തെരഞ്ഞെടുപ്പിൽ മത്സരിക്കാമെങ്കിൽ ജയിലിൽ പോകാനും തയാറാകണം;   ജാമ്യാപേക്ഷ പരിഗണിക്കേവേ ഇബ്രാഹിംകുഞ്ഞിനോടു രൂക്ഷ വിമർശനവുമായി ഹൈ കോടതി

കൊച്ചി: സംഘടനാ തെരഞ്ഞെടുപ്പിൽ മത്സരിക്കാമെങ്കിൽ ജയിലിൽ പോകാനും തയാറാകണമെന്നു മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനോടു ഹൈക്കോടതി. ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു കോടതിയുടെ രൂക്ഷ വിമർശനം. നേരത്തെ ഇബ്രാഹിംകുഞ്ഞ് ജാമ്യാപേക്ഷയുമായി കോടതിയുടെ മുന്പാകെ എത്തിയപ്പോൾ ജയിലിൽ പോയശേഷം ജാമ്യാപേക്ഷ പരിഗണിക്കാമെന്നായിരുന്നു കോടതി പറഞ്ഞത്. ഇക്കാര്യത്തിലാണ് ഇളവുതേട‌ി അദ്ദേഹം കോടതിയെ വീണ്ടും സമീപിച്ചത്. മുസ്‌ലിം എജ്യുക്കേഷൻ സൊസൈറ്റി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിഞ്ഞ ദിവസം ഇബ്രാഹിംകുഞ്ഞ് അനുമതി തേടിയിരുന്നു. ഇതിനോടു പ്രതികരിച്ച കോടതി, മത്സരിക്കുന്നത് ജയിലിൽ പോയിട്ടുമാകാമെന്നു നിർദേശിച്ചു. സംഘടനാ തെരഞ്ഞെടുപ്പിൽ മൽസരിക്കാനുള്ള അപേക്ഷ പിൻവലിക്കണമെന്നും കോടതി നിർദേശിച്ചു.എന്നാൽ, ജയിലിൽ പോയാൽ ജീവനോടെ തിരിച്ചുവരാൻ പറ്റുമെന്നു തോന്നുന്നില്ലെന്ന് ഇബ്രാഹിംകുഞ്ഞ് കോടതിയിൽ പറഞ്ഞു. പാലാരിവട്ടം പാലം അഴിമതിക്കേസിൽ ഇബ്രാഹിംകുഞ്ഞിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

Read More

ടുണീഷ്യയുടെ കറുത്ത ദിനങ്ങള്‍; 17 ഐഎസ് ഭീകരരെ അന്ന് പിടിക്കാനായില്ലായിരുന്നെങ്കിൽ ജോർഡൻ തകർന്നേനെ….

  2015 ജൂണില്‍ സ്യൂസ് ബീച്ചിനു സമീപം എല്‍ കണ്‍ടൂയ് എന്ന തുറമുഖത്തു ഭീകരര്‍ നടത്തിയ നരനായാട്ട് ആ രാജ്യത്തെ വിറപ്പിച്ചിരുന്നു. 30 ബ്രിട്ടീഷ് വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ 38 പേര്‍ക്ക് അന്നത്തെ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായി. ഇന്നും ആ കറുത്ത ദിനങ്ങളുടെ ഓര്‍മകള്‍ ഇവരെ വേട്ടയാടുന്നുണ്ട്. അന്ന് അരങ്ങേറിയ ആക്രമണങ്ങള്‍ ഭീകരസംഘടനകള്‍ക്ക് ഒരു പ്രചോദനമാകുകയായിരുന്നു. പിന്നീടു ബോംബാക്രമണവും വെടുവയ്പ്പും ടുണീഷ്യന്‍ നഗരങ്ങളില്‍ പതിവ് കാഴ്ചയായി മാറി. കഴിഞ്ഞ ഓഗസ്റ്റില്‍ ഐഎസിന്‍റെ നേതൃത്വത്തില്‍ ടുണീഷ്യന്‍ തീരത്തു നടന്ന കത്തിക്കുത്തില്‍ ഒരു സെക്യുരിറ്റി ഗാര്‍ഡ് കെല്ലപ്പെട്ടത് ഇതിന്‍റെ ഏറ്റവും പുതിയ ഉദാഹരണമാണ്. ജോര്‍ഡനിലെ ആശങ്ക2018ല്‍ രാജ്യത്തിന്‍റെ പല പ്രധാന മേഖലകളിലും അക്രമം അഴിച്ചുവിടാന്‍ കച്ചകെട്ടിയിറിങ്ങിയ 17 ഐഎസ് ഭീകരരെയാണ് ജോര്‍ഡന്‍ സര്‍ക്കാര്‍ നേതൃത്വം പിടികൂടിയത്. അന്നു സര്‍ക്കാരിന്‍റെ സമയത്തുള്ള ഇടപെടല്‍കൊണ്ട് ഇല്ലാതാക്കിയതു രാജ്യത്ത് ഉണ്ടാകുമായിരുന്ന വലിയ ഒരു വിപത്താണ്.…

