പോലീസിന് അൽപം സാഹസികത കാട്ടേണ്ടി വന്നപ്പോൾ പിടിയിലായത് 14 വർഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ; തളിപ്പറമ്പിലെ സംഭവം ഇങ്ങനെ…

തളിപ്പറമ്പ്: രാഷ്ട്രീയ വൈരാഗ്യത്തിനെ തുടർന്ന് തളിപ്പറമ്പിൽ കട കത്തിച്ച കേസിൽ 14 വർഷമായി പോലീസിനെ വെട്ടിച്ചു കഴിയുകയായിരുന്ന പിടികിട്ടാപ്പുള്ളി അറസ്റ്റിൽ. തളിപ്പറമ്പ് ഞാറ്റുവയൽ മുക്കോല ഹിൽ മത്ത് നഗറിലെ പൂമംഗലോറത്ത് അബ്ദുൾ റസാഖി (40) നെയാണ് ഇൻസ്പെക്ടർ എൻ. കെ.സത്യനാഥിന്റെ നേതൃത്വത്തിൽ പ്രിൻസിപ്പൽ എസ് ഐ പി.സി. സഞ്ജയ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീകാന്ത്, ഇ.എൻ.പ്രകാശൻ , സിവിൽ പോലീസ് ഓഫീസർ പ്രമോദ് എന്നിവരടങ്ങിയ സംഘം അറസ്റ്റ ചെയ്തത്. 2007 ഓഗസ്റ്റ് 20 നായിരുന്നു കേസിനാസ്പദമായ സംഭവം. രാഷ്ട്രീയ വൈരാഗ്യത്തിൽ സിപി എം പ്രവർത്തകനായ തളിപ്പറമ്പിലെ സിനോദിന്റെ ഉടമസ്ഥതയിലുള്ള കടകത്തിച്ചുവെന്നാണ് കേസ്. പോലീസിന്‍റെ കണ്ണു വെട്ടിച്ച് ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ തളിപ്പറമ്പ് കോടതി 2017 ൽ പിടികിട്ടാപ്പുള്ളി പ്രഖ്യാപിച്ചിരുന്നു. ഒളിവിൽ കഴിയുന്നതിനിടെ കഴിഞ്ഞ ദിവസം മാർക്കറ്റിലെത്തിയ പ്രതിയെ പോലീസ് സംഘം സാഹസികമായി പിടികൂടുകയായിരുന്നു. തളിപ്പറമ്പ്…

Read More

ജില്ലാ ആശുപത്രിക്ക് മുന്നിൽ ‘ആംബുലൻസ് ഔട്ട്;  ഇരുചക്ര വാഹനങ്ങൾ ഇൻ’

കണ്ണൂർ: ജില്ലാ ആശുപത്രിക്ക് മുന്നിലെ ആംബുലൻസ് പാർക്കിംഗ് പോലും കൈയേറി ഇരുചക്ര വാഹനങ്ങൾ. ദിനംപ്രതി ആയിരത്തിലധികം പേർ ചികിത്സ തേടിയെത്തുന്ന ജില്ലാ ആശുപത്രിക്ക് സമീപം കാര്യമായ പാർക്കിംഗ് സംവിധാനമില്ലാത്തതാണ് ജനങ്ങളെ വലയ്ക്കുന്നത്. ആശുപത്രിക്ക് മുന്നിലെ റോഡരികിൽ ആംബുലൻസ് പാർക്കിനായി ബോർഡ് ഉയർത്തിയ സ്ഥലത്താണ് ഇരുചക്ര വാഹനങ്ങൾ ഇപ്പോൾ പാർക്ക് ചെയ്യുന്നത്. രാവിലെ 10 മുതൽ ഉച്ച വരെയുള്ള സമയങ്ങളിൽ നൂറിലധികം ഇരുചക്ര വാഹനങ്ങളാണ് ഇവിടെ വരിയായി പാർക്കിംഗ് ചെയ്യുന്നത്. ഡോക്ടറെ കാണാൻ എത്തുന്നവരും അവരുടെ സഹായത്തിന് എത്തുന്നവരും രോഗികളെ സന്ദർശിക്കാൻ എത്തുന്നവരും വാഹനങ്ങൾ റോഡരുകിലാണ് പാർക്ക് ചെയ്തിരിക്കുന്നത്. ഇതുകാരണം രാവിലെ ഇതുവഴിയുള്ള റോഡിൽ ഗതാഗത തടസമുണ്ടാകുന്നതും പതിവാണ്.

