അപ്പോ ക്ലച്ച് ഇടുമ്പോൾ ഗിയർ അമർത്തണമല്ലേ; രസത്തിന് കാറിനുള്ളിൽ കയറിയതാ പക്ഷേ പെട്ടുപോയി; മണിക്കൂറുകളോളം കാറിനുള്ളിൽ കുടുങ്ങിയ രണ്ടര വയസുകാരനെ ഫയർഫോഴ്‌സ് അധികൃതർ രക്ഷിച്ചു

തിരുവനന്തപുരം: കാറിനുള്ളിൽ കുടുങ്ങിയ രണ്ടര വയസുകാരനെ ഫയർഫോഴ്‌സ് അധികൃതർ രക്ഷിപെടുത്തി. വെങ്ങാനൂരിൽ രാവിലെ 9നായിരുന്നു സംഭവം. വീട്ടിലെ പോർച്ചിൽ പാർക്ക് ചെയ്‌തിരുന്ന കാറിൽ താക്കോലുമായി കുട്ടി കയറുകയായിരുന്നു. ഇതിനു പിന്നാലെ കാറിന്‍റെ ഡോർ ലോക്ക് ആവുകയും ചെയ്തു. കുഞ്ഞിനെ പുറത്തെടുക്കാൻ വീട്ടുകാർ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഉടൻ തന്നെ വീട്ടുകാർ ഈ വിവരം വിഴിഞ്ഞം ഫയർ ഫോഴ്‌സിനെ അറിയിച്ചു. സംഭവം അറിഞ്ഞെത്തിയ ഫയർഫോഴ്സ് അധികൃതർ കുഞ്ഞിനെ പുറത്തെടുത്തു. കുട്ടിക്ക് നിലവിൽ ആരോഗ്യപ്രശ്‌നങ്ങളില്ല. സുരക്ഷിതനെന്ന് ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർ അറിയിച്ചു.  

Read More

മോഷ്ടിക്കപ്പെട്ട ചിത്രം ക്യാരിബാഗില്‍ കണ്ടെത്തി; ലേലത്തില്‍ പോയത് 188 കോടിക്ക്..!

പ്രമുഖ ഇറ്റാലിയന്‍ ചിത്രകാരനായിരുന്ന വെനീഷ്യന്‍ മാസ്റ്റര്‍ ടിഷ്യന്‍ വെസല്ലിയുടെ (1490-1576) ഒരു പെയിന്‍റിംഗ് അടുത്തിടെ ലേലത്തിൽ പോയത് 188 കോടി രൂപയ്ക്ക്. 1510ല്‍ ഇരുപതാം വയസില്‍ ടിഷ്യന്‍ വരച്ച “റെസ്റ്റ് ഓണ്‍ ദി ഫ്ളൈറ്റ് ടു ഈജിപ്ത്’ എന്ന കലാസൃഷ്ടിയാണ് ലണ്ടന്‍ ലേലത്തില്‍ റിക്കാര്‍ഡ് തുകയ്ക്കു വിറ്റുപോയത്. പരിശുദ്ധ മാതാവും വിശുദ്ധ ജോസഫും ഉണ്ണിയേശുവും ഒരുമിച്ചു കാലിത്തൊഴുത്തിൽ ഇരിക്കുന്ന ആര്‍ദ്രമായ രംഗമാണ് ചിത്രത്തിൽ. രണ്ടടി വീതിയുള്ള മരത്തില്‍ വരച്ചിരിക്കുന്ന കലാസൃഷ്ടിക്ക് സമ്പന്നമായ ഒരു ഭൂതകാലമുണ്ട്. ഓസ്ട്രിയന്‍ ചക്രവര്‍ത്തി ജോസഫ് രണ്ടാമനെപ്പോലുള്ള പ്രമുഖ വ്യക്തികളുടെ ശേഖരത്തിലായിരുന്നു ആദ്യം ചിത്രമുണ്ടായിരുന്നത്. വിയന്നയിലെ ബെല്‍വെഡെരെ കൊട്ടാരത്തില്‍ സൂക്ഷിക്കവെ ഫ്രഞ്ച് സൈന്യം 1809ല്‍ നെപ്പോളിയന്‍റെ മ്യൂസിയത്തിലേക്കായി ചിത്രം കൊള്ളയടിച്ചു. പിന്നീട് ഒരു സ്‌കോട്ടിഷ് ഭൂവുടമയുടെ ഉടമസ്ഥാവകാശത്തിലായി ചിത്രം. 1878ലെ ക്രിസ്റ്റീസ് ലേലത്തില്‍ മറ്റൊരാള്‍ ഇതു വാങ്ങി. 1995ല്‍ ചിത്രം മോഷ്ടിക്കപ്പെട്ടു. എന്നാൽ 2002ല്‍…