Read More

കളി കാര്യമായേനെ..  പാർക്കിലൂടെ ഓടിവരുകയായിരുന്ന  അഞ്ചുവയസുകാരിക്ക് നേരെ കൊത്താനാഞ്ച് വിഷപാമ്പ്; മൊബൈലിലൂടെ എല്ലാം കണ്ട് പേടിച്ച് അമ്മയും…

കുട്ടികൾ പാർക്കിലെത്തിയാൽ കളികളിൽ ഏർപ്പെടുന്നത് സാധാരണമാണ്. അതിനാണല്ലോ പാർക്കിലേക്ക് പോകുന്നത്. എന്നാൽ പാർക്കുകൾ സുരക്ഷിതമാണോ? തെക്കൻ തായ്‌ലൻഡിലെ ഫാങ് ജാ പ്രവിശ്യയിൽ നടന്ന ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡയയിൽ വൈറൽ. വൈറൽ പ്രസ് എന്ന ചാനലാണ് സംഭവത്തിൽ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. അമ്മയ്ക്കൊപ്പം പാർക്കിൽ കളിക്കാനെത്തിയതായിരുന്നു രണ്ടു കൊച്ചു പെൺകുട്ടികൾ. പാർക്കിലെത്തിയ കുട്ടികൾ അതീവ സന്തോഷത്തിലായിരുന്നു. കുട്ടികൾ ഓടിക്കളിക്കുന്ന ദൃശ്യം മൊബൈലിൽ അമ്മ പകർത്തുന്നുമുണ്ടായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിത സംഭവമുണ്ടായത്. ഇരുവശവും നിറയെ വള്ളികൾ നിറഞ്ഞ ചെറിയ പാതയിലൂടെയായിരുന്നു കുട്ടികൾ ഒാടിക്കളിച്ചിരുന്നത്. ഇതിനിടെയിലേക്ക് ഒരു പാന്പ് ഇഴഞ്ഞെത്തുകയായിരുന്നു. മുതിർന്ന കുട്ടി മുന്നിലും ഇളയ കുട്ടിയും അഞ്ച് വയസുകാരിയുമായ ടിയാന പിന്നിലുമായി ഓടിയിരുന്നത്. ഇതിനിടയിൽ ടിയാനയുടെ കാലിൽ പാമ്പ് തട്ടുകയായിരുന്നു. അതിവേഗം ഇഴഞ്ഞു നീങ്ങിയ പാമ്പ് കുട്ടിയുടെ കാല് തട്ടിയപ്പോൾ കടിക്കാനൊരുങ്ങുന്നതും വീഡിയോയിൽ കാണാം. പക്ഷെ ഭാഗ്യത്തിന് പാമ്പ്…

