സോഷ്യല്‍ മീഡിയയില്‍ വൈറലായി ട്രാഫ് സിഗ്നലിലെ മൂണ്‍വോക്ക് ഡാന്‍സര്‍ ! വീഡിയോ തരംഗമാവുന്നു…

പോപ് ഇതിഹാസം മൈക്കിള്‍ ജാക്‌സന്റെ മൂണ്‍വോക്ക് ഡാന്‍സ് ഇഷ്ടപ്പെടാത്തതായി ആരുണ്ട്. ഒരു ട്രാഫിക് സിഗ്നലിലെ മൂണ്‍വോക്ക് ഡാന്‍സാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. ട്രാഫിക് സിഗ്നലില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറില്‍ നിന്ന് ചാടിയിറങ്ങുന്ന യുവാവിന്റെ മൂണ്‍വോക്കാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റിയത്. പോളണ്ട് സ്വദേശി കമില്‍ സ്പെജന്‍കോവ്സ്‌കി നടത്തിയ ഈ ട്രാഫിക് ഡാന്‍സ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകാന്‍ അധികം നേരം വേണ്ടി വന്നില്ല. മൈക്കിള്‍ ജാക്സന്റെ സ്മൂത്ത് ക്രിമിനല്‍ ആല്‍ബത്തിലെ ഗാനത്തിനൊത്താണ് കമില്‍ ചുവട് വച്ചത്. കമില്‍ ടിക് ടോക്കില്‍ ഇട്ടതിന്റെ ഡാന്‍സ് വിഡിയോ വിവിധ സാമൂഹിക മാധ്യമങ്ങളിലായി ലക്ഷക്കണക്കിന് പേരാണ് പങ്കുവച്ചത്. ട്വിറ്ററില്‍ ഡേവിഡ് ഹെര്‍മാന്‍ എന്നൊരാള്‍ പങ്കുവച്ച വീഡിയോക്ക് മാത്രം 80 ലക്ഷം കാഴ്ചകളും ലക്ഷക്കണക്കിന് ലൈക്കുകളും റീട്വീറ്റുകളും ലഭിച്ചു. അവിശ്വസനീയം എന്നാണ് പലരും ഈ നൃത്തത്തെ വിശേഷിപ്പിച്ചത്. 23 സെക്കന്‍ഡ് നീളുന്ന ഡാന്‍സ് വിഡിയോ…

Read More

അങ്കിൾ എന്താണ് വോട്ടു ചെയ്യാത്തത് ? കൊച്ചു ടാഷ ചോദിക്കുന്നു!! തൃശൂരിന്‍റെ തെരഞ്ഞെടുപ്പു ഗാനം കേൾക്കണം... കാണണം...

സ്വന്തം ലേഖകൻ അയ്യന്തോൾ: തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കേ തെരഞ്ഞെടുപ്പിന്‍റെ പ്രാധാന്യവും വോട്ടു ചെയ്യുകയെന്ന കടമയും ഓർമപ്പെടുത്തി തൃശൂരിന്‍റെ സ്വന്തം തെരഞ്ഞെടുപ്പു ഗാനം വോട്ടർമാരിലേക്കെത്തി. പ്രശസ്ത സംഗീത സംവിധായകൻ ഒൗസേപ്പച്ചന്‍റെ പേരക്കുട്ടി ടാഷ അരുണ്‍ എന്ന കൊച്ചുമിടുക്കിയാണ് ഈ ഗാനത്തിൽ പ്രധാനവേഷത്തിലെത്തുന്നത്. വന്ദേമാതരം പാടി ദേശീയപതാക വീശിയെത്തുന്ന ടാഷ ആരുടേയും മനംമയക്കും. സംവിധായകൻ ലോഹിതദാസിന്‍റെ അസിസ്റ്റന്‍റായി പ്രവർത്തിച്ചിരുന്ന ഉദയശങ്കരനാണ് തൃശൂരിന്‍റെ വോട്ടുപാട്ട് സംവിധാനം ചെയ്തത്. വോട്ടു ചെയ്യാൻ വരുന്നവർ കോവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്നും വോട്ട് പാഴാക്കാൻ പാടില്ലെന്നും പറഞ്ഞ് വോട്ടിന്‍റെ പ്രാധാന്യം വ്യക്തമാക്കുന്ന ഗാനമാണിത്. ജില്ല കളക്ടർ എസ്.ഷാനവാസും ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. മതവും ജാതിയുമില്ല വേഷവും ഭാഷയുമില്ല കൂട്ടരെ എന്നും പാട്ടിലൂടെ വോട്ടർമാരെ ഓർമിപ്പിക്കുന്നു. യുവതലമുറ വോട്ടു ചെയ്യാതെ മാറി നിൽക്കുന്നത് കണ്ട് അങ്കിൾ എന്താണ് വോട്ടു ചെയ്യാത്തത് എന്ന അഞ്ചുവയസുകാരിയുടെ ചോദ്യത്തിനു മുന്നിൽ ഉത്തരം പറയാനാകാതെ…

