വിവാഹമോചനത്തിന് ശ്രമിക്കുന്ന ഭർത്താക്കന്മാർക്ക് മുന്നറിയിപ്പ്: വലിയ വില നൽകേണ്ടിവരും..! ദക്ഷിണകൊറിയൻ വ്യവസായി മുൻ ഭാര്യക്കു നൽകേണ്ടത് 8,333 കോടി

വിവാഹമോചനങ്ങൾ ഇപ്പോൾ സാധാരണമാണെങ്കിലും പല കേസുകളിലും ബന്ധമൊഴിയുന്ന ഭാര്യക്കു വലിയ തുക ഭർത്താക്കന്മാർ നൽകേണ്ടിവരാറുണ്ട്. ജീവനാംശ തുക നൽകാൻ കഴിയാത്ത മുൻ ഭർത്താക്കന്മാർ ജയിലിൽ കിടക്കേണ്ടിയും വരും. ദക്ഷിണകൊറിയയിലെ ശതകോടീശ്വരനായ വ്യവസായി തന്‍റെ മുൻ ഭാര്യക്കു നൽകണമെന്നു സിയോൾ ഹൈക്കോടതി നിർദേശിച്ച ജീവനാംശ തുക കേട്ടാൽ വിവാഹബന്ധം വേർപെടുത്താൻ കാത്തിരിക്കുന്നവർ ഞെട്ടും! 8,333 കോടി രൂപയാണു വ്യവസായ പ്രമുഖനായ ചെയ് ടെ-വോൺ നൽകേണ്ടത്. 35 വർഷം മുമ്പ് വലിയ കോടീശ്വരനൊന്നുമല്ലാതിരുന്ന സമയത്താണ് ബിസിനസുകാരനായ ചെ ടെ-വോൺ, റോ സോ-യംഗിനെ വിവാഹം കഴിച്ചത്. ഇവർക്കു മൂന്നു കുട്ടികൾ. തന്‍റെ ഭർത്താവിന് മറ്റൊരു സ്ത്രീയുമായി വിവാഹേതര ബന്ധമുണ്ടെന്നു റോ സോ-യംഗ് കണ്ടെത്തിയതോടെ കാര്യങ്ങൾ തകിടം മറിഞ്ഞു. തുടർന്ന അവർ വിവാഹമോചനത്തിനു കേസ് ഫയൽ ചെയ്യുകയായിരുന്നു. കഴിഞ്ഞ പത്തുവർഷമായി ഇരുവരും വേർപിരിഞ്ഞാണു താമസം. ദക്ഷിണകൊറിയയിലെ പ്രമുഖ മൊബൈൽ കാരിയറിന്‍റെ ഉടമസ്ഥതയിലുള്ള ദക്ഷിണ…

Read More

അഭിനന്ദനങ്ങൾ മോദിജി! തെരഞ്ഞെടുപ്പിൽ വിജയിച്ച നരേന്ദ്ര മോദിക്ക് അഭിനന്ദനം അറിയിച്ചൊരു മണൽശിൽപം

തെരഞ്ഞെടുപ്പിൽ വിജയിച്ച നരേന്ദ്ര മോദിയെ അഭിനന്ദിച്ച് മണൽ ശില്പം നിർമിച്ച് പ്രശസ്ത കലാകാരൻ സുദർശൻ പട്‌നായിക്. നരേന്ദ്ര മോദി കൈകൾ കൂപ്പി നിൽക്കുന്നതാണ് ഇദ്ദേഹത്തിന്‍റെ കലാസൃഷ്ടി. ‘അഭിനന്ദനങ്ങൾ മോദി ജി’ എന്നും സാൻഡ് ആർട്ടിന്‍റെ തൊട്ടടുത്ത് കാണാവുന്നതാണ്. #WATCH | Odisha: Sand artist Sudarsan Pattnaik creates sand art congratulating PM Modi. (04.06)#loksabhaelctionsResults2024 (Video Source: Sand artist Sudarsan Pattnaik) pic.twitter.com/QZ5Pniyw8C — ANI (@ANI) June 4, 2024 സാന്‍റ് ആർട്ടിസ്റ്റായ സുദർശൻ പട്‌നായിക് പ്രധാനമന്ത്രി മോദിയെ അഭിനന്ദിച്ചുകൊണ്ട് മണൽകല സൃഷ്ടിക്കുന്നു എന്ന വാചകത്തോടുകൂടിയ വീഡിയോ എഎൻഐ ആണ് എക്‌സിൽ പങ്കിട്ടിരിക്കുന്നത്. വീഡിയോ ഇതുവരെ 50,000-ലധികം ആളുക‍ൾ കണ്ടുകഴിഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ഫലം വന്നതിനെ തുടർന്നാണ് നരേന്ദ്ര മോദിയെ വിജയത്തിൽ അഭിനന്ദിച്ച് ഇത്തരം ഒരു കലാസൃഷ്ടി സുദർശൻ തയാറാക്കിയത്. ഇത്…

