യുവതിയെയും ആറുമാസം പ്രായമായ കുഞ്ഞിനെയും ലിഫ്റ്റില്‍ വച്ച് നായ ആക്രമിച്ചു ! ഉടമയ്‌ക്കെതിരേ കേസ്

യുവതിയെയും അവരുടെ ആറുമാസം പ്രായമായ കുഞ്ഞിനെയും ലിഫ്റ്റില്‍ വച്ച് നായ ആക്രമിച്ച സംഭവത്തില്‍ നായയുടെ ഉടമയ്‌ക്കെതിരേ കേസ്. ബ്രിട്ടീഷ് പൗരന്‍ ജസ്‌വിന്ദര്‍ സിങിന്റെ പരാതിയില്‍ വളര്‍ത്തുനായയുടെ ഉടമ വൃതി ലൂബയ്‌ക്കെതിരെയാണു എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. ഗുരുഗ്രാമിലെ സെക്ടര്‍ 50ലെ ഒരു പാര്‍പ്പിട സമുച്ചയത്തിലാണു പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. ജൂലൈ 28നു രാത്രി 11.30 ഓടെ ഏഴാമത്തെ നിലയില്‍ നിന്നും താഴേക്ക് പോകാനായി ജസ്‌വിന്ദര്‍ സിങും ഭാര്യയും കുഞ്ഞും ലിഫ്റ്റില്‍ കയറിയതായിരുന്നു. ഇവരുടെ കൂടെ ലിഫ്റ്റില്‍ ഒരു ഡെലിവറി ബോയിയുമുണ്ടായിരുന്നു. അഞ്ചാമത്തെ നിലയില്‍ ലിഫ്റ്റ് നിന്നു. ആരെങ്കിലും ലിഫ്റ്റില്‍ കയറാനുണ്ടെന്നു വിചാരിച്ചെങ്കിലും ആരും വന്നില്ല. തങ്ങളുടെ ആറുമാസം മാത്രം പ്രായമുള്ള കുട്ടി ഉടന്‍ കരയാന്‍ തുടങ്ങിയെന്നും പെട്ടെന്ന് ലിഫ്റ്റിനുള്ളിലേക്ക് ഒരു വളര്‍ത്തുനായയെത്തി ഭാര്യയെയും മകനെയും ആക്രമിച്ചതായും സിങ് പരാതിയില്‍ പറയുന്നു. സഭവത്തില്‍ നായയുടെ ഉടമ ക്ഷമാപണം നടത്തി.…

Read More

പാലക്കാട്ട് മൂന്നു വയസുകാരന്റെ മുഖമടക്കം തെരുവുനായ കടിച്ചുമുറിച്ചു ! കോഴിക്കോട്ട് ആറാംക്ലാസ് വിദ്യാര്‍ഥിയ്‌ക്കെതിരേയും ആക്രമണം…

പത്തനംതിട്ട പെരുനാട്ടില്‍ 12കാരി അഭിരാമി പേവിഷബാധയേറ്റു മരിച്ചതിന്റെ നടുക്കം വിട്ടൊഴിയുന്നതിനു മുമ്പുതന്നെ പിഞ്ചുകുട്ടികള്‍ക്കു നേരെ വീണ്ടും തെരുവുനായ ആക്രമണം. അട്ടപ്പാടി ഷോളയൂരില്‍ മൂന്ന് വയസ്സുകാരനെ തെരുവുനായ കടിച്ചു പരിക്കേല്‍പ്പിച്ചു. നായയുടെ ആക്രമണത്തില്‍ കുട്ടിയുടെ മുഖത്തടക്കം പരിക്കേറ്റു. വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ആകാശ് എന്ന മൂന്നുവയസുകാരനെ തെരുവുനായ ആക്രമിച്ചത്. തിരുവോണ ദിനത്തിലായിരുന്നു സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ അടുത്തേക്ക് പാഞ്ഞെത്തിയ നായ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ആകാശ് കോട്ടത്തറ ആശുപത്രിയില്‍ ചികിത്സയിലാണ്. നിലവില്‍ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. അട്ടപ്പാടിയില്‍ മാത്രം കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പത്തു പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. കോഴിക്കോട്ടെ ആറാംക്ലാസ് വിദ്യാര്‍ഥിയ്ക്കും തെരുവുനായയുടെ കടിയേറ്റു. വിലങ്ങാട് മലയങ്ങാട് സ്വദേശി അങ്ങാടി പറമ്പില്‍ ജയന്റെ മകന്‍ ജയസൂര്യ (12) നാണ് കടിയേറ്റത്. ഞായറാഴ്ച രാവിലെ 11ന് വിലങ്ങാട് പെട്രോള്‍ പമ്പിനു സമീപമാണ് സംഭവം. സഹോദരനൊപ്പം കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി…

Read More