ഒടിടി പ്ലാറ്റ് ഫോമുകളിൽ ലൈംഗിക ദൃശ്യങ്ങളും; ചില നിയന്ത്രണങ്ങൾ വേണ്ടതുണ്ടെന്ന്  സുപ്രീം കോടതി

  ന്യൂഡൽഹി: ചില ഒടിടി (ഓവർ ദി ടോപ്) പ്ലാറ്റ് ഫോമുകളിൽ ലൈംഗിക ദൃശ്യങ്ങളും കാണിക്കുന്നുണ്ടെന്നും അവയ്ക്കും നിയന്ത്രണം വേണമെന്നും സുപ്രീംകോടതി. ഇന്‍റർനെറ്റിലൂടെയും ഒടിടി സംവിധാനങ്ങൾ വഴിയും സിനിമകളും മറ്റും കാണുന്നത് ഇപ്പോൾ സാധാരണമായിട്ടുണ്ട്. അവയ്ക്ക് ചില നിയന്ത്രണങ്ങൾ വേണ്ടതുണ്ടെന്നാണ് കരുതുന്നതെന്നാണ് ജസ്റ്റീസ് അശോക് ഭൂഷവും ആർ.എസ് റെഡ്ഡിയും ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കിയത്. ചില ഒടിടി പ്ലാറ്റ്ഫോമുകളിൽ ലൈംഗിക ഉള്ളടക്കമുള്ള ദൃശ്യങ്ങളും കാണിക്കുന്നുണ്ടെന്നും സുപ്രീംകോടതി ബെഞ്ച് ചൂണ്ടിക്കാട്ടി. സാമൂഹിക മാധ്യമങ്ങളെ ഉൾപ്പടെ നിയന്ത്രിക്കുന്നതിനായി കേന്ദ്ര സർക്കാർ പുറത്തിറക്കിയ മാർനിദേശങ്ങൾ ഹാജരാക്കാനും സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് കോടതി നിർദേശിച്ചു. ആമസോണ്‍ പ്രൈം വീഡിയോയിൽ വന്ന താണ്ഡവ് സീരീസുമായി ബന്ധപ്പെട്ട കേസിൽ വാദം കേൾക്കുന്നതിനിടെയാണ് സുപ്രീംകോടതി വിഷയം ഉന്നയിച്ചത്. മുൻകൂർ ജാമ്യ ഹർജി തള്ളിയ അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ ആമസോണ്‍ പ്രൈം ഇന്ത്യ മേഥാവി അപർണ പുരോഹിത് നൽകിയ…

Read More

പരിസരം സുരക്ഷിതമായാല്‍ അവര്‍ എത്തും, കളി പുലര്‍ച്ചവരെ! ഈരാറ്റുപേട്ടയിലെ ടൂറിസ്റ്റ് ഹോമില്‍ നടക്കുന്നത് ലക്ഷങ്ങളുടെ ചീട്ടുകളി

