ലോകത്തിലെ ഏറ്റവും നീളമുള്ള മുടി: ഗിന്നസ് ലോക റിക്കാർഡ് സ്വന്തമാക്കി ഉത്തരാഖണ്ഡ് സ്വദേശിനി!

ഏറ്റവും നീളമുള്ള മുടിയുള്ള വനിതയ്ക്കുള്ള ഗിന്നസ് ലോക റിക്കാർഡ് നേടി ഇന്ത്യയുടെ അഭിമാനമായി മാറിയിരിക്കുകയാണ് ഉത്തരാഖണ്ഡ് സ്വദേശിനിയായ രേണു ധരിയാൽ 271.50 സെന്‍റീമീറ്റർ (8 അടി 10 ഇഞ്ച്) നീളമുള്ള മുടിയളന്നാണ് രേണു മുൻ റെക്കോർഡ് ഉടമയായ ഉക്രെയ്ൻകാരി അലിയ നാസിറോവയെ (257.33 സെന്റീമീറ്റർ) മറികടന്ന് ഈ അപൂർവ്വ നേട്ടം സ്വന്തമാക്കിയത്. 2015 മുതൽ മുടി വെട്ടാതെ വളർത്താൻ തുടങ്ങിയ രേണു, ഇന്ത്യൻ പാരമ്പര്യവും സംസ്കാരവുമാണ് നീളമുള്ള മുടി പരിപാലിക്കാൻ തനിക്ക് പ്രചോദനമായതെന്ന് വ്യക്തമാക്കുന്നു. രാസവസ്തുക്കൾ അടങ്ങിയ ഉൽപ്പന്നങ്ങൾക്ക് പകരം തനിയെ തയ്യാറാക്കുന്ന എണ്ണകളും പ്രകൃതിദത്ത ഷാംപൂകളും ഉപയോഗിച്ചാണ് ഇത്രയും നീളമുള്ള മുടി താൻ സംരക്ഷിച്ചു പോരുന്നതെന്ന് ഇവർ പറയുന്നു. യൂട്യൂബറായ രേണു, തന്‍റെ ഈ വലിയ നേട്ടത്തിലൂടെ സ്വന്തം നാടിനും രാജ്യത്തിനും അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിക്കൊടുക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ്.      

Read More

ബംഗാളിൽ നദീതീരത്ത് കൊമ്പന്മാരുടെ പോരാട്ടം; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ക്യാമറയിൽ!

പശ്ചിമ ബംഗാളിലെ കംഗ്സാബതി നദീതീരത്ത് രണ്ട് കാട്ടുകൊമ്പന്മാർ തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ. സത്പതി പ്രദേശത്തുണ്ടായ ഈ സംഭവത്തിൽ ആനകൾ ചിഹ്നം വിളിച്ച് പരസ്പരം കൊമ്പുകോർക്കുകയും ശക്തമായി മുട്ടുകയും ചെയ്തത് നാട്ടുകാരിൽ കടുത്ത ഭീതി പടർത്തി. ആനകളുടെ പോരാട്ടം കാണാൻ നിരവധിയാളുകൾ നദീതീരത്ത് തടിച്ചുകൂടുകയും ഇതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണുകളിൽ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു. കുറെ സമയം നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടുവിൽ ഇരു ആനകളും പോരാട്ടം അവസാനിപ്പിച്ച് വ്യത്യസ്ത ദിശകളിലേക്ക് പിരിഞ്ഞുപോയി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ ജനങ്ങളെ സുരക്ഷിതമായ അകലത്തിലേക്ക് മാറ്റുകയും ആനകളുടെ നീക്കങ്ങൾ നിരീക്ഷിച്ചു വരികയുമാണ്.      

Read More

‘ട്യൂഷൻ ടീച്ചറുടെ മാതൃക’: യാത്രയയപ്പ് പാർട്ടിയുമായി അധ്യാപിക, വിവിധയിനം പലഹാരങ്ങളുമായി വിദ്യാർഥികൾ, സോഷ്യൽ മീഡിയയിൽ ഹൃദയം കവർന്ന് വീഡിയോ!

