കോവിഡ് പിടിമുറുക്കുന്നു;  സംസ്ഥാനത്ത് കൂടുതൽ ആർടിപിസിആർ ലാബ് സൗകര്യം ഒരുക്കാൻ നിർദേശം

  തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ ആർടിപിസിആർ ലാബ് സൗകര്യം ഒരുക്കാൻ നിർദേശം. കോവിഡ് കൂടുതൽ പിടിമുറുക്കുകയും മറ്റ് സംസ്ഥാനങ്ങൾ കേരളത്തിൽ നിന്നെത്തുന്നവർക്ക് പരിശോധന കർശനമാക്കുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി. സംസ്ഥാനത്തെ കോവിഡ് പരിശോധനകളും കൂടുതൽ കർശനമാക്കി. മൊബൈൽ ആർടിപിസിആർ ലാബുകൾ കേരളം സജ്ജമാക്കും. ഇതിനായി സ്വകാര്യ കമ്പനിയ്ക്ക് ടെൻഡർ നൽകി. 448 രൂപ മാത്രമായിരിക്കും ഇവിടങ്ങളിൽ പരിശോധന നിരക്ക്. കുറഞ്ഞ നിരക്കിൽ പരിശോധന നടത്തുന്നത് കൂടുതൽ പേർക്ക് സൗകര്യമായിരിക്കും. ഇതോടൊപ്പം ആർടിപിസിആർ പരിശോധനയ്ക്ക് പുതിയ മാർഗ നിർദേശവും സർക്കാർ പുറത്തിറക്കി. സംസ്ഥാനത്ത് കൂടുതൽ ആർടിപിസിആർ ലാബ് സൗകര്യം ഒരുക്കാനാണ് പുതിയ മാർഗ നിർദേശം . സർക്കാർ സംവിധാനങ്ങൾക്ക് പുറമേ പരിശോധന ഔട്ട് സോഴ്സ് ചെയ്യാനും അനുമതി നൽകിയിട്ടുണ്ട്. കോവിഡ് പരിശോധന ഫലത്തിൽ വീഴ്ച്ച ഉണ്ടായാൽ ലാബിന്‍റെ ലൈസൻസ് റദ്ദാക്കും. 24 മണിക്കൂറിനുള്ളിൽ പരിശോധനാ ഫലം നൽകണം. അതിന്…

Read More

മാന്നാറിൽനിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയ പ്രധാന പ്രതി പിടിയിൽ; പൊന്നാനി സ്വദേശി ഫഹദാണ്  അറസ്റ്റിലായത്

  പാലക്കാട്: മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ട് പോയ കേസിൽ പ്രധാന പ്രതി പിടിയിൽ. പൊന്നാനി സ്വദേശി ഫഹദാണ് പിടിയിലായത്. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറും പോലീസ് പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം മാന്നാർ കുരട്ടിക്കാട് വിസ്മയ ഭവനത്തിൽ ബിനോയിയുടെ ഭാര്യ ബിന്ദു(39)വിനെയാണ് അജ്ഞാത സംഘം പിടിച്ചുകൊണ്ടുപോയത്. പാലക്കാട് ജില്ലയിലെ വടക്കുംചേരിയിൽ നിന്നുമാണ് പിന്നീട് യുവതിയെ കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയ സംഘം തന്നെ ദേശീയപാതയോരത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് ബിന്ദു പോലീസിന് നൽകിയിരിക്കുന്ന വിവരം. ഏതാനും ദിവസം മുൻപാണ് യുവതി ഗൾഫിൽ നിന്നും എത്തിയത്. ക്വാറന്‍റൈനിൽ കഴിയുന്നതിനിടയിലായിരുന്നു തട്ടിക്കൊണ്ടുപോകൽ. പല തവണ സ്വർണം കടത്തിയെന്നും യുവതി പോലീസിന് മൊഴി നൽകിയിരുന്നു. ഒടുവിൽ കൊണ്ടുവന്നത് ഒന്നരക്കിലോ സ്വർണമാണ്. സ്വർണം വഴിയിൽ ഉപേക്ഷിച്ചെന്നും യുവതി പോലീസിന് മൊഴി നൽകിയിരുന്നു.