ഇരാറ്റുപേട്ട: നഗരഹൃദയത്തിലെ ടൂറിസ്റ്റ് ഹോമില്‍ നിന്നു വന്‍ ചീട്ടു കളി സംഘത്തെ ഇരാറ്റുപേട്ട പൊലീസ് പിടികൂടി. ഇവരുടെ കൈയില്‍ നിന്നു 2.86 ലക്ഷം രൂപയും 5 മൊബൈലുകളും പിടിച്ചെടുത്തു. ഇടുക്കി വണ്ണപ്പുറം സ്വദേശി അജി(48), ഇരാറ്റുപേട്ട സ്വദേശി സിറാജ് (46), ഏറണാകുളം കാക്കനാട് സ്വദേശി ഷഫീര്‍ അലിയാര്‍(42),കാഞ്ഞിരപ്പള്ളി സ്വദേശീ റെജി(46),ഇടുക്കി വെള്ളിയാമറ്റം സ്വദേശി കാസിം(52),എന്നിവരെയാണു ഇരാറ്റുപേട്ട പൊലീസ് അറസ്റ്റു ചെയ്തത്. ഇന്നലെ വൈകിട്ട് ആറരയോടെയാണു പൊലീസ് സംഘം മിന്നല്‍ പരിശോധന നടത്തിയത്. ഈരാറ്റുപേട്ട നഗരത്തില്‍ വ്യാപകമായി പണം വച്ചുള്ള ചീട്ടുകളി നടക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇരാറ്റുപേട്ട ഇന്‍സ്‌പെക്ടര്‍ എസ്.എം.പ്രദീപ് കുമാര്‍ അന്വേഷണത്തിനു പ്രത്യേക സംഘം രൂപവല്‍ക്കരിച്ചിരുന്നു. ഇതിനിടെയാണ് ഈരാറ്റുപേട്ട മൂണ്‍ ലൈറ്റ് ടൂറിസ്റ്റ് ഹോമില്‍ ചീട്ടുകളി സംഘങ്ങള്‍ ഒത്തു ചേരുന്നതായി കോട്ടയം ജില്ലാ പോലീസ് മേധാവി ശില്‍പ്പ ഐ.പി.എസിനു രഹസ്യ വിവരം ലഭിചതിനെ തുടര്‍ന്ന് ഈരാറ്റുപേട്ട…

Read More

കാട്ടാറുകളുടെ സംഗമഭൂമി! കടപ്പാറ ആലിങ്കൽ വെള്ളച്ചാട്ടം ലൊക്കേഷനായി സിനിമാ ഷൂട്ടിംഗ്

മംഗലംഡാം: കാട്ടാറുകളുടെ സംഗമഭൂമികയായ കടപ്പാറക്കടുത്തെ ആലിങ്കൽ വെള്ളച്ചാട്ടം ലൊക്കേഷനായി ബിഗ് ബജറ്റ് സിനിമയായ പത്തൊന്പതാം നൂറ്റാണ്ടിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചു. സംവിധായകൻ വിനയന്‍റെ ഡ്രീം പ്രൊജക്ട് എന്ന് വിശേഷിപ്പിക്കുന്ന പത്തൊന്പതാം നൂറ്റാണ്ട് എന്ന സിനിമ വലിയൊരു താര പടയോടെയാണ് തുടക്കം കുറിച്ചിട്ടുള്ളത്. പാട്ട് ഉൾപ്പെടെ കുറച്ച് രംഗങ്ങളാണ് ആലിങ്കൽ വെള്ളച്ചാട്ടത്തിനു താഴെ ചിത്രീകരണം നടത്തുന്നതെന്ന് സംവിധായകൻ വിനയൻ പറഞ്ഞു. പാലക്കാടും ആലപ്പുഴയിലും തിരുവനന്തപുരത്തും ലൊക്കേഷനുണ്ട്. ആറാട്ടുപ്പുഴ വേലായുധ പണിക്കരുടെ കഥ പറയുന്നതാണ് സിനിമ. അച്ചിപ്പുടവ സമരവും മൂക്കുത്തി സമരവും നടത്തി പ്രസിദ്ധനായ നവോത്ഥാന നായകനാണ് വേലായുധപണിക്കർ. തസ്കരവീരൻ കായംകുളം കൊച്ചുണ്ണിയും മാറുമറയ്ക്കൽ സമര നായിക നങ്ങേലിയും പ്രധാന കഥാപാത്രങ്ങളാകുന്ന സിനിമയിൽ സിജു വിൽസനാണ് പ്രധാന വേഷത്തിലെത്തുന്നത്. ചെന്പൻ ബിജുവാണ് കായംകുളം കൊച്ചുണ്ണിയെ അവതരിപ്പിക്കുന്നത്. പുതുമുഖനടി കയാദുവാണ് നങ്ങേലി. അനൂപ് മേനോൻ ,സുരേഷ് കൃഷ്ണ, സുധീർ കരമന, അലൻസിയർ, സ്ഫടികം…

Read More

ആത്മവിശ്വാസം അല്ലേ എല്ലാം..! മുഖ്യമന്ത്രി സ്ഥാനാര്‍ഥിയല്ല, ബിജെപിയുടെ പ്രചാരണം തന്നെ മുന്‍നിര്‍ത്തിയാകുമെന്ന് ശ്രീധരന്‍