Read More

ലീഗിനു കുടുതൽ സീറ്റ് നൽകണം, തോൽവി യുഡിഎഫിനുള്ള ഷോക്ക് ട്രീറ്റ്മെന്‍റ്: മുരളീധരൻ

  കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവി യുഡിഎഫിനു കിട്ടിയ ഷോക്ക് ട്രീറ്റ്മെന്‍റാണെന്നു കെ. മുരളീധരൻ എംപി. സിറ്റിംഗ് എംഎൽഎമാർക്കു തെരഞ്ഞെടുപ്പിൽ സീറ്റ് നൽകണമെന്നും നാലു തവണയിൽ കൂടുതൽ മത്സരിച്ചു വിജയിച്ചവർക്കു സീറ്റ് നൽകുന്നതിൽ തെറ്റില്ലെന്നും മുരളീധരൻ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിനു കുടുതൽ സീറ്റ് നൽകണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. മുന്നണി വിട്ട കേരള കോണ്‍ഗ്രസ് എം അടക്കമുള്ള കക്ഷികളുടെ സീറ്റ് വീതംവയ്ക്കുന്പോൾ ലീഗ് അടക്കമുള്ള കക്ഷികൾക്ക് സീറ്റ് നൽകണമെന്നാണു മുരളിയുടെ ആവശ്യം. മുന്നണിക്കു പുറത്തുള്ളവരുമായി നിയമസഭ തെരഞ്ഞെടുപ്പിൽ ധാരണയുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.

Read More

വേനലിലും വെള്ളപ്പൊക്കം! ഓരുവെള്ളഭീഷണി,ദുരിതമൊഴിയാതെ തൈക്കാട്ടുശേരി

  പൂച്ചാക്കല്‍: ഓരുവെള്ള ഭീഷണിമൂലം ബുദ്ധിമുട്ട് അനുഭവിക്കുകയാണ് കായലോരത്തെ ജനങ്ങള്‍. തൈക്കാട്ടുശേരി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ ആയിരക്കണക്കിന് വീടുകളിലുള്ളവരാണ് ഇതുമൂലം കഷ്ടത അനുഭവിക്കുന്നത്. പുറത്തിറങ്ങാനാവാതെശക്തിയായി തുടരുന്ന വേലിയേറ്റം മൂലം വീടുകളില്‍ വെള്ളക്കെട്ട് ഒഴിയുന്നില്ല. തീരപ്രദേശത്തെ കല്‍ക്കെട്ടുകള്‍ തകര്‍ന്നതും കായലില്‍ നിന്നും ഓരുവെള്ളം വീടുകളിലേക്കു കയറാന്‍ കാരണമാകുന്നുണ്ട്. പള്ളിപ്പുറം, പാണാവള്ളി, ചുടുകാട്ടുംപുറം, വല്യാറ തുടങ്ങിയ പ്രദേശത്തുള്ളവരാണ് കൂടുതലും കഷ്ടത അനുഭവിക്കുന്നത്. തണ്ണിര്‍മുക്കം ബണ്ടിന്‍റെ ഷട്ടറുകള്‍ താഴ്ത്തിയിരിക്കുന്നതിനാല്‍ വേലിയേറ്റ സമയത്ത് അതികമായി കയറുന്ന വെള്ളം തിരിച്ചിറങ്ങാന്‍ സമയമെടുക്കുന്നുണ്ട്. ഇതുമൂലം വീടുകളില്‍ നിന്നും ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. കായലോരത്ത് കല്‍ക്കെട്ടുകള്‍ നിര്‍മിച്ചിട്ടുണ്ടെങ്കിലും ഇടതോടുകളില്‍ സംരക്ഷണ ഭിത്തികള്‍ നിര്‍മിച്ചിട്ടില്ല. സംരക്ഷണഭിത്തിയില്ലാത്തതിനാല്‍ കരയിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്കും ശക്തമാണ്. ഓരുവെള്ളം കയറുന്നതിനാല്‍ വീടുകളുടെ അടിത്തറയും ചുവരുകളും ജീര്‍ണാവസ്ഥയിലായി. കുടിവെള്ളമില്ല, കൃഷിയില്ലഓരുവെള്ളം കയറിയതിനാല്‍ ശുദ്ധജല സ്രോതസും മലിനമായി. ഇവിടെയുള്ള കാര്‍ഷികവിളകള്‍ മുഴുവന്‍ നശിച്ചു. വീട്ടുപറമ്പില്‍ ഒരു…