Read More

ഡോളർ കടത്ത് കേസ്: ശിവശങ്കറിനെ അറസ്റ്റ് ചെയ്തു; കസ്റ്റംസ് നടപടി കോടതിയുടെ അനുമതിയോടെയെന്ന്

‌കൊച്ചി: ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ അറസ്റ്റ് ചെയ്തു. കോടതിയുടെ അനുമതിയോടെയാണ് കസ്റ്റംസ് നടപടി. എറണാകുളം സാമ്പത്തിക കുറ്റാന്വേഷണം കോടതിയാണ് അനുമതി നൽകിയത്. കേസിലെ നാലാം പ്രതിയാണ് ശിവശങ്കർ. നിലവിൽ ഇഡിയുടെ കേസിൽ റിമാൻഡിൽ കഴിയുകയാണ് ശിവശങ്കർ.

Read More

അഞ്ച് ലക്ഷം പുതിയ വോട്ടർമാർ; കരട് വോട്ടർപട്ടികയിൽ  ഒന്നരലക്ഷത്തോളം പേരെ  ഒഴിവാക്കി; പട്ടികയിൽ പേര് ചേർക്കാൻ ഇനിയും അവസരം

  തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ പത്ത് ലക്ഷം അപേക്ഷകള്‍ ലഭിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. നിയമസഭാ തെരഞ്ഞെടുപ്പിന് 5,79,033 പുതിയ വോട്ടര്‍മാരുണ്ടെന്നും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഇനിയും അവസരമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് ആകെ 2.67 കോടി വോട്ടര്‍മാരുണ്ട്. 1.56 ലക്ഷം വോട്ടര്‍മാരെ കരട് വോട്ടർപട്ടികയിൽ നിന്നൊഴിവാക്കി. വോട്ടര്‍പട്ടികയില്‍ 221 ട്രാന്‍സ്ജന്‍ഡറുകളുണ്ടെന്നും വോട്ടര്‍മാരില്‍ കൂടുതല്‍ സ്ത്രീകളാണെന്നും ടിക്കാറാം മീണ വ്യക്തമാക്കി.

Read More

കാമിനീകലഹം! ഇവിടെ ഒരു കിട്ടണമെങ്കില്‍ മറ്റ് യുവാക്കളുടെ തല തല്ലിപ്പൊളിക്കണം; അതു മാത്രമാണോ ഈ പോരാട്ടത്തിനു പിന്നില്‍..?

മൃഗീയം എന്നുതന്നെ പറയാം. കാരണം മൃഗങ്ങൾ ഇണയ്ക്കുവേണ്ടി പരസ്പരം കടിച്ചുകീറാറുണ്ട്. കൊല്ലാറുണ്ട്. അതെല്ലാം അവയുടെ സ്വാഭാവിക രീതിയാണ്. ഇണയെക്കിട്ടാൻ ഏതാണ്ടു മൃഗങ്ങൾക്കുതുല്യം പോരടിക്കുന്ന ഒരു വിഭാഗം മനുഷ്യരുണ്ട്- അങ്ങ് ആഫ്രിക്കൻ അറ്റത്ത്. എത്യോപ്യയിലെ സുരി ഗോത്രത്തിലാണ് ഈ കാമിനീകലഹം! രക്തം ചിന്തുന്ന പ്രദർശനം സുരി ഗോത്രത്തിലെ യുവാക്കൾക്ക് വധുവിനെക്കിട്ടാൻ ഒരേയൊരു മാർഗമേയുള്ളൂ- വടിയുദ്ധം. പൊരിഞ്ഞ അടി അടിക്കുക, കിട്ടുന്നതു വാങ്ങിവയ്ക്കുക. ചോരയിൽക്കുളിച്ച് ഒടുക്കംവരെ നിന്നാൽ, മറ്റെല്ലാവരും തോറ്റു പിന്മാറിയാൽ കല്യാണം. ചോരചിന്തി വിജയിച്ചൊരു നില്പ്! അവരുടെ സ്വപ്നത്തിളക്കം അതിലാണ്. ഡോംഗ എന്നു വിളിക്കുന്ന ഈ പരന്പരാഗത വടിയുദ്ധം എത്യോപ്യൻ സർക്കാർ 1994ൽ നിരോധിച്ചതാണ്. എന്നിട്ടും പല ഗോത്രക്കാരും ഈ രീതി പിന്തുടരുന്നു. വിജയിക്കു കിട്ടുന്ന അഭിമാനം ഈ പോരാട്ടത്തെ കൂടുതൽ മഹത്വവത്കരിക്കുന്നുണ്ട്. മത്സരം കടുക്കുന്പോൾ പല യുവാക്കൾക്കും അതിഗുരുതരമായ പരിക്കേൽക്കുകയോ ജീവൻപോലും നഷ്ടമാകുകയോ ചെയ്യുന്നു. തല സംരക്ഷിക്കാൻ…