Read More

മേശപ്പുറത്ത് വാഴപ്പഴം വച്ച് ജോലി ചെയ്ത് തൊഴിലാളികൾ; കാരണം വിചിത്രം.. പച്ച വാഴക്കുല പഴുക്കുന്നവരെ കാത്തിരുന്നാൽ സംഭവിക്കുന്നതിങ്ങനെയോ!

തൊഴിലിടങ്ങളിലെ പിരിമുറുക്കത്തെ തുടർന്ന് യുവതൊഴിലാളികൾ ജോലിസ്ഥലത്ത് പുതിയൊരു പരിഹാരം കൊണ്ടുവന്നു. എന്താണന്നല്ലേ, ഓഫീസിൽ വാഴയുടെ പഴുക്കാത്ത കുല കൊണ്ടുവരിക! സംഭവം ചൈനയിലാണ് കേട്ടോ. “സ്റ്റോപ്പ് ബനാന ഗ്രീൻ” എന്നാണ് ഈ രീതിയെ വിശേഷിപ്പിച്ചിരിക്കുന്നത്. സംഭവം എന്തായാലും ചൈനയിലെ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. പച്ച നേന്ത്ര വാഴക്കുലകൾ വാങ്ങി ഓഫീസിൽ തൊഴിലാളികൾ കൊണ്ടുവരും. ഈ വാഴക്കുല പഴുക്കുന്നത് വരെ കാത്തിരിക്കുമ്പോൾ ജോലിയിലെ പിരിമുറിക്കത്തിൽ നിന്നും ശ്രദ്ധമാറ്റാൻ സാധിക്കുമെന്നാണ് അവരുടെ അവകാശവാദം. സഹപ്രവർത്തകരുമായി വാഴപ്പഴം പങ്കിടുന്നത് ജോലിസ്ഥലത്തെ ബന്ധങ്ങൾ മെച്ചപ്പെടുത്തുമെന്നും പറയുന്നു. ചില ആളുകൾ  പഴം കൈമാറുന്നതിന് മുമ്പ് അത് റിസർവ് ചെയ്യുന്നതിനായി അവരുടെ സഹപ്രവർത്തകരുടെ പേരുകൾ തൊലിയിൽ എഴുതുന്നുമുണ്ട്. ചൈനയിലെ ശരാശരി പ്രവൃത്തി ആഴ്ച 49 മണിക്കൂർ കവിയുന്നതിനാൽ, യുവ തൊഴിലാളികൾ പലപ്പോഴും സമ്മർദം ഒഴിവാക്കാനാണ് ഇത്തരത്തിലുള്ള വഴികൾ തേടുന്നത്. “സമൃദ്ധമായ പച്ച മുതൽ സ്വർണ്ണ മഞ്ഞ വരെ,…

Read More

ഡേവിഡേട്ടാ… കിംഗ് ഫിഷറുണ്ടോ… ചിൽഡ്! വലിച്ചെറിഞ്ഞ കൂൾഡ്രിംഗ്സ് കുപ്പിയുമായി പാണ്ടയുടെ കുട്ടിക്കളി

