തടാകത്തിൽനിന്നു ‘മൃതദേഹം’ നടന്നു കരയ്ക്കു കയറി; നാട്ടുകാരും പോലീസും ഞെട്ടി

തടാകത്തിൽ യുവാവിന്‍റെ മൃതദേഹം ഒഴുകി നടക്കുന്നുവെന്ന വിവരമറിഞ്ഞാണു വാറങ്കലിലേക്ക് പോലീസ് എത്തിയത്. വന്നപാടെ മൃതദേഹം കരയ്ക്കടുപ്പിക്കാൻ ശ്രമവും തുടങ്ങി. അപ്പോഴതാ മൃതദേഹം അനങ്ങുന്നു! അവിടംകൊണ്ടും തീർന്നില്ല, തടിച്ചുകൂടിയ നാട്ടുകാരെയും പോലീസിനെയും ഞെട്ടിച്ച് “മൃതദേഹം’ നടന്നു കരയ്ക്കു കയറി‌! തെലങ്കാനയിലെ വാറങ്കൽ ജില്ലയിലാണ് അന്ധാളിപ്പുണ്ടാക്കിയ സംഭവം നടന്നത്. തടാകത്തിനു സമീപമുള്ളവരാണ് ഒരു യുവാവിന്‍റെ ശരീരം വെള്ളത്തിൽ ഒഴുകി നടക്കുന്നത് കണ്ടത്. നീന്തുന്നതാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ, മണിക്കൂറുകളായിട്ടും യുവാവ് അതേ കിടപ്പ് കിടക്കുന്നതു കണ്ട് മൃതദേഹമാണെന്ന് ഉറപ്പിച്ചു. അങ്ങനെയാണു പോലീസിനെ വിളിച്ചത്. നെല്ലൂർ ജില്ലയിലെ കാവലി സ്വദേശിയായ കരിങ്കൽ ക്വാറി തൊഴിലാളിയാണു വെള്ളത്തിൽ കിടന്നിരുന്നത്. നീല ജീൻസ് മാത്രമായിരുന്നു വേഷം. പോലീസ് ചോദിച്ചപ്പോൾ ചൂടിൽനിന്ന് ആശ്വാസം തേടിയാണു വെള്ളത്തിൽ ചെലവഴിച്ചതെന്നായിരുന്നു യുവാവിന്‍റെ മറുപടി. രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴു വരെയാണു ക്വാറിയിലെ ജോലി എന്നും ചൂട് സഹിക്കാൻ…

Read More

സ്വർണം വാങ്ങാൻ വരുന്നവർക്ക് ആശ്വാസക്കാലമോ? സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്; കുറഞ്ഞ വില കേട്ട് കണ്ണ് തള്ളി ഉപയോക്താക്കൾ

വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് ആളുകൾ എന്നും കാണുന്നത്. ഇപ്പോഴിതാ സ്വർണം വാങ്ങാനെത്തുന്നവർക്ക് നേരിയ ആശ്വാസമാണ്. സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. ഗ്രാമിന് 10 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 6620 രൂപയായി. പവന് 80 രൂപ കുറഞ്ഞ് വില 52,960 രൂപയിലും എത്തി. 18 കാരറ്റിന്‍റെ ഒരു ഗ്രാം സ്വർണത്തിനും വില കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 5 രൂപ കുറഞ്ഞ് വില 5515 രൂപയായി. പവന് 480 രൂപയാണ് കഴിഞ്ഞ ദിവസം കൂടിയത്. ഒരു പവന് 53,200 രൂപയായിരിന്നു. ഗ്രാമിന് 60 രൂപയാണ് കഴിഞ്ഞ ദിവസം വര്‍ധിച്ചത്. 6650 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില. കഴിഞ്ഞ മാസം 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. പിന്നീട് നാലുദിവസത്തിനിടയ്ക്ക് പവന് രണ്ടായിരം രൂപ കുറഞ്ഞു.…

Read More

സര്‍ക്കാര്‍ വാഹനത്തിന്‍റെ മുകളില്‍ കയറി നിന്ന് ഷര്‍ട്ട് ഊരി ബര്‍ത്ത്ഡേ ആഘോഷം; വൈറലായി വീഡിയോ