യുപിയിൽ വീടുമാറിപ്പോകുന്ന വിദ്യാർഥികൾക്കായി ട്യൂഷൻ അധ്യാപിക സംഘടിപ്പിച്ച ലളിതമായ യാത്രയയപ്പ് ചടങ്ങും കുട്ടികളുടെ കൂട്ടായ്മയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ‘റാണാജി’ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പുറത്തുവന്ന വീഡിയോയിൽ, അധ്യാപികയും കുട്ടികളും ഒന്നിച്ചിരുന്ന് യാത്രയയപ്പിന്‍റെ പ്രാധാന്യത്തെക്കുറിച്ചും പങ്കുവെക്കലിനെക്കുറിച്ചും സംസാരിക്കുന്നത് കാണാം. വീട്ടിൽ നിന്ന് കൊണ്ടുവന്ന വിഭവങ്ങൾ ഓരോ കുട്ടിയായി ക്യാമറയ്ക്ക് മുന്നിൽ പ്രദർശിപ്പിച്ചപ്പോൾ, ലളിതമായ ഈ ചടങ്ങ് രുചികരമായ ഒരു വിരുന്നായി മാറുകയായിരുന്നു. വിവിധതരം ചിപ്സുകൾ, ബിസ്ക്കറ്റുകൾ, ചോക്കോ പൈകൾ, സമോസകൾ എന്നിവയ്ക്ക് പുറമെ ചില കുട്ടികൾ ഉണ്ടാക്കിക്കൊണ്ടുവന്ന ഇഡ്ഡലിയും സാമ്പാറും വിരുന്നിന് വീട്ടുരുചി പകർന്നു. പരസ്പരം ഭക്ഷണ സാധനങ്ങൾ കൈമാറി സന്തോഷം പങ്കിട്ട കുട്ടികളുടെ ഈ ലളിതവും മനോഹരവുമായ കൂട്ടായ്മയെ പ്രശംസിച്ച് നിരവധിയാളുകളാണ് സോഷ്യൽ മീഡിയയിൽ അഭിപ്രായങ്ങൾ കുറിക്കുന്നത്.      

Read More

വർഷങ്ങൾക്ക് മുമ്പ് ജനനസമയത്ത് മാറിപ്പോയ ചൈനീസ് യുവതികൾ, വളർന്നത് 4 കിലോമീറ്റർ അകലത്തിൽ; അപൂർവ്വ സത്യം പുറത്തുകൊണ്ടുവന്ന് ഡിഎൻഎ പരിശോധന!

37 വർഷങ്ങൾക്ക് മുമ്പ് ആശുപത്രി അധികൃതരുടെ വീഴ്ച മൂലം ജനനസമയത്ത് മാറിപ്പോയ രണ്ട് ചൈനീസ് യുവതികൾ, തൊട്ടടുത്ത പ്രദേശങ്ങളിൽ വെറും നാല് കിലോമീറ്റർ മാത്രം അകലത്തിൽ വളർന്നുവെന്ന അത്ഭുതപ്പെടുത്തുന്ന വാർത്തയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 1989 ഒക്ടോബറിൽ തെക്കൻ ചൈനയിലെ ഗ്വാങ്ഡോങ് പ്രവിശ്യയിലുള്ള ക്വിങ്യുവാൻ പീപ്പിൾസ് ഹോസ്പിറ്റലിൽ 55 മിനിറ്റ് വ്യത്യാസത്തിൽ ജനിച്ച ഹുവാങ് ഷിയോലിൻ, ലി ഹുയി എന്നീ കുഞ്ഞുങ്ങളാണ് അന്ന് ആശുപത്രിയിലെ നെയിം കാർഡുകൾ മാറിയതിനെ തുടർന്ന് രണ്ട് വ്യത്യസ്ത ജീവിതങ്ങളിലേക്ക് അയക്കപ്പെട്ടത്. മാതാപിതാക്കളുമായി സാമ്യമില്ലാത്തതിനെ ചൊല്ലിയുള്ള കുടുംബ തർക്കങ്ങൾ പരിഹരിക്കാൻ 2022ൽ ഹുവാങ് നടത്തിയ ഡിഎൻഎ പരിശോധനയിലാണ് താൻ വളർന്നത് സ്വന്തം മാതാപിതാക്കളുടെ കൂടെയല്ലെന്ന ഞെട്ടിക്കുന്ന വിവരവും തുടർന്ന് പോലീസിന്‍റെ സഹായത്തോടെ തന്‍റെ യഥാർഥ കുടുംബത്തെയും ലിയെയും കണ്ടെത്തിയത്. സർക്കാർ ഉദ്യോഗസ്ഥരുടെ കുടുംബത്തിൽ സാമ്പത്തിക ഭദ്രതയോടെ ഹുവാങ് വളർന്നപ്പോൾ, സാമ്പത്തിക പ്രതിസന്ധികളും രോഗങ്ങളുമായുള്ള കഠിന…

