ജനങ്ങളെ ലോക്കാക്കി പോലീസ്; ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ‌

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതു നിരത്തുകളിലും ജംഗ്ഷനുകളിലും പോലീസ് പരിശോധന കർശനമാക്കി. ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഇന്നും നാളെയും ഏർപ്പെടുത്തിയിരിക്കുന്നത്. അത്യാവശ്യകാര്യങ്ങൾക്കല്ലാതെ ആരും പുറത്തേക്ക് പോകരുതെന്നാണ് പോലീസും സർക്കാരും നൽകിയിരിക്കുന്ന നിർദേശം. ഈ നിർദേശം ലംഘിച്ച് റോഡിലേക്ക് ഇറങ്ങുന്നവർക്കെതിരെ കർശന നിയമനടപടിയാണ് പോലീസ് സ്വീകരിച്ച് കൊണ്ടരിക്കുന്നത്. കഴിഞ്ഞ ആഴ്ചത്തെക്കാളും പോലീസ് ഇന്ന് പരിശോധന കുടുതൽ കർശനമാക്കിയിട്ടുണ്ട്. രോഗ വ്യാപന തോത് കൂടിയ പഞ്ചായത്തുകളിൽ ജില്ലാ കളക്ടർ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്.

Read More

മറ്റു സംസ്ഥാനങ്ങളില്‍ 400 മുതല്‍ 500 രൂപ വരെ !കുറഞ്ഞത് 1500 ആക്കണമെന്ന ആവശ്യവുമായി കേരളത്തിലെ സ്വകാര്യ ലാബുകള്‍; ഇവിടുത്തെ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് മാത്രം എന്താ പ്രത്യേകതയെന്ന് ആളുകള്‍…

സ്വകാര്യ മേഖലയിലെ ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് കഴിഞ്ഞ ദിവസമാണ് 1700ല്‍ നിന്നും 500 രൂപയാക്കി നിജപ്പെടുത്തിയത്. എന്നാല്‍ ഒട്ടുമിക്ക സ്ഥലത്തും ഉത്തരവു നടപ്പായില്ല. തങ്ങളെ ആരും നിരക്ക് കുറയ്ക്കുന്ന കാര്യം അറിയിച്ചിട്ടില്ലെന്നായിരുന്നു സ്വകാര്യ ലാബുകളുടെ വാദം. ഇതിനു പിന്നാലെ നിരക്ക് കുറച്ചതില്‍ അതൃപ്തി അറിയിച്ച് സ്വകാര്യ ലാബുകള്‍ രംഗത്തുവന്നിരിക്കുകയാണ്. നിരക്ക് 1500 രൂപയെങ്കിലും ആക്കണമെന്നാണ് ലാബുകളുടെ ആവശ്യം. 500 രൂപയ്ക്ക് ആര്‍ടിപിആര്‍ ചെയ്യാന്‍ സാധിക്കില്ലെന്നും സ്വകാര്യ ലാബുകള്‍ അറിയിക്കുന്നു. നിരക്ക് കുറച്ചതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് പലയിടത്തും സ്വകാര്യ ലാബുകള്‍ ആര്‍ടിപിസിആര്‍ പരിശോധന നിര്‍ത്തിവെച്ചിരിക്കുകയാണ്. സര്‍ക്കാര്‍ ഉത്തരവ് അംഗീകരിക്കാനാകില്ലെന്നും ലാബുടമകള്‍ അറിയിച്ചു. അതേസമയം ടെസ്റ്റ് നിര്‍ത്തിവെക്കാന്‍ തീരുമാനമില്ലെന്ന ലാബ് കണ്‍സോര്‍ഷ്യവും അറിയിച്ചു. മറ്റു സംസ്ഥാനങ്ങള്‍ 400 മുതല്‍ 500 രൂപ വരെ മാത്രം ഈടാക്കുമ്പോഴാണ് 1700 രൂപ ഈടാക്കി കേരളത്തിലെ സ്വകാര്യലാബുകളുടെ കൊള്ള. ഇക്കാര്യത്തില്‍ ഇവര്‍ക്ക് ഒരു ന്യായീകരണത്തിനും അവകാശമില്ലെന്നാണ്…

Read More

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം; വിജയാഘോഷത്തിന് പുറത്തിറങ്ങിയാല്‍ “പണി പാളും’; നിയമലംഘകരെ കാത്തിരിക്കുന്ന ശിക്ഷ അത്ര ചെറുതല്ല

