കൊല്ലത്ത് കുഞ്ഞിന് പാല് നല്‍കിയില്ലെന്ന് ആരോപിച്ച് 19കാരിക്ക് ഗാർഹിക പീഡനം: കൈയും കാലും കെട്ടിയിട്ട് ക്രൂരമായി മർദിച്ച് ഭർതൃവീട്ടുകാർ; പരാതി നൽകിയിട്ടും കേസെടുക്കാതെ പോലീസ്

കൊല്ലം: നവജാത ശിശുവിന്‍റെ മാതാവിന് ഭർതൃവീട്ടുകാരുടെ ക്രൂരമർദനം. കുഞ്ഞിന് മുലപ്പാൽ നൽകിയില്ലെന്നാരോപിച്ച് കയറ് കൊണ്ട് കൈയും കാലും കെട്ടിയിട്ട് 19കാരിയെ മർദിച്ചു. നീണ്ടകര നീലേശ്വരം തോപ്പ് സ്വദേശി അലീനയാണ് ക്രൂര മർദനത്തിന് ഇരയായത്. ഭർത്താവും, ഭർത്താവിന്‍റെ സഹോദരനും, ഭർതൃപിതാവും, ഭർതൃമാതാവും ചേർന്നാണ് മർദിച്ചത്. മർദനത്തിൽ യുവതിയ്ക്ക് ശരീരമാസകലം മുറിവേറ്റിട്ടുണ്ട്. സംഭവത്തിൽ പരാതി നൽകിയിട്ടും ചവറ പോലീസ് കേസെടുത്തില്ലെന്ന് യുവതിയുടെ പരാതി. യുവതിയും ഭർത്താവും തമ്മിൽ ഇതിനു മുൻപും വഴക്ക് പതിവായിരുന്നെന്ന് പെൺകുട്ടിയുടെ വീട്ടുകാർ പറഞ്ഞു. പ്രസവ ശേഷം കുഞ്ഞിനെയും അമ്മയേയും വേണ്ടെന്ന് പറഞ്ഞ് യുവതിയുടെ ഭർത്താവ് പിണങ്ങിപ്പോയെന്നും പിന്നീട് വീട്ടുകാർ ഇടപെട്ട് പ്രശ്നം രമ്യതയിൽ ആക്കുകയായിരുന്നു എന്നും പെൺകുട്ടിയുടെ മാതാവ് കൂട്ടിച്ചേർത്തു.

Read More

അഞ്ചു മുതൽ 10 വയസുവരെയുള്ള പെൺകുട്ടികൾക്ക് നേരെ ലൈംഗികാത്രിക്രമം; മുപ്പത്തിയൊന്നുകാരനായ ഡോക്ടർ അറസ്റ്റിൽ; പോക്സോ വകുപ്പ് ചുമത്തി പോലീസ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ സ്കൂൾ വിദ്യാർഥിനികൾക്കുനേരെ ലൈംഗികാതിക്രമം നടത്തിയ ഡോക്ടർ അറസ്റ്റിൽ. ലാൽഗുഡിക്കടുത്തുള്ള പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോക്ടർ എസ്. സാംസൺ ഡാനിയേലിനെയാണ് (31) പോലീസ് അറസ്റ്റു ചെയ്തത്. സ്കൂളിന് സമീപം പ്രവർത്തിക്കുന്ന ഹോസ്റ്റലിലെ അന്തേവാസികളായ പെൺകുട്ടികളെയാണ് പ്രതി ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്. ബുധനാഴ്ചയാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ചൈൽഡ് ഹെൽപ്പ് ലൈന് ലഭിച്ച ഫോൺ കോളിന്‍റെ അടിസ്ഥാനത്തിൽ ജില്ലാ ശിശു സംരക്ഷണ ഓഫീസർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ വിദ്യാർഥികളുമായി നടത്തിയ ആശയവിനിമയത്തിനൊടുവിലാണ് ഡോക്ടർ നടത്തിയ ലൈംഗികാതിക്രമങ്ങളെക്കുറിച്ചുള്ള വിവരം പുറത്തുവന്നത്. അഞ്ചിനും പത്തിനും ഇടയിൽ പ്രായമുള്ള പെൺകുട്ടികളോടാണ് പ്രതി മോശമായി പെരുമാറിയതെന്ന് പോലീസ് പറഞ്ഞു. പോക്സോ നിയമപ്രകാരം അറസ്റ്റുചെയ്ത പ്രതിയെ ജുഡീഷൽ കസ്റ്റഡിയിൽ വിട്ടു.

