാനിച്ച വാച്ചിന്‍റെ വിലയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ചര്‍ച്ചയാകുന്നത്. 2കോടി രൂപയുടെ വാച്ച് കിട്ടിയവരെല്ലാം ചേര്‍ന്നെടുത്ത വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ലിമിറ്റഡ് എഡിഷന്‍ വാച്ചായ ഓഡ്‌മാര്‍സ് പിഗറ്റ് ആണ് അംബാനി പുത്രന്‍ സുഹൃത്തുക്കള്‍ക്ക് നല്‍കിയത്. ഷാരൂഖും രണ്‍വീര്‍സിംഗുമുള്‍പ്പെടെ ഈ വാച്ച് കാണിച്ചാണ് വിഡിയോ തയ്യാറാക്കിയിരിക്കുന്നത്. ദഇന്ത്യന്‍ഹൊറോളജി എന്ന ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലിലൂടെയാണ് വിഡിയോ ഷെയര്‍ ചെയ്തതിരിക്കുന്നത്. പിങ്ക് ഗോള്‍ഡ് നിറമുള്ള വാച്ചിന് ഇരുണ്ട നീല നിറത്തിലുള്ള സബ് ഡയല്‍സാണുള്ളത്. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Read More

നല്ലത് ചെയ്തതാണ്… എന്നാൽ പണിപാളി; പരിസരം വൃത്തിയാക്കിയ ദമ്പതികൾക്ക് അധികൃതർ ഒരു ലക്ഷം രൂപ പിഴ ചുമത്തി

ഒരു വ്യക്തിക്ക് ഉണ്ടായിരിക്കാവുന്ന ഏറ്റവും മികച്ച ഗുണങ്ങളിൽ ഒന്നായി ശുചിത്വം കണക്കാക്കപ്പെടുന്നു. എന്നാൽ യുകെയിൽ നിന്നുള്ള ഈ ദമ്പതികൾക്ക് അവരുടെ പ്രദേശങ്ങൾ വൃത്തിയായി സൂക്ഷിച്ചത് അനാവശ്യ പ്രശ്‌നങ്ങളുടെ ഉറവിടമായി മാറി. റിപ്പോർട്ടുകൾ പ്രകാരം, ചുറ്റുപാടുകൾ വൃത്തിയാക്കിയതിന് ദമ്പതികളായ വെറോണിക്ക മൈക്കിനും സോൾട്ടൻ പിൻ്ററിനും 1,200 പൗണ്ട് അല്ലെങ്കിൽ 1.3 ലക്ഷം രൂപ പിഴ ചുമത്തി. സ്റ്റഫോർഡ്ഷെയറിലെ (ഇംഗ്ലണ്ട്) സ്റ്റോക്ക്-ഓൺ-ട്രെന്‍റിലെ നിവാസികൾ മാധ്യമങ്ങളോട് പറഞ്ഞു. അവർ പറയുന്നതനുസരിച്ച് ആളുകൾ ബിന്നുകൾക്ക് പുറത്ത് മാലിന്യം ഉപേക്ഷിച്ചതിനാൽപ്രദേശം മാലിന്യത്താൽ നശിച്ചു. അതിന്‍റെ ശേഖരണം കാരണം അത് എലികളെയും പൂച്ചകളെയും ആകർഷിച്ചു. അതിനാൽ, വെറോണിക്കയും സോൾട്ടനും ചപ്പുചവറുകൾ വൃത്തിയാക്കി ഒരു കാർഡ്ബോർഡ് പെട്ടിയിൽ ശേഖരിക്കാൻ തീരുമാനിച്ചു. ഇതിന് നന്ദി പറയുന്നതിന് പകരം, അവർക്ക് അധികാരികളിൽ നിന്ന് ഒരു നിശ്ചിത പെനാൽറ്റി നോട്ടീസാണ് ലഭിച്ചത്. തുടർന്ന് അവർക്ക് പിഴ അടയ്‌ക്കേണ്ടി വന്നു. തീരുമാനം പുനഃപരിശോധിക്കണമെന്ന്…