കൊച്ചി: കോവിഡ് രോഗവ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ വോട്ടെണ്ണല്‍ ദിനത്തിലെ ആഘോഷ പരിപാടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെ വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെ ശക്തമായ താക്കീതുമായി പോലീസും രംഗത്ത്. തെരഞ്ഞെടുപ്പ് ആഘോഷത്തിന്‍റെ പേരില്‍ പുറത്തിറങ്ങിയാല്‍ കേരള എപ്പിഡമിക് ആക്ട് പ്രകാരം ഒന്നു മുതൽ മൂന്ന് വര്‍ഷം തടവും പിഴയുമാണ് നിയമലംഘകരെ കാത്തിരിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി. കൂട്ടം കൂടുക, പൊതുഗതാഗതം തടസപ്പെടുത്തല്‍, നിര്‍ദേശം ലംഘിച്ച് വാഹനം ഓടിക്കല്‍, പോലീസിന്‍റെ ജോലി തടസപ്പെടുത്തല്‍ എന്നിവ കേസിന്‍റെ പരിധിയില്‍ ഉള്‍പ്പെടും. താഴെത്തട്ടുമുതല്‍ ആഘോഷ പ്രകടനങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു കത്തു നല്‍കും. മനുഷ്യാവകാശ കമ്മിഷന്‍, ആരോഗ്യ വകുപ്പ്, സംസ്ഥാന പോലീസ് എന്നീ വകുപ്പുകളുടെ നിര്‍ദേശത്തോടെയുള്ള കത്താണിത്. ഡ്രോണ്‍ കാമറ നിരീക്ഷണം ഉറപ്പാക്കിക്കൊണ്ടുള്ള പോലീസ് പരിശോധനക്ക് എറണാകുളം സിറ്റിയിലും റൂറലിലുമായി 5000ലധികം ഉദ്യോഗസ്ഥരെയാണ് സുരക്ഷാ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ളത്. കൂടാതെ കേന്ദ്ര സേനയുടെ പരിശോധനയും ഉണ്ടാകും.…

Read More

അന്ന് സൗമ്യയെ കൊലപ്പെടുത്തിയത് ഒറ്റക്കൈയ്യന്‍ ഗോവിന്ദച്ചാമി ! പാസഞ്ചറില്‍ യുവതിയെ ആക്രമിച്ച ഒരു കണ്ണിനുമാത്രം കാഴ്ചയുള്ള ബാബുക്കുട്ടന്‍ മറ്റൊരു ഗോവിന്ദച്ചാമി; മോഷണവും പീഡനവും ഇയാള്‍ക്ക് ഹരം…

ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചറില്‍ യുവതി ആക്രമിക്കപ്പെട്ട സംഭവത്തിലെ പ്രതി ബാബുക്കുട്ടന്‍ മറ്റൊരു ഗോവിന്ദച്ചാമിയെന്ന് വിവരം. ഗോവിന്ദച്ചാമി സൗമ്യയെ ആക്രമിച്ചു കൊലപ്പെടുത്തിയതിനു സമാനമായാണ് ബാബുക്കുട്ടന്‍ പാസഞ്ചറില്‍ യുവതിയെ ആക്രമിച്ചത്. എന്നാല്‍ ഭാഗ്യം കൊണ്ട് യുവതി രക്ഷപ്പെട്ടു. നിരവധി മോഷണക്കേസിലും പീഡനക്കേസുകളിലും പ്രതിയാണ് ഇയാളെന്നാണ് പോലീസ് പറയുന്നത്. നാലു ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് ലക്ഷങ്ങള്‍ കവര്‍ന്ന കേസും ഇയാള്‍ക്കെതിരേയുണ്ട്. ഇതു കൂടാതെ അയല്‍വാസിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസുമുണ്ട്. ട്രെയിനില്‍ മോഷണം നടത്തിയ കേസുകള്‍ വേറെയും.മോഷണക്കേസില്‍ ഒന്നരവര്‍ഷം തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ ശേഷമാണ് ഇയാള്‍ പാസഞ്ചറില്‍ യുവതിയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്നത്. ഇയാളുടെ മാതാവ് രണ്ടാം വിവാഹം കഴിച്ച് ഭര്‍ത്താവിനൊപ്പം താമസമാണ്. സഹോദരി വടകരയിലാണ് താമസിക്കുന്നത്. ഇയാളെ അന്വേഷിച്ച് പോലീസ് അവിടെയെത്തിയെങ്കിലും ഒരു വിവരവുമില്ലെന്നാണ് അവര്‍ പറയുന്നത്. സംഭവത്തില്‍ വെള്ളിയാഴ്ച രാവിലെ സ്വമേധയാ കേസെടുത്ത കോടതി സര്‍ക്കാരിന്റെ…