Read More

12 അടി നീളമുള്ള പെരുമ്പാമ്പിനെ പാചകം ചെയ്ത് ഭക്ഷിച്ച് ഇൻഫ്ലുവൻസർ; വൈറൽ വീഡിയോയ്ക്ക് വിമർശമനങ്ങളേറുന്നു

ലോകമെമ്പാടുമുള്ള ആളുകൾക്ക് വ്യത്യസ്തമായ ഭക്ഷണ മുൻഗണനകളുണ്ട്. അത് ചിലർക്ക് സാധാരണവും മറ്റുള്ളവർക്ക് വെറുപ്പുളവാക്കുന്നതുമാണ്. ഒരു ഡിജിറ്റൽ ഇൻഫ്ലുവൻസർ 12 അടി നീളമുള്ള പെരുമ്പാമ്പിനെ വറുത്ത്  പൊരിച്ചെടുക്കുന്ന വീഡിയോയാണ് ഇൻസ്റ്റാഗ്രാമിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. ഒരു വലിയ അടുപ്പിൽ വെച്ചിരിക്കുന്ന പാമ്പിന്‍റെ മേൽ വെള്ളം തളിക്കുന്നത് കാണിച്ചാണ് വീഡിയോ ആരംഭിക്കുന്നത്. പാമ്പിനെ നന്നായി ചൂടാക്കുവാൻ വേണ്ടി സ്റ്റൗവിന് താഴെ കൽക്കരിയും ഇട്ടിട്ടുണ്ട്. തുടർന്ന് രുചിക്കായി പാമ്പിന്‍റെ മേൽ മസാലകളും പുരട്ടിക്കൊടുത്തു. പിന്നാലെ പാമ്പിനെ വറക്കാനായി സ്റ്റൗവിൽ എണ്ണ ഒഴിച്ചു. തിളച്ച എണ്ണയിൽ വറുത്തെടുത്തതിന് പിന്നാലെ ഓറഞ്ച് നിറത്തിൽ നിന്ന് കറുപ്പ് നിറത്തിലേക്ക് പാമ്പിന്‍റെ നിറം മാറുകയും ചെയ്തു. ഏകദേശം 24 ദശലക്ഷത്തിലധികം വ്യൂസാണ് ഈ വൈറൽ വീഡിയോയ്ക്ക് ലഭിച്ചത്. സോഷ്യൽ മീഡിയ ഉപയോക്താക്കൾ പാകം ചെയ്ത ഈ വിഭവത്തെ അംഗീകരിച്ചില്ലന്ന് മാത്രമല്ല, വിമർശിക്കുകയും ചെയ്തു. പാമ്പിന്‍റെ മാംസത്തിനൊപ്പം പാചകം ചെയ്തയാൾ…

Read More

അപൂർവ മണൽ വെള്ളച്ചാട്ടമോ! അതിശയകരമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്

