അതിപ്പോ ഒാരോ കീഴ്വഴക്കങ്ങളാകുന്പോൾ; യനോമാമികളുടെ ആചാരത്തെക്കുറിച്ചു കേട്ടാൽ പിന്നെ ഒരാഴ്ചത്തേക്ക് ആരും ഭക്ഷണം കഴിച്ചേക്കില്ല…

മരിച്ചവരുടെ ആത്മാക്കൾക്കു മോക്ഷം കിട്ടാൻ പ്രാർഥിക്കുന്നവരുണ്ട്. വർഷാവർഷം ചില കർമങ്ങൾ ചെയ്യുന്നവരുണ്ട്. എന്നാൽ, ദക്ഷിണ അമേരിക്കയിലെ ഗോത്രവർഗക്കാരായ യനോമാമികളുടെ ഇടയിലുള്ള ആചാരം കേട്ടാൽ നമ്മൾ ഒാക്കാനിച്ചുകൊണ്ട് ഒാടി രക്ഷപ്പെടും. ആധുനിക കാലത്തിലും തങ്ങളുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും കടുകിടെ മാറ്റാതെ മുന്നോട്ടുപോകുന്ന ഗോത്രവർഗമാണ് യനോമാമികൾ. വെനേസ്വേലയിലും ബ്രസീലിന്‍റെ ചില ഭാഗങ്ങളിലും ഇവരെ കാണാം. തങ്ങളുടെ വിശ്വാസങ്ങളിലും ആചാരങ്ങളിലും ഊന്നി ജീവിക്കാനാണ് ഇക്കൂട്ടർക്കിഷ്ടം. ഇവരുടെ ശവസംസ്കാര ചടങ്ങുകളാണ് ആധുനിക സമൂഹത്തിന് ഒട്ടും ദഹിക്കാത്തത്. കാണുന്നവർക്കും കേൾക്കുന്നവർക്കും അംഗീകരിക്കാൻ പറ്റാത്തതാണ് ഇവരുടെ രീതികൾ. നരഭോജനത്തോടു സാമ്യമുള്ളതാണ് ഇവരുടെ ശവസംസ്കാര രീതി. പ്രിയപ്പെട്ടവരുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്താനായി ഇവർ ശവം കത്തിക്കരിഞ്ഞ ശേഷം എല്ലും ചാരവും ഭക്ഷിക്കും. മോക്ഷം കിട്ടാൻ ഒരു വ്യക്തിയുടെ മരണ ശേഷവും അയാളുടെ ആത്മാവിനെ സംരക്ഷിക്കണമെന്ന് ഇക്കൂട്ടർ വിശ്വസിക്കുന്നു. യനോമാമികളുടെ ആചാരപ്രകാരം മരണപ്പെട്ടയാളുടെ ശരീരം കത്തിയ ചാരവും എല്ലും…

Read More