അമ്മയെയും സുഹൃത്തിനെയും അന്യഗ്രഹജീവികൾ തട്ടിക്കൊണ്ടുപോയി! അമ്പരിപ്പിക്കുന്ന വെളിപ്പെടുത്തലുമായി യുവതി

അന്യഗ്രഹജീവികളെയും അവരുടെ ആകാശപേടകങ്ങളെയും കണ്ടെന്ന് അവകാശപ്പെട്ടു നിരവധിപേർ രംഗത്തെത്താറുണ്ടെങ്കിലും അവ ഉണ്ടോ ഇല്ലയോ എന്ന ചോദ്യത്തിന് ഇതുവരെ വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല. അമേരിക്കയിലെ മിയാമിയിലുള്ള മാളിനു മുന്നിലൂടെ അന്യഗ്രഹജീവി നടന്നുപോകുന്നതിന്‍റെയും വിമാനയാത്രയ്ക്കിടെ ആകാശത്ത് അന്യഗ്രഹപേടകം കണ്ടതിന്‍റെയും വീഡിയോ അടുത്തിടെ പുറത്തുവന്നെങ്കിലും അത് വിശ്വസനീയമായി ആർക്കും തോന്നിയില്ല. അതിനിടെ അന്യഗ്രഹജീവികളുമായി ബന്ധപ്പെട്ടു പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണു ഒരു യുവതി. കൗമാരകാലത്തു തന്‍റെ അമ്മയെയും അവരുടെ സുഹൃത്ത് ലിസയെയും അന്യഗ്രഹജീവികൾ തട്ടിക്കൊണ്ടുപോയെന്നാണു യുവതി പറയുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലാണ് അവർ തന്‍റെ അമ്മയുടെയും സുഹൃത്തിന്‍റെയും അനുഭവം പങ്കിട്ടത്. തന്‍റെ അമ്മയും അവരുടെ കൂട്ടുകാരിയും ഒരുദിവസം വീടിന്‍റെ ടെറസിലിരിക്കുന്പോൾ ആകാശത്ത് പ്രകാശവലയങ്ങൾ കണ്ടു. ആ പ്രകാശം പിന്നീട് അവരുടെ സമീപത്തേക്കെത്തി. കുറേ കഴിഞ്ഞപ്പോൾ വെളിച്ചം പോയി. ഏകദേശം 15 മിനിറ്റ് കഴിഞ്ഞപ്പോഴാണ് ഇരുവർക്കും പരിസരബോധമുണ്ടായത്. എന്നാൽ, യഥാർഥത്തിൽ മൂന്നു മണിക്കൂർ കഴിഞ്ഞിരുന്നു.…

Read More

ഓൾഡ് ഈസ് ഗോൾഡ്…! 27 വർഷം പഴക്കമുള്ള ജാം; അടിപൊളി രുചിയെന്ന് ജർമൻ യുവതി

പഴകും തോറും വീഞ്ഞിനു വീരം കൂടുമെന്നാണു പറയുന്നത്. വിവിധതരം മദ്യത്തിന്‍റെ കാര്യത്തിലും ഇങ്ങനെ പറയാറുണ്ട്. എന്നാൽ, ഭക്ഷണസാധനങ്ങളുടെ കാര്യത്തിൽ ഇതു നേരേ തിരിച്ചാണ്. പഴകിയതു മാത്രമല്ല, തണുത്ത ഭക്ഷണംപോലും കഴിക്കരുതെന്ന് ആരോഗ്യപ്രവർത്തകർ തറപ്പിച്ചു പറയും. ഭക്ഷണം പഴകിയാൽ അരുചിയും ദുർഗന്ധവും കാരണം വായിൽ വയ്ക്കാൻ പറ്റില്ലെന്നതു മറ്റൊരു കാര്യം. എന്നാൽ, ജർമൻകാരിയായ ജോർജിയാന എന്ന യുവതി ഇത് അതേപടി അംഗീകരിക്കാൻ തയാറല്ല. 27 വർഷം പഴക്കമുള്ള ജാം കഴിച്ചുനോക്കിയ ഇവർ പറഞ്ഞത് അടിപൊളി രുചിയാണെന്നാണ്. മുത്തശിയുടെ വീടിന്‍റെ നിലവറയിൽനിന്നാണ് ഇവർക്കു രണ്ടര പതിറ്റാണ്ടിലധികം പഴക്കമുള്ള ജാം കിട്ടിയത്. നന്നായി അടച്ചുവച്ച ഭരണിയിലായിരുന്നു ജാം. 1996ലാണ് ഈ ജാം ഉണ്ടാക്കിയത്. അന്നു ജോർജിയാനയ്ക്കു രണ്ടു വയസായിരുന്നു പ്രായം. രണ്ട് സഹോദരങ്ങൾക്കൊപ്പമാണു ജോർജിയാന ജാം തിന്നുനോക്കിയത്. ജാമിന്‍റെ പാത്രം തുറക്കുന്നതിന്‍റെയും ജാം തിന്നു നോക്കുന്നതിന്‍റെയും വീഡിയോ ലോകമെങ്ങും വൈറലായി. ജാമിനു…

