മനുഷ്യൻ ഇപ്പോൾ ചെടിച്ചട്ടിയും കഴിച്ച് തുടങ്ങിയോ? വൈറൽ വീഡിയോയ്ക്ക് പിന്നിൽ ഒരു ട്വിസ്റ്റ് ഉണ്ടേ…

ലോകമെമ്പാടുമുള്ള ആളുകൾ കഴിക്കുന്ന വിചിത്രമോ അസാധാരണമോ ആയ പലതരം ഭക്ഷണങ്ങൾ സോഷ്യൽ മീഡിയയിലൂടെ നമ്മൾ കാണാറുള്ളതാണ്. അടുത്തിടെ ഒരു വീഡിയോയിൽ യുവതി ചെടിച്ചട്ടി കഴിക്കുന്നത് കാണിച്ചിരുന്നു. കേൾക്കുമ്പോൾ ഞെട്ടുമെങ്കിലും ഇതിന് പിന്നിൽ ഒരു സർപ്രൈസ് ട്വിസ്റ്റ് തന്നെയുണ്ട്. വ്ലോഗർ പുറത്ത് പോയി അഴുക്ക് നിറഞ്ഞതായി തോന്നുന്ന ചെടിച്ചട്ടി കടിക്കുന്നു. എന്നാൽ പെൺകുട്ടി കഴിക്കുന്നത് ചെളിയോ അഴുക്കോ അല്ല പകരം ചോക്ലേറ്റ് കൊണ്ട് നിർമിച്ച കഴിക്കാൻ സാധിക്കുന്ന ചെടിച്ചട്ടിയാണ്.  ഈ വ്യത്യസ്തമായ ചെടിച്ചട്ടി എങ്ങനെ ഉണ്ടാക്കിയതെന്ന് വീഡിയോയുടെ അവസാനം യുവതി കാണിക്കുന്നുണ്ട്. ഒരു വലിയ ബാർ ചോക്ലേറ്റ് ചെറിയ കഷണങ്ങളായി അത് മൈക്രോവേവിൽ ചെയ്ത് ഉരുക്കുന്നു. തുടർന്ന് ഒരു തെർമോകോൾ കപ്പിൽ ഉരുക്കിയ ചോക്ലേറ്റ് നിറച്ചു.  പിന്നീട് കപ്പ് റഫ്രിജറേറ്ററിൽ വച്ചു കട്ടിയാക്കുന്നു. തുടർന്ന് ചോക്ലേറ്റ് പാത്രം മുറിച്ച് കപ്പ് നീക്കം ചെയ്യുന്നു. അവ ഒരു പാത്രത്തിൽ മറിച്ചിടുകയും…

Read More

ചെക്കൻ ഒന്ന് സുന്ദരനായതല്ലേ! താടി വടിച്ചതിന് മകന്‍റെ മുഖത്ത് ആഞ്ഞടിച്ച് പിതാവ്; വിമർശിച്ച് സോഷ്യൽ മീഡിയ

അപ്രതീക്ഷിത സന്ദർശനങ്ങൾ മുതൽ അപ്രതീക്ഷിത സമ്മാനങ്ങൾ വരെ മാതാപിതാക്കൾക്ക് സന്തോഷം പകരാൻ കുട്ടികൾ പലപ്പോഴും പല വഴികളും പരീക്ഷിക്കുന്നു. ഇത്തരത്തിലുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാവാറുമുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം ക്ലീൻ ഷേവ് ലുക്കിൽ പിതാവിനെ അത്ഭുതപ്പെടുത്താനുള്ള ഒരു ആൺകുട്ടിയുടെ ശ്രമം പരാജയപ്പെട്ട വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരിക്കുന്നത്. ഘർകെകലേഷ് എന്ന അക്കൗണ്ടിൽ നിന്നും എക്സിൽ പങ്കിട്ട വീഡിയോയിൽ, തന്‍റെ ക്ലീൻ ഷേവ് ലുക്ക് ആകാംക്ഷയോടെ പിതാവിനെ കാണിക്കുന്ന ആൺകുട്ടിയെ കാണിക്കുന്നു. പക്ഷേ കാര്യങ്ങൾ അപ്രതീക്ഷിത വഴിത്തിരിവിലേക്കാണ് നീങ്ങിയത്.  വീഡിയോയിൽ കുട്ടി കാമറയ്ക്ക് അഭിമുഖമായി നിൽക്കുന്നു. അച്ഛൻ പിന്നിൽ നിന്ന് പ്രവേശിക്കുന്നു. തുടർന്ന് മാറ്റം ശ്രദ്ധയിൽപ്പെട്ടപ്പോൾ, മകൻ താടി വടിച്ചിട്ടുണ്ടോ എന്ന് പിതാവ് ചോദിക്കുന്നു. പിന്നാലെ കുട്ടി തിരിഞ്ഞുനോക്കി. അല്പ നേരത്തെ നിശബ്ദതയ്ക്ക് ശേഷം തൊട്ടടുത്ത നിമിഷം തന്നെ ആ മനുഷ്യൻ തന്‍റെ മകന്‍റെ മുഖത്ത് അടിച്ചു.…

