യുവതിയെയും ആറുമാസം പ്രായമായ കുഞ്ഞിനെയും ലിഫ്റ്റില്‍ വച്ച് നായ ആക്രമിച്ചു ! ഉടമയ്‌ക്കെതിരേ കേസ്

യുവതിയെയും അവരുടെ ആറുമാസം പ്രായമായ കുഞ്ഞിനെയും ലിഫ്റ്റില്‍ വച്ച് നായ ആക്രമിച്ച സംഭവത്തില്‍ നായയുടെ ഉടമയ്‌ക്കെതിരേ കേസ്.

ബ്രിട്ടീഷ് പൗരന്‍ ജസ്‌വിന്ദര്‍ സിങിന്റെ പരാതിയില്‍ വളര്‍ത്തുനായയുടെ ഉടമ വൃതി ലൂബയ്‌ക്കെതിരെയാണു എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്.

ഗുരുഗ്രാമിലെ സെക്ടര്‍ 50ലെ ഒരു പാര്‍പ്പിട സമുച്ചയത്തിലാണു പരാതിക്ക് ആസ്പദമായ സംഭവം നടന്നത്.

ജൂലൈ 28നു രാത്രി 11.30 ഓടെ ഏഴാമത്തെ നിലയില്‍ നിന്നും താഴേക്ക് പോകാനായി ജസ്‌വിന്ദര്‍ സിങും ഭാര്യയും കുഞ്ഞും ലിഫ്റ്റില്‍ കയറിയതായിരുന്നു.

ഇവരുടെ കൂടെ ലിഫ്റ്റില്‍ ഒരു ഡെലിവറി ബോയിയുമുണ്ടായിരുന്നു. അഞ്ചാമത്തെ നിലയില്‍ ലിഫ്റ്റ് നിന്നു. ആരെങ്കിലും ലിഫ്റ്റില്‍ കയറാനുണ്ടെന്നു വിചാരിച്ചെങ്കിലും ആരും വന്നില്ല.

തങ്ങളുടെ ആറുമാസം മാത്രം പ്രായമുള്ള കുട്ടി ഉടന്‍ കരയാന്‍ തുടങ്ങിയെന്നും പെട്ടെന്ന് ലിഫ്റ്റിനുള്ളിലേക്ക് ഒരു വളര്‍ത്തുനായയെത്തി ഭാര്യയെയും മകനെയും ആക്രമിച്ചതായും സിങ് പരാതിയില്‍ പറയുന്നു.

സഭവത്തില്‍ നായയുടെ ഉടമ ക്ഷമാപണം നടത്തി. എന്നാല്‍ വളര്‍ത്തുനായയുടെ ഉടമയ്‌ക്കെതിരെ കര്‍ശന നടപടി വേണമെന്നാണു സിങ്ങിന്റെ ആവശ്യം. പോലീസ് കേസ് അന്വേഷിച്ചു വരികയാണ്.

Related posts

Leave a Comment