Read More

അവൻ ബ്രാഹ്മണൻ ആണെന്ന് അറിഞ്ഞില്ല, അച്ഛൻ എന്നോട് ക്ഷമിക്കൂ; കൊന്നത് പശുകടത്തുകാരനെന്ന് കരുതി; പ്രതിയായ ഗോരക്ഷാ പ്രവർത്തകൻ മാപ്പ് പറഞ്ഞെന്ന് പിതാവ്

ഫരീദാബാദ്: പശുക്കടത്തുകാരനെന്ന് തെറ്റിദ്ധരിച്ച് ഹരിയാനയില്‍ 12-ാം ക്ലാസുകാരനെ കൊലപ്പെടുത്ത സംഭവത്തിൽ പ്രതികരണവുമായി കൊല്ലപ്പെട്ട ആര്യൻ മിശ്രയുടെ പിതാവ് സിയാനന്ദ് മിശ്ര. ഒരു മുസ്ലീമാണെന്ന് തെറ്റിദ്ധരിച്ചാണ് മകനു നേരേ വെടിയുതിര്‍ത്തത്. കൊന്നത് ബ്രാഹ്മണൻ ആണെന്ന് അറിഞ്ഞപ്പോള്‍ പ്രതിക്ക് ഒരുപാട് ഖേദം തോന്നി. അയാൾ തന്‍റെ കാലില്‍ വീണ് മാപ്പ് പറഞ്ഞു എന്ന് പിതാവ് സിയാനന്ദ് മിശ്ര പറഞ്ഞു. ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകനും ഹരിയാനയിലെ ഗോരക്ഷാ സേനയിലെ അംഗവുമായ അനില്‍ കൗശിക്കാണ് തന്നോട് ഓഗസ്റ്റ് 27ന് മാപ്പുചോദിച്ചതെന്ന് സിയാനന്ദ് പറഞ്ഞു. ആര്യന്‍ മിശ്രയെ വെടിവച്ച് കൊലപ്പെടുത്തിയതിയ കേസിൽ കൗശിക് ഉള്‍പ്പെടെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം 24നാണ് കൗശികും സംഘവും സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ പോകുകയായിരുന്ന ആര്യനുനേരെ വെടിയുതിര്‍ത്തത്. പശുക്കടത്തുകാര്‍ കാറില്‍ രക്ഷപ്പെടുന്നു എന്ന വിവരം കേട്ട് തെറ്റിദ്ധരിച്ചാണ് ഇവര്‍ ആര്യനെ കൊലപ്പെടുത്തിയത്.

Read More

ഇന്ദ്രനെയും ചന്ദ്രനെയും പേടിയില്ലാത്ത മുഖ്യന് അജിത്തിനേയും സുജിത്തിനേയും പേടി: പോലീസിലെ കൊടി സുനിമാരാണ് ഇവർ; ഷാഫി പറന്പിൽ