ഇന്ന് ആളുകൾ എങ്ങനെ വൈറലാകാമെന്ന് ചിന്തിച്ച് നടക്കുന്ന കാലത്താണ് നാമിന്ന് ജീവിക്കുന്നത്. ലൈക്കിനും കമന്‍റിനും വേണ്ടി ആളുകൾ പല കാട്ടിക്കൂട്ടലും നടത്താറുണ്ട്. അത്തരത്തിലൊരു വീഡിയോ ആണിപ്പോൾ സൈബറിടങ്ങളിൽ വൈറലാകുന്നത്. നമ്മുടെ നാട്ടിൽ നിലലിൽക്കുന്ന നിയമങ്ങളെ ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്യുക എന്നത് ഏതൊരു പൗരന്‍റേയും കടമയാണ്. എന്നാൽ ഇത് നടപ്പിലാക്കേണ്ടവർതന്നെ നിയമം ലംഘിച്ചാലുള്ള അവസ്ഥയ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ഇപ്പോൾ വൈറലായ വീഡിയോ അത്തരത്തിലുള്ളതാണ്. ഭാരത് സര്‍ക്കാര്‍’ (ഇന്ത്യ ഗവണ്‍മെന്‍റ്) എന്ന സ്റ്റിക്കര്‍ പതിച്ചിട്ടുള്ള വാഹനത്തിനു മുകളിൽകയറി നിന്നുള്ള പിറന്നാളാഘോഷമാണ് വീഡിയോയിൽ നിന്നും വ്യക്തമാകുന്നത്. വിജനമായ ഒരു റോഡിന് നടക്കായിരുന്നു ബര്‍ത്ത് ഡേ ആഘോഷം. വാഹനത്തിന്‍റെ ബോണറ്റിന്‍റെ മുകളില്‍ ഒരു ബര്‍ത്ത്ഡേ കേക്ക് വച്ചിട്ടുണ്ട്. വാഹനങ്ങള്‍ക്ക് ചുറ്റും ഷർട്ട് ഊരിയിട്ട് യുവാക്കള്‍ ഡാൻസ് കളിക്കുന്നത് കാണാം. വലിയ ശബ്ദത്തില്‍ ആംബുലന്‍സ് സൈറണും വീഡിയോയില്‍ കേള്‍ക്കാൻ സാധിക്കും. വീഡിയോ സമൂഹ മാധ്യമങ്ങളില്‍…

Read More

കാൻസറിന് കാരണമാകുന്ന പെയിന്‍റ് സ്പ്രേ ചെയ്ത് റെസ്റ്റോറന്‍റ്; പ്രതിഷേധിച്ച് ഉപഭോക്താക്കൾ

തെക്കുപടിഞ്ഞാറൻ ചൈനയിലെ ഗുയിഷോ പ്രവിശ്യയിലെ ഗുയാങ്ങിലെ ഒരു ഭക്ഷണശാലയിലെ വാർത്തയാണ് ഇപ്പോൾ സൈബറിടങ്ങളിലെ ചർച്ച. ഹോട്ടലിലെ ബാർബിക്യൂ സ്‌ക്യൂവറിൽ കാൻസറിന് കാരണമാകുന്ന പെയിൻറ് സ്പ്രേ ചെയ്തെന്ന വാർത്തയാണ് പുറത്ത് വരുന്നത്. റെസ്റ്റോറന്‍റിലെ ഒരു ജീവനക്കാരൻ ലിക്വിഡ് നൈട്രജൻ സ്പ്രേ ചെയ്യുന്നതിന്‍റെ വീഡിയോ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. സ്‌ക്യൂവറിൽ സ്പ്രേ ചെയ്യുന്ന പെയിന്‍റ് അതിൽ പിടിപ്പിച്ചിരിക്കുന്ന മാംസത്തിലും പതിക്കുന്നത് വീഡിയോയിൽ വ്യക്തമായി കാണാം. അതോടെ ആളുകൾ ഹോട്ടലിനു മുന്നിൽ പ്രതിഷേധം ആരംഭിച്ചു. സ്പ്രേ ചെയ്യുന്ന ജീവനക്കാരൻ പെയിന്‍റ് തന്‍റെ കൈകളിലും ശരീരത്തിലും വീഴാതിരിക്കുന്നതിന് കയ്യുറയും മറ്റ് സുരക്ഷാ വസ്ത്രങ്ങളും ധരിച്ചിരിക്കുന്നത് വീഡിയോയിൽ കാണാം. സ്വന്തമായി ഇത്രയേറെ സുരക്ഷാ മുൻകരുതലുകൾ എടുക്കുന്ന വ്യക്തി എന്തുകൊണ്ട് പെയിന്‍റ് ഭക്ഷ്യവസ്തുവിൽ പതിച്ചാൽ അത് കഴിക്കുന്നവർക്ക് ഉണ്ടാകുന്ന അപകടത്തെക്കുറിച്ച് ചിന്തിക്കാത്തതെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ആരോപിച്ചു. പ്രതിഷേധം ശക്തമായതോടെ സംഭവത്തിൽ പ്രതികരണവുമായി റസ്റ്റോറന്‍റ്…