വിശ്രമ വേളകളെ ആനന്ദകരമാക്കാൻ കുടുംബത്തോടൊപ്പവും സുഹൃത്തുക്കളോടൊപ്പവുമൊക്കെ നമ്മൾ പല സ്ഥല‍ങ്ങളിലും സന്ദർശനം നടത്താറുണ്ട്. പലരും പോകാൻ ഇഷ്ടപ്പെടുന്ന സ്ഥലമാണ് മൃഗശാല. നാനാവിധ പക്ഷി മൃഗാധികൾ ഉള്ളതിനാൽ അത്തരം സ്ഥലത്ത് പോകുന്നത് മനസിനേറെ സന്തോഷം നൽകുന്നതുമാണ്. എന്നാൽ അവയെ കാണാൻ പോകുന്പോൾ അത്യധികം ശ്രദ്ധിക്കേണ്ടിയുമിരിക്കുന്നു. ഒരിക്കലും നമ്മൾ കാരണം അവരുടെ ജീവനോ ആരോഗ്യത്തിനോ യാതൊരു പ്രശ്നവും ഉണ്ടാവാതെ നോക്കാൻ നാം ബാധ്യസ്ഥരാണ്. അത്തരത്തിൽ ഒരു മൃഗശാല സന്ദർശകന്‍റെ നിമിഷത്തെ അശ്രദ്ധമൂലം സംഭവിച്ച പ്രവർത്തിയാണ് ഇപ്പോൾ സൈബറിടങ്ങളിൽ വൈറലാകുന്നത്. നിർഭാഗ്യവശാൽ മൃഗശാലകളിൽ ചപ്പുചവറുകളും സാധനങ്ങളും വലിച്ചെറിയുന്നതു സന്ദർശകർക്കിടയിൽ സർവ സാധാരണമായിക്കൊണ്ടിരിക്കുകയാണ്. ഫോണുകളോ വെള്ളക്കുപ്പികളോ ചിലപ്പോഴൊക്കെ കൈകളിൽ നിന്ന് അറിയാതെ വഴുതിപ്പോകുകയും ചെയ്യാറുണ്ട്. എന്തൊക്കെ ആണെങ്കിലും വിനോദസഞ്ചാരികൾ വേസ്റ്റ് ബിന്നുകൾ ഉപയോഗിക്കുന്നതിനു പകരം ഉപയോഗശൂന്യമായ വസ്തുക്കൾ പരസ്യമായി വലിച്ചെറിയുകയാണ് പതിവ്. അടുത്തിടെ ഉണ്ടായ സംഭവത്തിൽ ഒരു വിനോദ സഞ്ചാരി അബദ്ധത്തിൽ ശീതളപാനീയ…

Read More

ചിരിച്ച് ചിരിച്ചൊരു വഴിയായി; അവസാനം കണ്ണ് തുറന്നപ്പോൾ കണ്ടത് ആശുപത്രി കിടക്ക

ചിരി ആരോഗ്യത്തിനു നല്ലതാണെന്ന് പറയാറില്ലേ. എന്നാൽ ഒരുപാട് ചിരിച്ചാൽ കുറേ കരയേണ്ടി വരുമെന്നും പറയാറുണ്ട്. അത്തരത്തിൽ ഒരു സംഭവമാണ് ഹൈദരാബാദിൽ നടന്നത്. ശ്യാം എന്ന 53 -കാരൻ ടിവിയിൽ കോമഡി ഷോ കാണുകയായിരുന്നു. എന്നും ടിവിയിൽ കോമഡി പരിപാടി കാണുന്ന വ്യക്തിയാണ് ശ്യാം. പതിവുപോലെ അന്നും ടിവിയിൽ പരിപാടി കാണുകയായിരുന്നു. എന്നാൽ പരിപാടിയിലെ കോമഡികൾ കേട്ട് ചിരിച്ച് ഒരു വഴി ആയി ഇയാൾ. ചിരിച്ചുകൊണ്ടിരുന്ന ശ്യാം പിന്നീട് കണ്ണു തുറന്നപ്പോൾ കണ്ടത് ആശുപത്രി വാർഡാണ്. കുറേ സമയം നിർത്താതെ ചിരിച്ച ഇയാൾക്ക് ബോധം മറയുകയായിരുന്നു. സംഭവത്തെ കുറിച്ച് അപ്പോളോ ഹോസ്പിറ്റലിലെ ശ്യാമിന്‍റെ ഡോക്ടറും ന്യൂറോളജിസ്റ്റുമായ ഡോ. സുധീർ കുമാർ എക്‌സിൽ പങ്കുവെച്ചു. ചായ കുടിച്ചുകൊണ്ട് വീട്ടിൽ ടിവി കണ്ടുകൊണ്ട് ഇരിക്കുകയായിരുന്നു ശ്യാം. പെട്ടന്ന് ഇയാൾക്ക് ചായക്കപ്പിലുള്ള ബാലൻസ് തെറ്റിപ്പോവുകയും നിലത്തേക്ക് ബോധം കെട്ട് വീഴുകയും ചെയ്തു. ഉടൻതന്നെ…