പാലക്കാട്: മുഖ്യമന്ത്രിക്കെതിരേ വിമർശനവുമായി ഷാഫി പറന്പിൽ എംപി. ഇന്ദ്രനെയും ചന്ദ്രനെയും പേടിയില്ലാത്ത മുഖ്യന് അജിത്തിനേയും സുജിത്തിനേയും പേടിയാണ്, അതിനുകാരണം സ്വര്‍ണവും സംഘപരിവാറുമാണെന്നത് ഓരോ വെളിപ്പെടുത്തലും വ്യക്തമാക്കുന്നുവെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. അരമന രഹസ്യങ്ങൾ പുറത്ത് പറയും എന്ന ഭീഷണിയിലാകും സംരക്ഷിക്കുന്നതെന്നും ഷാഫി ആരോപിച്ചു. കേരളത്തിൽ ബിജെപി അക്കൗണ്ട് തുറന്നെന്ന ക്രെഡിറ്റ്‌ സുരേഷ് ഗോപിക്കല്ല മറിച്ച് അത് പിണറായിക്കാണ് കൊടുക്കേണ്ടതെന്നും ഷാഫി പറഞ്ഞു. പോലീസിലെ കൊടി സുനിമാരാണ് അജിത്കുമാറിനെപ്പോലെയുള്ളവരെന്നും എംപി വിമർശിച്ചു. തൃശൂരിലെ പൂരം കലക്കാന്‍ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയതുള്‍പ്പടെയുള്ള സംഭവത്തിൽ പങ്കുള്ള അജിത് കുമാറിന് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് വെളിപ്പെടുത്തൽ ഉണ്ടായി. എന്നിട്ട് പോലും മുഖ്യമന്ത്രി എന്തിനാണ് അദ്ദേഹത്തെ സംരക്ഷിക്കുന്നതെന്നും ഷാഫി ചോദിച്ചു.

Read More

ലഹരിപ്പാര്‍ട്ടി ആരോപണം; പരാതി നല്‍കി നടി റിമ കല്ലിങ്കല്‍; മുഖ്യമന്ത്രിയെ ഡബ്ല്യുസിസി വീണ്ടും കാണും; ആരോപണങ്ങൾക്ക് പിന്നിൽ പവർഗ്രൂപ്പുണ്ടോയെന്ന് മലയാളികൾ ചിന്തിക്കട്ടേയെന്ന് നടി

കൊച്ചി: ലഹരി പാര്‍ട്ടി നടത്തിയെന്നും ലഹരി മാഫിയ ബന്ധമുണ്ടെന്നും അടക്കമുള്ള പ്രചാരണങ്ങള്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് നടി റിമ റിമ കല്ലിങ്കല്‍. ഇതു സംബന്ധിച്ച് നടിമാരുടെ പരാതി അന്വേഷിക്കുന്ന എസ്‌ഐടിക്ക് പരാതി നല്‍കിയിട്ടുണ്ട്. മദ്രാസ് ഹൈക്കോടതി വിശ്വാസ്യതയില്ലാത്ത വ്യക്തിയെന്ന് വിലയിരുത്തിയ ആളാണ് തനിക്കെതിരേ ആരോപണം ഉന്നയിച്ചത്. അവരുടെ യൂട്യൂബില്‍ അവര്‍ പോസ്റ്റ് ചെയ്ത 30 മിനിറ്റ് വീഡിയോയില്‍ തന്നെ കുറിച്ച് പറഞ്ഞ ഒരു മിനിറ്റ് ഭാഗമാണ് മലയാളത്തില്‍ പ്രമുഖ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതെന്നും റിമ സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. തനിക്കെതിരേ ആരോപണം ഉന്നയിച്ച വ്യക്തി അതേ വീഡിയോയില്‍ പിണറായി വിജയനും മോഹന്‍ലാലും മമ്മൂട്ടിയും ഫഹദ് ഫാസിലിന്‍റെ കരിയര്‍ തകര്‍ക്കാനാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് തുടങ്ങിയതെന്ന് ആരോപിക്കുന്നുണ്ട്. എന്നാലത് വാര്‍ത്തയാക്കിയില്ല. ഇതിന് പിന്നില്‍ പവര്‍ ഗ്രൂപ്പുണ്ടോയെന്ന് അടക്കമുള്ള കാര്യങ്ങള്‍ മലയാളികള്‍ ചിന്തിക്കട്ടേയെന്നും റിമ പറഞ്ഞു. ഹേമ കമ്മിറ്റി…