Read More

നഖത്തിൽ രാമക്ഷേത്രത്തിന്‍റെ ചിത്രം വരച്ച് ഭക്തൻ; വൈറലായി വീഡിയോ

ശ്രീരാമനോടുള്ള ഭക്തിയും ആദരവും പ്രകടിപ്പിച്ച് പശ്ചിമ ബംഗാളിലെ സിലിഗുരിയിൽ നിന്നുള്ള ഒരു കലാകാരൻ, അയോധ്യ രാമക്ഷേത്രം തന്‍റെ നഖത്തിൽ വരച്ചതിന്‍റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. രാമക്ഷേത്രത്തിന്‍റെ മഹത്വം തന്‍റെ പെരുവിരലിൽ പകർത്താൻ ബ്രഷും കറുപ്പ് നിറവുമാണ് ഇയാൾ ഉപയോഗിച്ചത്. “മഹാ രാമക്ഷേത്രം വളരെ മനോഹരമാണ്. ഞാൻ എന്‍റെ നഖത്തിൽ രാമക്ഷേത്രം വരച്ചിട്ടുണ്ട്. ബ്രഷ്, പേന, വെള്ളം, കറുപ്പ് എന്നിവ ഉപയോഗിച്ചാണ് ഞാൻ ഇത് നിർമിച്ചത്’ എന്നും ഷാ വ്യക്തമാക്കി.  Ram Mandir की प्राण प्रतिष्ठा को लेकर लोगों में दीवानगी, शख्स ने नाखून पर उतारी मंदिर की प्रतिकृति#AyodhyaRamMandir #AaRaheHainRam #MereRamAayeHain #PranPratishtha pic.twitter.com/sSKm8gLfvd — India TV (@indiatvnews) January 22, 2024 ജനുവരി 16 ന് ആരംഭിച്ച രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകൾ സരയൂ നദിയിൽ നിന്ന് ആരംഭിച്ച്…

Read More

അപൂർവ സംഗമം: മഞ്ഞും മണലും കടലിനെ പുണർന്ന്…ബീച്ചിൽ നിന്നും അവിശ്വസിനീയമായൊരു കാ‍ഴ്ച

സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ചില ചിത്രങ്ങൾ കണ്ടാൽ അവ സത്യമാണെന്ന് നമുക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്. അത്തരമൊരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ജപ്പാനിലെ ഹോക്കൈഡോ ബീച്ചിൽ നിന്നുള്ള ചിത്രമാണിത്. മഞ്ഞും മണലും കടലും ഒരേ സ്ഥലത്ത് സംഗമിക്കുന്ന സവിശേഷമായ കാഴ്ചയാണ് ഈ ബീച്ചിന്‍റെ പ്രത്യേകത. ഫോട്ടോയിൽ, വലതുവശത്ത് മഞ്ഞും, ഇടത് വശത്ത് കടലും, മധ്യ ഭാഗത്തായുള്ള മണൽ തിട്ടയിലൂടെ ഒരാൾ നടക്കുന്നതും കാണാം. ജപ്പാന്‍റെ പടിഞ്ഞാറൻ തീരത്ത് സാനിൻ കൈഗൻ ജിയോപാർക്കിൽ ഫോട്ടോഗ്രാഫർ ഹിസയാണ് ചിത്രം പകർത്തിയത്. ‘വെൽത്ത്’ എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. “സമുദ്രം മണലും മഞ്ഞുമായി കണ്ടുമുട്ടുന്ന ലോകത്തിലെ ഏറ്റവും സവിശേഷമായ സ്ഥലങ്ങളിൽ ഒന്നാണ് ജപ്പാനിലെ ഹോക്കൈഡോ ബീച്ച്!” എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന് ഇതിനോടകം 658,826 ലൈക്കുകളും ലഭിച്ചു. സാനിൻ കൈഗൻ ജിയോപാർക്കിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റ് അനുസരിച്ച്…

Read More

ആദ്യ ശസ്ത്രക്രിയ ഏഴാം വയസിൽ; ലോകത്തിലെ പ്രായം കുറഞ്ഞ ശസ്ത്രക്രിയ വിദഗ്ധൻ ഈ ഇന്ത്യക്കാരൻ

അസാമാന്യ ബുദ്ധിശക്തിയും കഴിവുമുള്ള കൊച്ചുകുട്ടികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടെ കാണാറുള്ളതാണ്. അതിശയിപ്പിക്കുന്ന ഓർമശക്തിയും ബുദ്ധികൂർമതയുമുള്ള ഇവർ സോഷ്യൽ മീഡിയയിലെ വൈറൽ താരങ്ങളാണ്. എന്നാൽ ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള അക്രിത് പ്രാണ്‍ ജസ്വാള്‍ എന്ന കുട്ടിയാണ് ഇപ്പോൾ തന്‍റെ കഴിവുകൊണ്ട് തരംഗമായ കൊച്ചുമിടുക്കൻ. തന്‍റെ ഏഴാം വയസില്‍ ശസ്ത്രക്രിയ നടത്തി ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് അക്രിത്. ഇതോടെ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശസ്ത്രക്രിയ വിദഗ്ദന്‍ എന്ന പേരും അക്രിത് സ്വന്തമാക്കി. ഹിമാചല്‍ പ്രദേശിലെ നൂര്‍പൂര്‍ സ്വദേശിയാണ് അക്രിത് പ്രാണ്‍ ജസ്വാള്‍. രണ്ട് വയസ് തികഞ്ഞപ്പോഴേക്കും അക്രിത് എഴുത്തും വായനയും തുടങ്ങിയെന്നും അഞ്ച് വയസുള്ളപ്പോള്‍ ഇംഗ്ലീഷ് ക്ലാസിക്കുകള്‍ വായിച്ചു തുടങ്ങിയെന്നും അക്രിതിന്‍റെ കുടുംബം പറഞ്ഞു. തുടർന്ന് ഏഴാം വയസിലാണ് സ്വന്തമായി ശസ്ത്രക്രിയ നടത്തിയത്. പൊള്ളലേറ്റ ഒരു എട്ട് വയസുകാരന്‍റെ കൈകളിലാണ് ആദ്യമായി അക്രിത് ശസ്ത്രക്രിയ നടത്തിയത്. പിന്നാലെ ഇന്ത്യയിലെ…

Read More

ലോകസുന്ദരി മത്സരത്തിന് ഇക്കുറി വേദിയൊരുങ്ങുന്നത് ഇന്ത്യയിൽ; 28 വർഷത്തിന് ശേഷം മിസ് വേൾഡ് മത്സരത്തിന് ആതിഥേയത്വം വഹിക്കാനൊരുങ്ങി ഇന്ത്യ