Read More

സങ്കടകാലം തീരണുപെണ്ണേ കൊയ്തുമെതിക്കാറായല്ലോ..! പ്രിയനേതാവിന്‍റെ തെരഞ്ഞെടുപ്പ് പചാരണത്തിന് പ്രചാരണത്തിന് പഞ്ചായത്തംഗങ്ങളുടെ നാടൻപാട്ട്

തൃശൂർ: പ്രിയനേതാവിന്‍റെ തെരഞ്ഞെടുപ്പ് പചാരണത്തിന് പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തിൽ നാടൻപാട്ട്. വടക്കാഞ്ചേരിയിലെ യുഡിഎഫ് സ്ഥാനാർത്ഥി അനിൽ അക്കരയ്ക്കു വേണ്ടിയാണ് അവണൂർ പഞ്ചായത്തിലെ കോണ്‍ഗ്രസ് അംഗങ്ങളുടെ നേതൃത്വത്തിൽ പാട്ടൊരുക്കിയത്. അഴിമതിക്കെതിരായ അനിൽ അക്കരയുടെ പോരാട്ടങ്ങളും ക്ഷേമപ്രവർത്തനങ്ങളും ചൂണ്ടിക്കാട്ടുന്ന സങ്കടകാലം തീരണുപെണ്ണേ കൊയ്തുമെതിക്കാറായല്ലോ എന്ന സംഘഗീതത്തിൽ പ്രതിസന്ധികളിൽ കൈതരുന്ന കൂട്ടാളിയാണ് അക്കരയെന്ന് ഓർമപ്പെടുത്തുന്നു. പഞ്ചായത്തംഗങ്ങളായ സുരേഷ് അവണൂർ, ബിന്ദു സോമൻ എന്നിവരുടെ നേതൃത്വത്തിലാണ് പാട്ടൊരുക്കിയത്. മാധ്യമപ്രവർത്തകനും കവിയുമായ ബാബുവെളപ്പായയുടെ വരികൾക്ക് സംഗീതം പകർന്നത് വിനു അവണൂരാണ്. ഉദയൻ കാണിപ്പയ്യൂരാണ് ഓർക്കസ്ട്രേഷൻ നിർവഹിച്ചത്. ബിന്ദുവിന്‍റെ നേതൃത്വത്തിൽ വിനു, സുഗുനന്ദൻ എന്നിവർ ചേർന്നാണ് ആലാപനം.

Read More

എന്റെ അനുവാദമില്ലാതെ ഡോക്ടര്‍ മാറിടങ്ങളുടെ വലിപ്പം കൂട്ടി ! ബാന്‍ഡേജ് അഴിച്ചു നോക്കിയപ്പോള്‍ ഞെട്ടിപ്പോയി; വെളിപ്പെടുത്തലുമായി നടി

ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ തന്റെ അനുവാദമില്ലാതെ മാറിടത്തിന്റെ വലിപ്പം കൂട്ടിയെന്ന ആരോപണവുമായി ഹോളിവുഡ് നടി ഷാരോണ്‍ സ്റ്റോണ്‍. 2001ല്‍ സ്തനാര്‍ബുദത്തിന് പിന്നാലെ രൂപപ്പെട്ട മുഴ നീക്കം ചെയ്യാനായി നടത്തിയ ശസ്ത്രക്രിയ്ക്കിടെയാണ് ഡോക്ടര്‍ തന്റെ മാറിടത്തിന്റെ വലിപ്പം കൂട്ടിയതെന്ന് നടി പറയുന്നു. ഷാരോണിന്റ ഓര്‍മക്കുറിപ്പുകളുമായി വാനിറ്റി ഫെയര്‍ പുറത്തിറക്കിയ ബ്യൂട്ടി ഓഫ് ലിവിംഗ് ടൈ്വസിലാണ് നടിയുടെ തുറന്നുപറച്ചില്‍. ബാന്‍ഡേജ് അഴിച്ച് നോക്കിയപ്പോള്‍ ഞാന്‍ വിചാരിച്ചതിനേക്കാള്‍ വലിപ്പം മാറിടങ്ങള്‍ക്കുണ്ടായിരുന്നു. അനുവാദമില്ലാതെ നിങ്ങള്‍ എന്തിനിത് ചെയ്തു എന്ന് ഡോക്ടറോട് ചോദിച്ചു. എന്നാല്‍, വലിയ മാറിടങ്ങളാണ് നിങ്ങള്‍ക്ക് യോജിക്കുന്നതെന്നും നിങ്ങളുടെ ഇടുപ്പിന്റെ ഭംഗിക്ക് ചേരുന്ന വിധത്തിലാണ് മാറിടങ്ങള്‍ എന്നുമായിരുന്നു ഡോക്ടറുടെ പ്രതികരണമെന്നും ഷാരോണ്‍ വെളിപ്പെടുത്തി. മുമ്പ് ബേസിക് ഇന്‍സ്റ്റിന്‍ക്ട് സംവിധായകന്‍ പോള്‍ വര്‍ഹൂവനെതിരേയും നടി ആരോപണമുന്നയിച്ചിരുന്നു. തന്നെ തെറ്റിദ്ധരിപ്പിച്ച് സംവിധായകന്‍ ലൈംഗിക രംഗം ചിത്രീകരിച്ചുവെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. ചിത്രത്തില്‍ ഷാരോണ്‍ അവതരിപ്പിച്ച കാതറിന്‍…

Read More

ആരും തിരിഞ്ഞു നോക്കിയില്ല! ദാരിദ്ര്യത്തിന് ജാതി ഇല്ല എന്ന പാര്‍ട്ടിയുടെ മുദ്രാവാക്യമാണ് എന്നെ ഈ പാര്‍ട്ടിയിലേക്ക് ആകര്‍ഷിച്ചത്; പ്രിയങ്ക അനൂപ്

ദാരിദ്ര്യത്തിന് ജാതി ഇല്ല എന്ന പാര്‍ട്ടിയുടെ മുദ്രാവാക്യമാണ് എന്നെ ഈ പാര്‍ട്ടിയിലേക്ക് ആകര്‍ഷിച്ചത്. ചെറിയൊരു കനാലിന്‍റെ പ്രശ്നം വന്നപ്പോള്‍ അഞ്ച് വര്‍ഷത്തോളമാണ് പല പാര്‍ട്ടി ഓഫീസുകളില്‍ കയറിയിറങ്ങിയത്. ഒരാള്‍ പോലും തിരിഞ്ഞുനോക്കിയില്ല. അപ്പോള്‍പ്പിന്നെ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കും. സാധാരണക്കാരനു വേണ്ടി നല്ലത് ചെയ്യാന്‍ ഒരവസരം കിട്ടുകയാണ് ഇതിലൂടെ. അങ്ങനെയൊരു വിചാരത്തോടെയാണ് മത്സരത്തിനിറങ്ങിയത്. ഡിഎസ്ജെപി പുതിയൊരു പാര്‍ട്ടിയാണ്. അതിന്‍റെ ചില ഔദ്യോഗിക കാര്യങ്ങള്‍ വന്നുതുടങ്ങിയിട്ടേയുള്ളൂ. അതാണ് പ്രചാരണം ആരംഭിക്കാന്‍ താമസിച്ചത്. -പ്രിയങ്ക അനൂപ്