Read More

തെലുങ്ക് ലൂസിഫറിൽ നയൻതാര; ഷൂട്ടിംഗ് ജനുവരി 21 മുതൽ

വൻ വിജയം കൈവരിച്ച ചിത്രമാണ് മോഹൻലാലിനെ നായകനാക്കി നടൻ പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ലൂസിഫർ. ചിത്രത്തിന്‍റെ തെലുങ്ക് റിമേക്ക് മെഗാസ്റ്റാർ ചിരഞ്ജീവി സ്വന്തമാക്കിയതോടെ ലൂസിഫറിന്‍റെ തെലുങ്ക് പതിപ്പും കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. പ്രശസ്ത സംവിധായകൻ സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രം ചിരഞ്ജീവിയുടെ മകൻ രാംചരണ്‍ തേജയാണ് നിർമിക്കുന്നത്. തെലുങ്കിൽ മോഹൻലാലിന്‍റെ റോളിൽ ചിരഞ്ജീവി എത്തുന്പോൾ മലയാളത്തിൽ മഞ്ജു വാര്യർ മികവുറ്റതാക്കിയ പ്രിയദർശിനി രാംദാസായി ആരെത്തുമെന്ന് ആരാധകർ ചോദിച്ചിരുന്നു. ലൂസിഫറിന്‍റെ തെലുങ്ക് പതിപ്പിൽ ഒരു പ്രധാന വേഷത്തിൽ നയൻതാരയെത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ഇക്കാര്യത്തിൽ ഒൗദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ലൂസിഫറിൽ മഞ്ജു വാര്യർ അവതരിപ്പിച്ച പ്രിയദർശിനി രാംദാസ് എന്ന വേഷത്തിലാകും നയൻസ് എത്തുകയെന്നാണ് സൂചന. മഞ്ജുവിന്‍റെ വേഷം ചെയ്യാൻ സുഹാസിനി, വിജയശാന്തി, ജെനീലിയ ഡിസൂസ, ഖുശ്ബു, രമ്യാ കൃഷ്ണൻ തുടങ്ങി…

Read More

റോഡിൽ പാർക്കിംഗ് വണ്ടികൾ കണ്ടാൽ പെട്രോൾ ഊറ്റും; പിന്നെ മോഷ്ടിച്ച ബൈക്കുകളിൽ കറങ്ങി നടക്കും;  നഗരത്തിലെ പെട്രോൾ ഊറ്റുകാർ പോലീസ് വലയിൽ