Read More

സോറീ…എനിക്ക് ആപ്പ് മാറിപ്പോയി; ഏയ്, ഇല്ല; ഇനി മുതൽ എക്‌സില്‍ ‘അഡള്‍ട്ട് കണ്ടന്‍റ്’ ആവാം; നിയമങ്ങളില്‍ മാറ്റം വരുത്തി മസ്ക്

സാമൂഹ്യ മാധ്യമമായ എക്സിലെ കണ്ടന്‍റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഇലോണ്‍ മസ്‌ക്. പുതിയ നിയമപ്രകാരം ഇനിമുതല്‍ പ്രായപൂര്‍ത്തിയായവര്‍ക്ക് അനുയോജ്യമായ അഡള്‍ട്ട് ഉള്ളടക്കങ്ങളും ഗ്രാഫിക് ഉള്ളടക്കങ്ങളും പോസ്റ്റ് ചെയ്യാം. ലൈംഗികത വിഷയമായി വരുന്ന ഉള്ളടക്കങ്ങളാണ് അഡള്‍ട്ട് ഉള്ളടക്കങ്ങള്‍. അക്രമം, അപകടങ്ങള്‍, ക്രൂരമായ ദൃശ്യങ്ങള്‍ പോലുള്ളവ ഉള്‍പ്പെടുന്നവയാണ് ഗ്രാഫിക് ഉള്ളടക്കങ്ങള്‍. അതേസമയം18 വയസിന് താഴെയുള്ള ഉപയോക്താക്കളെയും അവരുടെ ജനന തിയതി രേഖപ്പെടുത്തിയിട്ടില്ലാത്തവരേയും ഇത്തരം ഉള്ളടക്കം കാണുന്നതിൽ നിന്ന് തടയുന്ന ഒരു നയം കമ്പനിക്ക് ഇതിനകം തന്നെയുണ്ട്. ഉപയോക്താക്കൾക്ക് കണ്ടന്‍റിൽ പരാമർശിക്കുന്ന ആളുടെ സമ്മതത്തോടെ നിർമ്മിച്ച നഗ്നതയോ ലൈംഗിക പെരുമാറ്റമോ പങ്കുവയ്ക്കാം. എങ്കിലും, പ്രൊഫൈൽ ചിത്രങ്ങളോ ബാനറുകളോ പോലുള്ള സ്ഥലങ്ങളിൽ ഇത്തരം ഉള്ളടക്കം പങ്കിടുന്നതിന് സാധിക്കില്ല.  

Read More

സഞ്ചാരികളേ ഇതിലേ… ഇതിലേ… വരുന്നു, മൂന്നാറിൽ ഡബിൾ ഡക്കർ ബസ്

ചാത്തന്നൂർ: മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികൾക്കായി കെ എസ്ആർടിസിയുടെ ഡബിൾ ഡക്കർ ബസ് വരുന്നു. മൂന്നാറിലെ പ്രധാന കേന്ദ്രങ്ങൾ ചുറ്റുന്ന, വശങ്ങളിലെ വശ്യമനോഹരമായ പ്രകൃതിദൃശ്യങ്ങൾ കാണാനുതകുന്ന തരത്തിലാണ് ഡബിൾ ഡക്കർ ബസ് രൂപകല്പന ചെയ്തിരിക്കുന്നത്. ഇതിന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾ പാപ്പനം കോട്ട് സെൻട്രൽ വർക്ക് ഷോപ്പിൽ അവസാനഘട്ടത്തിലാണ്. അതേസമയം കെഎസ്ആർടിസിയുടെ ബസുകൾ എയർ ബ്രേക്ക്, വയറിംഗ് തകരാർ തുടങ്ങിയവ മൂലം അപകടങ്ങളിൽപ്പെടുന്നത് ഒഴിവാക്കാൻ ഗതാഗത മന്ത്രി ഗണേഷ് കുമാർ നിർദ്ദേശം നൽകി. ബ്രേക്ക് എയർ ലീക്കോട് കൂടി ഓടിയത് നിരവധി സർവീസുകളാണ്. 3000 ബസുകളിലാണ് ബ്രേക്ക് എയർ ലീക്ക് പരിഹരിച്ചത്. ട്രിപ്പ് മുടങ്ങിയാലും സാരമില്ല. ബസിന്‍റെ തകരാർ പരിഹരിച്ചു മാത്രം ഓടിച്ചാൽ മതിയെന്നും മന്ത്രി. കെ എസ് ആർടിസിയിലെ മെക്കാനിക്കൽ വിഭാഗം ജീവനക്കാർക്കുള്ള വീഡിയോ സന്ദേശത്തിലാണ് മന്ത്രി ഇത് വ്യക്തമാക്കിയത്. മെയിന്‍റനൻസ് തകരാർ കൊണ്ടാണ് പലപ്പോഴും അപകടം ഉണ്ടാകുന്നതും…