Read More

മുസ്ലീം കുടുംബത്തിന് ഫ്ലാറ്റ് നൽകിയതിൽ എതിർപ്പ്; ജയ് ശ്രീ റാം വിളിച്ച് പ്രതിഷേധിച്ച് അയൽവാസികൾ

മുസ്ലീം കുടുംബത്തിന് ഫ്ലാറ്റ് നൽകിയതിനെതിരേ പ്രതിഷേധം. വഡോദരയിലെ ഹർണിയിലാണ് സംഭവം. ഗുജറാത്ത് സർക്കാരിന്‍റെ ഭവനനിർമാണ പദ്ധതിയായ മുഖ്യമന്ത്രി ആവാസ് യോജന പ്രകാരം നിർമിച്ച ഭവനസമുച്ചയത്തിലാണ് പ്രതിഷേധം നടന്നത്. ഭവനസമുച്ചയത്തിൽ താമസിക്കുന്ന 33 കുടുംബങ്ങളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇവിടെ താമസിക്കുന്നവരിൽ ഭൂരിഭാഗവും ഹിന്ദുക്കളാണ്. മുസ്ലീമിന് ഫ്ലാറ്റ് അനുവദിച്ചത് തങ്ങൾക്ക് ഭീഷണിയാണെന്നും ശല്യമാണെന്നും പറഞ്ഞ് ജയ് ശ്രീറാം മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിഷേധം. ഗുജറാത്ത് സർക്കാർ നടപ്പാക്കിയ ഡിസ്റ്റർബ്ഡ് ഏരിയാ ആക്ട് ലംഘിക്കപ്പെട്ടതായാണ് കുടുംബങ്ങൾ പറയുന്നത്. വ്യത്യസ്‌ത മതവിശ്വാസികളായ ആളുകൾക്കിടയിൽ സ്വത്ത് വിൽക്കാന്‍ ജില്ലാ കളക്ടറിന്‍റെ അനുമതി ആവശ്യമാണ്. കൂടാതെ വിൽപന നടത്തണമെങ്കില്‍ പ്രദേശവാസികളിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും (എൻഒസി) ആവശ്യമാണ്. ഒരു ഹിന്ദു കോളനിയിൽ മുസ്ലിമിന് വീട് നൽകാനാവില്ലെന്നും, എന്നിട്ടും സർക്കാർ ഉദ്യോഗസ്ഥർ നിയമം നടപ്പിലാക്കിയെന്നുമാണ് പ്രതിഷേധക്കാരുടെ വാദം. എന്നാൽ ഈ വാദങ്ങൾ വഡോദര മുനിസിപ്പൽ കോർപ്പറേഷൻ നിഷേധിച്ചു.…

Read More

ആകാശത്തേക്ക് ഉയർന്ന റൈഡ് മുകളിലെത്തിയപ്പോൾ നിശ്ചലമായി: 28 പേർ തലകുത്തനെ കിടന്നത് അരമണിക്കൂറോളം; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