കുന്നുകളിൽ നിന്നും മലകളിൽ നിന്നുമുള്ള അതിമനോഹരമായ വെള്ളച്ചാട്ടങ്ങൾ നിങ്ങൾ കണ്ടിരിക്കാം. ചുട്ടുപൊള്ളുന്ന ചൂടിനെ തോൽപ്പിക്കാനും വെള്ളച്ചാട്ടങ്ങളുടെ ഇരമ്പുന്ന ശബ്ദം കേൾക്കാനും മഴവില്ലുകൾക്ക് സാക്ഷ്യം വഹിക്കാനും ആളുകൾ പലപ്പോഴും മനോഹരമായ സ്ഥലങ്ങൾ  സന്ദർശിക്കാറുണ്ട്. മരുഭൂമിയുടെ നടുവിൽ ഒരു പ്രത്യേകതരം വെള്ളച്ചാട്ടം ഉണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കാനാകുമോ? അതിവിശിഷ്ടമായ വെള്ളച്ചാട്ടം കാണിക്കുന്ന വീഡിയോ ഇന്‍റർനെറ്റിൽ വൈറലായിരിക്കുകയാണ്. ഈ അപൂർവ തരം മണൽ വെള്ളച്ചാട്ടം ഇന്‍റർനെറ്റ് ഉപയോക്താക്കളിൽ ആകാംക്ഷ ഉണർത്തിയിട്ടുണ്ട്. മരുഭൂമിയുടെ നടുവിൽ ഒരു മനുഷ്യനെ ചൂണ്ടിക്കാണിച്ചാണ് വീഡിയോ ആരംഭിക്കുന്നത്. കുന്നിൻ മുകളിൽ നിന്ന് വെള്ളം വീഴുന്നതുപോലെ മണൽ ആ സ്വഭാവത്തെ അനുകരിക്കുന്നതും മണൽ വീഴ്ച്ചയുടെ മിഥ്യാധാരണ സൃഷ്ടിക്കുന്നതും കാണാം. വെള്ളച്ചാട്ടങ്ങൾ അതിനടിയിൽ കുളിക്കാൻ വിനോദസഞ്ചാരികളെ ആകർഷിക്കുമ്പോൾ, ഇത് പൂർണ്ണമായും അങ്ങനെയൊന്നല്ല, നിങ്ങളെ ജീവനോടെ കുഴിച്ചുമൂടും.  “മരുഭൂമിയിലെ അത്ഭുതം! വിസ്മയിപ്പിക്കുന്ന ‘മണൽ വെള്ളച്ചാട്ടം’ സാക്ഷ്യപ്പെടുത്തുക – അവിടെ മണൽ കുന്നിൽ നിന്ന് വെള്ളം പോലെ…

Read More

കടുവയുമായി ഒന്നിച്ച് നീന്തി കുളിച്ച് യുവതി; ഇൻസ്റ്റഗ്രാമിൽ ശ്രദ്ധ നേടി വീഡിയോ

മൃഗങ്ങളുടെ ഞെട്ടിപ്പിക്കുന്ന വീഡിയോകൾ പലപ്പോഴും ഇന്‍റർനെറ്റിൽ വൈറലാകാറുണ്ട്. അടുത്തിടെ, അത്തരമൊരു വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി. ഒരു സ്ത്രീ നീന്തൽക്കുളത്തിൽ കടുവയുമായി ആസ്വദിച്ച് നീന്തുന്നതാണ് സംഭവം. റിയോ ലില്ലി എന്നാണ് ഈ യുവതിയുടെ പേര്. അമേരിക്കയിലെ കാലിഫോർണിയയിൽ നിന്നുള്ള യുവതി മർട്ടിൽ ബീച്ച് സഫാരി എന്ന മൃഗശാല നടത്തുകയാണ്. ആനകൾ, സിംഹങ്ങൾ, കടുവകൾ, ഗൊറില്ലകൾ എന്നിവയുൾപ്പെടെ നിരവധി മൃഗങ്ങൾ ഈ മൃഗശാലയിലുണ്ട്. ഈ മൃഗങ്ങൾ ആളുകളെ ആക്രമിക്കുകയില്ല. ഇവയ്ക്കൊപ്പം ചിത്രങ്ങൾ എടുക്കാൻ അങ്ങോട്ടേക്ക് ആളുകൾ പോകുന്നുണ്ട്. വൈറൽ വീഡിയോയിൽ നീന്തൽക്കുളത്തിനുള്ളിൽ കടുവ റിയോയുടെ പുറകിൽ സുഖമായി ഇരിക്കുന്നത് കാണാം. അവളും വളരെ സന്തോഷവതിയായാണ്. ‘എൻ്റെ കടുവ സുഹൃത്ത് ലക്ഷ്മണൻ’ എന്ന അടിക്കുറിപ്പോടെയാണ് അവർ വീഡിയോ പങ്കുവച്ചിരിക്കുന്നത്. കടുവയും അവളെ ഒന്ന് നോക്കി എന്നിട്ട് അവളുടെ പുറകിൽ സുഖമായി ഇരിക്കുന്നു. ഈ വീഡിയോ റിയോ തന്നെയാണ് ഇൻസ്റ്റാഗ്രാമിൽ…

