100 രൂപ കൈക്കൂലി വാങ്ങിയത് 30 വര്‍ഷങ്ങള്‍ക്കു മുമ്പ് ! 82കാരനായ റിട്ട.ഗവണ്‍മെന്റ് ഉദ്യോഗസ്ഥന് തടവുശിക്ഷ വിധിച്ച് കോടതി…

30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 100 രൂപ കൈക്കൂലി വാങ്ങിയ കേസില്‍ വയോധികന് ശിക്ഷ വിധിച്ച് കോടതി. റിട്ട. റെയില്‍വെ ജീവനക്കാരനായ രാം നാരായണ്‍ വര്‍മ എന്ന 82കാരനാണ് ശിക്ഷിക്കപ്പെട്ടത്. പ്രായം പരിഗണിച്ച് ശിക്ഷയില്‍ ഇളവു വേണമെന്ന പ്രതിഭാഗത്തിന്റെ വാദം തള്ളിയാണ് ലഖ്നൗ സ്പെഷ്യല്‍ കോടതിയുടെ വിധി. ശിക്ഷയിളവ് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് ഹര്‍ജി പരിഗണിച്ച ജഡ്ജ് അജയ് വിക്രം സിങ് പറഞ്ഞു. കേസില്‍ പ്രതി നേരത്തെ രണ്ട് ദിവസം ജയിലില്‍ കിടന്നിട്ടുണ്ടെന്ന വാദവും കോടതി അംഗീകരിച്ചില്ല. മെഡിക്കല്‍ പരിശോധന നടത്താന്‍ നോര്‍ത്തേണ്‍ റെയില്‍വെയില്‍ ലോക്കോ പൈലറ്റായിരുന്ന രാം കുമാര്‍ തിവാരി എന്ന വ്യക്തിയില്‍ നിന്നും 150 രൂപ കൈക്കൂലി ആവശ്യപ്പെട്ടു എന്നായിരുന്നു കേസ്. 100 രൂപ നല്‍കിയ ശേഷം തിവാരി കേസ് നല്‍കിയിരുന്നു. 1992ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Read More