Read More

കുരങ്ങനെ തെരുവ് നായ്ക്കളുടെ കൂട്ടം കടിച്ചുകീറി കൊന്നു: ഭീതിയിൽ പ്രദേശവാസികൾ, ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു

ഉത്തർപ്രദേശിലെ ആഗ്രയിലുള്ള കമലാ നഗറിൽ കുരങ്ങനെ തെരുവ് നായ്ക്കളുടെ കൂട്ടം ക്രൂരമായി കടിച്ചുകീറി കൊന്നു. വ്യാഴാഴ്ച വൈകുന്നേരം താമസമേഖലയിലിറങ്ങിയ കുരങ്ങനെ ആറോളം തെരുവ് നായ്ക്കൾ ചേർന്ന് വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കഴുത്തിലും കാലുകളിലും മാരകമായി കടിയേറ്റ കുരങ്ങനെ നായ്ക്കൾ തെരുവിലൂടെ വലിച്ചിഴച്ചു. ഭയം കാരണം നാട്ടുകാർ ആരും കുരങ്ങനെ രക്ഷിക്കാൻ ഇടപെട്ടില്ലെങ്കിലും, ചിലർ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. പ്രദേശത്ത് തെരുവ് നായ്ക്കളുടെ എണ്ണം വൻതോതിൽ വർദ്ധിച്ചത് ഭീതിജനകമായ അന്തരീക്ഷമാണ് സൃഷ്ടിച്ചിരിക്കുന്നത്. കാൽനടയാത്രക്കാരെയും കുട്ടികളെയും വയോധികരെയും നായ്ക്കൾ പിന്തുടർന്ന് ആക്രമിക്കാൻ മുതിരുന്നത് ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയായിട്ടുണ്ട്. നഗരങ്ങളിൽ വർദ്ധിച്ചുവരുന്ന തെരുവ് നായ ശല്യത്തിന് അടിയന്തര പരിഹാരം വേണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. വന്ധ്യംകരണ പദ്ധതികൾ, വാക്സിനേഷൻ ഡ്രൈവുകൾ, മാലിന്യ സംസ്കരണം എന്നിവ ഊർജ്ജിതമാക്കി നഗരസഭയും മൃഗസംരക്ഷണ സംഘടനകളും ഉടൻ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാണ്.…

Read More

ഭൂകമ്പത്തിനിടയിലും രോഗിയെ നെഞ്ചോട് ചേർത്ത് ഡോക്ടർമാർ, ഓപ്പറേഷൻ തിയറ്ററിലെ ജീവൻ രക്ഷാപോരാട്ടം വൈറൽ” ദൃശ്യങ്ങൾ കാണാം