Read More

കോഹ്‌ലി നാട്ടിലെ താരം; ടെസ്റ്റ് വിജയങ്ങളിൽ ധോണിയെ മറികടന്നു

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ ആധികാരിക ജയം സ്വന്തമാക്കിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ തൊപ്പിയിൽ മറ്റൊരു പൊൻതൂവൽ കൂടി. നാട്ടിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് വിജയിപ്പിച്ച നായകനെന്ന റിക്കാർഡ് ആണ് കോഹ്‌ലി സ്വന്തംപേരിലാക്കിയത്. ക്യാപ്റ്റൻ കൂൾ എം.എസ് ധോണിയുടെ റിക്കാർഡാണ് കോഹ്‌ലി മറികടന്നത്. നാട്ടിൽ 29 ടെസ്റ്റ് മത്സരങ്ങൾ നയിച്ച കോഹ്‌ലി 22 എണ്ണം ജയിച്ചു. ധോണി 30 ടെസ്റ്റ് മത്സരങ്ങളിൽ 21 എണ്ണം ജയിച്ചു. കോഹ്‌ലി നാട്ടിലും വിദേശത്തുമായി 35 ടെസ്റ്റുകളാണ് നായകനെന്ന നിലയിൽ ജയിച്ചത്. ഇന്ത്യയുടെ എക്കാലത്തേയും വിജയനായകരിൽ ഒരാളാണ് കോഹ്‌ലി. ഇംഗ്ലണ്ടിനെതിരെ ഇന്ത്യ 10 വിക്കറ്റിന്‍റെ ആധികാരിക ജയമാണ് സ്വന്തമാക്കിയത്. ബാറ്റ്സ്മാന്മാരുടെ ശവപ്പറമ്പായി മൊട്ടേര മാറിയപ്പോൾ ഇന്നലെ വീണത് 17 വിക്കറ്റ്. ആ 17 വിക്കറ്റും വീഴ്ത്തിയത് സ്പിന്നർമാരും. അതോടെ രണ്ടാം ടെസ്റ്റ് രണ്ടാം ദിനംതന്നെ അവസാനിച്ചു. പരന്പരയിൽ ഇന്ത്യ 2-1ന്‍റെ…

Read More

കനാലില്‍ നിറഞ്ഞ് വിഷപാമ്പുകള്‍ ! അണലി,മൂര്‍ഖന്‍ എന്നിങ്ങനെ എല്ലാം;വീഡിയോ വൈറലാകുന്നു…

പാമ്പുകളെ പേടിയുള്ളവരാണ് ഒട്ടുമിക്ക മനുഷ്യരും. വിഷമില്ലാത്ത ചേര മുതല്‍ പെരുമ്പാമ്പ് വരെയും അണലി,മൂര്‍ഖന്‍ തുടങ്ങി രാജവെമ്പാല വരെയുള്ള കൊടുംവിഷമുള്ള പാമ്പുകളും നമ്മുടെ നാട്ടിലുമുണ്ട്. എന്നാല്‍ ഇപ്പോള്‍ പാമ്പുകളുടെ ഒരു വീഡിയോയാണ് വൈറലാകുന്നത്. അതും നല്ല ഉഗ്രവിഷമുള്ള പാമ്പുകള്‍. കനാലില്‍ വീഴുന്നയാളുടെ കാര്യം പോക്കാണെന്ന് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല.