Read More

ഐസ്ക്രീമിൽ മനുഷ്യ വിരൽ കണ്ടെത്തിയ സംഭവം; വിരൽ ഫാക്ടറി ജിവനക്കാരന്‍റേത് എന്ന് പോലീസ്

ഐസ്ക്രീമിൽ നിന്ന് മനുഷ്യ വിരൽ ലഭിച്ച സംഭവത്തിൽ നിർണായക കണ്ടെത്തലുമായി പോലീസ്. ‘യമ്മോ’ ഐസ്ക്രീമിന്‍റെ പൂണെ ഫാക്ടറിയിലെ ജീവനക്കാരന്‍റെ വിരലാണ് ഐസ്ക്രീമിൽ ഉണ്ടായിരുന്നതെന്നാണ് പോലീസ് പറയുന്നത്. സംഭവം വിവാദമായതിന് പിന്നാലെയാണ് ഫാക്ടറിയിൽ പോലീസ് വിശദമായ പരിശോധന നടത്തിയത്. പരിശോധനയിൽ കൈവിരലിന് സാരമായി പരിക്കേറ്റ ജീവനക്കാരനെ പോലീസ് കണ്ടെത്തി. ഈ വിരൽ ജീവനക്കാരന്‍റേത് തന്നെയാണോ എന്ന് സ്ഥിരീകരിക്കുന്നതിനായി ഡിഎൻഎ പരിശോധന നടത്തുമെന്നും ഇതിനായി സാംപിളുകൾ ശേഖരിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. മനുഷ്യ വിരൽ ഐസ്ക്രീമിൽ കണ്ടെത്തിയതിന് പിന്നാലെ ഐസ്ക്രീം കമ്പനിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തിരുന്നു. എഫ്എസ്എസ്എഐ യാണ് ലൈസൻസ് സസ്പെൻഡ് ചെയ്തത്. ഐസ്ക്രീം കമ്പനിയിൽ എഫ്എസ്എസ്എഐയുടെ വെസ്റ്റേൺ റീജിയൻ ഓഫീസിൽ നിന്നുള്ള സംഘം പരിശോധന നടത്തിയ ശേഷമാണ് ലൈസൻസ് സസ്പെൻഡ് ചെയ്തത്. 26കാരനായ ഡോക്ടറാണ് ഐസ്ക്രീമിൽ നിന്ന് മനുഷ്യ വിരൽ കണ്ടെത്തിയതിന് തുടർന്ന് പരാതി നൽകിയത്. മൂന്ന് കോൺ ഐസ്ക്രീമായിരുന്നു…

Read More

വാഴയുടെ നീളം 9 അടിയോളം; കർഷകന് പ്രതിവർഷം വാഴക്കൃഷിയിലൂടെ ലഭിക്കുന്നത് 20 ലക്ഷം രൂപ