Read More

സഹകരണബാങ്കുകള്‍ക്ക് ഇനി ‘ബാങ്ക്’ ആകാനാവില്ല ! പേരിനൊപ്പമുള്ള ബാങ്ക് ഏപ്രില്‍ ഒന്നിനു മുമ്പ് മാറ്റണം; പുതിയ ബാങ്കിംഗ് ഭേദഗതിയില്‍ പറയുന്നത്…

വരുന്ന ഏപ്രില്‍ ഒന്നിനു മുമ്പായി സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകള്‍ പേര് മാറ്റേണ്ടി വരും. പേരിനൊപ്പമുള്ള ബാങ്കിന് പകരം സൊസൈറ്റിയൊന്നോ സംഘമെന്നോ ആണ് ഇനി ചേര്‍ക്കേണ്ടത്. കേന്ദ്ര ബാങ്കിംഗ് നിയമ ഭേദഗതി സഹകരണ മേഖലയ്ക്ക്‌ വലിയ തിരിച്ചടിയാകുമെന്ന ആശങ്കയും ഇതോടൊപ്പമുണ്ട്. പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് ചെക്ക് ഉപയോഗിക്കാനാകില്ല. 1500ഓളം പ്രാഥമിക സഹകരണ ബാങ്കുകളാണ് സംസ്ഥാനത്തുള്ളത്. കേന്ദ്ര ബാങ്കിംഗ് നിയമഭേദഗതി ഏപ്രില്‍ 1ന് നിലവില്‍ വരുമെന്ന ഉത്തരവ് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. പ്രാഥമിക സഹകരണ ബാങ്കുകളുടെ സാമ്പത്തിക നിയന്ത്രണത്തിന് പുറമേ, ഭരണപരമായ നിയന്ത്രണവും ഇതോടെ റിസര്‍വ് ബാങ്കിന് ലഭിക്കുകയാണ്. സൊസൈറ്റിയൊന്നോ സംഘമെന്നോ പേര് മാറ്റുന്നത് നിക്ഷേപകരില്‍ ആശയക്കുഴപ്പുമുണ്ടാക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. ഭരണസമിതിയിലെ പകുതിയോളം അംഗങ്ങള്‍ക്ക് പ്രൊഫഷണല്‍ യോഗ്യതയോ ബാങ്കിംഗ് പരിചയമോ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇതോടെ ഭൂരിഭാഗം ഭരണസമിതികളിലും മാറ്റം അനിവാര്യമാകും. പ്രതിസന്ധി മുന്നില്‍ കണ്ട് സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗം…

Read More

കാഞ്ഞിരപ്പള്ളി സീറ്റ് സിപിഐ വിടും; പൂഞ്ഞാർ പരിഗണനയിൽ; കോട്ടയത്തെ സീറ്റു വിഭജനത്തിൽ ഇ‌ടതുമുന്നണിയിൽ ധാരണയായി പുറത്ത് വരുന്ന വിവരങ്ങൾ ഇങ്ങനെ…

അരുൺ പ്രസന്നൻകോട്ടയം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് ചർച്ചകൾ അനൗദ്യോഗികമായി ആരംഭിച്ചതോടെ കോട്ടയത്തെ സീറ്റു വിഭജനത്തിൽ ഇ‌ടതുമുന്നണി ധാരണയിലെത്തിയെന്നു സൂചന. പാലാ ഉൾപ്പടെയുള്ള സീറ്റുകൾ കേരള കോൺഗ്രസ് -എമ്മിനു നൽകും. ഇതിനു പിന്നാലെ ജില്ലയിൽ തർക്കമുയർന്ന സീറ്റാണ് കാഞ്ഞിരപ്പള്ളി. ഈ സീറ്റും കേരള കോൺഗ്രസിനു നൽകുമെന്നാണ് വിവരം. ഇടതു മുന്നണിയിൽ നിലവിൽ സിപിഐയുടേതാണ് സീറ്റ്. എന്നാൽ, ഈ സീറ്റിൽനിന്നു കഴിഞ്ഞ മൂന്നു തവണയായി ജയിക്കുന്ന കേരള കോൺഗ്രസ് -എമ്മിലെ ഡോ.എൻ. ജയരാജിനെ വീണ്ടും സ്ഥാനാർഥിയാക്കണമെന്നാണ് അവരുടെ ആവശ്യം. സിപിഎം ഇതിനെ പിന്തുണയ്ക്കുന്നു. ഇതോടെ, സിപിഐ വഴങ്ങിയേക്കുമെന്നാണ് ഒടുവിലെ സൂചന. സിപിഐ‌ക്കു പകരമായി പൂഞ്ഞാർ സീറ്റ് നൽകാനാണ് ആലോചന. എൻസിപി തീരുമാനംഅതേസമയം, എൻസിപി ഇടതിൽ തുടരാൻ തീരുമാനിക്കുകയും പാലായ്ക്കു പകരം പൂഞ്ഞാർ സ്വീകരിക്കാൻ തയാറാവുകയും ചെയ്താൽ കാര്യങ്ങൾ പിന്നെയും കീറാമുട്ടിയാകും. ജില്ലയിൽ സിപിഐക്കു നൽകാൻ പര്യാപ്തമായ മറ്റൊരു സീറ്റില്ല.…