Read More

നാൻ ഓട്ടോക്കാരൻ…ഓട്ടോക്കാരൻ… മുറുക്കിത്തുപ്പണ ഓട്ടോക്കാരൻ; ഓടിക്കൊണ്ടിരുന്ന ഓട്ടോയിൽ നിന്ന് ഡ്രൈവർ തുപ്പിയത് വഴിയാത്രക്കാരിയുടെ ദേഹത്ത്

പൊതു നിരത്തിൽ പാലിക്കേണ്ട ചില മര്യാദകളും നിയമങ്ങളുമൊക്കെയുണ്ട്. എന്നാൽ അതൊക്കെ പാലിക്കാതെ വന്നാലുള്ള അവസ്ഥ എന്തായിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? ചിലർ യാതൊരു പൗരബോധവുമില്ലാതെയാണ് പോാതുനിരത്തിൽ ഇടപെടുന്നത്. അത്തമൊരു ദുരവസ്ഥ നേരിട്ട വാർത്തയാണ് ബംഗളൂരിലെ ഇന്ദിരാനഗറിൽ നിന്നു പുറത്ത് വരുന്നത്. പരിഷി എന്ന യുവതി ഇന്ദിരാനഗർ റോഡിലൂടെ നടന്നു പോയപ്പോൾ ഒരു ഓട്ടോറിക്ഷ ഡ്രൈവർ തന്‍റെ മേൽ തുപ്പിയതായി അവൾ ആരോപിച്ചു. വെള്ള ഷർട്ടായിരുന്നു യുവതി ധരിച്ചിരുന്നത്. അവളുടെ വലതു കൈയിലും വസ്ത്രത്തിലും ഓട്ടോക്കാരൻ മുറുക്കിത്തുപ്പി. സംഭവത്തിന്‍റെ ചിത്രങ്ങൾ അവൾ പങ്കുവച്ചു. അതോടെ സോഷ്യൽ മീഡിയയിൽ ഓട്ടോക്കാരനെതിരേ വൻ വിമർശനം ആണ് ഉയരുന്നത്. ഇന്ദിരാനഗറിൽ ചുറ്റി നടക്കുമ്പോൾ ഒരു ഓട്ടോ ഡ്രൈവർ എന്‍റെ മേൽ തുപ്പി, ഞാൻ വെള്ള ഷർട്ട് ധരിച്ച ദിവസമായിരുന്നു അത്’ എന്ന കുറിപ്പോടെ‍യാണ് പരിഷി ഫോട്ടോപങ്കുവച്ചത്. അയാളുടെ നമ്പർ പ്ലേറ്റ് നിങ്ങൾ ശ്രദ്ധിച്ചിരുന്നോ? ഇത് തീർച്ചയായും…

Read More

ഭൂമിയമ്മയെന്നറിയുവാനുള്ള ബോധമുണ്ടാകണേ… മറ്റൊരു പരിസ്ഥിതി ദിനം കൂടി; നൽകാം ഒരു തൈ, നേടാമൊരു തണൽ