  കോഴിക്കോട്: തന്നെ ചൊല്ലി ബിജെപിയില്‍ ഒരു ആശയകുഴപ്പവുമില്ലെന്ന് ഇ.ശ്രീധരന്‍. മുഖ്യമന്ത്രി സ്ഥാനാര്‍ഥി അല്ല താന്‍. എന്നാൽ ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത് തന്നെ മുന്‍നിര്‍ത്തിയാകുമെന്നും ശ്രീധരന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഇ.ശ്രീധരന്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാണെന്ന് കെ.സുരേന്ദ്രന്‍ തിരുവല്ലയില്‍ പറഞ്ഞിരുന്നു. എന്നാല്‍ പ്രസ്താവനയില്‍ കേന്ദ്രം നേതൃത്വം കടുത്ത അതൃപ്തിയുമായി രംഗത്തെത്തിയതോടെ സുരേന്ദ്രന്‍ തിരുത്തുമായി രംഗത്തെത്തി.

Read More

നേരിട്ടായിരുന്നു സാമ്പത്തിക ഇടപാട്! ഡോളർ കടത്തുകേസിൽ മുഖ്യമന്ത്രിക്കും സ്പീക്കറിനും മൂന്നു മന്ത്രിമാർക്കും പങ്ക്‌; സ്വപ്നയുടെ മൊഴി പുറത്ത്‌

കൊച്ചി: ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും നേരിട്ടു പങ്കെന്ന് കസ്റ്റംസ് ഹൈക്കോടതിയില്‍. ഡോളര്‍ കടത്തുമായി ബന്ധപ്പെട്ടു കസ്റ്റംസ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് മുഖ്യമന്ത്രിയെ നേരിട്ട് പങ്കെന്ന റിപ്പോര്‍ട്ടുള്ളത്. കോണ്‍സുല്‍ ജനറലുമായി മുഖ്യമന്ത്രിക്കു നേരിട്ടു ബന്ധമുണ്ട്. അദേഹത്തിന്‍റെ സഹായത്തോടെയാണ് ഡോളര്‍ കടത്തിയത്. മന്ത്രിമാരുടെ നിയമവിരുദ്ധ ഇടപാടുകളെക്കുറിച്ചു സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്. വിവിധ ഇടപാടുകളില്‍ ഉന്നതര്‍ കമ്മീഷന്‍ ഈടാക്കിയെന്നും സ്വപ്‌ന പറഞ്ഞിട്ടുണ്ട്. ഇടപാടുകള്‍ക്കും താന്‍ സാക്ഷിയാണെന്നും മൊഴി നല്‍കിയതായും സത്യവാങ് മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. മൂന്നു മന്ത്രിമാര്‍ക്കാണ് ഡോളര്‍ കടത്തില്‍ പങ്കാളിത്തമുണ്ടെന്നും കസ്റ്റംസ് വ്യക്തമാക്കുന്നു. മൂന്നു മന്ത്രിമാരുടെ പേരുമാത്രം സത്യവാങ് മൂലത്തില്‍ വെളിപ്പെടുത്തിയിട്ടില്ല. യുഎഇ കോണ്‍സുലേറ്റിന്‍റെ സഹായമാണ് ഡോളര്‍ കടത്ത് നടത്താനുള്ള മാര്‍ഗം. ഇതിലെ പ്രധാനകണ്ണിയാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ ശിവശങ്കറാണെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.

