പന്ത്രണ്ടു വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട അതിസുന്ദരനായ പെരുങ്കള്ളനെ കണ്ടപ്പോള്‍ സുന്ദരിയായ വനിതാ ജയില്‍ വാര്‍ഡന്റെ മനസ്സിളകി; ഒടുവില്‍ തടവറയില്‍ വെച്ച് ഇരുവരും സംഗമിച്ചു; കാര്യങ്ങള്‍ പുറത്തറിഞ്ഞപ്പോള്‍ സംഭവിച്ചത്

ഒരാള്‍ക്ക് മറ്റൊരാളോട് പ്രണയം എവിടെ വച്ചും എപ്പോള്‍ വേണമെങ്കിലും തോന്നാം എന്നു പറയാറുണ്ട്. ഇതിന് ദൃഷ്ടാന്തമാവുകയാണ് നോര്‍ത്ത് വെയില്‍സില്‍ റെക്‌സ് ഹാമിലെ ജയിലില്‍ അരങ്ങേറിയ സംഭവങ്ങള്‍. ജയിലിലെ ഏറ്റവും സമര്‍ത്ഥയായ ഓഫീസറായിരുന്നു അയേഷയാണ് സുമുഖനായ കള്ളന്റെ വലയില്‍ വീണത്. കര്‍ക്കശക്കാരിയും സുന്ദരിയുമായ അയേഷയുടെ ജയിലിലേക്ക് ഖുറം റസാക്ക് എന്ന പെരുങ്കള്ളന്‍ എത്തിയതോടെയാണ് കാര്യങ്ങള്‍ കുഴഞ്ഞു മറിഞ്ഞത്. കള്ളനാണെങ്കിലും അതി സുന്ദരനായിരുന്നു ഖുറം റസാക്ക്.. ആരെയും സംസാരിച്ചു വീഴ്ത്താനുള്ള വാക്ചാതുരിയും. കള്ളനാണെന്ന് വിശ്വസിക്കാന്‍ തന്നെ പ്രയാസം. ആരും ഇഷ്ടപ്പെട്ടുപോകുന്ന പ്രകൃതം. ആദ്യമൊക്കെ ഖുറത്തിനോട് വളരെ പരുഷമായിട്ടായിരുന്നു അയേഷാ പെരുമാറിയത്. പക്ഷേ, അധികം കഴിയും മുമ്പ് ഇതൊക്കെ പഴങ്കഥയായി. പതിയെ ഇവര്‍ക്കിടയില്‍ പ്രണയം തളിര്‍ത്തു. അത് പടര്‍ന്ന് പന്തലിച്ച് പൂത്തുലയാന്‍ അധികസമയം വേണ്ടിവന്നില്ല. പ്രണയം മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിയതോടെ കാമുകനു വേണ്ടി എന്തു വിട്ടുവീഴ്ചയും ചെയ്യുമെന്ന അവസ്ഥയില്‍ അയ്‌ഷെ എത്തി. മൊബൈല്‍ഫോണും…

Read More