Read More

കൺജങ്റ്റിവൈറ്റിസ്; വേനൽക്കാലത്തെ കണ്ണുരോഗം

വേനൽക്കാലം പലവിധ കണ്ണുരോഗങ്ങളുടെ കാലവും കൂടിയാണ്. വൈറൽ കൺജങ്റ്റിവൈറ്റിസ് എന്ന കണ്ണുരോഗമാണു സാധാരണമായി കാണുന്നത്. നേത്രഗോളത്തിന്‍റെ വെളുത്ത പുറം പാളിയിലും കണ്‍പോളയുടെ അകം പാളിയിലുമുള്ള സ്തരത്തിന്‍റെ പേരാണു കൺജങ്റ്റൈവ. അതിനുണ്ടാകുന്ന നീർക്കെട്ടിനും പഴുപ്പിനുമാണു കൺജങ്റ്റിവൈറ്റിസ് എന്നു പറയുന്നത്. കണ്ണുനീരിലൂടെ പകരുമോ?വൈറസ്, ബാക്റ്റീരിയ എന്നിവയാണു രോഗകാരികൾ അതു കൂടാതെ കണ്ണിലെത്തുന്ന പൊടികൾ, അലർജികൾ ഇവയും പഴുപ്പണ്ടാക്കാം. ജലദോഷം, അഞ്ചാം പനി, ചിക്കൻ പോക്സ്, റൂബല്ല, മുണ്ടിനീര്, പിക്കോർന വൈറസ്, എച്ച്.ഐ.വൈറസ് എന്നീ വൈറസ് രോഗങ്ങൾക്കൊപ്പവും കണ്ണിന് അസുഖം വരാം. വേനൽ കാലത്തു അഡിനൊ വൈറസ് കുടുംബക്കാരാണു സാധാരണ രോഗകാരി. രോഗിയുടെ കണ്ണുനീർ സ്പർശത്തിലൂടെയും, തുമ്മലിൽ കൂടെയും രോഗം പകരും. കണ്ണിലാണു രോഗമെങ്കിലും അതു മൂക്കിലുമെത്തും, നേസോ ലാക്രിമൽ ഡക്റ്റ് എന്ന കുഴലിനാൽ കണ്ണും മൂക്കും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നു.കണ്ണുനീരാണു മൂക്കിനു നനവു നല്കുന്നത്, അതുകൊണ്ടാണു നാം കരയുന്പോൾ മൂക്കൊലിപ്പും വരുന്നത്…

Read More

കറുത്ത രാച്ചിയമ്മയായി വെളുത്ത പാര്‍വതിയോ ? മറുപടിയുമായി സംവിധായകന്‍

ടി.ജി.ബൈജുനാഥ് ഉറൂബിന്‍റെ ഏറെ ആരാധകരുള്ള ചെറുകഥ രാച്ചിയമ്മയ്ക്കു ഛായാഗ്രാഹകന്‍ വേണു ഒരുക്കിയ സിനിമാരൂപാന്തരം ‘രാച്ചിയമ്മ’ തിയറ്ററുകളില്‍. മൂന്നു ചെറു സിനിമകള്‍ ചേര്‍ന്ന ‘ആണും പെണ്ണും’ ആന്തോളജിയിലെ ഒരേടാണ് വേണു തിരക്കഥയും ഛായാഗ്രഹണവും സംവിധാനവും നിര്‍വഹിച്ച ‘രാച്ചിയമ്മ’. ദയ, മുന്നറിയിപ്പ്, കാർബൺ എന്നിവയ്ക്കു ശേഷം വേണു സംവിധാനം ചെയ്ത ചിത്രം. പാര്‍വതി തിരുവോത്ത് രാച്ചിയമ്മയായും ആസിഫ് അലി കുട്ടിക്കൃഷ്ണനായും സ്‌ക്രീനില്‍. കോട്ടയം രമേശ്, രാജിനി ചാണ്ടി, വിനോദ് കെടാമംഗലം തുടങ്ങിയവരാണു മറ്റു വേഷങ്ങളില്‍. എഡിറ്റിംഗ് ബീനപോള്‍. മ്യൂസിക് ബിജിബാല്‍. ആര്‍ട്ട് ജ്യോതിഷ് ശങ്കര്‍. “ ഇതു രാച്ചിയമ്മയുടെ കഥയാണെങ്കിലും അതു പറയുന്നതു കുട്ടിക്കൃഷ്ണന്‍റെ കാഴ്ചപ്പാടിലാണ്. കുട്ടിക്കൃഷ്ണനാണ് കേന്ദ്രകഥാപാത്രം. കുട്ടിക്കൃഷ്ണന്‍ കാണുന്ന രാച്ചിയമ്മയാണ് ഉറൂബിന്‍റെ രാച്ചിയമ്മ എന്ന കഥയില്‍. സിനിമയിലും അതുപോലെയാണു ചെയ്തിരിക്കുന്നത്… ” സംവിധായകന്‍ വേണു പറയുന്നു. ‘ആണും പെണ്ണും’ സിനിമയുടെ ഭാഗമായത്..? രാജീവ് രവിയുടെ ഐഡിയ പ്രകാരമാണ്…