അമ്യൂസ്‌മെന്‍റ് പാർക്കിലെ റൈഡ് പ്രവർത്തനത്തിനിടെ നിശ്ചലമായതിനെ തുടർന്ന് 28 പേർ തലകീഴായി തൂങ്ങിക്കിടന്നത് അരമണിക്കൂറോളം.  യുഎസിലെ ഒറിഗോണിലെ പോർട്ട്‌ലാൻഡ് നഗരത്തിലെ അമ്യൂസ്‌മെന്‍റ് പാർക്കിലാണ് സംഭവം. റൈഡിൽ അരമണിക്കൂറോളം കുടുങ്ങി കിടന്ന 28 പേരെയും രക്ഷപ്പെടുത്തി. പുതിയ സീസണിൽ പാർക്ക് തുറക്കുന്നതിൻ്റെ ആദ്യ ദിവസമായ വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. മുകളിലേക്ക് പോയ റൈഡ് പെട്ടന്ന് നിശ്ചലമായി. തുടർന്ന് സീറ്റിലുള്ളവരൊക്കെ തലകീഴായി കിടന്നു.  30 മിനിറ്റോളമാണ് തലകുത്തി റൈഡിൽ ഉണ്ടായിരുന്നവർ കിടന്നത്. സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്.  വൈറലായ ദൃശ്യങ്ങളിൽ ആളുകൾ പേടിച്ച് നിലവിളിക്കുന്ന ശബ്ദം കേൾക്കാവുന്നതാണ്. തുടർന്ന് ഫയർ ആന്‍റ് റെസ്ക്യൂ എമർജൻസി ടീമിനെ ബന്ധപ്പെട്ട് അവർ സ്ഥലത്തെത്തിയാണ് റൈഡിൽ ഉണ്ടായിരുന്നവരെ താഴെയിറക്കിയത്. 28 people rescued after getting stuck upside down on ‘AtmosFEAR’ ride at Oregon’s Oaks Park STORY:…

Read More

പേടിക്കണ്ട… ഇത് വെറും എന്‍റർടൈൻമെന്‍റാണ്; വൈറൽ വീഡിയോയ്ക്ക് പിന്നിലെ സത്യമിങ്ങനെ…

സോഷ്യൽ മീഡിയയിൽ ഉപയോക്താക്കളെ രസിപ്പിക്കാൻ കഴിയുന്ന നിരവധി നർമ്മ വീഡിയോകൾ പ്രത്യക്ഷപ്പെടാറുണ്ട്. സമാനമായ ഒരു വീഡിയോയാണ് ഇൻസ്റ്റാഗ്രാമിൽ കഴിഞ്ഞ ദിവസം വൈറലായത്. വീഡിയോയിൽ ഒരു പായയിൽ ഇരുന്ന് മൂന്ന് പേർ സംസാരിക്കുന്നതും ചിരിക്കുന്നതും കാണാം. ഇവരുടെ സമീപത്ത് ലഘുഭക്ഷണങ്ങളും വെള്ളക്കുപ്പികളുമുണ്ട്. എന്നാൽ ഒരു ജെസിബി പിന്നിൽ പ്രവർത്തിക്കുന്നത് അവർ ശ്രദ്ധിക്കുന്നില്ല. നിമിഷങ്ങൾക്കകം ജെസിബി ഇവരുടെ തൊട്ടുപിന്നിലെത്തി അതിൻ്റെ ലോഡർ ബക്കറ്റിലെ മാലിന്യം അവരുടെമേലേക്കിട്ടു. ഉടൻ തന്നെ കൂട്ടത്തിലുണ്ടായിരുന്ന ഒരാൾ ദേഷ്യം കൊണ്ട് ജെസിബിക്ക് നേരെ കല്ലെറിഞ്ഞു. ലാപ്ടോപ്പിലും അവരുടെ അടുത്തുണ്ടായിരുന്ന മറ്റ് വസ്തുക്കളും അഴുക്കിൽ പൊതിഞ്ഞിരുന്നു. വീഡിയോ ഇതിനോടകം തന്നെ 7 ദശലക്ഷത്തിലധികം വ്യൂസ് ലഭിച്ചു.   എന്നാൽ ഈ വീഡിയോ സ്‌ക്രിപ്റ്റ് ചെയ്‌തതും വിനോദത്തിനായി ഷൂട്ട് ചെയ്‌തതുമാണെന്ന് തെളിഞ്ഞിട്ടുണ്ട്. സമാനമായ ഒരു ക്ലിപ്പിൽ, ഈ വീഡിയോയിൽ കണ്ട രണ്ട് പേർ ചേർന്ന് ഒരാളെ പ്രാങ്ക് ചെയ്ത്…