Read More

വിദ്യാർഥികളുടെ കുടിവെള്ള പ്രശ്നം! ടീച്ചർ പണം നല്കി, വിദ്യാർഥികൾക്കു വെള്ളം മുടങ്ങില്ല

കുന്നംകുളം: കിണർ നിർമാണം പൂർത്തികരിക്കുന്നതിന് സഹായം നൽകി ചാലിശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഗീതാ ജോസഫ് മാതൃകയായി. സ്കൂളിലെ വിദ്യാർഥികളുടെ കുടിവെള്ള പ്രശ്നം പരിഹരിക്കാനുള്ള കിണർ നിർമാണത്തിന് ഒരു ലക്ഷം രൂപയാണ് ടീച്ചർ നല്കിയത്. പ്ലസ് ടു ക്യാന്പസിൽ നിലവിൽ ഒന്പതുവർഷം മുന്പ് സ്ഥാപിച്ച കുഴൽ കിണറാണ് വിദ്യാർഥികളുടെ ഏക ആശ്രയം. ടീച്ചറുടെ ഏറെ കാലത്തെ ആഗ്രഹമായിരുന്നു ഒരു പൊതുകിണർ വേണമെന്നത് . കഴിഞ്ഞ മാസാദ്യം പഞ്ചായത്ത് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കിണർ നിർമാണം തുടങ്ങി ഏഴു കോലിൽ വെള്ളം കണ്ടെങ്കിലും ഒരു ഭാഗം പാറയായി. നാല് കോൽ പാറ പൊട്ടിച്ചതോടെ പഞ്ചായത്തനുവദിച്ച ഫണ്ട് അവസാനിച്ചു. വെള്ളം ലഭിക്കുവാൻ കൂടുതൽ ആഴം കൂട്ടുവാൻ പ്രിൻസിപ്പാളും പിടിഎ യും തിരുമാനിച്ചു. ജലസമൃദ്ധിക്കായി കിണർ ഇനിയും ഏറെ താഴ്ത്തണമെങ്കിൽ പണത്തിന്‍റെ കുറവ് വന്നു. ഇപ്പോൾ തുകയുടെ…

Read More

ടോക്കണ്‍ ഉണ്ട്, വാക്സിൻ ഇല്ല! നൂറിലേറെ പേർ കാത്തുനിന്നു നിരാശരായി മടങ്ങുന്നു

സ്വന്തം ലേഖകൻ തൃശൂർ: കോവിഡ് 19 വാക്സിനേഷൻ എടുക്കാൻ ജില്ലയിലെ 23 കേന്ദ്രങ്ങളിൽ എത്തുന്ന നൂറിലേറെ പേർ കാത്തുനിന്നു നിരാശരായി മടങ്ങുന്നു. തലേന്നു രജിസ്റ്റർ ചെയ്ത് ടോക്കണ്‍ ലഭിച്ച വയോധികരാണ് വാക്സിൻ ലഭിക്കാതെ മടങ്ങേണ്ടിവരുന്നത്. 60 കഴിഞ്ഞവർക്കും പോളിംഗ് ഉദ്യോഗസ്ഥരായി നിയോഗിക്കപ്പെടുന്നവർക്കുമാണ് ഈ ഘട്ടത്തിൽ വാക്സിൻ നൽകുന്നത്. നേരത്തെ അറുപതു വയസു കഴിഞ്ഞ 150 പേർക്ക് ഓരോ സെന്‍ററിലും വാക്സിൻ നൽകുമെന്നാണു പറഞ്ഞിരുന്നത്. ഇതിൽതന്നെ ഓണ്‍ലൈനായി രജിസ്റ്റർ ചെയ്ത 100 പേർക്കും രജിസ്റ്റർ ചെയ്യാതെ ആദ്യം എത്തി ടോക്കണ്‍ എടുക്കുന്ന 50 പേർക്കും വാക്സിനേഷൻ നൽകുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, ഓണ്‍ലൈനായി രജിസ്റ്റർ ചെയ്ത് ടോക്കണ്‍ ലഭിച്ച് കോവിഡ് വാക്സിൻ സെന്‍ററിൽ എത്തുന്നവർ വീണ്ടും ടോക്കണ്‍ എടുക്കേണ്ട അവസ്ഥയാണ്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കു മുൻഗണന നല്കുന്നതിനാൽ വയോധികരെ തത്കാലം തിരിച്ച യ യ്ക്കുകയാണ്. ടോക്കണ്‍ ലഭിച്ചവരിൽ പകുതിയോളം പേർ ഉൗഴമാകുന്നതിനായി…