Read More

ഇഷ്ടം നിരസിച്ചാൽ! സൗന്ദര്യ റാണിയായ കാര്‍മെനെ അയാള്‍ക്ക് ഇഷ്ടമായി; അവള്‍ നിരസിച്ചു; അതിനു കൊടുക്കേണ്ടി വന്ന വില വലുതായിരുന്നു…

2008ൽ മിസ് സിനലോവ കിരീടവും തുടർന്നു മിസ് മെക്സിക്കോ പട്ടവും നേടിയ സുന്ദരിയായിരുന്നു ലോറ സുനിഗ. എന്നാൽ, കൃത്യം രണ്ടു മാസത്തിനു ശേഷം ഡിസംബർ 22ന് ലോറയെ പോലീസ് അറസ്റ്റ് ചെയ്തു. 53,000 യുഎസ് ഡോളർ, രണ്ട് എആർ -15 റൈഫിളുകൾ, മൂന്ന് കൈത്തോക്കുകൾ, വ്യത്യസ്ത കാലിബറുകളുടെ 633 വെടിയുണ്ടകൾ, 16 സെൽഫോണുകൾ എന്നിവ ലോറ അടങ്ങുന്ന ഏഴംഗ സംഘത്തിൽനിന്നു പോലീസ് കണ്ടെടുത്തു. സപ്പോപൻ, മെക്സിക്കൻ ആർമി ഓഫീസർമാർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഷോപ്പിംഗിനു പോയതോ? പിടിയിലായപ്പോൾ പോലീസിന്‍റെ ചോദ്യം ചെയ്യലിൽ ലോറ ആദ്യം പറഞ്ഞതു താൻ ഗ്വാഡലജാറയിലെ ഒരു പാർട്ടിക്കു പോകുകയാണെന്നായിരുന്നു. ഇതിന്‍റെ നിജസ്ഥിതി പോലീസ് പരിശോധിക്കാൻ തുടങ്ങിയപ്പോൾ കാമുകനുമായി കൊളംബിയ, ബൊളീവിയ എന്നിവിടങ്ങളിൽ ഷോപ്പിംഗിനു പോകാനിറങ്ങിയതാണെന്നും പറഞ്ഞു. എന്നാൽ, ഒരു റേഡിയോ അഭിമുഖത്തിൽ കാമുകനായ ഏഞ്ചൽ ഒർലാൻഡോ ഗാർസിയ ഉർക്വിസ തന്നെ തട്ടിക്കൊണ്ടുപോകുകയായിരുന്നെന്നു…