കോഴിക്കോട് : നഗരത്തില്‍ അര്‍ധരാത്രിയില്‍ കറങ്ങി റോഡരികില്‍ നിര്‍ത്തിയിട്ട വാഹനങ്ങളില്‍ നിന്ന് പെട്രോള്‍ ഊറ്റുന്ന സംഘം പിടിയില്‍. പ്രായപൂര്‍ത്തിയാവാത്തവരുള്‍പ്പെടെ അഞ്ച് പേരെയാണ് ടൗണ്‍ എസ്‌ഐ കെ.ടി.ബിജിത്തും സംഘവും പിടികൂടിയത്. ചേളന്നൂര്‍, കക്കോടി എന്നിവിടങ്ങളിലുള്ളവരാണ് പ്രായപൂര്‍ത്തിയാവാത്തവര്‍. പെട്രോള്‍ ഊറ്റാനുള്ള നാലു കുപ്പികളും ഇവരില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ രണ്ടോടെയാണ് ലിങ്ക് റോഡിന് സമീപത്തു വച്ച് ഇവരെ പിടികൂടിയത്. കഴിഞ്ഞ ദിവസവും സംശയാസ്പദമായ സാഹചര്യത്തില്‍ ഇവരെ പോലീസ് കണ്ടിരുന്നു. എന്നാല്‍ പിടികൂടാന്‍ സാധിച്ചില്ല. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് മോഷ്ടിച്ച ബൈക്കുമായി ഇവരില്‍ രണ്ടുപേര്‍ നഗരത്തിലെത്തിയിരുന്നു. പിന്നീട് ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. അര്‍ധരാത്രിയില്‍ ബൈക്കുളില്‍ കറങ്ങി വീടുകളിലും കടകളുടെ പാര്‍ക്കിംഗ് ഏരിയയിലും ആശുപത്രി വളപ്പുകളിലും പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ ലക്ഷ്യമിട്ടാണ് ഇവര്‍ ‘ഓപ്പറേഷന്‍’ നടത്തുന്നത്. ഇത്തരത്തില്‍ മോഷ്ടിക്കുന്ന പെട്രോള്‍ ഉപയോഗിച്ചാണ് ഇവര്‍ പലിയടത്തും എത്തുന്നത്. ഇവര്‍ക്ക് പിന്നില്‍ ലഹരി മാഫിയക്ക്…

Read More

സത്യം 60 ശതമാനം മാത്രം! ഷക്കീല എന്ന ചിത്രത്തെക്കുറിച്ച് പ്രതികരണവുമായി നടി ഷക്കീല

തന്‍റെ ജീവിതകഥ പറഞ്ഞ ഷക്കീല എന്ന ചിത്രത്തെക്കുറിച്ച് പ്രതികരണവുമായി നടി ഷക്കീല. സിനിമയുടെ എത്തിക്ക്സിനായി വരുത്തിയ മാറ്റങ്ങളിൽ ഒട്ടും സന്തോഷമില്ല. ഇതിൽ അറുപത് ശതമാനം മാത്രമാണ് സത്യം. ഒരഭിമുഖത്തിൽ ഷക്കീല പറഞ്ഞു. യഥാർഥ സംഭവങ്ങളിൽ കുറെയധികം മാറ്റം വരുത്തിയാണ് സിനിമയെടുത്തിട്ടുള്ളത്. സിനിമയെടുക്കുന്നവർക്കും സന്പാദിക്കണമല്ലോയെന്ന് ഓർക്കുന്പോൾ കുഴപ്പമില്ല- ഷക്കീല വ്യക്തമാക്കി. ഇന്ദ്രജിത് ലങ്കേഷ് സംവിധാനം ചെയ്ത ചിത്രത്തിൽ റിച്ച ഛദ്ദയാണ് ഷക്കീലയായെത്തിയത്. പങ്കജ് ത്രിപതി, മലയാളി താരം രാജീവ് പിള്ള എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്. സമ്മി നൻവാനി, സഹിൽ നൻവാനി എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Read More