ശക്തമായ ഭൂകമ്പം ഉണ്ടാകുന്നതിനിടയിലും സ്വന്തം ജീവൻ പണയം വെച്ച് രോഗിയുടെ സുരക്ഷ ഉറപ്പാക്കി ശസ്ത്രക്രിയ പൂർത്തിയാക്കിയ ഡോക്ടർമാരുടെയും നഴ്സുമാരുടെയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ജപ്പാനിലെ കുമാമോട്ടോ പ്രവിശ്യയിലെ യത്സുഷിറോ സിറ്റിയിലുള്ള കുമാമോട്ടോ കോംപ്രിഹെൻസീവ് ഹോസ്പിറ്റലിൽ ജൂലൈ 28നാണ് ഹൃദയസ്പർശിയായ ഈ സംഭവം നടന്നത്. ശസ്ത്രക്രിയാ മുറി കഠിനമായി കുലുങ്ങുകയും ഭാരമേറിയ വൈദ്യുത ഉപകരണങ്ങൾ തറയിലൂടെ തെന്നിമാറുകയും ചെയ്യുമ്പോൾ, ഡോക്ടർമാരും നഴ്സുമാരും ഒട്ടും പരിഭ്രമിക്കാതെ രോഗിയെ പൊതിഞ്ഞുപിടിച്ച് ഉപകരണങ്ങൾ സുരക്ഷിതമാക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഈ സമയത്ത് നടന്നിരുന്ന നാല് ശസ്ത്രക്രിയകളും വിജയകരമായി പൂർത്തിയാക്കാൻ വൈദ്യസംഘത്തിന് സാധിച്ചു. ദുരന്തമുഖത്തും കർത്തവ്യബോധവും മനുഷ്യത്വവും ഉയർത്തിപ്പിടിച്ച ജാപ്പനീസ് മെഡിക്കൽ സംഘത്തിന്റെ ഈ ദൃശ്യങ്ങൾക്ക് ലോകമെമ്പാടുമുള്ള സോഷ്യൽ മീഡിയ ഉപയോക്താക്കളിൽ നിന്നും വലിയ പ്രശംസയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.  

Read More

സർവ്വം മായ, ഇനി എഐയുടെ കൈകളിൽ പഠനവും സമയവും സുരക്ഷിതം, ഐഐഎം ബംഗളൂരു വിദ്യാർഥിയുടെ വെറൈറ്റി ട്രിക്, പോസ്റ്റ് വൈറൽ

ഐഐഎം ബംഗളൂരുരിലെ കഠിനമായ എംബിഎ പഠനകാലത്ത് അസൈൻമെന്‍റുകളും മറ്റ് ജോലികളും കൃത്യസമയത്ത് പൂർത്തിയാക്കാൻ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിച്ച് ശ്രദ്ധ നേടുകയാണ് രക്ഷിത് രവീന്ദ്രനാഥൻ എന്ന വിദ്യാർഥി. തീയതികളും പ്രധാന വിവരങ്ങളും ഓർത്തു വെക്കുന്നതിന് പകരം, അത്തരം ദൈനംദിന കാര്യങ്ങൾ എഐ ടൂളുകൾക്ക് വിട്ടുകൊടുക്കുന്ന രീതിയാണ് രക്ഷിത് സ്വീകരിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ലിങ്ക്ഡ്ഇനിലൂടെ പങ്കുവെച്ച ഈ അനുഭവം ഇപ്പോൾ വിദ്യാർഥികൾക്കും ഉദ്യോഗസ്ഥർക്കും ഇടയിൽ വൻ പ്രചാരം നേടുകയാണ്. വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ഓൺലൈൻ പോർട്ടലുകളിലുമായി ചിതറിക്കിടക്കുന്ന അസൈൻമെന്‍റ് തീയതികൾ ഓർമയിൽ സൂക്ഷിക്കാൻ ശ്രമിച്ചതിനെ തുടർന്ന് ഒരു അസൈൻമെന്‍റ് സമർപ്പിക്കാൻ വൈകിയ അനുഭവമാണ് രക്ഷിതിനെ മാറ്റിചിന്തിപ്പിച്ചത്. തുടർന്നാണ് ആന്ത്രോപിക് ക്ലോഡ്, ചാറ്റ്ജിപിടി, ഗൂഗിൾ ജെമിനി തുടങ്ങിയ എഐ ടൂളുകൾ കലണ്ടറുമായി ബന്ധിപ്പിച്ച് ടാസ്കുകൾ ക്രമീകരിക്കാൻ തുടങ്ങിയത്. വിവരങ്ങൾ ഓർത്തെടുക്കാനുള്ള മാനസിക സമ്മർദ്ദം ഒഴിവാക്കുന്നതിലൂടെ പഠനത്തിലും കൂടുതൽ പ്രധാനപ്പെട്ട…

