സത്യസന്ധതയ്ക്ക് വാനോളം പുകഴ്ത്തുപാട്ടുകൾ ! ഊബർ ഓട്ടോ ഡ്രൈവർക്ക് അബദ്ധത്തിൽ പതിനായ്യിരം രൂപ പണം അയച്ചതിനുശേഷം നടന്നത്…

തട്ടിപ്പുകൾ വർധിച്ച് വരുന്ന ഈ കാലഘട്ടത്തിൽ സത്യന്ധതയുടെ മാതൃകയ്ക്ക് ഉദാഹരണമായ ഒരു യുവാവാണ് സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധപിടിച്ചുപറ്റുന്നത്. ഏറ്റവും ഉദാത്തമായ ഉദാഹരണം, ഈ കാലഘട്ടത്തിൽ വർധിച്ചു വരുന്ന ഓൺലൈൻ ചതികുഴികളിൽ വീഴാതെ വീണുപോയാൽ , അതിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗങ്ങളും പഠിച്ചുവയ്ക്കേണ്ടത് അത്യാവശ്യമാണ്.

ഒരു ടെക് ഉദ്യോഗസ്ഥൻ ഒരിക്കൽ ഊബർ ഓട്ടോ ഡ്രൈവർക്ക് അബദ്ധത്തിൽ പണം കൈമാറിയതും എന്നാൽ സത്യസന്ധനായ ഓട്ടോ ഡ്രൈവർ ആ പണം തിരികെ നല്കുന്നതുമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധയാകർഷിച്ചിരിക്കുന്നത്. അങ്ങ് ഒഡീഷയിലാണ് സംഭവം. ഒരു ദിവസം യാത്രയ്ക്കായി ബുക്ക് ചെയ്ത ഓട്ടോ യാത്ര കഴിഞ്ഞ് പണം കൈമാറിയപ്പോൾ തന്‍റെ അക്കൗണ്ടിൽ നിന്നും പതിനായിരം രൂപ ഗൂഗിൾ പേ അറിയാതെ ചെയ്തുപോയി എന്നാൽ പണം അത്രയും അക്കൗണ്ടിൽ നിന്ന് പോയതിനുശേഷം എന്തു ചെയും എന്നറിയാതെ നിന്നപ്പോഴാണ് കുറച്ച് കഴിഞ്ഞ് ഓട്ടോ ഡ്രൈവർ തിരികെ വന്ന് മുഴുവൻ പണവും കൈ മാറുന്നത്.

ഈ അനുഭവമാണ് ടെക് ഉദ്യോഗസ്ഥൻ തന്‍റെ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ചിരിക്കുന്നത്. ഇന്നത്തെ കാലത്ത് ഇങ്ങനെ സത്യസന്ധത കാണിക്കുന്ന മനുഷ്യരുണ്ടോ എന്ന ചോദ്യത്തോടൊപ്പം അയാൾ ഒരു കുറിപ്പും കൂടെയാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. ഈ സത്യസന്ധതയുടെ ഉത്തമ ഉദാഹരണം എന്നാണ് പലരും ഇതിനെ വിശേഷിപ്പിച്ചത്. സമാനദുരനുഭവങ്ങളും പങ്കുവച്ച് പലരും രംഗത്തെത്തി.

 

Related posts

Leave a Comment