Read More

‘ഉറപ്പാണ്’, പിണറായിക്ക് സംശയമൊന്നുമില്ല, സത്യപ്രതിജ്ഞ തിങ്കളാഴ്ച..! പൊതുഭരണവകുപ്പിന് നിർദേശം

  തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഫലം ഞായറാഴ്ച വരാനിരിക്കെ തുടർഭരണം ഉണ്ടായാൽ സത്യപ്രതിജ്ഞക്കുള്ള ഒരുക്കങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തിങ്കളാഴ്‌ച തന്നെ പിണറായി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് പൊതുഭരണ വകുപ്പിന് നിർദേശം നൽകിയതായും വാർത്തകളുണ്ട്. സംസ്ഥാനത്ത് കോവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് എത്രയും വേഗത്തിൽ നടത്താൻ മുഖ്യമന്ത്രി നിർദേശം നൽകിയത്. രാജ്ഭവനിൽ ലളിതമായ ചടങ്ങായിരിക്കും സംഘടിപ്പിക്കുക. ആത്മവിശ്വാസത്തിൽ നാളെ വോട്ടെണ്ണൽ നടക്കാനിരിക്കെ മുന്നണികൾ ആത്മവിശ്വാസത്തിൽ. തുടർഭരണം നിലനിർത്താൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് എൽഡിഎഫ് നേതൃത്വം. എക്സിറ്റ് പോൾ ഫലങ്ങൾ എൽഡിഎഫിനു തുടർഭരണം ലഭിക്കുമെന്ന പ്രവചനവും എൽഡിഎഫ് നേതാക്കളുടെ ആത്മവിശ്വാസം ഇരട്ടിയാക്കി. 72 മുതൽ 85 വരെ സീറ്റ് ലഭിക്കുമെന്നാണ് എൽഡിഎഫിന്‍റെ പ്രതീക്ഷ. കാര്യമാക്കുന്നില്ലഎന്നാൽ, എക്സിറ്റ് പോൾ ഫലപ്രവചനം കാര്യമാകുന്നില്ലെന്നാണ് യുഡിഎഫ് നേതൃത്വം വ്യക്തമാക്കുന്നത്. മികച്ച ഭൂരിപക്ഷത്തോടെ…

Read More

പിന്നെ ഞാൻ ഒന്നും കേൾക്കില്ലായിരുന്നു; മമ്മൂട്ടിയെക്കുറിച്ച് ഞാലൻസിറയർ പറഞ്ഞത്…

ചുരുങ്ങിയ കാലംകൊണ്ട് മലയാളത്തില്‍ ശ്രദ്ധേയനായ സഹനടനാണ് അലന്‍സിയര്‍. മഹേഷിന്‍റെ പ്രതികാരം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം പ്രേക്ഷകരുടെ പ്രിയങ്കരനായത്. സൂപ്പര്‍താരചിത്രങ്ങൾക്കൊപ്പവും യുവതാരൾക്കൊപ്പവുമെല്ലാം ഒരുപോലെ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്ന നടനാണ് അലന്‍സിയര്‍. മെഗാസ്റ്റാര്‍ മമ്മൂട്ടിയോടൊപ്പം കസബ എന്ന ചിത്രത്തിലാണ് അലന്‍സിയര്‍ ആദ്യമായി അഭിനയിച്ചത്.മമ്മൂട്ടിയോടൊത്തുള്ള കസബ ചിത്രീകരണത്തിനിടെ നടന്ന അനുഭവം അലന്‍സിയര്‍ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അലന്‍സിയറുടെ വാക്കുകള്‍ ഇങ്ങനെ… ‘കസബയില്‍ വെടിവയ്പ്പ് ഒക്കെയുളള സംഘട്ടനരംഗമുണ്ടായിരുന്നു. ആ സീന്‍ എടുക്കുന്ന സമയത്ത് ഞങ്ങൾ ചിലരിങ്ങനെ ഒളിച്ചിരിക്കണം. അപ്പുറത്ത് ഷാര്‍പ്പ് ഷൂട്ട് നടക്കുന്നു, ഇപ്പുറത്ത് പടക്കം പൊട്ടും, ഇങ്ങനെ കുറെ ഇലക്‌ട്രിക്കല്‍ സാധനങ്ങളൊക്കെ ഫിറ്റ് ചെയ്തുവച്ചിട്ടുണ്ട്. ഒരു ഷോട്ട് കഴിഞ്ഞപ്പോള്‍ മമ്മൂക്ക എന്നെ നോക്കുമ്പോള്‍ ഞാന്‍ കാതിനകത്ത് ഒന്നും വെച്ചിട്ടില്ല. വാസ്തവത്തില്‍ എനിക്കറിയില്ല. ഞാന്‍ ആദ്യമായിട്ടാണ് അങ്ങനെ ഒരു സീനില്‍ അഭിനയിക്കുന്നത്. ഇത്തരം ഇലക്‌ട്രിക്കല്‍ സ്പാര്‍ക്കിംഗുകള്‍ ഉണ്ടാകുമ്പോള്‍ നമ്മുടെ…