Read More

മാമ്പഴ ഷേക്ക് ഉണ്ടാക്കാൻ ഐസ്ക്രീം വാങ്ങി: വാനില ഫ്ലേവറിൽ കിട്ടിയത് ചത്ത പഴുതാരയെ; വീഡിയോ വൈറലാകുന്നു

ഭക്ഷ്യസുരക്ഷാ നിലവാരത്തെക്കുറിച്ചുള്ള ആശങ്കകൾ ഉയർന്നുവരുന്ന സംഭവങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിരന്തരമായി കണ്ടുവരുന്നത്. കഴിഞ്ഞ ദിവസം എക്സിൽ വൈറലായ ഒരു വീഡിയോ ഇക്കാര്യം ശരിവയ്ക്കുന്നതാണ്. മനുഷ്യവിരൽ ഐസ്ക്രീമിൽ നിന്ന് കിട്ടിയതിന് പിന്നാലെയാണ് ചത്ത പഴുതാരയയെ ഐസ്ക്രീമിൽ നിന്ന് കണ്ടെത്തിയത്. നോയിഡയിലെ സെക്ടർ 12ലാണ് സംഭവം. മകന് മാമ്പഴ ഷേക്ക് ഉണ്ടാക്കി നൽകാനായി ദീപ ദേവി ബ്ലിക്കിറ്റിലൂടെ ഓർഡർ ചെയ്ത അമൂലിന്‍റെ വാനില ഫ്ലേവറിലുള്ള ഐസ്ക്രീമിൽ നിന്നാണ് ചത്ത പഴുതാരയെ കിട്ടിയത്. സംഭവത്തിന് പിന്നാലെ ദീപ ബ്ലിങ്കിറ്റുമായി ബന്ധപ്പെട്ടു. ഉടൻ തന്നെ ഐസ്ക്രീമിൻ്റെ വിലയായ 195 രൂപ തിരികെ അവർക്ക് ലഭിച്ചു. ഫുഡ് ഡെലിവറി മേഖലകളിലെ ഭക്ഷ്യ സുരക്ഷയെയും ഗുണനിലവാര നിയന്ത്രണത്തെയും കുറിച്ചുള്ള ആശങ്കകൾ ഇത്തരം സംഭവങ്ങൾ വന്നതോടെ വർധിച്ചു വരികയാണ്. https://twitter.com/i/status/1801926471356748170

Read More

ഐസ്ക്രീമിൽ മനുഷ്യ വിരൽ കണ്ടെത്തിയ സംഭവം; കമ്പനിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