Read More

ഇന്ത്യയിൽനിന്നും രണ്ട് കോടി കോവിഡ് വാക്സിനുകൾ വാങ്ങാനൊരുങ്ങി ബ്രസീൽ; രാജ്യത്ത്   കോവിഡ് ബാധിച്ച് മരിച്ചത് 2 ലക്ഷത്തോളം പേർ

ബ്രസീലിയ: ഇന്ത്യയിൽനിന്നും രണ്ട് കോടി കോവിഡ് വാക്സിനുകൾ വാങ്ങാനൊരുങ്ങി ബ്രസീൽ. ബ്രസീൽ ആരോഗ്യമന്ത്രി ഇന്ത്യ ഭാരത് ബയോടെകുമായി ഇതുസംബന്ധിച്ച കരാർ ഒപ്പുവച്ചു. മാർച്ച്, മേയ് മാസങ്ങളോടെ രണ്ട് കോടി കോവാക്സിൻ കൈമാറാനാണ് കരാർ ഒപ്പുവച്ചിരിക്കുന്നത്. വകഭേദം വന്ന കോവിഡിനെ നേരിടുന്നതിന് വേഗത്തിൽ കൂടുതൽ വാക്സിൻ വാങ്ങാനാണ് ബ്രസീൽ തയാറെടുക്കുന്നത്. വ്യാഴാഴ്ച ബ്രസീലിൽ 1,541 പുതിയ കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇത് രാജ്യത്ത് കോവിഡ് റിപ്പോർട്ട് ചെയ്തതിനുശേഷം ഉണ്ടായ ഏറ്റവും ഉയർന്ന രണ്ടാമത്തെ മരണസംഖ്യയാണ്. ഇതുവരെ 2,51,498 പേരാണ് ബ്രസീലിൽ കോവിഡ് ബാധിച്ച് മരിച്ചത്.

Read More

യോഗിയുടെ കാല് കഴുകി വെള്ളം കുടിക്കാനുള്ള യോഗ്യത മാത്രമേ പിണറായിക്കു ഉള്ളൂ; യോഗി ആദിത്യനാഥിനെ വിമർശിച്ച മുഖ്യമന്ത്രിക്ക് മറുപടിയുമായ സുരേന്ദ്രൻ

  മലപ്പുറം: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമർശിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ രംഗത്ത്. യോഗിയുടെ കാല് കഴുകി വെള്ളം കുടിക്കാനുള്ള യോഗ്യത മാത്രമേ പിണറായിക്ക് ഉള്ളൂവെന്ന് സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.ഭരണ പരാജയം മറച്ചുവയ്ക്കാനാണ് പിണറായി യോഗിയെ വിമർശിക്കുന്നത്. യോഗിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഇപ്പോഴും സെക്രട്ടറിയേറ്റിൽ ജോലി ചെയ്യുകയാണ്. അദ്ദേഹം ജയിലിൽ അല്ല. യോഗിയുടെ ഓഫീസ് കേന്ദ്രീകരിച്ചത് സ്വർണവും ഡോളറും കടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. യോഗിയുടെ പേരിൽ നയാ പൈസയുടെ അഴിമതി ഇല്ല. അദ്ദേഹം അധികാരത്തിലെത്തുന്പോൾ യുപിയിലെ ആരോഗ്യമേഖല തകർന്നു കിടക്കുകയായിരുന്നു. അത് കുറഞ്ഞ കാലയളവിൽ മികച്ചതാക്കി. യുപിയിൽ കോവിഡ് ടെസ്റ്റ് ചെയ്യുന്നില്ലെന്നാണ് പിണറായി ആരോപിക്കുന്നത്. ഇത് വെബ്സൈറ്റിൽ പരിശോധിച്ചാൽ മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ കുറിച്ച് പഠിക്കണമെന്നാണ് പിണറായി പറയുന്നത്. എന്താണ് കേരളത്തെ കുറിച്ച് പഠിക്കാനുള്ളത്. 250…

Read More

കോഴിക്കോട്ട് ട്രെയിനിൽ വൻ സ്ഫോടകവസ്തു ശേഖരം പിടികൂടി; യാത്രക്കാരി കസ്റ്റഡിയില്‍; ഒളിപ്പിച്ചിരുന്നത് ട്രെയിനിലെ സീറ്റിനടിയില്‍