Read More

ഇത് ട്രെൻഡിംഗാകും; പോക്കറ്റുള്ള സാരി വൈറലാകുന്നു

നിരവധി ട്രെൻഡുകൾ കണ്ടെത്താൻ കഴിയുന്ന ഒരു പ്ലാറ്റ്ഫോമാണ് സോഷ്യൽ മീഡിയ. അത് വിചിത്രമായ ഭക്ഷണ പദാർഥങ്ങളോ പൊതു സ്ഥലങ്ങളിലെ സ്വതസിദ്ധമായ നൃത്ത പ്രകടനങ്ങളോ ആകട്ടെ, നിങ്ങളുടെ ഫീഡിൽ എല്ലാം ഉണ്ട്. എന്നാൽ ഇക്കുറി നമ്മുടെ പ്രിയപ്പെട്ട സാരി തന്നെയാണ് മോഡേൺ ട്വിസ്റ്റുമായി ഓൺലൈനിൽ തരംഗം സൃഷ്ടിക്കുന്നത്. കാലാതീതമായ ഈ വസ്ത്രത്തിന് ഇപ്പോൾ പോക്കറ്റുകൾ ലഭിച്ചിരിക്കുന്നു. അതെ, നിങ്ങൾ കേട്ടത് ശരിയാണ്. പോക്കറ്റുള്ള സാരി ധരിച്ച ഒരു സ്ത്രീയുടെ വീഡിയോ വൈറലായതോടെ സോഷ്യൽ മീഡിയ ഉപയോക്താക്കളിൽ നിന്ന് സമ്മിശ്ര പ്രതികരണങ്ങളാണ് പുറത്ത് വരുന്നത്. വസ്ത്ര ബ്രാൻഡായ അനുവാരിയാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. മോണോക്രോമാറ്റിക് പാറ്റേണുകൾ കൊണ്ട് അലങ്കരിച്ച സാരി ധരിച്ച ഒരു സ്ത്രീ കൈയിൽ ഒരു ബാഗുമായി നടക്കുന്നത് വീഡിയോയിൽ കാണാം. സാരിയുടെ ഡിസൈനിൽ സംയോജിപ്പിച്ചിരിക്കുന്ന പോക്കറ്റിൽ നിന്ന് അവൾ എത്ര അനായാസമായി മൊബൈൽ ഫോൺ വീണ്ടെടുക്കുന്നു എന്നതാണ്…

Read More

‘ഫാഷൻ ഷോ കൂടി വേണ്ടീരുന്നൂ’: ഭർത്താവിന് ഭാര്യയുടെ പ്രത്യേക സമ്മാനം; ചിരി അടക്കാനാവാതെ സോഷ്യൽ മീഡിയ