Read More

പാലായിലെ ‌തമ്മിലടി ഇടതുമുന്നണിക്ക് ക്ഷീണമായി, യുഡിഎഫിന് വീണുകിട്ടിയ അവസരം

  പാലാ: എൽഡിഎഫിൽ കേരള കോണ്‍ഗ്രസ് എം ചെയർമാൻ ജോസ് കെ. മാണിയും യുഡിഎഫിൽ സിറ്റിംഗ് എംഎൽഎ മാണി സി. കാപ്പിനും തമ്മിൽ നിയസഭാ തെരഞ്ഞെടുപ്പിൽ കടുത്ത മത്സരം നടക്കുന്നതിനിടെയാണ് എൽഡിഎഫ് ഭരണത്തിലുള്ള നഗരസഭാ യോഗത്തിൽ ഇന്നലെയുണ്ടായ കൈയാങ്കളി. ഭരണകക്ഷിയംഗങ്ങളായ ബിനു പുളിക്കക്കണ്ടവും (സിപിഎം), ബൈജു കൊല്ലംപറന്പിലും (കേരള കോണ്‍ഗ്രസ്എം) തമ്മിൽ വോട്ടെടുപ്പിന് ഒരാഴ്ച മുന്പുണ്ടായ അടി മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കില്ലെന്നാണ് എൽഡിഎഫ് പറയുന്നത്. ചരിത്രത്തിലാദ്യമായി പാലാ മുൻസിപ്പാലിറ്റി കേരള കോണ്‍ഗ്രസ് എം പിന്തുണയിൽ ഇടതുമുന്നണി ഭരണം പിടിച്ചതാണ്. ജോസ് കെ. മാണി എൽഡിഎഫിലെത്തിയ ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിലാണ് ഇടതുമുന്നണി ശ്രദ്ധേയ നേട്ടം കൈവരിച്ചത്. ആകെയുളള 26 അംഗങ്ങളിൽ 17 സീറ്റുകൾ എൽഡിഎഫ് നേടി. കേരള കോണ്‍ഗ്രസ് എം -10, സിപിഎം-അഞ്ച്, സിപിഐ- ഒന്ന്, എൻസിപി- ഒന്ന് എന്നിങ്ങനെയാണ് എൽഡിഎഫ് കക്ഷിനില. യുഡിഎഫിന് എട്ട് അംഗങ്ങളുണ്ട്.…

Read More

മണ്ണിര ചുഴലിക്കാറ്റായാൽ! ശാസ്ത്രലോകത്തെ ഞെട്ടിച്ച് ഒരു ചുഴലിക്കാറ്റ്; എന്തായിരിക്കും ഈ പ്രതിഭാസത്തിനു പിന്നിൽ? വിചിത്ര മായ ഒരു ചുഴലിക്കാറ്റ് ദൃശ്യത്തിന്‍റെ കഥ…

മാർച്ച് 25ന് ഹഡ്സണ്‍ റിവറിനു സമീപമുള്ള പാർക്കിലേക്കു രാവിലെ പ്രഭാത സവാരിക്ക് ഇറങ്ങിയതായിരുന്നു ന്യൂജഴ്സിയിലെ ഒരു വീട്ടമ്മ. പെട്ടന്നാണ് അവർ ആ കാഴ്ച കണ്ടത്. പുൽത്തകിടിയിൽ ചെറിയൊരു ചുഴലിക്കാറ്റ് രൂപം കൊള്ളുന്നു. അതു ചലിക്കുന്നുണ്ടെന്ന് അവർക്കു തോന്നി. അവിശ്വസനീയതോടെയും അല്പം ആശങ്കയോടെയും അവർ വീക്ഷിച്ചു. അത് അവിടെത്തന്നെ നിൽക്കുകയാണ്. അതേസമയം, അവർ താഴേക്കു നോക്കി. നടന്നുവന്ന നടപ്പാതയിൽ നിറയെ മണ്ണിരകൾ. നടപ്പാതയുടെ കോണ്‍ക്രീറ്റ് ഭാഗം ചെന്നു മുട്ടുന്ന പുല്ലിനോടു ചേർന്നുള്ള ഭാഗത്താണ് ചുഴലിദൃശ്യം. അല്പംകൂടി അടുത്തു ചെന്നപ്പോഴാണ് മനസിലായത്, അതു സാധാരണ ചുഴലിക്കാറ്റല്ല, മണ്ണിരകൾ തീർത്തിയിരിക്കുന്ന ചുഴലി ദൃശ്യമാണ്. ആയിരക്കണക്കിനു മണ്ണിരകൾ അവിടെ കാണപ്പെട്ടു. ഈ ദൃശ്യം അവർ ഫോണിൽ പകർത്തി സിറ്റി കൗണ്‍സിലെ ടിഫാനി ഫിഷറിന് ഫോട്ടോകൾ അയച്ചു കൊടുത്തു. അവർ ഈ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചുകൊണ്ട് ഇതുപോലൊരു ചിത്രം ആരെങ്കിലും കണ്ടിട്ടുണ്ടോ എന്നു ചോദിക്കുകയും…

Read More