കോഴിക്കോട്: ചെന്നൈ എക്സ്പ്രസിൽനിന്ന് വൻ സ്ഫോടക ശേഖരം പിടികൂടി. 117 ജലാറ്റിൻ സ്റ്റിക്കുകൾ, 350 ഡിറ്റണേറ്ററുകൾ എന്നിവയാണ് പിടികൂടിയത്. വെള്ളിയാഴ്ച പുലർച്ചെ ചെന്നൈ എക്സ്പ്രസ് കോഴിക്കോട്ട് എത്തിയപ്പോഴാണ് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് യാത്രക്കാരി കസ്റ്റഡിയിലായി. ട്രെയിനിലെ സീറ്റിനടിയിലാണ് സ്ഫോടക വസ്തുക്കൾ ഒളിപ്പിച്ചിരുന്നത്. പാലക്കാടുനിന്നുള്ള റെയിൽവെ സുരക്ഷാ സേനയാണ് തെരച്ചിൽ നടത്തിയത്. കസ്റ്റഡിയിലെടുത്ത യാത്രക്കാരിയെ ചോദ്യം ചെയ്തുവരികയാണ്.

Read More

ദേശീയപക്ഷി എന്ന സംരക്ഷണം! മയിലുകള്‍ പെരുകുന്നു; കൃഷിയിടങ്ങൾ ‘വെളുക്കുന്നു’; കര്‍ഷകര്‍ക്ക് ആശങ്ക

വെള്ളരിക്കുണ്ട്: വര്‍ഷങ്ങള്‍ക്കുമുമ്പ് കേരളത്തില്‍ അപൂര്‍വ കാഴ്ചയായിരുന്ന മയിലുകള്‍ ജില്ലയിലെമ്പാടും പെരുകുന്നു. വലിയ മരങ്ങള്‍ക്കും ഭക്ഷണസാധനങ്ങള്‍ക്കും ക്ഷാമമില്ലാത്ത വെള്ളരിക്കുണ്ട് താലൂക്കിലെ നഗരങ്ങളിലും ഉള്‍പ്രദേശങ്ങളിലും മയിലുകളുടെ സാന്നിധ്യം സാധാരണയായിക്കഴിഞ്ഞു. ദേശീയപക്ഷി എന്ന സംരക്ഷണം കൂടിയുള്ളതിനാല്‍ പൊതുവേ ഇവയെ ആരും ഉപദ്രവിക്കാറില്ല. അതേസമയം കൃഷിനാശം വരുത്തുന്ന കാര്യത്തില്‍ മയിലുകളും ഒട്ടും പിന്നിലല്ലെന്നതാണ് കര്‍ഷകര്‍ക്ക് ആശങ്കയാകുന്നത്. ജില്ലയുടെ പല ഭാഗങ്ങളിലും സുഭിക്ഷകേരളം പദ്ധതി പ്രകാരം നടത്തിയ നെല്‍കൃഷിക്ക് പ്രധാന വില്ലന്‍മാരായി തീര്‍ന്നത് മയിലുകളാണ്. മൂപ്പെത്താറായ നെന്മണികളാണ് ഇവയുടെ ഇഷ്ടഭക്ഷണം. ഇതിനായി കൂട്ടത്തോടെ പാടത്തേക്കിറങ്ങുന്ന മയിലുകള്‍ നെല്‍ച്ചെടികള്‍ ചവിട്ടിമെതിച്ച് നശിപ്പിക്കുന്നതും പതിവാണ്. തമിഴ്‌നാട്ടില്‍ പലയിടത്തും മയിലുകളുടെ എണ്ണപ്പെരുപ്പം മൂലം കര്‍ഷകര്‍ക്ക് നെല്‍കൃഷി ഉപേക്ഷിക്കേണ്ടിവന്നിരുന്നു. മണ്ണിര ഉള്‍പ്പെടെയുള്ള മിത്രകീടങ്ങള്‍ക്കും തവള, പാമ്പ് തുടങ്ങിയവയ്ക്കും അന്തകരാണ് മയിലുകള്‍. ഒരു പ്രദേശത്ത് മയിലുകളുടെ എണ്ണം ഒരു പരിധിയില്‍ കൂടുതലായാല്‍ മറ്റൊന്നും അവശേഷിക്കില്ലെന്നാണ് അനുഭവം. 30 വര്‍ഷം മുമ്പുപോലും പൊതുവെ…