പരമ്പരാഗത കൃഷി പലപ്പോഴും കുറഞ്ഞ ലാഭമാണ് നൽകുന്നത്. ഇത്തരത്തിൽ കുറഞ്ഞ ലാഭവും കുറഞ്ഞ വരുമാനവും കൊണ്ട് ബുദ്ധിമുട്ടുന്ന കർഷകരെ കുറിച്ച് നാം കേൾക്കാറുണ്ട്. ഇതുകൊണ്ടാണ് ആളുകൾ ഇതര കൃഷിരീതികൾ തേടുന്നത്. പരമ്പരാഗത കൃഷിയിൽ നിന്ന് മാറാൻ ആഗ്രഹിക്കുന്ന കർഷകർക്ക് വാഴക്കൃഷി വളരെ മികച്ച ഒരു ഓപ്ഷനാണ്. വലിയ ലാഭമാണ് വാഴക്കൃഷിയിലൂടെ ലഭിക്കുന്നത്.  എന്നാൽ ഒമ്പത് അടി നീളമുള്ള വാഴ കണ്ടിട്ടുണ്ടോ? ബിഹാറിലെ സീതാമർഹയിലെ ഒരു കർഷകനാണ് ഇത്തരത്തിൽ വാഴക്കൃഷി ചെയ്യുന്നത്. ഓരോ വാഴയ്ക്കും 7 മുതൽ 9 അടി വരെ നീളമുണ്ട്. ഇത് കാണാനായി ദൂരെ സ്ഥലങ്ങളിൽ നിന്നും ആളുകൾ ഇവിടേക്ക് എത്താറുണ്ട്. പ്രതിവർഷം 20 ലക്ഷം രൂപയാണ് ഈ കൃഷിയിലൂടെ കർഷകന് ലഭിക്കുന്നത്. സീതാമർഹി ജില്ലയിൽ താമസിക്കുന്ന കർഷകനായ സുരേന്ദ്ര സിംഗ് വൻതോതിൽ വാഴക്കൃഷി ചെയ്യുന്നു. 9 അടി വരെ നീളമുള്ള വാഴയാണ് അദ്ദേഹം വളർത്തുന്നത്…

Read More

പൂർണ ഗർഭിണിയെക്കൊണ്ട് ഒരു മാസത്തേക്കുള്ള ഭക്ഷണം പാചകംചെയ്യിച്ചു; ഭർത്താവിനെ നിർത്തിപ്പൊരിച്ച് സോഷ്യൽ മീഡിയ

പ്രസവസമയം അടുത്ത ഭാര്യയെക്കൊണ്ട് ഒരു മാസത്തേക്കുള്ള ഭക്ഷണം തയാറാക്കി ഫ്രിഡ്ജിൽ വയ്പിച്ച ഭർത്താവിനെ നിർത്തിപ്പൊരിച്ച് സോഷ്യൽ മീഡിയ. പൂർണഗർഭിണിയായ ഭാര്യയോട് ഒരു മാസത്തെ ഭക്ഷണം തയാറാക്കാൻ പറഞ്ഞത് എത്ര നീചമായ പെരുമാറ്റമാണെന്നും ഭാര്യ എന്താ വേലക്കാരിയോ? എന്നു തുടങ്ങിയ രോഷാകുലമായ പ്രതികരണങ്ങളാണ് ഇൻസ്റ്റഗ്രാമിൽ ഭർത്താവിനെതിരേ ഉയർന്നത്. പുരുഷന്മാർ സ്വന്തമായി ഭക്ഷണം തയാറാക്കി കഴിച്ചാൽ ലോകം ഇടിഞ്ഞുവീഴുമോ എന്ന ചോദ്യവും ഉയർന്നു. ജപ്പാനിലാണു വിചിത്രമായ സംഭവം അരങ്ങേറിയത്. ഒന്പതുമാസം ഗർഭിണിയായിരിക്കുന്പോഴാണ് യുവതി തന്‍റെ ഭർത്താവിനു 30 ദിവസത്തെ ഭക്ഷണം തയാറാക്കി ഫ്രീസറിൽ വച്ചത്. താൻ പ്രസവിച്ചു കിടക്കുമ്പോൾ ഭർത്താവിനു കഴിക്കാൻവേണ്ടിയാണ് ഈവിധം ഒരുമിച്ചു ഭക്ഷണം തയാറാക്കിയത്. പ്രസവത്തിനായി സ്വന്തം വീട്ടിലേക്കു പോകുന്നതിനു മുമ്പായിരുന്നു ഇത്. ഏഷ്യൻ രാജ്യങ്ങളിൽ ഇത്തരം പ്രശ്നങ്ങളുണ്ടെന്ന് അനുഭവങ്ങൾ സഹിതം ചിലർ വിവരിച്ചു. ഭർത്താവിനോടുള്ള ഭാര്യയുടെ കരുതലായി ഇതിനെ കണ്ടാൽപ്പോരെ എന്നു ചോദിച്ചവരോടു ഒന്പതാം മാസത്തിൽ…