Read More

മിടുക്കി…മിടുമിടുക്കി; ഉപയോഗിച്ച വസ്ത്രങ്ങൾ ഓൺലൈനിൽ വിറ്റ് ലക്ഷങ്ങൾ സമ്പാദിക്കുന്ന വനിത

ഓരോ വ്യക്തികളും പണം സമ്പാദിക്കാവുന്നതിനായി പല മാർഗങ്ങൾ കണ്ടെത്തുന്നു. അതിലൂടെ അവർക്ക് പണം സമ്പാദിക്കാം, അത് ഒരു ബിസിനസായാലും ജോലിയായാലും. ഇത്തരത്തിൽ ലക്ഷങ്ങൾ സമ്പാദിക്കാനും പണക്കാരനാകാനും യുവതി ഒരു വഴി കണ്ടെത്തിയിരിക്കുകയാണ്. മറ്റുള്ളവരിൽ നിന്ന് അൽപ്പം വ്യത്യസ്തമായ ഒരു ബിസിനസ് ആണ് ഈ യുവതി നടത്തുന്നത്. ഉപയോഗിച്ച വസ്ത്രങ്ങൾ വിറ്റ് പണം സമ്പാദിക്കുന്ന ഒരു പെൺകുട്ടിയുടെ കഥയാണിത്. തന്‍റെ ബിസിനസ് നന്നായി നടക്കുന്നുണ്ടെന്നും വസ്ത്രങ്ങൾ വിറ്റ് നല്ല തുക സമ്പാദിക്കുന്നുണ്ടെന്നും സോഷ്യൽ മീഡിയയിൽ ഹന്ന ബെവിംഗ്ടൺ വ്യക്തമാക്കി. മറ്റുള്ളവർക്ക് പ്രയോജനപ്രദമായ നിരവധി ബിസിനസ്സ് ടിപ്പുകളും അവർ നൽകിയിട്ടുണ്ട്. ഉപയോഗിച്ച വസ്ത്രങ്ങൾ മാത്രമല്ല, ഷൂസും ആഭരണങ്ങളും അവർ വിൽക്കുന്നു. വിൻ്റഡ് എന്ന ഓൺലൈൻ മാർക്കറ്റിലാണ് യുവതി തന്‍റെ വസ്ത്രങ്ങൾ വിൽക്കുന്നതെന്നാണ് റിപ്പോർട്ട്. സെക്കൻഡ് ഹാൻഡ് ഇനങ്ങൾ വിൽക്കുന്ന ഒരു സൈറ്റാണിത്. ഈ ഓൺലൈൻ വിപണിയുടെ ഉപയോക്താക്കളിൽ ഒരാളാണ് ഹന്ന.…

Read More

മൈനസ് 25 ഡിഗ്രി സെൽഷ്യസിൽ വിവാഹം; ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി ദമ്പതികൾ