നീണ്ട 28 വർഷങ്ങൾക്ക് ശേഷം, മിസ് വേൾഡ് മത്സരത്തിന് ആതിഥേയത്വം വഹിക്കാൻ തയാറായി ഇന്ത്യ. മിസ് വേൾഡിന്‍റെ ഒദ്യോഗിക എക്സ് പേജിലൂടെയാണ് സംഘാടകർ ഈ വാർത്ത അറിയിച്ചത്. “മിസ് വേൾഡിന്‍റെ ആതിഥേയ രാജ്യമായി ഇന്ത്യയെ അഭിമാനത്തോടെ പ്രഖ്യാപിക്കുമ്പോൾ ആവേശം നിറയുന്നു. സൗന്ദര്യത്തിന്‍റെയും വൈവിധ്യത്തിന്‍റെയും ശാക്തീകരണത്തിന്‍റെയും ആഘോഷം നിങ്ങൾക്കായി കാത്തിരിക്കുന്നു. അതിശയകരമായ യാത്രയ്ക്ക് തയ്യാറാകൂ!”എന്നാണ് പോസ്റ്റിന്‍റെ പൂർണരൂപം. ബെംഗളുരൂവിൽ വെച്ച് 1996-ൽ ആണ് അവസാനമായി ഇന്ത്യയിൽ മിസ് വേള്‍ഡ് മത്സരം നടന്നത്. 1966 -ൽ ലോകസുന്ദരി കിരീടം നേടിയ റീത്ത ഫാരിയയാണ് ആദ്യമായി ലോക സുന്ദരി പട്ടം നേടിയ ഇന്ത്യക്കാരി. 1994-ൽ ഐശ്വര്യ റായ് ബച്ചനും 1997-ൽ ഡയാന ഹെയ്ഡനും ലോകസുന്ദരിപ്പട്ടം നേടിയിരുന്നു. 1999-ൽ യുക്ത മുഖി ഇന്ത്യയുടെ നാലാമത്തെ ലോകസുന്ദരിയായപ്പോള്‍ പ്രിയങ്ക ചോപ്ര ജോനാസ് 2000-ൽ ലോകസുന്ദരിയായി. 2017-ൽ മാനുഷി ചില്ലറാണ് കിരീടം ചൂടിയ അവസാനത്തെ ഇന്ത്യക്കാരി.…

Read More

ലോകത്തിലെ ആദ്യത്തെ 7-സ്റ്റാർ വെജ് ഒൺലി ഹോട്ടൽ; ഉടൻ അയോധ്യയിൽ

സസ്യാഹാരികൾക്ക്, അവരുടെ നോൺ-വെജിറ്റേറിയൻ എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഓപ്ഷനുകൾ പലപ്പോഴും പരിമിതമാണ്. പക്ഷേ ഇനിയങ്ങനെയല്ല! അയോധ്യയിൽ വരുന്നത് ലോകത്തിലെ ആദ്യത്തെ സെവൻ സ്റ്റാർ വെജിറ്റേറിയൻ ഹോട്ടലാണ്.  പൂർണ്ണമായി എയർ കണ്ടീഷൻ ചെയ്ത 56 മുറികൾ ഹോട്ടലിലുണ്ട്. കൂടാതെ അയോധ്യ സന്ദർശിക്കുന്ന ആളുകൾക്ക് ഭക്ഷണം നൽകുന്ന ശുദ്ധമായ വെജിറ്റേറിയൻ റെസ്റ്റോറന്‍റാണ് വരുന്നത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടുത്തിടെയാണ് ഇക്കാര്യം അറിയിച്ചത്. റിപ്പോർട്ടുകൾ പ്രകാരം, മുംബൈ ആസ്ഥാനമായുള്ള ഒരു റിയൽ എസ്റ്റേറ്റ് സ്ഥാപനമാണ് ഹോട്ടൽ നിർമിക്കുക. ജനുവരി 22-നാണ് രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്. അതേസമയം, ഉദ്ഘാടന ദിവസം അയോധ്യയിലേക്ക് പോകാൻ കഴിയാത്തവർക്ക് വീട്ടിലിരുന്ന് പ്രസാദം സൗജന്യമായി സ്വീകരിക്കാനുള്ള അവസരമാണ് ഇപ്പോൾ ഒരുക്കിയിരിക്കുന്നത്. ഖാദി ഓർഗാനിക് എന്ന ബ്രാന്‍റ് ഭക്തർക്ക് അവരുടെ വെബ്‌സൈറ്റിൽ നിന്ന് സൗജന്യ പ്രസാദം ഓർഡർ ചെയ്യാൻ കഴിയുന്ന ഒരു സംരംഭം ആരംഭിച്ചു. ഡെലിവറി ചാർജുകൾ മാത്രമാണ് ചെലവ്.…