ജന്മദിനം മുതൽ കല്യാണം വരെയുള്ള വിശേഷങ്ങളിൽ പ്രിയപ്പെട്ടവർ തമ്മിൽ സമ്മാനങ്ങൾ പങ്കുവയ്ക്കാറുണ്ട്. എന്നാൽ അടുത്തിടെ വൈറലായ ഒരു വീഡിയോയിൽ വ്യത്യസ്തമായൊരു സമ്മാനം യുവതി ഭർത്താവിന് നൽകുന്നത് കാണാം. തന്‍റെ ചിരിക്കുന്ന മുഖങ്ങൾക്കൊണ്ട് നിറഞ്ഞ ബോക്സറാണ് യുവതി സമ്മാനമായി ഭർത്താവിന് നൽകിയത്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ആതിര പ്രകാശ് എന്ന യുവതിയാണ് ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കിട്ടത്. ഭാര്യയുടെ ചിരിക്കുന്ന മുഖത്താൽ അലങ്കരിച്ച ബോക്‌സർ കാണുമ്പോൾ അയാളുടെ ജിജ്ഞാസ പെട്ടെന്ന് അനിയന്ത്രിതമായ ചിരിയായി മാറുന്നു. രസകരമായ രംഗം ചിത്രീകരിക്കുന്ന ആതിരയ്ക്ക് ചിരിക്കാതിരിക്കാൻ കഴിയുന്നില്ല. ഭർത്താവിന്‍റെ അമ്മയും രസകരമായ നിമിഷത്തിൽ ചേരുകയും ചെയ്യുന്നു. “എന്‍റെ സമ്മാനത്തോട് എന്‍റെ ഭർത്താവും അമ്മയും എങ്ങനെ പ്രതികരിച്ചു” എന്നാണ് വീഡിയോയിൽ എഴുതി കാണിക്കുന്നത്. വീഡിയോയ്‌ക്കൊപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു: “ഈ ബോക്‌സർ എന്‍റെ മുഖം ഉപയോഗിച്ച് വാങ്ങിയതാണ്. Unhattar.official ഞങ്ങളുടെ ദിവസം ഇത്രയും ക്രിയാത്മകതയോടെ ആക്കിയതിന് നന്ദി.…

Read More

ആധാർ കാർഡിനായി പോസ് ചെയ്യുന്ന കൊച്ചു പെൺകുട്ടി; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ആധാർ കാർഡ് ഫോട്ടോകൾ പലർക്കും മറച്ചുവെക്കാൻ ആഗ്രഹിക്കുന്ന ഏറ്റവും മോശമായി ക്ലിക്ക് ചെയ്ത ഫോട്ടോകളിൽ ഒന്നാണ്. പക്ഷേ ഈ പെൺകുട്ടിയുടെ ആധാറിലെ ചിത്രം അവളുടെ ഏറ്റവും മനോഹരമായ ചിത്രങ്ങളിലൊന്നായിരിക്കും. അവൾ കാമറയെ നോക്കി പുഞ്ചിരിക്കുക മാത്രമല്ല തന്‍റെ ചിത്രമെടുക്കുന്ന ഉദ്യോഗസ്ഥന്‍റെ മുന്നിൽ ചില മനോഹരമായ പോസുകൾ കാണിക്കുകയും ചെയ്തു. ഈ ദൃശ്യങ്ങൾ കാണിക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.  ഗുൻഗുൻ എന്ന പെൺകുട്ടി ആധാർ കേന്ദ്രത്തിൽ തന്‍റെ ചിത്രം എടുക്കാൻ എത്തിയതായിരുന്നു. ഔദ്യോഗിക രേഖകൾക്കായി അവളുടെ ഫോട്ടോ എടുക്കുകയായിരുന്ന ആധാർ എൻറോൾമെൻ്റ് സെൻ്റർ ഓപ്പറേറ്റർ അവളുടെ നേരെ കാമറ വച്ചു. പക്ഷേ കാമറ കണ്ടപ്പോൾ അവൾ മനോഹരമായ പോസ് ചെയ്യാൻ തുടങ്ങി. കുട്ടിയുടെ മാതാപിതാക്കളാണ് വീഡിയോ പകർത്തിയത്. ചുരുങ്ങിയ സമയത്തിനുള്ളിൽ വീഡിയോ വൈറലാകുകയും ഏകദേശം 18.1 ദശലക്ഷം വ്യൂസ് നേടുകയും ചെയ്തു. നിരവധി ഉപയോക്താക്കൾ വീഡിയോയിൽ…

