വിവാഹമോചനം വേദനനിറഞ്ഞ അനുഭവം; മുറിവുണങ്ങാന്‍ എനിക്കല്‍പ്പം സമയം അനുവദിക്കൂവെന്ന അപേക്ഷയുമായി സാമന്ത


വിവാഹമോചനം വേദനനിറഞ്ഞ അനുഭവമാണ്. എന്നാല്‍ തുടര്‍ച്ചയായി വരുന്ന കള്ളപ്രചാരണങ്ങളില്‍ ഞാന്‍ തകര്‍ന്നുപോകില്ല.

വ്യക്തിപരമായ ഒരു വിഷമഘട്ടത്തില്‍ നിങ്ങള്‍ വൈകാരികമായി ഒപ്പം നിന്നത് എന്നെ ഏറെ സ്വാധീനിച്ചു. ആഴത്തിലുള്ള അനുതാപവും കരുതലും പ്രകടിപ്പിച്ചതിനും തെറ്റായ പ്രചാരണങ്ങള്‍ക്കെതിരേ എന്നെ പ്രതിരോധിച്ചതിനും എല്ലാവര്‍ക്കും നന്ദി.

അവര്‍ പറയുന്നത് എനിക്ക് മറ്റ് ബന്ധങ്ങള്‍ ഉണ്ടായിരുന്നെന്ന്. എനിക്ക് കുട്ടികളെ ആവശ്യമില്ലായിരുന്നുവെന്നും ഞാനൊരു അവസരവാദിയാണെന്നും പറയുന്നു.

ഞാന്‍ അബോര്‍ഷനുകള്‍ നടത്തിയെന്നും ഇപ്പോള്‍ ആരോപിക്കുന്നു. വിവാഹമോചനത്തിന്‍റെ മുറിവുണങ്ങാന്‍ എനിക്കല്‍പ്പം സമയം അനുവദിക്കുക.

ഇത് എന്നെ തുടര്‍ച്ചയായി ആക്രമിക്കുകയാണ്. ഞാന്‍ നിങ്ങള്‍ക്ക് വാക്ക് തരുന്നു, ഇതൊന്നും എന്നെ തകര്‍ക്കുകയില്ല. -സാമന്ത

Related posts

Leave a Comment