Read More

എല്ലാം വ്യക്തമായി! നൗഷീറ ജീവനൊടുക്കാന്‍ കാരണം ഭര്‍ത്താവായ അബ്ദുള്‍ റസാഖ്; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

കാഞ്ഞങ്ങാട്: ഭര്‍തൃവീട്ടിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. പാണത്തൂര്‍ സ്വദേശിനി നൗഷീറ(25)യുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് അമ്പലത്തറ പാറപ്പള്ളിയിലെ അബ്ദുൾ റസാഖി(34)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബന്ധുവീട്ടിൽവച്ച് ഭര്‍ത്താവിന്‍റെ മര്‍ദനമേറ്റതിന്‍റെ മാനസികവിഷമത്തെ തുടര്‍ന്നാണ് നൗഷീറ ജീവനൊടുക്കിയതെന്ന് വ്യക്തമായതിനെത്തുടർന്നാണ് അറസ്റ്റ്. കഴിഞ്ഞമാസം പത്തിനായിരുന്നു സംഭവം. ദുബായിൽ സ്വന്തമായി ബിസിനസുള്ള അബ്ദുൾ റസാഖ് ആറുമാസം മുന്പ് കോവിഡ് കാലത്താണ് നാട്ടിലെത്തിയത്. തിരിച്ചുപോകുന്നതിന്‍റെ പിറ്റേന്നാണ് ഭാര്യ ജീവനൊടുക്കിയത്. സംഭവം നടന്ന ഫെബ്രുവരി പത്തിന് വൈകുന്നേരം ഇരുവരും പടന്നക്കാട് ഒഴിഞ്ഞവളപ്പിലുള്ള റസാഖിന്‍റെ ബന്ധുവീട്ടില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോയിരുന്നു. ഇവിടെ ബന്ധുക്കളുടെ മുന്നില്‍വച്ച് റസാഖ് നൗഷീറയെ മര്‍ദിച്ചിരുന്നതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഇക്കാര്യം സൂചിപ്പിച്ച് നൗഷീറ സഹോദരിക്ക് വാട്‌സ് ആപ് സന്ദേശം അയച്ചിരുന്നു. പുലർച്ചെ ഒന്നോടെ ഭര്‍തൃവീട്ടില്‍ തിരിച്ചെത്തിയതിനുശേഷം റസാഖ് ചായ ഉണ്ടാക്കുന്നതിനായി അടുക്കളയില്‍ പോയ സമയത്ത് നൗഷീറ ഷാള്‍ ഉപയോഗിച്ച്…

Read More

മഴക്കാലമൊന്നും അല്ലാതിരുന്നത് ഭാഗ്യമായി..! ആഴമേറിയ ചാലിനു കുറുകേ കമുകിന്‍പാലം; ഫണ്ട് കിട്ടിയിട്ടും വിധി മാറുന്നില്ല; കാലൊന്നു പിഴച്ചാല്‍…