Read More

ആമസോണിൽ ഓർഡർ ചെയ്തത് എക്സ്ബോക്സ് കൺട്രോളർ: പകരം വന്നത് ജീവനുള്ള മൂർഖൻ പാമ്പ്; വീഡിയോ വൈറൽ

സമീപ കാലങ്ങളിലായി ഓൺലൈൻ ആപ്പുകളിൽ നിന്നും വിലകൂടിയ സാധനങ്ങൾ ഓർഡർ ചെയ്യുമ്പോൾ ആളുകൾക്ക് കല്ലുകളോ സോപ്പുകളോ പോലുള്ള വസ്തുക്കൾ ലഭിച്ച സംഭവങ്ങൾ പുറത്തു വന്നിരുന്നു. എന്നാൽ അടുത്തിടെ ബംഗളൂരു ദമ്പതികൾക്ക് അവരുടെ ആമസോൺ പാക്കേജിനുള്ളിൽ നിന്ന് ലഭിച്ചത് ജീവനുള്ള മൂർഖനെയായിരുന്നു. സോഫ്‌റ്റ്‌വെയർ എഞ്ചിനീയർമാരായ ദമ്പതികൾ ഒരു എക്‌സ്‌ബോക്‌സ് കൺട്രോളറിന് ഓർഡർ നൽകിയിരുന്നുവെങ്കിലും പെട്ടി വന്നപ്പോൾ ഒരു മൂർഖൻ പാമ്പ് ഇഴയുന്നതാണ് കണ്ടത്. പാമ്പ് പെട്ടിയിൽ നിന്ന് പുറത്തേക്ക് വരാൻ ശ്രമിക്കുന്നതായി കാണിക്കുന്ന പാക്കേജിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഭാഗ്യവശാൽ അത് പാക്കേജിംഗ് ടേപ്പിൽ കുടുങ്ങിയതിനാൽ അപകടം സംഭവിച്ചില്ല. ‘ഞങ്ങൾ സർജാപൂർ റോഡിൽ താമസിക്കുന്നു, മുഴുവൻ സംഭവവും ക്യാമറയിൽ പകർത്തി, കൂടാതെ ഞങ്ങൾക്ക് ഇതിന് ദൃക്‌സാക്ഷികളുമുണ്ട്’ പാമ്പ് ആരെയും ഉപദ്രവിച്ചിട്ടില്ലെന്നും ദമ്പതികൾ പറഞ്ഞു. Live Snake in my Amazon Order byu/tanvi2002 inIndianGaming   തുടർന്ന്…

Read More

വീടും കുടുംബവുമില്ല: മദ്യപിച്ച് ഫാമിൽ കിടന്നുറങ്ങി; ഉണർന്നപ്പോൾ വയോധികയുടെ കാലുകൾ രണ്ടും എലി തിന്നു

ഫാമിലെ ആട്ടിൻ തൊഴുത്തിൽ മദ്യപിച്ച് ഉറങ്ങിയ ഭവനരഹിതയായ സ്ത്രീയുടെ കാലുകൾ എലികൾ തിന്നു. റഷ്യയിലെ സ്റ്റാവ്‌റോപോൾ ക്രൈയിലാണ് സംഭവം. തെഴുത്തിൽ നിന്നും മറീനയെ(60) ഒരു വഴിയാത്രക്കാനാണ് കാലുകൾ എലി തിന്ന നിലയിൽ കണ്ടെത്തിയത്. റിപ്പോർട്ടുകൾ പ്രകാരം ഇവരെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ഗംഗ്രിൻ (രക്തവിതരണം നഷ്ടപ്പെട്ട് ശരീരകോശങ്ങൾ നശിക്കുന്ന ഗുരുതരമായ അവസ്ഥയാണ് ഗംഗ്രീൻ. ഇത് ശരീരത്തിൻ്റെ ഏത് ഭാഗത്തെയും ബാധിക്കാം. പക്ഷേ സാധാരണയായി കാൽവിരലുകൾ, പാദങ്ങൾ, വിരലുകൾ, കൈകൾ എന്നിവയിൽ ആരംഭിക്കുന്നു) ആരംഭിച്ചിരുന്നു. തുടർന്ന് രണ്ട് കാലുകളുടെയും അവശിഷ്ടങ്ങൾ മുറിച്ചു മാറ്റേണ്ടി വന്നു. മറീനയ്ക്ക് തിരിച്ചറിയൽ രേഖകൾ ഒന്നും തന്നെ ഇല്ല. അവർ ഇപ്പോൾ താമസിക്കുന്നത് ഒരു അഭയകേന്ദ്രത്തിലാണ്. അഭയകേന്ദ്രത്തിൽ നിന്നും അവരുടെ സഹോദരനെ ബന്ധപ്പെട്ടപ്പോൾ തങ്ങൾക്ക് മറീനയുമായി ഒരു ബന്ധവുമില്ലെന്നും വീണ്ടും ബന്ധപ്പെടരുതെന്നുമാണ് അയാൾ ആവശ്യപ്പെട്ടത്.  മറീന മദ്യത്തെ ആശ്രയിക്കുന്നതാണ് ബന്ധുക്കൾ ഇവരെ ഉപേക്ഷിച്ചതിന് കാരണമെന്നാണ് ഹെൽപ്പിംഗ്…