Read More

വളമൊന്നും ചെയ്തില്ല! അനിൽ വിളവെടുത്തത് ഭീമന്‍ ഇഞ്ചി

കട്ടപ്പന: അന്പലകവല കൊല്ലക്കാട്ട് അനിലിന്‍റെ കൃഷിയിടത്തിലുണ്ടായ ഇഞ്ചി കൗതുകമാകുന്നു. അഞ്ചുകിലോ ഭാരമുള്ള ഒരുമൂട് ഇഞ്ചിയാണ് അനിൽ തന്‍റെ കൃഷിയിടത്തിൽനിന്നും വിളവെടുത്തത്. വീട്ടാവശ്യത്തിനായി നട്ടുവളർത്തിയ ഇഞ്ചിയാണ് ഭീമൻ ഫലം നൽകിയത്. വളമൊന്നും ചെയ്യാതെയാണ് ഇഞ്ചികൃഷി ചെയ്തിരുന്നത്. മണ്ണ് നീക്കംചെയ്യുന്തോറും വലിപ്പം കൂടിവന്നതോട ഭാര്യയെയും മക്കളെയും കൂട്ടിയാണ് ഇഞ്ചി പുറത്തെടുത്തത്. നേരത്തെ ഇഞ്ചി കൃഷി ചെയ്തിരുന്നുവെങ്കിലും വില ലഭിക്കാതായതോടെ അവസാനിപ്പിച്ചു. ഇപ്പോൾ സ്വന്തം ആവശ്യങ്ങൾക്കു മാത്രമാണ് കൃഷി. അനിലിന്‍റെ കൃഷിയിടത്തിലുണ്ടായ ഭീമൻ ഇഞ്ചി കാണുവാൻ നിരവധിയാളുകളാണ് എത്തുന്നത്.

Read More

വലയിൽ കുടുങ്ങിയ മീനിനു തൂക്കം 14 കിലോ! പിടയുന്ന മത്സ്യം വാങ്ങാൻ വ്യാപാരികൾ മത്സരിച്ചെത്തി; 3000 ത്തോളം വിലയുള്ള വല തകരാറിലായി

മുതലമട: മീങ്കര ഡാമിൽ മത്സ്യബന്ധന തൊഴിലാളി ബാബുവിന്‍റെ വലയിൽ കുടുങ്ങിയത് പതിനാലുകിലോ തൂക്കമുള്ള ഭീമൻ മത്സ്യം. പരിശലിൽ വലയിട്ടപ്പോൾ വലയിൽ കുടുങ്ങിയ മത്സ്യം രക്ഷപ്പെടാൻ ശ്രമിച്ചു. ഇതോടെ പരിശൽ നിയന്ത്രണം ചരിഞ്ഞു തുടങ്ങി. എന്നാൽ ധൈര്യം വീണ്ടെടുത്ത ബാബു സഹായിക്കൊപ്പം വല കരയിലെത്തിച്ചു. പിന്നീട് വലയിൽ നിന്നും മത്സ്യത്തെ ഫിഷറീസ് വകുപ്പിന്‍റെ മീങ്കര മത്സ്യവിപണന സ്റ്റാളിനു കൈമാറി. പിടയുന്ന മത്സ്യം വാങ്ങാൻ വ്യാപാരികൾ മത്സരിച്ചെത്തി കൊണ്ടുപോവുയും ചെയ്തു. മുൻപും വലിയ മത്സ്യങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും മീങ്കര ജലസംഭരണിയിൽ നിന്ന് ആദ്യമായാണ് പതിനാലുകിലോ മത്സ്യം ലഭിക്കുന്നത്. ബാബുവിന്‍റെ 3000 ത്തോളം വിലയുള്ള വലയ്ക്ക് ഭാഗികമായി തകരാറുണ്ടായിട്ടുണ്ടെങ്കിലും വലിപ്പം കുടിയ മത്സ്യം ലഭിച്ചതിൽ ബാബുവും സുഹൃത്തുക്കളും സന്തോഷത്തിലാണ്.

Read More