Read More

മകന്‍റെ ആവശ്യം നിറവേറ്റാൻ അമ്മ സെൻട്രൽ ജയിലിലെത്തി; ബാഗ് പരിശോധിച്ച പോലീസിന് കിട്ടിയത് കഞ്ചാവ് പൊതി; നാൽപത്തിയഞ്ചുകാരിയായ യുവതിയെ അറസ്റ്റ് ചെയ്ത് പോലീസ്

വിയ്യൂർ: സെൻട്രൽ ജയിലിൽ മകന് കഞ്ചാവു നൽകാനെത്തിയ അമ്മ അറസ്റ്റിൽ. തിരുവനന്തപുരം കാട്ടാക്കട പന്നിയോട് കുന്നിൽവീട്ടിൽ ബിജുവിന്‍റെ ഭാര്യ ലത (45)യാണ് വിയ്യൂർ സെൻട്രൽ ജയിലിലെ ഡെപ്യൂട്ടി സൂപ്രണ്ട് എസ്.വിനീത് നൽകിയ വിവരത്തെത്തുടർന്ന് അറസ്റ്റിലായത്. കാപ്പ നിയമപ്രകാരം ജയിലിൽ കഴിയുന്ന മകൻ ഹരികൃഷ്ണനെ കാണാനാണ് ഇവരെത്തിയത്. ലതയിൽനിന്ന് 80 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ലതയുടെ ഹാൻഡ് ബാഗിലാണു കഞ്ചാവ് സൂക്ഷിച്ചത്. ജയിലിൽ കഴിയുന്ന പ്രതികൾക്കു സ്ത്രീകളെ ഉപയോഗിച്ചു മയക്കുമരുന്ന് എത്തിക്കുന്നതു പതിവായിരുന്നു. ജയിൽ ജീവനക്കാർ സ്ത്രീസന്ദർശകരെ പരിശോധിക്കുന്നതു കുറവാണ്. ഇതു മുതലാക്കിയാണു ലഹരിക്കടത്ത്. മുന്പ് ഇവർ ശരീരത്തിൽ ഒളിപ്പിച്ചു മയക്കുമരുന്നു കടത്താൻ ശ്രമിച്ചിട്ടുണ്ടെന്നും കണ്ടെത്തി.

Read More

റിപ്പോര്‍ട്ട് ഒരു വിഭാഗത്തിന്‍റേതു മാത്രം; തൊഴിലിടത്തെ ചൂഷണം സംബന്ധിച്ച് അറിഞ്ഞിരുന്നെങ്കില്‍ ജസ്റ്റീസ് ഹേമ ആദ്യം അറിയിക്കേണ്ടത് പോലീസിനെ ആയിരുന്നെന്ന് ഭാഗ്യലക്ഷ്മി

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഒരു വിഭാഗത്തിന്‍റെ മാത്രമാണെന്ന് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ലൈംഗിക ചൂഷണമുണ്ടായിട്ടുണ്ടോയെന്ന് മാത്രമാണ് കമ്മിറ്റിക്കു മുന്നില്‍ ഹാജരായവരോട് അംഗങ്ങള്‍ ആരാഞ്ഞത്. അടിസ്ഥാന ആവശ്യങ്ങളെക്കുറിച്ചോ ബുദ്ധിമുട്ടുകളെക്കുറിച്ചോ ചോദിച്ചിട്ടില്ല. സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാധാരണ തൊഴിലാളികളുടെ ഫോണ്‍നമ്പര്‍ കൈമാറിയിട്ടും അവരെ കേള്‍ക്കാള്‍ കമ്മിറ്റി താത്പര്യം കാണിച്ചില്ലെന്നും ഭാഗ്യലക്ഷ്മി ആരോപിച്ചു. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകളുടെയും മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുടെയും സംഘടനകളില്‍നിന്നും താനുള്‍പ്പെടെ നാലുപേര്‍ മാത്രമാണ് കമ്മീഷന് മുമ്പാകെ ഹാജരായത്. സിനിമാ മേഖലയിലെ തൊഴിലിടത്ത് സ്ത്രീകള്‍ക്ക് എന്തെല്ലാം ബുദ്ധിമുട്ടുകളാണ് ഉണ്ടാകുന്നതെന്നു പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ ഹേമ കമ്മിറ്റി രൂപീകരിച്ചത്. എന്നാല്‍ ആ റിപ്പോര്‍ട്ട് പുറത്തുവന്ന അന്നുമുതല്‍ സിനിമാ മേഖലയിലുള്ള സ്ത്രീകളെ ഒന്നടങ്കം അപമാനിച്ചുകൊണ്ടിരിക്കുകയാണ്. തൊഴിലിടത്തെ ചൂഷണം സംബന്ധിച്ച് അറിഞ്ഞിരുന്നെങ്കില്‍ ജസ്റ്റീസ് ഹേമ ആദ്യം പോലീസിനെ വിവരം അറിയിക്കണമായിരുന്നുവെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