Read More

സ്കൂളിലെ കളിസ്ഥലം കുട്ടികള്‍ക്ക് അവകാശപ്പെട്ടത്, മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത്; ഹൈക്കോടതി

സ്‌കൂളിന്‍റെ കളിസ്ഥലം സ്‌കൂളുമായി ബന്ധപ്പെട്ട ആവശ്യത്തിനല്ലാതെ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന് ഹൈക്കോടതി. ആയക്കാട് സിഎ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്‍റെ ഗ്രൗണ്ടില്‍ കുട്ടികള്‍ പ്രവേശിക്കുന്നത് ചിലര്‍ തടയുന്നുവെന്ന് ആരോപിച്ച് സ്‌കൂളിലെ ഒരു വിദ്യാഥിനിയുടെ പിതാവായ കെ.ഡി. ലെനിൻ നല്‍കിയ ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്.  ഗ്രൗണ്ടിലേക്കുള്ള വിദ്യാര്‍ഥികളുടെ പ്രവേശനം ഉറപ്പാക്കണമെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് അടക്കം ജസ്റ്റീസ് എ.എ. സിയാദ് റഹ്മാന്‍ നിര്‍ദേശം നല്‍കി.

Read More

പരീക്ഷാ ചോദ്യപേപ്പർ ചോർച്ച: പ്രിൻസിപ്പലിനെ ബലമായി നീക്കി; വീഡയോ വൈറൽ

ഉത്തർപ്രദേശിൽ പിഎസ്‌സി നടത്തിയ റിവ്യു ഓഫീസർ പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ചയിൽ ആരോപണവിധേയയായ സ്കൂൾ പ്രിൻസിപ്പലിനെ ജീവനക്കാരും സഹ അധ്യാപകരും ചേർന്നു ബലമായി മാറ്റി പുതിയ പ്രിൻസിപ്പൽ ചുമതലയേറ്റതിന്‍റെ വീഡിയോ ദൃശ്യങ്ങൾ വൈറലായി. യുപിയിലെ പ്രയാഗ്‌രാജിൽ ചർച്ച് ഓഫ് നോർത്ത് ഇന്ത്യ (സിഎൻഐ) യുടെ ഉടമസ്ഥതയിലുള്ള ബിഷപ് ജോണ്‍സ് ഗേൾസ് സ്കൂളിലായിരുന്നു സംഭവം. പാരുൾ സോളമൻ എന്ന പ്രിൻസിപ്പൽ കസേരയിൽനിന്നു മാറാൻ വിസമ്മതിച്ചതിനെത്തുടർന്ന് കസേരയോടെ നീക്കിയശേഷം അവരെ ഉന്തി മാറ്റുന്നതും കസേര തിരിച്ചെത്തിച്ച് ഷെർലിൻ മാസി എന്ന പുതിയ വനിതാ പ്രിൻസിപ്പൽ കസേരയിൽ ഇരിക്കുന്നതും വീഡിയോയിലുണ്ട്. പുതിയ പ്രിൻസിപ്പലിനെ അധ്യാപകരും മാനേജ്മെന്‍റും കൈയടിച്ച് അഭിനന്ദിക്കുന്നതും 2.20 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ കാണാം. കോടികളുടെ പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ നേരിട്ടു പങ്കുള്ളതിനാലാണ് പ്രിൻസിപ്പലിനെ നീക്കിയതെന്ന് സ്കൂൾ മാനേജ്മെന്‍റ് അറിയിച്ചു. ചോദ്യപേപ്പർ ചോർച്ചാ അഴിമതിയിൽ അറസ്റ്റിലായ 10 പേരിൽ ഇതേ സ്കൂളിലെ…

Read More