Read More

പ്രതിമാസ ശമ്പളം ഏഴ് ലക്ഷം രൂപ! പണം എങ്ങനെ ചെലവഴിക്കണമെന്ന് അറിയാതെ ദമ്പതികൾ; ഒടുവിൽ സോഷ്യൽ മീഡിയയുടെ അഭിപ്രായം തേടി

കൈയിൽ ആവശ്യത്തിനുള്ള പണമില്ലാത്തത് എപ്പോഴും ഒരു പ്രശ്നമാണ്. എന്നാൽ ബംഗളൂരുവിൽ നിന്നുള്ള ഈ ടെക്കി ദമ്പതികളുടെ പ്രശ്നം ഇതിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. ടെക് കമ്പനിയിൽ ജോലി ചെയ്യുന്ന ദമ്പതികൾ തങ്ങളുടെ പ്രതിമാസ വരുമാനം ഏകദേശം 7 ലക്ഷം രൂപയാണെന്നും അത് എവിടെ, എങ്ങനെ ചെലവഴിക്കണം എന്നറിയില്ലെന്നുമാണ് പറയുന്നത്. ഇന്ത്യൻ പ്രൊഫഷണലുകൾ ശമ്പളം, ജോലിസ്ഥലങ്ങൾ, സാമ്പത്തികം എന്നിവ ചർച്ച ചെയ്യുന്ന പ്ലാറ്റ്‌ഫോമായ ഗ്രേപ്‌വിൻ ആപ്പിൽ ദമ്പതിക‍ൾ ഒരു പോസ്റ്റ് അപ്‌ലോഡ് ചെയ്തു. ഇതിൽ പ്രശ്നം പങ്കുവെച്ച ദമ്പതികൾ മിച്ചവരുമാനം എങ്ങനെ വിനിയോഗിക്കണമെന്നതിനെക്കുറിച്ച് മറ്റ് ഉപയോക്താക്കളിൽ നിന്ന് ഉപദേശവും തേടി.  തുടർന്ന് ഗ്രേപ്‌വൈനിന്‍റെ സഹസ്ഥാപകനും സിഇഒയുമായ സൗമിൽ ത്രിപാഠിയാണ് ഇപ്പോൾ വൈറലായ പോസ്റ്റിൻ്റെ സ്‌ക്രീൻഷോട്ട് എക്‌സിൽ പങ്കിട്ടത്. താനും ഭാര്യയും ബംഗളൂരുവിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർമാരായി ജോലി ചെയ്യുകയാണെന്നും കുട്ടികളില്ലാത്ത ഇരട്ട വരുമാനമുള്ള കുടുംബമെന്ന നിലയിൽ ദമ്പതികൾ തങ്ങളുടെ ശമ്പളത്തിന്‍റെ നല്ലൊരു പങ്ക്…

Read More

ഇതെന്താ ഉജാല കലക്കിയ ജലാശയമോ? നീല നിറത്തിൽ വെള്ളം; പിന്നിലെ കാരണമെന്തെന്നറിയാതെ നാട്ടുകാർ

