ആർഭാട ജീവതത്തിന് പണം കണ്ടെത്താൻ മോഷണം; ഒറ്റയടിക്ക് ലക്ഷങ്ങൾ കൈവരാൻ മോഷണ മുതൽ കൊണ്ടൊരു പരീക്ഷണവും; പ്രതി ജോമോൻ ഒരു കില്ലാടിയെന്ന് പോലീസ്

തൃശൂര്‍: ആർഭാട ജീവിതത്തിന് മോഷണം പതിവാക്കിയ യുവാവ് പോലീസ് പിടിയിൽ. പാറപ്പുറം സ്വദേശി ജോമോനാണ് അറസ്റ്റിലായത്. മോഷ്ടിച്ച പണം ലോട്ടറി ടിക്കറ്റ് എടുക്കാനും ആർഭാട ജീവിതം നയിക്കാനുമാണ് പ്രതി ഉപയോഗിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മാള കോട്ടമുറിയിലെ വീട്ടിലാണ് പ്രതി മോഷണം നടത്തിയത്.

സംഭവത്തിൽ നാലരപ്പവൻ സ്വര്‍ണാഭരണങ്ങളാണ് ജോമോൻ മോഷ്ടിച്ചതെന്ന് പോലീസ് പറഞ്ഞു. സമാനമായ മോഷണ കേസുകളിലെ പ്രതികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ജോമോൻ പിടിയിലാകുന്നത്.

കൃത്യം ചെയ്യുന്ന ദിവസങ്ങളിൽ പ്രതി മൊബൈൽ ഫോൺ ഉപയോഗിക്കാറില്ലെന്ന് പോലീസ് പറഞ്ഞു. മോഷണ മുതലുകൾ പോലീസ് പരിശോധനയിൽ കണ്ടെത്തിയിരുന്നു.

Related posts

Leave a Comment