ടി. പി. ചന്ദ്രശേഖരൻ കേസ്: വധശിക്ഷ ഇല്ല, പ്രതികളുടെ ശിക്ഷാകാലാവധി ഉയർത്തി, 20 വര്‍ഷം കഴിയാതെ പരോളില്ല

കൊച്ചി: ടി.പി.ച­ന്ദ്ര­ശേ­ഖ­രന്‍ വ­ധ­ക്കേ­സി­ലെ പ്ര­തി­ക­ള്‍­ക്ക് വ­ധ­ശി­ക്ഷ­യില്ല. കൊ­ല­പാ­ത­ക­ത്തില്‍ നേ­രി­ട്ട് പ­ങ്കു­ള്ള ഒ­ന്നു മു­തല്‍ അഞ്ച്  വ­രെ­യു­ള്ള പ്ര­തി­കള്‍­ക്കും 7-ാം പ്ര­തി­ക്കും ഹൈക്കോടതി ഇരട്ട ജീവപര്യന്തം കൂടി വിധിച്ചു. 20 വർഷത്തേക്ക് ഇവർക്ക് ശിക്ഷാ ഇളവ് അ­നു­വ­ദി­ക്ക­രു­തെന്നും കോട­തി വ്യ­ക്ത­മാക്കി.

വി­ചാ­ര­ണ­ക്കോട­തി വി­ധി­ച്ച തട­വ് ശി­ക്ഷ­യു­ടെ കാ­ലാ­വധി ഉ­യര്‍­ത്തി­ക്കൊ­ണ്ടാണ് ഹൈ­ക്കോ­ട­തി ഉ­ത്ത­ര­വ്. അതേസമയം വി­ചാ­ര­ണ­ക്കോ­ട­തി നേരത്തേ വെ­റു­തേ വിട്ട കെ.കെ.കൃ­ഷ്­ണനും ജ്യോ­തി ബാ­ബു­വിനും ജീ­വ­പ­ര്യ­ന്തം തട­വ് ശി­ക്ഷ വി­ധി­ച്ചു.

ടി.പി.ച­ന്ദ്ര­ശേ­ഖര­നെ കൊ­ല­പ്പെ­ടുത്തി­യ രീ­തി അ­തി­ക്രൂ­ര­മാ­ണെ­ന്ന് കോട­തി നി­രീ­ക്ഷിച്ചു. സ­മൂ­ഹ­മ­ന­സാ­ക്ഷി­യെത­ന്നെ ഞെ­ട്ടി­ച്ച സം­ഭ­വ­മാ­ണിത്. രാ­ഷ്ട്രീ­യ­കൊ­ല­പാത­കം എ­ന്ന് പറ­ഞ്ഞ് ഇ­തി­നെ ത­ള്ളി­ക്ക­ള­യാന്‍ ക­ഴി­യി­ല്ലെന്നും കോട­തി വ്യ­ക്ത­മാക്കി.

പ്ര­തി­കള്‍­ക്ക് പ­ര­മാവ­ധി ശി­ക്ഷ നല്‍­ക­ണ­മെ­ന്ന് ആ­വ­ശ്യ­പ്പെ­ട്ട് പ്രോ­സി­ക്യൂ­ഷനും കെ.കെ.ര­മ എം­എല്‍­എ­യും നല്‍കി­യ ഹര്‍­ജി­യി­ലാ­ണ് കോട­തി ഉ­ത്ത­രവ്.

 

 

 

 

 

Related posts

Leave a Comment