മോഹൻലാലും സത്യൻ അന്തിക്കാടും തമ്മിലെ പിണക്കം

മലയാള സിനിമയിൽ നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ചവരാണ് മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ട്. നാടോടിക്കാറ്റ്, പട്ടണപ്രവേശം പോലുള്ള ചിത്രങ്ങൾ എടുത്തു പറയേണ്ടതു തന്നെ. മികച്ച തിരക്കഥകളിൽ കുടുംബ ചിത്രങ്ങൾ അണിയിച്ചൊരുക്കി മുന്നേറിയ ഈ കൂട്ടുകെട്ടിനിടയിൽ ഉണ്ടായ ഒരു സൗന്ദര്യപ്പിണക്കത്തെ കുറിച്ച് സത്യൻ അന്തിക്കാട് പറഞ്ഞ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരുന്നു. വരവേൽപ്പ് (1989) എന്ന സിനിമയ്ക്ക് ശേഷം 1994-ൽ പിൻഗാമി’ ഉണ്ടാവുന്നത് വരെയാണ് ആ പിണക്ക കാലം. പിന്നീട് പിൻഗാമിക്കും രസതന്ത്രത്തിനും ഇടയിൽ 12 വർഷത്തെ ഇടവേള വീണ്ടും വന്നു. വിചാരിച്ച സമയത്ത് മോഹൻലാലിനെ കിട്ടാത്തതായിരുന്നു സത്യൻ അന്തിക്കാടിന്‍റെ പിണക്കത്തിന് കാരണം. ആ കാലയളവിൽ മുഴുവനും തിരക്കേറിയ നടനായി മോഹൻലാലും അത്രതന്നെ തിരക്കുള്ള സംവിധായകനായി സത്യൻ അന്തിക്കാടും മാറി. മോഹൻലാൽ പോലും അറിയാത്ത ആ പിണക്കത്തിനിടെ അവർ കാണുകയും സംസാരിക്കുകയും ചെയ്തു. ഹ്യൂമർ പറയുന്നതിനേക്കാളും എൻജോയ് ചെയ്യുന്ന ആളാണ്…

Read More

പെരുമ്പാമ്പുകളെ ജെസിബി പിടിച്ചു! ജെസിബി കണ്ടപ്പോൾ കൗതുകം; രണ്ടു പെരുമ്പാമ്പുകൾ ജെസിബിയുടെ മുകളിലേക്കു കയറി; പക്ഷേ…

ഭുവനേശ്വർ: പെരുന്പാന്പ് മൃഗങ്ങളെയും പക്ഷികളെയും മനുഷ്യരെയുമൊക്കെ പിടികൂടിയ കഥ നാം പലപ്പോഴും കേട്ടിട്ടുണ്ട്. എന്നാൽ, കഴിഞ്ഞ ദിവസം രണ്ടു പെരുന്പാന്പുകളെ മറ്റൊരാൾ പിടിച്ചു. ഒരു മണ്ണുമാന്തി. സംഭവം ഒഡീഷിലെ ബെർഹംപുർ ജില്ലയിലെ പല്ലിഗുമല ഗ്രാമത്തിലാണ്. റിസർവോയർ സൗന്ദര്യവത്കരണ ജോലികൾക്കായാണ് മണ്ണുമാന്തി കൊണ്ടുവന്നത്. പക്ഷേ, ജെസിബി കണ്ടപ്പോൾ കൗതുകം കയറിയ രണ്ടു പെരുന്പാന്പുകൾ ജെസിബിയുടെ രണ്ടു വശത്തുകൂടി മുകളിലേക്കു കയറി. എന്നാൽ, കയറിക്കഴിഞ്ഞപ്പോഴാണ് ഒരു കാര്യം മനസിലായത്, കയറിയതുപോലെ ഇറങ്ങാനാവില്ല. രണ്ടു പേരും ജെസിബിക്കുള്ളിൽ കുടുങ്ങി. കഴിഞ്ഞ ദിവസം രാത്രിയിലാണ് ജെസിബിയുടെ രണ്ട് ഭാഗങ്ങളിലായി രണ്ടു പെരുന്പാന്പുകൾ കുടുങ്ങിയതാണ് ജീവനക്കാർ കണ്ടെത്തിയത്. രാത്രി തന്നെ സ്ഥലത്തെത്തിയ തൊഴിലാളികളും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് ഏഴ് അടി നീളമുള്ള ഒന്നിനെ ജെസിബിയുടെ മുകളിൽനിന്ന് എളുപ്പത്തിൽ പിടികൂടി. എന്നാൽ, 11 അടി നീളമുള്ള പെരുന്പാന്പ് മെഷീന് അകത്തു കയറി കുടുങ്ങിപ്പോയിരുന്നു. ഇതിനെ പുറത്തെടുക്കാൻ…

Read More