Read More

കണക്കുകൂട്ടലിനും കാത്തിരിപ്പിനും വിരാമം; നാളെ വോട്ടെണ്ണൽ; ക്രമീകരണങ്ങൾ ഇങ്ങനെ…

കോട്ടയം: കണക്കുകൂട്ടലിനും കാത്തിരിപ്പിനും വിരാമമിട്ട് നാളെ വോട്ടെണ്ണൽ.രാവിലെ എട്ടിന് തപാൽ വോട്ടും എട്ടരയ്ക്ക് വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടും എണ്ണാൻ ആരംഭിക്കും. രാവിലെ 9.30 ഓടെ ആദ്യറൗണ്ട് ഫലം പുറത്തുവരും. ജില്ലയിൽ മികച്ച വിജയം നേടുമെന്ന് രണ്ടു മുന്നണികളും അവകാശപ്പെടുന്നു. എൻഡിഎയാകട്ടെ അക്കൗണ്ട് തുറന്നു താമര വിരിയിക്കുമെന്ന ആത്മവിശ്വാസത്തിലുമാണ്. 2016-ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ചു ജോസ് കെ. മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് എം ഇടത് മുന്നണിയിൽ എത്തിയതോടെ ഈ കൂട്ടുകെട്ട് ജില്ലയിലും സംസ്ഥാനത്തും തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനു മിന്നുന്ന വിജയം നേടുന്നതിനു സഹായിച്ചു. ഈ ജയം തുടരുമെന്നാണ് ഇടതുപക്ഷം വിശ്വസിക്കുന്നത്. ഇടതു മുന്നണിയുടെ വിശകലനത്തിൽ ജില്ലയിലെ ഒന്പതിൽ ഏഴ് വരെ നേടുമെന്നാണു കണക്കുകൂട്ടൽ. കോട്ടയത്തും പുതുപ്പള്ളിയിലും മികച്ച പോരാട്ടം നടത്തിയെന്നുമാണ് സിപിഎം വിലയിരുത്തൽ. സിപിഎം, സിപിഐ. വോട്ടുകൾക്കൊപ്പം കേരള കോണ്‍ഗ്രസ് എം പങ്കുകൂടി ചേരുന്പോൾ മുന്നേറ്റമല്ലാതെ മറ്റൊന്നും സിപിഎമ്മും…

Read More

ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം വേണമെന്ന് ആം ആദ്മി എംഎല്‍എ ! കെജരിവാളിനെക്കൊണ്ട് ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെന്നും വിമര്‍ശനം…

കോവിഡ് അതിരൂക്ഷമായ ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ആംആദ്മി എംഎല്‍എ ഷോയിബ് ഇക്ബാല്‍. കോണ്‍ഗ്രസ് വിട്ട് ആംആദ്മിയില്‍ എത്തിയ ആളാണ് ഇക്ബാല്‍. ഡല്‍ഹിയിലെ ഈ അവസ്ഥ തന്നെ വല്ലാതെ വേദനിപ്പിക്കുന്നുവെന്നും താന്‍ അസ്വസ്ഥനാണെന്നും തനിക്ക് ഉറങ്ങാന്‍ കഴിയുന്നില്ലെന്നും ഇക്ബാല്‍ ട്വിറ്റ് ചെയ്തു. കോവിഡിന്റെ രണ്ടാം തരംഗം ബാധിച്ച ജനങ്ങള്‍ക്ക് ഒരു സഹായവും നല്‍കാന്‍ കെജരിവാളിനോ സര്‍ക്കാരിനോ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ബിജെപി നേതാവും എംപിയുമായ രാകേഷ് സിന്‍ഹയും ആവശ്യപ്പെട്ടു. കെജരിവാള്‍ സര്‍ക്കാരില്‍ രാജ്യതലസ്ഥാനത്തെ ജനങ്ങള്‍ സുരക്ഷിതരല്ലെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കെജരിവാള്‍ സര്‍ക്കാര്‍ ജനങ്ങളെ അനിശ്ചിതാവസ്ഥയിലാക്കിയെന്നും സുരക്ഷിതമല്ലാത്ത നിലയിലാക്കിയെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രം ഡല്‍ഹിയുടെ ഭരണം ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

