എനിക്കിട്ടു പണിതാല്‍ ഞാനും തിരിച്ചു പണിയും ! താന്‍ പുണ്യാളനൊന്നുമല്ലെന്ന് ഡോ.റോബിന്‍…

ജനപ്രിയ റിയാലിറ്റിഷോ ബിഗ്‌ബോസിലൂടെ മലയാളികളുടെ ഇഷ്ടതാരമായി മാറിയ ആളാണ് ഡോ.റോബിന്‍ രാധാകൃഷ്ണന്‍. നാലു സീസണുകളാണ് ഇതിനോടകം ഈ ഷോ മലയാളത്തില്‍ കഴിഞ്ഞത്. ഇതുവരെയുള്ള ബിഗ്‌ബോസ് മലയാളം സീസണുകളില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ കണ്ടതും ഏറ്റെടുത്തതുമായൊരു സീസണ്‍ ആയിരുന്നു സീസണ്‍ ഫോര്‍. സീസണില്‍ വിജയിയായത് ദില്‍ഷ പ്രസന്നന്‍ ആയിരുന്നു. എന്നാല്‍ ഈ സീസണില്‍ ഏറെ പേരെടുത്തത് ഡോ.റോബിനായിരുന്നു. അത്രയേറെ ഓളമാണ് റോബിന്‍ കേരളക്കരയില്‍ ആകെ ബിഗ്‌ബോസില്‍ പങ്കെടുത്ത് ഉണ്ടാക്കിയത്. റോബിന്‍ എഴുപത് ദിവസം മാത്രമാണ് ബിഗ്‌ബോസ് ഹൗസിലുണ്ടായിരുന്നത്. സഹ മത്സരാര്‍ഥി റിയാസ് സലീമിനെ കൈയ്യേറ്റം ചെയ്തതിന്റെ പേരിലാണ് റോബിനെ പുറത്താക്കിയത്. ഹൗസിനുള്ളില്‍ പ്രവേശിച്ച് രണ്ടാഴ്ചക്കുള്ളില്‍ തന്നെ റോബിന്‍ ആരാധകരെ സമ്പാദിച്ചിരുന്നു. പുറത്തിറങ്ങിയ റോബിന് ആരാധകര്‍ വന്‍ വരവേല്‍പ്പാണ് നല്‍കിയത്. ഇപ്പോള്‍ മോഡലും നടിയും യുവ സംരംഭകയുമായ ആരതി പൊടിയുമായി റോബിന്റെ വിവാഹ നിശ്ചയവും കഴിഞ്ഞിരിക്കുകയാണ്. കൂടാതെ താരം നായകനാകുന്ന…

Read More

എങ്ങനുണ്ട്…എങ്ങനുണ്ട് ! താന്‍ അലറിവിളിച്ച് സംസാരിക്കുന്നത് സെല്‍ഫ് പ്രൊമോഷന്റെ ഭാഗമായി എന്ന് ഡോ.റോബിന്‍…

ബിഗ്‌ബോസ് മലയാളം സീസണ്‍ നാലിലൂടെ നിരവധി ആരാധകരെ നേടിയ താരമാണ് ഡോ.റോബിന്‍ രാധാകൃഷ്ണന്‍. ഇരുപത് പേരാണ് നാലാം സീസണില്‍ മത്സരിക്കാനെത്തിയത്. അതില്‍ പതിനേഴ് പേര്‍ ഒന്നാം ദിവസം മുതലും ബാക്കി മൂന്ന് പേര്‍ വിവിധ ഇടവേളകളിലായും മത്സരത്തിലേക്ക് പ്രവേശിച്ചത്. ദില്‍ഷ പ്രസന്നനായിരുന്നു ബിഗ്‌ബോസില്‍ വിജയിയായത്. ബിഗ് ബോസ് മലയാളത്തിലെ ആദ്യ ലേഡി ബിഗ് ബോസ് ടൈറ്റില്‍ വിന്നറാണ് ദില്‍ഷ. അമ്പത് ലക്ഷം രൂപയാണ് ദില്‍ഷയ്ക്ക് സമ്മാനമായി ലഭിച്ചത്. രണ്ടാം സ്ഥാനത്ത് എത്തിയത് ബ്ലെസ്ലിയായിരുന്നു. സീസണ്‍ ഫോറില്‍ മത്സരാര്‍ഥികളായി എത്തിയവരെല്ലാം ഇപ്പോള്‍ തിരക്കുള്ള സെലിബ്രിറ്റികള്‍ കൂടിയാണ്. എന്നാല്‍ ഏറ്റവും കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയത് ഡോ. റോബിന്‍ രാധാകൃഷ്ണന്‍. സഹമത്സരാര്‍ത്ഥിയെ കൈയ്യേറ്റം ചെയ്തതിന്റെ പേരിലാണ് താരത്തെ ബിഗ്‌ബോസില്‍ നിന്ന് പുറത്താക്കിയത്. ഇപ്പോഴും റോബിന്‍ അതിഥിയായി എത്തുന്ന സ്ഥലങ്ങളിലെല്ലാം റോബിനെ കാണാന്‍ നൂറ് കണക്കിന് ആളുകളാണ് തടിച്ച് കൂടുന്നത്. ബിഗ് ബോസില്‍…

Read More