Read More

പക്ഷിപ്പനി: താറാവുകളെ കൊന്നൊടുക്കുന്ന നടപടി തുടരുന്നു; വെച്ചൂരിലും താറാവുകൾ ചാകുന്നു; കേന്ദ്ര സംഘം നാളെ  കേരളത്തിൽ

കോട്ടയം: പക്ഷിപ്പനി സ്ഥിരീകരിച്ച നീണ്ടൂരിൽ രോഗപ്രതിരോധത്തിന്‍റെ ഭാഗമായി താറാവുകളെ കൊന്നൊടുക്കുന്ന നടപടികൾ തുടരുന്നു. കേന്ദ്ര സംഘം നാളെ  കേരളത്തിലേക്ക്; രോഗം പടരുന്ന ജില്ലകളിൽ പരിശോധന നടത്തുംജില്ലാ കളക്ടർ നിയോഗിച്ച ദ്രുതകർമ്മ സേന ഇന്നലെ 3500 താറാവിൻ കുഞ്ഞുങ്ങളെ കൊന്നു. ഇതിൽ 3300 താറാവുകളും രോഗബാധ കണ്ടെത്തിയ ഫാമിലേതാണ്. 200 എണ്ണം സമീപ മേഖലകളിൽ വളർത്തിയിരുന്നവയാണ്. ഇന്നു ബാക്കി താറാവുകളെ കൊല്ലന്ന പ്രക്രീയ തുടരും. കൊന്ന താറാവുകളെ രാത്രിയിൽ സമീപത്തെ ഒഴിഞ്ഞ തുരുത്തിൽ കത്തിച്ചു നശിപ്പിച്ചു. രാവിലെ 10.30നാണ് താറാവുകളെ കൊന്നൊടുക്കാൻ തുടങ്ങിയത്. അഞ്ചു പേർ വീതം അടങ്ങുന്ന എട്ടു ദ്രുതകർമ്മ സേനകളെയാണ് മേഖലയിൽ വിന്യസിച്ചിരുന്നത്. ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തിൽ വൈദ്യപരിശോധന നടത്തി പ്രതിരോധ മരുന്ന് നൽകിയശേഷം ആറു സംഘങ്ങളെ രോഗം സ്ഥിരീകരിച്ച ഫാമിലും രണ്ടു സംഘങ്ങളെ പുറത്തുമാണ് നിയോഗിച്ചത്. എല്ലാവരും പിപിഇ കിറ്റ് ധരിച്ചാണ് ജോലിക്കിറങ്ങിയത്. ഇടയ്ക്ക് മഴപെയ്തെങ്കിലും…

Read More

ഇപ്പോള്‍ കാണിച്ചാലെ ഇതൊക്കെ ആളുകള്‍ കാണൂ…60 വയസു കഴിഞ്ഞാല്‍ ആര് കാണാന്‍; ഗ്ലാമര്‍ പ്രകടനത്തെപ്പറ്റി ഇനിയയ്ക്ക് പറയാനുള്ളത്…