പരിസ്ഥിതി സംരക്ഷണത്തിന്‍റെ പ്രാധാന്യം വിളിച്ചോതിക്കൊണ്ട് ഒരു പരിസ്ഥിതി ദിനം കൂടി വന്നെത്തി. ഇന്ന് ലോക പരിസ്ഥിതി ദിനം. പച്ചപ്പും ഹരിതാഭയും നിറഞ്ഞൊരു ഭൂമിയെന്നത് ഇനി സ്വപ്നങ്ങളിൽ മാത്രമായി അവശേഷിക്കുന്നു. കാട് വെട്ടിക്കളിച്ച് പടുകൂറ്റൻ കെട്ടിട സമുശ്ചയങ്ങൾ തീർക്കുന്ന മാനവരാശി ഇന്ന് ഒരു തുള്ളി ജലത്തിനായി നെട്ടോട്ടമോടുകയാണ്. കാലം തെറ്റി വരുന്ന ഋതു ഭേദങ്ങൾ തന്നെയാണ് ഇതിനുത്തമ ഉദാഹരണം. ഭൂമിയെ സംരക്ഷിക്കുന്നതിന് മരങ്ങൾ വച്ചുപിടിപ്പിക്കുക, മാലിന്യം നിറഞ്ഞ് വറ്റിപ്പോയ ജലസ്രോതസുകൾ പുനരുജ്ജീവിപ്പിക്കുക, ഭൂമിയിലെ പച്ചപ്പും ജൈവവൈവിധ്യവും സംരക്ഷിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ഇത്തവണ പരിസ്ഥിതി ദിനാചരണം. 1972-ലാണ് ലോക പരിസ്ഥിതി ദിനം എന്നൊരു ആശയം ഉടലെടുത്തെത്. ജൂൺ 5-ന് സ്വീഡനിലെ സ്റ്റോക്ക്ഹോമിൽ നടന്ന മനുഷ്യ പരിസ്ഥിതിയെക്കുറിച്ചുള്ള ഐക്യരാഷ്ട്ര സമ്മേളനം പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള നിർണായക ചർച്ചകൾക്ക് തുടക്കമിട്ടു. ഈ സുപ്രധാന നിമിഷത്തെ ആദരിക്കുന്നതിനായി, ഒരു വർഷത്തിനുശേഷം 1973-ൽ ആദ്യത്തെ ഔദ്യോഗിക ലോക…

Read More

“മാഗ്നെറ്റിക് ഫിഷിംഗിനിടെ ദമ്പതികളെ ഭാഗ്യദേവത കടാക്ഷിച്ചു; തടാകത്തിൽനിന്നു കിട്ടിയ പെട്ടി തുറന്നപ്പോൾ ലക്ഷങ്ങളുടെ ഡോളർ

ന്യൂയോർക്ക്: അമേരിക്കൻ നഗരമായ ന്യൂയോർക്കിലെ ദന്പതികളെ ഭാഗ്യദേവത കടാക്ഷിച്ചിരിക്കുന്നു! തടാകത്തിൽ “മാഗ് നെറ്റിക് ഫിഷിംഗ്’ നടത്തിയ ദന്പതികൾക്കു ലഭിച്ചത് ലക്ഷങ്ങൾ. (ശക്തമായ നിയോഡൈമിയം കാന്തം ഉപയോഗിച്ച് ഫെറോ മാഗ് നെറ്റിക് വസ്തുക്കൾ ജലാശയങ്ങളിൽ കണ്ടെത്തുന്നതാണ് മാഗ് നെറ്റിക് ഫിഷിംഗ്). ജെയിംസ് കെയ്ൻ- ബാർബി അഗോസ്റ്റിനി ദന്പതികൾക്കു വെള്ളത്തിൽനിന്നു തോക്കുകൾ, രണ്ടാം ലോക മഹായുദ്ധത്തിൽ ഉപയോഗിച്ച ഗ്രനേഡുകൾ, മോട്ടോർസൈക്കിൾ, വിദേശനാണയങ്ങൾ, ആഭരണങ്ങൾ തുടങ്ങിയവ നേരത്തെ ലഭിച്ചിരുന്നു. എന്നാൽ അടുത്തിടെ ബംപർ ലഭിച്ചതിന്‍റെ ആഹ്ളാദത്തിലാണു ദന്പതികൾ. ന്യൂയോർക്ക് തടാകത്തിൽ നടത്തിയ മാഗ് നെറ്റിക് ഫിഷിംഗിനിടെ ഇവർക്ക് ഒരു പെട്ടി ലഭിച്ചു. പെട്ടി തുറന്നപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ല. പെട്ടി നിറയെ ഡോളർ. എണ്ണിനോക്കിയപ്പോൾ 1,00,000 യുഎസ് ഡോളർ (83 ലക്ഷത്തിലേറെ രൂപ)!കഴിഞ്ഞ മേയ് 31നായിരുന്നു സംഭവം. കെയ്നും ബാർബിയും പെട്ടി കിട്ടിയതിനെക്കുറിച്ച് പോലീസിനെ അറിയിച്ചു. യഥാർഥ ഉടമയെ കണ്ടെത്താൻ കഴിയാത്തതുകൊണ്ട് പണപ്പെട്ടി…

Read More