കഴിഞ്ഞ ദിവസമാണ് കോഴിക്കോട് ജില്ലയിലെ ഒരു വീട്ടിലെ കിണറിൽ നീല നിറത്തിലുള്ള വെള്ളം കണ്ടത്. നാട്ടുകാർക്കും വീട്ടുകാർക്കും ആ കാഴ്ച ഒരുപോലെ കൗതുകമായിരുന്നു. എന്താണതിന്‍റെ കാരണമെന്നറിയാൻ കിണറ്റിലെ വെള്ളം ടെസ്റ്റിംഗിനായി കൊണ്ടു പോയിട്ടുണ്ട്. റിസൾട്ട് വന്നെങ്കിൽ മാത്രമേ കാരണം കണ്ടെത്തുന്നതിനു സാധിക്കു. ഇപ്പോഴിതാ അതിനു പിന്നാലെ മഹാരാഷ്ട്രയിലെ ധാരാശിവ് ജില്ലയിലെ ഒരു ഗ്രാമത്തിലെ ജലാശയത്തിലെ വെള്ളത്തിനും നീല നിറം. തലേന്നു പെയ്ത മഴയ്ക്ക് ശേഷമാണ് വെള്ളം നീല നിറത്തിൽ കാണപ്പെട്ടതെന്ന് നാട്ടുകാർ പറഞ്ഞു. ഈ ജലം പാടത്തിലേക്കും ഒഴുകിയെത്തി. ഈ കാഴ്ച നാട്ടുകാര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രചരിപ്പിച്ചതോടെ നെറ്റിസണ്‍സിന് ഇത് കൗതുകമായി മാറി. എന്തുകൊണ്ടാണ് വെള്ളത്തിന് നീല നിറം വന്നതെന്ന ചോദ്യം പല കോണില്‍ നിന്നും ഉയർന്നു. പലരും പല അഭിപ്രായങ്ങളാണ് പറഞ്ഞത്. വലിയ കളര്‍ ബോക്‌സില്‍ നിന്നും നിറം വെള്ളത്തിലെത്തി എന്നാണ് ചില വിരുതൻമാർ…

Read More

വീട് വാങ്ങാൻ പോരുന്നോ; കൈയിൽ 270 രൂപ എടുക്കാനുണ്ടോ…എങ്കിൽ വീട് സ്വന്തമാക്കാം പെട്ടന്ന് തന്നെ..!

വീട് എല്ലാവരുടെയും സ്വപ്നമാണെങ്കിലും അത് സ്വന്തമാക്കുക എന്നത് അത്ര ഈസിയല്ല. വില തന്നെയാണു പ്രശ്നം. ഫ്ളാറ്റുകൾക്കുപോലും ലക്ഷങ്ങൾ മുടക്കണം. ഒരെണ്ണം പണിയാമെന്നു വച്ചാലും സാധാരണക്കാരുടെ കൈയിലൊതുങ്ങില്ല. എന്നാൽ, ഇറ്റലിയിലെ സംബൂക ഡി സിഷിലിയ എന്ന ഗ്രാമത്തിൽ ഇതിൽനിന്നു വളരെ വ്യത്യസ്തമാണു കാര്യങ്ങൾ. മൂന്നു യൂറോ (ഏകദേശം 270 രൂപ) മുടക്കിയാൽ അവിടെ ഒരു വീട് സ്വന്തമാക്കാം..! ഗ്രാമത്തിൽ ഒഴിഞ്ഞ വീടുകൾ ഒരുപാടുണ്ട്. 1969ൽ ഈ മേഖലയിലുണ്ടായ വലിയൊരു ഭൂകമ്പത്തെത്തുടർന്നു ഗ്രാമവാസികൾ കൂട്ടത്തോടെ വീടുകൾ ഉപേക്ഷിച്ചു പോകുകയായിരുന്നു. ആൾത്താമസമില്ലാതെ വന്നതോടെ വീടുകൾ നശിക്കാൻ തുടങ്ങി. ഇതോടെയാണ് ഒഴിഞ്ഞുകിടക്കുന്ന വീടുകൾ നിസാര വിലയ്ക്ക് വിൽക്കാൻ അധികൃതർ തീരുമാനിച്ചത്. അത്ര മോശം വീടുകളൊന്നുമല്ല ഈവിധം വിൽക്കുന്നത്. അല്ലറചില്ലറ അറ്റക്കുറ്റപ്പണികൾ നടത്തിയാൽ താമസിക്കാൻ പറ്റുന്ന സമാന്യം വലിപ്പമുള്ള വീടുകളാണ്. വീട് വാങ്ങുന്നവർ മൂന്നു യൂറോയ്ക്കു പുറമെ ചെറിയൊരു സെക്യൂരിറ്റി തുക കൂടി നൽകണം.…

Read More