മോഷ്ടിച്ച  പോത്തുകളെ കൊണ്ട് വലഞ്ഞു; ഒടുവിൽ ഉടമയ്ക്ക് തിരികെ നൽകി തടിയൂരി…! കണ്ണൂരിലെ പോത്ത്കഥയിങ്ങനെ…

ശ്രീകണ്ഠപുരം(കണ്ണൂർ): ബൈക്കിടിച്ച് പോത്തിനും ബൈക്ക് യാത്രികനും പരിക്കേറ്റതിനെ തുടർന്ന് ബൈക്ക് യാത്രികന്‍റെ സുഹൃത്തുക്കൾ മോഷ്ടിച്ചു കടത്തിയ പോത്തുകളെ കൊണ്ട് വലഞ്ഞതോടെ ഉടമസ്ഥന് തന്നെ പോത്തുകളെ തിരികെ നൽകി തടിയൂരി. പരിക്കേറ്റ പടിയൂർ സ്വദേശിയുടെ നിർദ്ദേശപ്രകാരം സുഹൃത്തുക്കൾ കടത്തിയ രണ്ട് പോത്തുകളെയാണ് ഉടമ ഇരിക്കൂർ പട്ടുവം സ്വദേശി ഹനീഫയ്ക്ക് ഇന്ന് രാവിലെ തിരികെ നൽകിയത്. ഹനീഫയുടെ പരാതിയിൽ ഇരിക്കൂർ പോലീസ് അന്വേഷണം തുടങ്ങിയതോടെ സംഘം പോത്തുകളെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി. എന്നാൽ പരിക്കേറ്റ പോത്തിന് ചികിത്സ ആവശ്യമായതോടെ ചികിത്സയ്ക്കായി ഡോക്ടറെ സ്ഥലത്തേക്ക് എത്തിക്കേണ്ടി വന്നു. പോത്തുകൾ “പണി തരും’ എന്ന അവസ്ഥയായതോടെ കൊണ്ടുപോയ വാഹനത്തിൽ തന്നെ ഉടമയ്ക്ക് എത്തിച്ചു നൽകുകയായിരുന്നു.

Read More

 കായംകുളം കൊച്ചുണ്ണിയൊക്കെ എന്ത്..! പോത്തിനെ ബൈക്കിടിച്ചു;പരിക്കേറ്റ പോത്തിനെയും കൂടെയുള്ള പോത്തിനെയും പരിക്കേറ്റയാളുടെ സുഹൃത്തുക്കൾ കടത്തിക്കൊണ്ടു പോയി….

ഇരിക്കൂർ(കണ്ണൂർ): ബൈക്കിടിച്ച് പോത്തിനും ബൈക്ക് യാത്രികനും പരിക്കേറ്റു. പിന്നാലെയെത്തിയ ബൈക്ക് യാത്രികന്‍റെ സുഹൃത്തുക്കൾ പരിക്കേറ്റ പോത്തിനെയും കൂടെയുണ്ടായിരുന്ന പോത്തിനെയും മോഷ്ടിച്ചു കടത്തി. ഇന്നലെ രാത്രി ഇരിക്കൂർ പെടയങ്ങോട് നരിത്തൂക്ക് നഴ്സറിക്ക് സമീപമായിരുന്നു സംഭവം. ഇരിക്കൂർ പട്ടുവം സ്വദേശി ഹനീഫയുടെ പോത്തുകളെയാണ് മോഷ്ടിച്ചു കടത്തിയത്. ഒരു വയസോളം പ്രായമുള്ള കുട്ടി പോത്തുകളെ ഹനീഫ ഇന്നലെ രാവിലെ മേയാൻ വിട്ടതായിരുന്നുവെന്ന് പറയുന്നു. ദിശ തെറ്റി പെടയങ്ങോട് എത്തിയ പോത്തുകളെ രാത്രി ഹനീഫ ഇരിക്കൂറിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും നോമ്പ് മുറിക്കേണ്ട സമയമായതിനാൽ റോഡരികിലാക്കി വീട്ടിലേക്ക് മടങ്ങിയതായി പറയുന്നു. രാത്രി 7.30 ഓടെ ഇതുവഴി ബൈക്കിലെത്തിയ പടിയൂർ സ്വദേശി പോത്തിനെ ഇടിച്ച് വീഴുകയായിരുന്നു. തുടർന്ന് ഇയാളുടെ നിർദ്ദേശ പ്രകാരം എത്തിയ സുഹൃത്തുക്കൾ രണ്ട് പോത്തുകളെയും വാഹനത്തിൽ കടത്തിക്കൊണ്ടുപോയതായാണ് പരാതി. നാട്ടുകാർ ഹനീഫയെ വിവരമറിയിച്ചതിനെ തുടർന്ന് പോത്തുകൾ മോഷണം പോയതായി കാണിച്ച് ഹനീഫ ഇരിക്കൂർ…

Read More