Read More

ഗോവിന്ദാ… ഗേവിന്ദാ… തന്‍റെ കീഴടങ്ങൽ പാർട്ടിക്ക് മുന്നിൽ മാത്രം; മുഖ്യമന്ത്രിക്ക് നേരെ ഒളിയമ്പ്; അന്‍വര്‍ എലിയായി മാറിയെന്ന വിമര്‍ശനത്തിന് കലക്കൻ മറുപടി നൽകി എംഎൽഎ

 തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാറിനെതിരെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെയും പരസ്യമായി ആരോപണങ്ങൾ ഉന്നയിച്ച പി.വി. അൻവർ എംഎൽഎ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമായി ഇന്നു രാവിലെ കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്നലെ നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണു പാർട്ടി സെക്രട്ടറിയെ ക‍ണ്ടത്. ഇന്ന് രാവിലെ 8.30ന് പാർട്ടി സെക്രട്ടറിയുടെ ഫ്ലാറ്റിൽ വച്ചായിരുന്നു കൂടിക്കാഴ്ച. തുടർന്ന് മാധ്യമങ്ങളെ കണ്ട അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ച് നിൽക്കുന്നുവെന്നും ആരുടെ മുന്നിലും കീഴടങ്ങിയിട്ടില്ലെന്നും പാർട്ടി സെക്രട്ടറിക്ക് പരാതി നൽകിയെന്നും അറിയിച്ചു. കള്ള അന്വേഷണം നടത്തി തന്നെ ആരും ഒതുക്കാമെന്ന് വിചാരിക്കേണ്ട. പാർട്ടിക്കും ദൈവത്തിനും മുൻപാകെ മാത്രമെ കീഴടങ്ങുകയുള്ളു. അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം പോലീസ് തുടങ്ങിയിട്ടുണ്ടെന്ന ആരോപണവും അൻവർ ഉയർത്തി. എഡിജിപി എം.ആർ. അജിത്ത് കുമാറിനെതിരേ നടക്കുന്ന അന്വേഷണം വഴി തെറ്റിയാൽ ഇടപെടും. പോലീസിലെ ലോബിക്ക്…

Read More

നിവിൻ പോളി പറ‍യുന്നത് പച്ചക്കള്ളം; അതിക്രമം ഉണ്ടായത് ദുബായിയിൽ വച്ച്; മയക്കുമരുന്ന് നൽകി പീഡിപ്പിച്ചത് ദിവസങ്ങളോളം; നടനെതിരെ മൂന്ന് വകുപ്പുകൾ ചുമത്തി പോലീസ്