Read More

ഇത് പതിനെട്ടാമത്തെ അടവ്…! കുട്ടികൾ പഠിക്കാനിരിക്കുന്നില്ലേ? എങ്കിൽ ഈ അമ്മയുടെ മാർഗം പരീക്ഷിക്കൂ…

കൊച്ചുകുട്ടികളെ പഠിപ്പിക്കുന്നത് ഒട്ടും ഈസിയായ കാര്യമല്ല. പഠിപ്പിക്കാൻ നോക്കിയിട്ടുള്ളവർക്കൊക്കെ ഇതറിയാം. കുട്ടികളുടെ ശ്രദ്ധ ഒരു കാര്യത്തിൽ ഉറച്ചുനിൽക്കില്ലെന്നതാണു പ്രധാന പ്രശ്നം. ഇതിനൊരു പ്രതിവിധി കണ്ടെത്തിയിരിക്കുകയാണു ചൈനാക്കാരിയായ ഷാങ് എന്ന വീട്ടമ്മ. ഒമ്പതു വയസുകാരനായ മകൻ ഗൃഹപാഠം ചെയ്യുന്നതു തൽസമയം സാമൂഹികമാധ്യമത്തില്‍ സംപ്രേഷണം ചെയ്തുകൊണ്ടാണു പഠനത്തിനുള്ള മകന്‍റെ ശ്രദ്ധ വർധിപ്പിക്കാൻ ഷാങ് ശ്രമം നടത്തിയത്. ഇതു ഫലം കണ്ടെന്ന് ഇവർ പറയുന്നു. താൻ ചെയ്യുന്നത് അപരിചിതർ കാണുന്നുണ്ടെന്നു ബോധ്യമായതോടെ മകന്‍റെ ശ്രദ്ധ കൂടിയെന്നും സാധാരണ ഗൃഹപാഠം ചെയ്യുന്നതിനേക്കാൾ മൂന്നു മടങ്ങ് വേഗതയിൽ ഇപ്പോള്‍ ഗൃഹപാഠം ചെയ്തുതീർക്കുന്നുവെന്നുമാണ് ഇവർ അവകാശപ്പെടുന്നത്. പഠനത്തിനിടയിൽ പേനയും പെൻസിലും മറ്റും ഉപയോഗിച്ചു കളിക്കുന്ന ശീലവും മകൻ നിർത്തിയത്രെ. തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിലാണു ഷാങിന്‍റെ താമസം. സാമൂഹിക മാധ്യമത്തിലൂടെ ഇവർ തന്‍റെ അനുഭവം പങ്കുവച്ചതോടെ ഈ മാർഗം പരീക്ഷിക്കാൻ താല്പര്യമുണ്ടെന്ന് അറിയിച്ച് നിരവധിപ്പേർ രംഗത്തെത്തി.

Read More

ഗർഭിണിയാണെന്ന് വ്യാജ പ്രചരണം; ലൈക്കിന് വേണ്ടി നുണക്കഥകൾ പറഞ്ഞ വ്ലോഗർക്ക് കിട്ടിയത് എട്ടിന്‍റെ പണി

തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഫോളോവേഴ്സിനെ കൂട്ടി കൂടുതൽ വരുമാനം നേടാനാണ് ഇൻഫ്ലുവൻസറുമാർ ശ്രമിക്കുന്നത്. ഇതിനായി പല തന്ത്രങ്ങളും അവർ പയറ്റാറുണ്ട്. അത്തരത്തിലൊരു തന്ത്രത്തിന്‍റെ ഭാഗമായി ഗർഭിണിയാണെന്ന് വ്യാജ പ്രചരണം നടത്തിയ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർക്ക് മുട്ടൻ പണിയാണ് കിട്ടിയത്. ചൈനയിലാണ് സംഭവം. താൻ അഞ്ചുമാസം ഗർഭിണിയാണ് എന്ന രീതിയിലുള്ള പ്രചരണമാണ് ഇവർ നടത്തിയിരുന്നത്. ഒടുവിൽ ഗർഭിണിയായ തനിക്ക് വിവാഹം കഴിക്കാൻ ഒരു വരനെ ആവശ്യമുണ്ടെന്ന രീതിയിൽ ചൈനയിലെ പ്രശസ്തമായ മാച്ച് മേക്കിംഗ് മീറ്റിംഗിലും ഇവർ പങ്കെടുത്തു. ഈ ദൃശ്യങ്ങൾ നാടകീയമായി പകർത്തി സാമൂഹിക മാധ്യമങ്ങളിലും പങ്കുവച്ചു. തെക്ക് പടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിൽ നിന്നുള്ള 32 കാരിയായ ചെൻക്‌സിയോസി എന്ന യുവതിയാണ് വ്യാജ ഗർഭധാരണത്തിലൂടെ തന്‍റെ ഓൺലൈൻ ട്രാഫിക് വർദ്ധിപ്പിക്കാൻ ശ്രമം നടത്തിയത്. ടിക്ടോകിന്‍റെ ചൈനീസ് പതിപ്പായ ഡൗയിൻ ആപ്പിലാണ് ഇവർ തന്‍റെ വീഡിയോകള്‍ പങ്കുവച്ചത്.…

Read More

5 ഭാര്യമാർക്കും ഒരേ സമയം ഗർഭം: ബേബി ഷവർ നടത്തി 22കാരൻ; സോഷ്യൽ മീഡിയയിൽ വൈറലായി കുടുംബം

സോഷ്യൽ മീഡിയയിൽ ശ്രദ്ധേയനാവുകയാണ് ന്യൂയോര്‍ക്ക് സിറ്റിയില്‍ നിന്നുള്ള 22കാരനായ ഒരു മ്യുസീഷ്യൻ. 22-ാം വയസില്‍ തന്‍റെ അഞ്ച് പങ്കാളികളുടെ കുഞ്ഞുങ്ങളുടെ അച്ഛനാകാനുള്ള തയ്യാറെടുപ്പിലാണ് സെദ്ദി വില്‍. ഇതില്‍ അഞ്ച് പേരും ഒരേസമയത്താണ് ഗര്‍ഭിണികളായത്.ഇവരുടെ പ്രസവവും വലിയ വ്യത്യാസങ്ങളില്ലാതെ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവര്‍ക്കെല്ലാം വേണ്ടി ഒരൊറ്റ ബേബി ഷവറാണ് സെദ്ദി നടത്തിയത്. സംഭവത്തിന്‍റെ ഫോട്ടോകളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടതോടെയാണ് അപൂര്‍വമായ ഈ ബേബി ഷവർ വാര്‍ത്തകളിലും ഇടം നേടിയിരിക്കുന്നത്. ബേബി ഷവര്‍ ഫോട്ടോകളും വീഡിയോകളുമെല്ലാം സെദ്ദിയുടെ പങ്കാളിമാരില്‍ ഒരാളും ഗായികയുമായ ആഷ്ലെയ് ആണ് പങ്കിട്ടത്. ഓരോ സ്ത്രീകളും പരസ്പരം ഏറെ സ്നേഹത്തോടെയും കരുതലോടെയുമാണ് മുന്നോട്ട് പോകുന്നതെന്നും ആഷ്ലേയ് പറയുന്നു. ഞങ്ങള്‍ ‘സിസ്റ്റര്‍ വൈവ്സ്’ ആണിപ്പോള്‍ എന്നാണ് ആഷ്ലേയ് തന്നെ പറയുന്നത്. ആഷ്ലേയെ കൂടാതെ ബോണി ബി, കേ മെറീ, ജയ്ലിൻ വിലാ, ഇയാൻലാ ഖലീഫ് ഗലെട്ടി എന്നിവരാണ്…

Read More