തെന്നിന്ത്യന്‍ സിനിമയിലെ ഗ്ലാമര്‍ താരങ്ങളിലൊരാളാണ് മലയാളി നടി ഇനിയ. മലയാള സിനിമയിലെ ഏറ്റവും ഗ്ലാമര്‍ നടി എന്ന വിശേഷണമാണ് പലരും ഇനിയയ്ക്ക് നല്‍കുന്നത്. സോഷ്യല്‍ മീഡിയയിലും സജീവമായ താരം ഗ്ലാമറസായി ഉള്ള തന്റെ ഒരുപാട് ഫോട്ടോകള്‍ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ ആരാധകര്‍ക്ക് വേണ്ടി പങ്കുവെക്കാറുണ്ട്. താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ എല്ലാം നിമിഷങ്ങള്‍ കൊണ്ടാണ് ആരാധകര്‍ വൈറലാക്കി മാറ്റുന്നത്. അടുത്തിടെ ഒരു എഫ്എമ്മിനു ല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. ഈ അഭിമുഖത്തില്‍ വളരെ ഓപ്പണായി ആണ് താരം അവതാരകന്റെ ചോദ്യത്തോടു പ്രതികരിച്ചത്. ഇനിയയുടെ വാക്കുകള്‍ ഇങ്ങനെ…മലയാളികള്‍ പറയുന്നതുപോലെ തന്നെ ഗ്ലാമര്‍ ലുക്ക്, ഹോട്ട് ഡോള്‍, ഡാമിന്‍ ഹോട്ടാ, സൊ സെക്സി എന്നൊക്കെ പറയുന്ന ഇമേജ് എനിക്കുണ്ട് എന്ന് താരം അഭിമുഖത്തില്‍ പറയുന്നു. ഒട്ടും മടികാണിക്കാതെയാണ് താരം കാര്യങ്ങള്‍ തുറന്നു പറയുന്നത്. അതേ സമയം ഈ…

Read More

ജോസ്.കെ.മാണി ഡൽഹിയിൽ,എംപി സ്ഥാനം രാജിവയ്ക്കുമോ ? ആകാംക്ഷയോടെ രാഷ്ട്രീയ ലോകം

കോട്ടയം: ജോസ് കെ. മാണി ഡൽഹിയിലെത്തി. രാജ്യസഭ എംപി സ്ഥാനം രാജിവയ്ക്കുമോയെന്ന ആകാംക്ഷയോടെ രാഷ്ട്രീയ ലോകം. ഇന്നലെയാണു രണ്ടു ദിവസത്തെ സന്ദർശത്തിനു ഡൽഹിയിലെത്തിത്. കർഷകസമരത്തിന് ഐദ്യദാർഢ്യം പ്രഖ്യാപിച്ച് ഇന്നു ഡൽഹിയിലെ സമരവേദിയിലും അദ്ദേഹം എത്തും. കേരള കോണ്‍ഗ്രസ് എം പാർട്ടിയുടെ സംഘടനാ തെരഞ്ഞെടുപ്പ് സംബന്ധിച്ചു കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷനെ കാണുന്നതിനാണ് ഡൽഹിയിലെത്തിയത്. ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷനെ സന്ദർശിച്ച ജോസ് കെ. മാണിയും തോമസ് ചാഴിക്കാടൻ എംപിയും സംഘടനാ തെരഞ്ഞെടുപ്പിന്‍റെ രേഖകൾ കൈമാറി. കഴിഞ്ഞ ദിവസം കോട്ടയത്ത് ചേർന്ന പാർട്ടി യോഗത്തിൽ അദ്ദേഹത്തെ വീണ്ടും കേരള കോണ്‍ഗ്രസ് എം പാർട്ടിയുടെ ചെയർമാനായി തെരഞ്ഞെടുത്തിരുന്നു. ഇതടക്കമുള്ള രേഖകൾ കൈമാറുന്നതിനാണു ഡൽഹിയിൽ എത്തിയത്. ജോസ് കെ. മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് എം യുഡിഎഫ് വിട്ടു എൽഡിഎഫിൽ ചേർന്നപ്പോൾ രാജ്യസഭ എംപി സ്ഥാനം രാജിവയ്ക്കുമെന്ന് ജോസ് കെ. മാണി പ്രഖ്യാപിച്ചിരുന്നു. യുഡിഎഫിൽ നിന്നപ്പോൾ…

Read More