മനുഷ്യ വിരൽ ഐസ്ക്രീമിൽ കണ്ടെത്തിയ സംഭവത്തിൽ ഐസ്ക്രീം കമ്പനിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. എഫ്എസ്എസ്എഐ യാണ് ലൈസൻസ് സസ്പെൻഡ് ചെയ്തത്. ഐസ്ക്രീം കമ്പനിയിൽ എഫ്എസ്എസ്എഐയുടെ വെസ്റ്റേൺ റീജിയൻ ഓഫീസിൽ നിന്നുള്ള സംഘം പരിശോധന നടത്തിയ ശേഷമാണ് ലൈസൻസ് സസ്പെൻഡ് ചെയ്തത്. ഫോറൻസിക് ലാബിൽ നിന്നുള്ള റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ല. ഗ്രോസറി ആപ്പ് വഴി ഓർഡർ ചെയ്ത യമ്മോ എന്ന കമ്പനിയുടെ കോണ്‍ ഐസ്ക്രീമിൽ നിന്നാണ് മനുഷ്യ വിരൽ കിട്ടിയത്. 26കാരനായ ഡോക്ടറാണ് പരാതി നൽകിയത്. മൂന്ന് കോൺ ഐസ്ക്രീമായിരുന്നു ഓർഡർ ചെയ്തത്. എന്നാൽ ബട്ടർ സ്കോച്ച് ഐസ്ക്രീം കഴിച്ചുതുടങ്ങിയപ്പോഴാണ് വായിൽ അസാധാരണമായി എന്തോ തടഞ്ഞതെന്ന് ഡോക്ടർ പറഞ്ഞു. തുടർന്ന് മലാഡ് പോലീസിൽ പരാതി നൽകുകയായിരുന്നു. പൂനെയിലെ ഇന്ദാപൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐസ്ക്രീം കമ്പനിക്ക് കേന്ദ്ര ലൈസൻസ് ഉണ്ട്. കൂടുതൽ അന്വേഷണത്തിനായി എഫ്എസ്എസ്എഐ നിർമാണ കമ്പനിയിൽ നിന്ന് സാമ്പിളുകൾ…

Read More

മഴ ഇങ്ങെത്തി: വെള്ളക്കെട്ടിൽ നായ്ക്കൾക്കൊപ്പം തുള്ളിച്ചാടി കളിക്കുന്ന കുട്ടി; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

തെക്കുപടിഞ്ഞാറൻ മൺസൂൺ ഇതിനകം തന്നെ മുംബൈയിലേക്ക് എത്തി കഴിഞ്ഞു. നഗരം ഇപ്പോൾ കനത്ത മഴയ്ക്ക് സാക്ഷ്യം വഹിക്കുകയാണ്. മഴയെത്തുടർന്ന് കഴിഞ്ഞയാഴ്ച മുംബൈയിൽ പലയിടത്തും വെള്ളക്കെട്ടുകൾ രൂപപ്പെടുകയും ചെയ്തു.  എന്നാൽ ഇതിനിടെ സോഷ്യൽ മീഡിയയിൽ മഴക്കാലവുമായി ബന്ധപ്പെട്ട ഹൃദയസ്പർശിയായ ഒരു വീഡിയോ പ്രചരിച്ചു. റിദ്ദി സുർത്തി ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട വീഡിയോയിൽ വെള്ളക്കെട്ടുള്ള റോഡിൽ മുംബൈ മഴ ആസ്വദിക്കുന്ന കുട്ടിയെ കാണാം. മുംബൈയിലെ വെള്ളപ്പൊക്കമുള്ള റോഡിൽ തെരുവ് നായ്ക്കൾക്കൊപ്പം സന്തോഷത്തോടെ കളിക്കുകയാണ് കുട്ടി. വൈറലായ ദൃശ്യങ്ങളിൽ തെരുവ് നായ്ക്കളുടെ മേൽ കുട്ടി വെള്ളം തെറിപ്പിക്കുന്നതും കാണാം. മഴ തുടരുമ്പോഴും നായ്ക്കളും കുട്ടിയും മൺസൂൺ ആസ്വദിച്ച് ചാടി ക‍ളിക്കുകയാണ് വെള്ളക്കെട്ടിൽ. “ബോംബെയിലെ മഴ തികച്ചും വ്യത്യസ്തമായ അനുഭവമാണ് ” എന്നായിരുന്നു വീഡിയോയ്‌ക്കൊപ്പം പങ്കിട്ട അടിക്കുറിപ്പ്. വീഡിയോ പെട്ടെന്ന് തന്നെ ഇൻസ്റ്റഗ്രാമിൽ ശ്രദ്ധ നേടി. ഇതിനോടകം തന്നെ 2.6 ദശലക്ഷത്തിലധികം വ്യൂസും വീഡിയോയ്ക്ക് ലഭിച്ചു. ‘ഈ വീഡിയോ…

Read More