Read More

നേമത്തെ പ്രതീക്ഷകൾക്ക് മങ്ങലേറ്റിട്ടില്ല’; എക്സിറ്റ് പോൾ അല്ല എക്സാക്റ്റ് പോളിലാണ് വിശ്വാസമെന്നു കുമ്മനം

  തിരുവനന്തപുരം: നേമത്തെ വിജയ പ്രതീക്ഷകൾക്ക് മങ്ങലേറ്റിട്ടില്ലെന്ന് എൻഡിഎ സ്ഥാനാർഥി കുമ്മനം രാജശേഖരൻ. തന്നെ തോൽപിക്കാൻ എൽഡിഎഫും യുഡിഎഫും ഒന്നിച്ചു പ്രവർത്തിച്ചുവെന്നും കുമ്മനം ആരോപിച്ചു. കൊടുക്കൽ വാങ്ങൽ കൊണ്ട് ചിലത് സംഭവിക്കാൻ സാധ്യത ഉണ്ട്. എന്നാൽ ഇത് എൻഡിഎയ്ക്ക് തിരിച്ചടി ആകുമോ എന്നു പറയാനാകില്ല. എക്സിറ്റ് പോൾ അല്ല എക്സാക്റ്റ് പോളിൽ ആണ് വിശ്വാസമെന്നും കുമ്മനം പറഞ്ഞു.

Read More

മരിച്ച അമ്മയ്ക്കരികെ പട്ടിണി കിടന്നത് രണ്ടു നാള്‍ ! കോവിഡ് പേടിയില്‍ ആരും തിരിഞ്ഞു നോക്കിയില്ല; ഒടുവില്‍ പിഞ്ചുകുഞ്ഞിനെ രക്ഷിച്ച് പാലൂട്ടി വനിതാ കോണ്‍സ്റ്റബിള്‍മാര്‍

വീട്ടില്‍ മരിച്ചു കിടന്ന അമ്മയ്‌ക്കൊപ്പം ആരോരും നോക്കാനില്ലാതെ പിഞ്ചു കുഞ്ഞ് കഴിഞ്ഞത് രണ്ടു നാള്‍. കോവിഡ് ഭയന്ന് നാട്ടുകാരാരും ആ പരിസരത്ത് വരാഞ്ഞതോടെയാണ് ആണ്‍കുഞ്ഞ് മുഴുപ്പട്ടിണിയില്‍ രണ്ടു ദിവസം തള്ളിനീക്കിയത്. ഒടുവില്‍ രക്ഷകരായി അവതരിച്ചതാവട്ടെ രണ്ടു വനിതാ കോണ്‍സ്റ്റബിള്‍മാരും. അവര്‍ കുഞ്ഞിനെ പാലൂട്ടുകയും ചെയ്തു. മഹാരാഷ്ട്രയിലെ പിമ്പ്രി ചിഞ്ച്വാഡിലാണ് രാജ്യത്തിനു നൊമ്പരമായ ഈ സംഭവം. മരിച്ച സ്ത്രീയുടെ ഭര്‍ത്താവ് ജോലിക്ക് ഉത്തര്‍പ്രദേശിലായിരുന്നു. കോവിഡിനെ ഭയന്ന് വീട്ടിനുള്ളിലേക്കു കയറാന്‍ ആരും തയാറായില്ല. ഒടുവില്‍ വീട്ടുടമയാണ് പോലീസിനെ വിളിച്ചുവരുത്തിയത്. പോലീസ് പൂട്ട് തകര്‍ത്ത് വീട്ടിലേക്കു കടന്നപ്പോഴാണ് മരിച്ച സ്ത്രീയെയും തൊട്ടടുത്ത് 18 മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെയും കാണുന്നത്. കുട്ടിയെ എടുക്കാന്‍ നാട്ടുകാര്‍ മടിച്ചു. ഇതോടെയാണ് വനിതാ കോണ്‍സ്റ്റബിള്‍മാരായ സുശീല ഗബാലെയും രേഖ വസെയും അവനെ കോരിയെടുത്ത് പാലൂട്ടിയത്. ‘എനിക്കും രണ്ടു കുഞ്ഞുങ്ങളുണ്ട്. അവനെ കണ്ടപ്പോള്‍ എനിക്ക് അവരെപ്പോലെയാണ് തോന്നിയത്. ദാഹിച്ചുവരണ്ട…

Read More