നീലേശ്വരം: ആഴമേറിയ ചാലിനു കുറുകേ കമുകിന്‍തടികളും മരക്കഷണങ്ങളും ചേര്‍ത്ത് കെട്ടിയുണ്ടാക്കിയ തൂക്കുപാലത്തിലൂടെ അക്കര കടന്നിട്ടുള്ള അനുഭവം ഇരുപതോ മുപ്പതോ വര്‍ഷങ്ങള്‍ക്കുമുമ്പ് എല്ലായിടത്തും സര്‍വസാധാരണമായിരുന്നു. എന്നാല്‍ കോണ്‍ക്രീറ്റ് നടപ്പാലങ്ങളും ഇരുമ്പുകമ്പികള്‍ കൊണ്ടുള്ള തൂക്കുപാലങ്ങളും വ്യാപകമായിക്കഴിഞ്ഞ ഇക്കാലത്ത് ഇങ്ങനെയൊരു കാഴ്ച അപൂര്‍വം ഇടങ്ങളില്‍ മാത്രമേ ബാക്കിയുണ്ടാകൂ. എന്നാല്‍ നീലേശ്വരം നഗരത്തില്‍നിന്നും അധികം ദൂരെയല്ലാതെ മടിക്കൈ പഞ്ചായത്തിലെ ചെരണത്തല പ്രദേശത്ത് അത് ഇപ്പോഴുമൊരു നിത്യയാഥാര്‍ഥ്യമാണ്. മുങ്ങത്ത് – ചെരണത്തല പ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് മാനൂരിച്ചാലിന് കുറുകെയാണ് കവുങ്ങിന്‍തടി കൊണ്ടുള്ള പാലം നിലനില്‍ക്കുന്നത്. ഇവിടെ റോഡ് പാലം നിര്‍മിക്കാന്‍ 2019-20 വര്‍ഷം നബാര്‍ഡ് ഫണ്ടില്‍ നിന്ന് എട്ടു കോടി രൂപ അനുവദിച്ചിരുന്നതാണ്. സാങ്കേതിക തടസങ്ങളുടെ പേരുപറഞ്ഞ് ഒന്നും നടന്നില്ലെന്നു മാത്രം. ചെരണത്തല ജിഎല്‍പി സ്‌കൂളില്‍ പഠിക്കുന്ന കുഞ്ഞുകുട്ടികളുള്‍പ്പെടെ ഈ കമുകിന്‍പാലം കടന്നാണ് പോകുന്നത്. ഇക്കൊല്ലം കോവിഡ് അവധിയായതുകൊണ്ട് രക്ഷിതാക്കളുടെ ആകുലതയ്ക്ക് അത്രയെങ്കിലും ആശ്വാസം കിട്ടി.…

Read More

ഹൈന്ദവ ദേവതയുടെ ആകർഷണീയ ചിത്രം! 65 വർഷം പഴക്കമുള്ള താളിയോലയിൽ തീർത്ത ചിത്രം ഗവർണർക്കുള്ള സമ്മാനം

തേഞ്ഞിപ്പലം: അറുപത്തിയഞ്ചു വർഷത്തെ പഴക്കമുള്ള താളിയോല ശകലങ്ങളുടെ പശ്ചാത്തലത്തിൽ കറുത്ത ഡ്രോയിംഗ് പെൻസിൽ ഉപയോഗിച്ച് ചിത്രകാരൻ സന്തോഷ് മിത്ര തീർത്ത ഹൈന്ദവ ദേവതയുടെ ആകർഷണീയ ചിത്രം ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കലാകാരന്‍റെ സമ്മാനം. ഡോ. ആർ. സുരേന്ദ്രന് ഗാന്ധി ചെയർ പുരസ്കാരം സമ്മാനിക്കാൻ കാലിക്കട്ട് സർവകലാശാല കാന്പസിൽ ഗവർണർ എത്തിയപ്പോഴാണ് സർവകലാശാല ആർട്ട് ആൻഡ് ഫോട്ടോഗ്രഫി വിഭാഗം ഫോട്ടോഗ്രാഫർ കൂടിയായ സന്തോഷ് മിത്ര ചിത്രം സമ്മാനിച്ചത്. ആകാശത്തിലേക്കു പറന്നുയരുന്ന ദേവതയുടെ ചിത്രം കാളിദാസ കൃതികളുടെ വായനയിലൂടെയാണ് ചിത്രരചനയ്ക്ക് ആധാരമായതെന്നു ചിത്രകാരൻ സന്തോഷ് മിത്ര വ്യക്തമാക്കി. ചരിത്രവും പുരാണവും വിശ്വാസവും കലയും ഇടകലർന്ന കേരളീയ ചുവർ ചിത്രങ്ങളോടു സാമ്യമുള്ളതാണ് ഗവർണർക്കു സമ്മാനിച്ച ചിത്രം. 65 വർഷം പഴക്കമുള്ള, ട്രീറ്റ് ചെയ്ത, ഒരു ഇഞ്ച് വീതിയും ഏഴു ഇഞ്ച് നീളവുമുള്ള താളിയോലകളാണ് ചിത്രത്തിന്‍റെ പ്രതലമായി ഉപയോഗിച്ചിരിക്കുന്നത്. മഞ്ഞൾ ഇട്ട്…

Read More