ഇടുക്കി: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നിവിൻ പോളി മയക്കുമരുന്ന് നൽകി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി. തന്നെ അറിയില്ലെന്ന നിവിൻ പോളിയുടെ വാദം കള്ളമെന്നും പരാതിക്കാരി പറഞ്ഞു. സംഭവത്തിൽ നേരത്തെ പരാതി നൽകിയതാണെന്നും യുവതി വ്യക്തമാക്കി. ശ്രേയ എന്ന ആളാണ് ഇവരെ പരിചയപ്പെടുത്തിയത്. നേരത്തെ നൽകിയ പരാതിയിൽ ലോക്കൽ പോലീസ് അന്വേഷിച്ചിട്ട് നടപടി ഉണ്ടായില്ല. ദുബായിൽ വെച്ചാണ് അതിക്രമം ഉണ്ടായത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്താണ് പീഡിപ്പിച്ചതെന്ന് പരാതിക്കാരി വ്യക്തമാക്കി. എന്നാൽ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതി അടിസ്ഥാന രഹിതമാണെന്ന് നടൻ നിവിന്‍ പോളി വ്യക്തമാക്കി. ആരോപണം ഉന്നയിച്ച യുവതിയെ കണ്ടിട്ടു പോലുമില്ലെന്നും നിവിന്‍ പോളി പറഞ്ഞു. തനിക്കെതിരെ ഉയര്‍ന്ന കുറ്റാരോപണം അസത്യമാണെന്നും സത്യം തെളിയിക്കാൻ ഏത് അറ്റം വരെയും പോകുമെന്നും നിവിൻ പോളി പറഞ്ഞു. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന…

Read More

“അമ്മയ്ക്ക് തലയും നട്ടെല്ലുമില്ല’: ആരൊക്കെ നിഷേധിച്ചാലും സിനിമയിൽ പവർ ഗ്രൂപ്പുണ്ട്; എന്ത് ധാര്‍മികത ഉയര്‍ത്തിയാണ് രാജിയെന്ന് മനസിലാവുന്നില്ലെന്ന് നടി പത്മപ്രിയ

കൊച്ചി: ഭാരവാഹികള്‍ കൂട്ടരാജിവച്ച താരസംഘടനയായ അമ്മയ്ക്ക് തലയും നട്ടെല്ലുമില്ലെന്ന് തുറന്നടിച്ച് നടി പത്മപ്രിയ. നിരുത്തരവാദപരമായ നടപടിയാണ് അമ്മയിലെ ഭരണ സമിതിയുടെ രാജി. സിനിമയില്‍ പവര്‍ ഗ്രൂപ്പുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നാലര വര്‍ഷം പുറത്ത് വിടാതിരുന്നതിന് സര്‍ക്കാര്‍ മറുപടി പറയണമെന്ന് സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ പത്മപ്രിയ ആവശ്യപ്പെട്ടു. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാല്‍ മാത്രം പോര. കമ്മിറ്റി ശുപാര്‍ശകളില്‍ എന്ത് നടപടികള്‍ സ്വീകരിക്കുന്നുവെന്നതില്‍ ഇപ്പോഴും വ്യക്തതയില്ലെന്ന് പത്മപ്രിയ പറഞ്ഞു. അമ്മയിലെ കൂട്ടരാജി പ്രതീക്ഷിച്ചിരുന്നില്ല. എന്ത് ധാര്‍മികത ഉയര്‍ത്തിയാണ് രാജിയെന്ന് മനസിലാവുന്നില്ല. ആരെല്ലാം നിഷേധിച്ചാലും സിനിമയില്‍ പവര്‍ ഗ്രൂപ്പുണ്ട്. വെറുമൊരു ലൈംഗികാരോപണം എന്ന നിലയിലാണ് ഇപ്പോഴത്തെ സംഭവങ്ങളെ സിനിമാ സംഘടനകള്‍ കാണുന്നതെന്നും അവര്‍ പറഞ്ഞു. പവര്‍ ഉള്ളതുകൊണ്ടാണ് ലൈംഗികാതിക്രമം നടക്കുന്നത്. മുഖ്യമന്ത്രി ഹേമ കമ്മിറ്റിയെ നിയോഗിച്ചു എന്നത് വലിയ കാര്യമാണ്. എന്നാല്‍ എന്തുകൊണ്ടാണ് നാലര വര്‍ഷം റിപ്പോര്‍ട്ട്…

Read More