മലയാളത്തിലെ ഒരു നടന്‍ എന്നെ ഡേറ്റിംഗിന് ക്ഷണിച്ചു!

മലയാളികളുടെ എല്ലാം പ്രിയപ്പെട്ട നടിയാണ് മംമ്ത മോഹന്‍ദാസ്. അഭിനേത്രി എന്നതിലുപരി മികച്ച ഗായിക കൂടിയാണ് താരം. ഇപ്പോഴിതാ തന്‍റെ മുന്‍കാല റിലേഷന്‍ഷിപ്പുകളെക്കുറിച്ചു തുറന്നുപറയുകയാണ് നടി. മലയാളത്തിലെ പ്രശസ്തനായ ഒരു നടന്‍ തന്നെ ഡേറ്റിംഗിന് ക്ഷണിച്ചതിനെക്കുറിച്ചും എന്നാല്‍ പിന്നീടാണ് ആ നടന്‍റെ വിവാഹനിശ്ചയം കഴിഞ്ഞ കാര്യം താന്‍ അറിഞ്ഞതെന്നും മംമ്ത പറഞ്ഞു.

രോഗം സ്ഥിരീകരിച്ചതിനുശേഷം ഒരു പെണ്‍കുട്ടി എന്ന നിലയിലുള്ള എന്‍റെ പ്രതീക്ഷകള്‍ എല്ലാം പൂര്‍ത്തിയാക്കേണ്ട തിരക്കിലായിരുന്നു ഞാന്‍. പക്ഷേ, റിലേഷന്‍ഷിപ്പിനെ കുറിച്ച് എനിക്കറിയില്ല, മുന്‍ പരിചയങ്ങളുമുണ്ടായിരുന്നില്ല. മലയാളത്തിലെ ഒരു നടന്‍ എന്നെ ഡേറ്റിംഗിന് ക്ഷണിച്ചു.

ഞാന്‍ അമ്മയോട് അതിന് അനുവാദവും വാങ്ങി. അതിനു ശേഷമാണ് ഞാന്‍ അറിയുന്നത്, ആ നടന്‍റെ വിവാഹ നിശ്ചയം ഒരു മാസം മുന്‍പ് നടന്നതാണ് എന്ന്. എനിക്കത് വലിയ ഷോക്കിംഗ് ആയിരുന്നു. പിന്നീടൊരു റിലേഷന്‍ഷിപ്പ് ഉണ്ടായി. അതെന്‍റെ സമയം പാഴാക്കുന്ന ഒരു ബന്ധമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.

മുന്‍ ഭര്‍ത്താവ് പ്രജിത്തിനെ ഞാന്‍ കണ്ടുമുട്ടിയത്, അദ്ദേഹത്തിന്‍റെ ഇരട്ട സഹോദരിയുടെ വിവാഹത്തിലാണ്. സംസാരിച്ചപ്പോള്‍ ഞങ്ങളുടെ ഇഷ്ടങ്ങളും താത്പര്യങ്ങളും എല്ലാം സമാനമായിരുന്നു. എന്തുകൊണ്ട് നമുക്ക് വിവാഹം ചെയ്തുകൂടാ, എന്‍റെ ഇരട്ട സഹോദരിയുടെ വിവാഹം കഴിഞ്ഞു ഇനി എന്‍റേതാണ് എന്ന് പ്രജിത്ത് പറഞ്ഞു.

ഓക്കെ അച്ഛനോട് സംസാരിക്കൂ എന്ന് ഞാനും പറഞ്ഞു. അത്രയും സിംപിളായിരുന്നു ആ തീരുമാനം. വിവാഹം എന്നത് ജീവിത കാലം മുഴുവന്‍ ഉള്ള കമിറ്റ്‌മെന്‍റ് എന്നതായിരുന്നു എന്‍റെ ചിന്ത. പക്ഷേ, കല്യാണം കഴിഞ്ഞ് ആറ് മാസത്തിനുശേഷം എനിക്ക് അതില്‍ നിന്ന് പുറത്തുകടക്കേണ്ടി വന്നു. അത്ര എളുപ്പമായ ഒരു തീരുമാനമായിരുന്നില്ല അത്. കല്യാണത്തിന്‍റെ തീരുമാനത്തില്‍ എനിക്കായിരുന്നു നിര്‍ബന്ധം.

‘മംമ്ത ശരിക്കും നീ ആലോചിച്ചിട്ടാണോ ?’ എന്ന് അമ്മ എന്നോടു ചോദിച്ചിട്ടുണ്ട്. കാരണം അവര്‍ ബഹറിനിലെ വലിയൊരു ബിസിനസ് കുടുംബമാണ്. ഞാന്‍ ഇപ്പോള്‍ തന്നെ എന്‍റെ ശരീരവും ആരോഗ്യവുമായി പോരാടുകയാണ്. എനിക്കൊരു കംപാനിയന്‍ വേണം എന്നു വാശിപിടിച്ചത് ഞാനാണ്. വിവാഹ ബന്ധമെന്നാൽ നമ്മളതിൽ വർക്ക് ചെയ്യണം. ആരെയാണ് നിങ്ങൾ വിവാഹം ചെയ്യുന്നതെങ്കിലും ആ ബന്ധത്തിൽ നമ്മൾ വർക്ക് ചെയ്യണം- മംമ്‌ത പറഞ്ഞു.

Related posts

Leave a Comment