ഡെസ്റ്റിനേഷൻ വെഡ്ഡിംഗിനോട് താൽപര്യമുള്ളവരാണ് ഇന്നത്തെ തലമുറയിൽ അധികവും. തിരഞ്ഞെടുത്ത ഈ ലക്ഷ്യസ്ഥാനം ഒടുവിൽ ദമ്പതികളുടെ പ്രണയകഥയുടെ ഒരു പ്രധാന ഭാഗമായി മാറുന്നു. ഗുജറാത്തിൽ നിന്നും കേരളത്തിൽ നിന്നുമുള്ള ഈ ദമ്പതികളുടെ കാര്യത്തിലും സമാനമായ ഒരു സംഭവം ഉണ്ടായി. മൈനസ് 25 ഡിഗ്രി സെൽഷ്യസിൽ 12500 അടി ഉയരത്തിൽ ഹിമാചൽ പ്രദേശിലെ സ്പിതിയിലെ മൊറാംഗിലാണ് ഇവരുടെ വിവാഹച്ചടങ്ങ് നടന്നത്. ഇത് ഈ മേഖലയിലെ ആദ്യ സംഭവമായിരുന്നു; 2024 ഫെബ്രുവരിയിലാണ് വിവാഹം നടന്നത്. ഈ സംഭവത്തിന്‍റെ ഒരു വീഡിയോ ഇൻസ്റ്റാഗ്രാമിൽ പ്രത്യക്ഷപ്പെട്ടു. അതിൽ പൂക്കൾ കൊണ്ട് അലങ്കരിച്ച ജീപ്പ് വിവാഹ വേദിയിലേക്ക് പ്രവേശിക്കുന്നത് കാണിക്കുന്നു. കുറഞ്ഞ താപനില ഉണ്ടായിരുന്നിട്ടും അവർ ആസ്വദിച്ച് നൃത്തം ചെയ്യുകയും ചെയ്യുന്നു. വിവാഹത്തിൽ പങ്കെടുത്തവരിൽ പുരോഹിതൻ മാത്രമാണ് കമ്പിളി വസ്ത്രങ്ങൾ ധരിച്ചിരിക്കുന്നത്. മികച്ച വസ്ത്രം ധരിച്ച ദമ്പതികൾ കെട്ടുറപ്പിക്കുന്നതും വീഡിയോയിൽ കാണിക്കുന്നു. വീഡിയോ ഇപ്പോൾ തന്നെ 6 ദശലക്ഷത്തിലധികം…

Read More

ടാല്‍ക്കം പൗഡര്‍ കാന്‍സറിന് കാരണമാകാം..! എലികളില്‍ നടത്തിയ പരീക്ഷണത്തിൽ സ്ഥിരീകരണം

കുഞ്ഞുങ്ങൾക്കായുള്ള ബേബി പൗഡർ ഉൾപ്പെടെ സൗന്ദര്യവർധകവസ്തുക്കളുടെ നിർമാണത്തിന് ഉപയോഗിക്കുന്ന ടാല്‍ക്കം പൗഡര്‍ കാന്‍സറിനു കാരണമായേക്കാമെന്നു പുതിയ പഠനങ്ങള്‍. ടാല്‍ക്കം പൗഡറിന്‍റെ ഉപയോഗം മൂലം അണ്ഡാശയ കാന്‍സറുണ്ടാവാമെന്നു ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) കാന്‍സര്‍ ഏജന്‍സി പുറത്തുവിട്ട പഠനറിപ്പോര്‍ട്ടിൽ പറയുന്നു. ഇതിനു മതിയായ തെളിവുകള്‍ ഉണ്ടെന്നും എലികളില്‍ നടത്തിയ പരീക്ഷണങ്ങളില്‍നിന്ന് ഇക്കാര്യം സ്ഥിരീകരിച്ചെന്നും ഏജന്‍സി വ്യക്തമാക്കി. വിവിധ രാജ്യങ്ങളിൽ ഖനനം ചെയ്യപ്പെടുന്ന പ്രകൃതിദത്തമായ ഒരു ധാതുവാണ് ടാല്‍ക്ക്. യുഎസ്, ഫ്രാൻസ്, ഇറ്റലി, ആസ്ട്രിയ, ജപ്പാൻ എന്നിവിടങ്ങളിൾ ഗണ്യമായ തോതിൽ ടാൽക് നിക്ഷേപമുണ്ട്. സൗന്ദര്യവർധക ഉത്പന്നങ്ങളുടെ നിർമാണത്തിനു പുറമേ സിറാമിക് വ്യവസായത്തിലെ ഒരു സുപ്രധാന അസംസ്കൃത വസ്തു കൂടിയാണ് ടാൽക്. പെയിന്‍റ്, പേപ്പർ, റബർ എന്നീ വ്യവസായങ്ങളിലും ഈ ധാതു വ്യാപകമായി ഉപയോഗിക്കുന്നു.

Read More