Read More

ജപ്പാനിലെ കടയിൽ ഇൻഡ്യൻ വിനോദസഞ്ചാരിക്ക് വംശീയ അധിക്ഷേപം: പരാതിക്കാരിക്കെതിരെ നടപടിയെടുത്ത് പോലീസ്, സമൂഹ മാധ്യമങ്ങളിൽ വീഡിയോ വൈറൽ

ജപ്പാനിലെ ഷിസുവോക്ക പ്രവിശ്യയിലുള്ള സെവൻ-ഇലവൻ സ്റ്റോറിൽ ഇൻഡ്യൻ വിനോദസഞ്ചാരിക്ക് നേരെ വംശീയ അധിക്ഷേപവും പീഡനവും നടന്നതായി പരാതി. ഭക്ഷണം ചൂടാക്കി നൽകാൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് കടയുടമ വംശീയമായി അധിക്ഷേപിക്കുകയും പോലീസിനെ വിളിച്ചുവരുത്തുകയുമായിരുന്നുവെന്ന് ആനന്ത് എന്ന ഇൻഡ്യൻ സഞ്ചാരി വെളിപ്പെടുത്തി. എന്നാൽ സ്ഥലത്തെത്തിയ ജാപ്പനീസ് പോലീസ് ഇന്ത്യൻ സഞ്ചാരിക്ക് അനുകൂലമായി ഇടപെടുകയും കടയുടമയെ ശാസിക്കുകയും ചെയ്തു. തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച വീഡിയോയിലാണ് ആനന്ത് ദുരനുഭവം വ്യക്തമാക്കിയത്. കടയിലെ നേപ്പാളി ജീവനക്കാരനോട് ഭക്ഷണം ചൂടാക്കി നൽകാൻ അഭ്യർഥിക്കുക‍യും അദ്ദേഹം അത് സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാൽ പെട്ടെന്ന് കടയുടമ ഇടപെടുകയും ആനന്തിനോട് കയർത്തു സംസാരിക്കുകയും വംശീയ പരാമർശങ്ങൾ നടത്തുകയുമായിരുന്നു. തുടർന്ന് ഇവർ പോലീസിനെ വിളിച്ചുവരുത്തി. സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥർ കാര്യങ്ങൾ അന്വേഷിക്കുകയും ആനന്ത് ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. വിനോദസഞ്ചാരിയുടെ ഭാഗത്ത് തെറ്റില്ലെന്ന് മനസ്സിലാക്കിയ പോലീസ് സംഘം അദ്ദേഹത്തോട് മാന്യമായി…

Read More

കിണറ്റിൽ ദുരൂഹമായ ജലചലനം: ‘പ്രേതബാധയെന്ന്’ ഗ്രാമവാസികൾ; ശാസ്ത്രീയ വിശദീകരണവുമായി വിദഗ്ധർ, വീഡിയോ കാണാം

ഗുജറാത്തിലെ മോർബി താലൂക്കിലുള്ള വീർപർദ ഗ്രാമത്തിൽ കിണറ്റിലെ വെള്ളം സ്വയം ഇളകിമറിയുന്നത് വലിയ കൗതുകവും പ്രദേശവാസികളിൽ പരിഭ്രാന്തിയും സൃഷ്ടിക്കുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് 3 മണിയോടെയാണ് കിണറ്റിലെ ജലത്തിൽ വീണ്ടും ശക്തമായ തിരമാലകൾ പോലുള്ള ചലനങ്ങൾ പ്രത്യക്ഷപ്പെട്ടത്. രണ്ട് ദിവസം മുമ്പും സമാനമായ പ്രതിഭാസം കണ്ടിരുന്നെങ്കിലും പിന്നീട് ശാന്തമായിരുന്നു.ഈ അപൂർവ്വ കാഴ്ച കാണാൻ നിരവധി ഗ്രാമവാസികളാണ് കിണറിന് ചുറ്റും തടിച്ചുകൂടുന്നത്. ഭൂകമ്പ സാധ്യതയുള്ള പ്രദേശമായതിനാൽ ഭൂമിക്കടിയിലെ മാറ്റങ്ങളാകാം ഇതിന് കാരണമെന്ന് ചിലർ സംശയിക്കുന്നു. എന്നാൽ, കനത്ത മഴയെത്തുടർന്ന് ഭൂഗർഭജലം പുനർനിറയുമ്പോൾ പാറയിടുക്കുകളിൽ കുടുങ്ങിക്കിടക്കുന്ന വായു പുറത്തുപോകുന്നതാണ് ഈ ചലനങ്ങൾക്ക് കാരണമെന്നും, ഭൂകമ്പ സാധ്യതയോ അമാനുഷിക ശക്തികളോ ഇതിന് പിന്നിലില്ലെന്നും ജിയോളജി വിഭാഗം ഉദ്യോഗസ്ഥർ വ്യക്തമാക്കി. വ്യാജവാർത്തകൾ വിശ്വസിക്കരുതെന്ന് ജില്ലാ ഭരണകൂടം ജനങ്ങളോട് അഭ്യർഥിച്ചു.

Read More

തൊഴിൽ സംസ്‌കാരം വ്യത്യസ്തം, അമേരിക്കയിൽനിന്ന് പഠിച്ച 5 കാര്യങ്ങൾ പങ്കുവെച്ച് ഇന്ത്യൻ പ്രൊഫഷണൽ, ലിങ്ക്ഡ്ഇൻ പോസ്റ്റ് വൈറൽ

അമേരിക്കയിലെ തൊഴിൽ സംസ്‌കാരത്തെക്കുറിച്ചും അവിടെ നിന്ന് താൻ പഠിച്ച അഞ്ച് പ്രധാന ശീലങ്ങളെക്കുറിച്ചും ഒരു ഇന്ത്യൻ പ്രൊഫഷണൽ പങ്കുവെച്ച ലിങ്ക്ഡ്ഇൻ പോസ്റ്റ് ശ്രദ്ധ നേടുന്നു. ഉന്നതവിദ്യാഭ്യാസത്തിനായി അമേരിക്കയിലെത്തിയ തനിക്ക് തുടക്കത്തിൽ വലിയ രീതിയിലുള്ള സാംസ്‌കാരിക ആഘാതം നേരിടേണ്ടി വന്നതായി അനുഷ്‌ക് എസ് എന്നയാൾ കുറിക്കുന്നു. തൊഴിലിനോടുള്ള സമീപനം, ആശയവിനിമയം, ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കൽ എന്നിവയിൽ വിദേശരാജ്യങ്ങളിൽ കണ്ട മികച്ച ശീലങ്ങളാണ് അദ്ദേഹം പങ്കുവെച്ചത്: സമയത്തിനുള്ള കൃത്യമായ വിലമതിപ്പ്അമേരിക്കയിൽ കൃത്യസമയ പാലനം പ്രൊഫഷണലിസത്തിന്‍റെ പ്രധാന ലക്ഷണമാണ്. യോഗങ്ങൾ സമയത്തിന് ആരംഭിക്കുകയും ഡെഡ്‌ലൈനുകൾ കൃത്യമായി പാലിക്കുകയും ചെയ്യുന്നു. വൈകിയെത്തുന്നത് നിസ്സാരമായി കാണാറില്ലെന്നും ഇത് പരസ്പര വിശ്വാസം വളർത്തുമെന്നും അദ്ദേഹം പറയുന്നു. മുൻകൂട്ടിയുള്ള തയ്യാറെടുപ്പുകൾഇന്ത്യയിൽ സാധാരണ കണ്ടുവരാറുള്ള ‘പിന്നീട് നോക്കാം’ എന്ന ചിന്താഗതി അമേരിക്കയിൽ നടപ്പില്ല. യോഗങ്ങൾക്ക് മുൻപായി കൃത്യമായ തയ്യാറെടുപ്പുകൾ നടത്താനും ചോദ്യങ്ങൾ മുൻകൂട്ടി കണ്ട് ഉത്തരങ്ങൾ കണ്ടെത്താനും ആളുകൾ ശ്രദ്ധിക്കുന്നു.…

Read More