രണ്ടാം വരവ് മഞ്ജുവിനൊപ്പം

നല്ല അവസരങ്ങള്‍ വന്നാല്‍ സ്വീകരിക്കാനായിരുന്നു തീരുമാനിച്ചത്. ഇടയ്ക്ക് ചില അവസരങ്ങള്‍ ലഭിച്ചെങ്കിലും അവസാനനിമിഷം മാറ്റുകയായിരുന്നു. അതിന് ശേഷമായാണ് മേരി ആവാസ് സുനോയിലേക്ക് വിളിച്ചത്. അദ്ഭുതത്തോടെയായിരുന്നു ആ ലൊക്കേഷനിലേക്ക് പോയത്. അഞ്ച് വര്‍ഷത്തിന് ശേഷം വീണ്ടും കാമറയെ അഭിമുഖീകരിക്കുന്നതിന്‍റെ പരിഭ്രമമുണ്ടായിരുന്നു. മഞ്ജു ചേച്ചിക്കൊപ്പമായിരുന്നു ആദ്യ ഷോട്ട്. നല്ല ടെന്‍ഷനുണ്ടായിരുന്നു ആ സമയത്ത്. ചേച്ചി ആ ടെന്‍ഷനൊക്കെ മാറ്റിത്തന്ന് എന്നെ കൂളാക്കുകയായിരുന്നു. റേഡിയോ ജോക്കിയായാണ് ചിത്രത്തില്‍ വേഷമിട്ടത്. രണ്ടാംവരവിലെ ആദ്യ ചിത്രം മഞ്ജു വാര്യര്‍ക്കൊപ്പമാണെന്നുള്ളത് വലിയ സന്തോഷമാണ്. -ഗൗതമി നായർ

Read More

കൃതൃമായ പ്രവര്‍ത്തന മാര്‍ഗ്ഗരേഖയും വിലയിരുത്തലുകളും..! കെപിസിസി തീരുമാനത്തിന്‍റെ ചുവടുപിടിച്ച്  സെമി കേഡറാവാന്‍ യൂത്ത് കോണ്‍ഗ്രസും

ആലപ്പുഴ : കെപിസിസി തീരുമാനത്തിന്‍റെ ചുവടുപിടിച്ച് സെമി കേഡര്‍ രീതിയിലേക്ക് സംഘടനാ സംവിധാനത്തെ മാറ്റാന്‍ യൂത്ത് കോണ്‍ഗ്രസ് തീരുമാനം. എല്ലാ തലത്തിലുമുള്ള കമ്മറ്റികള്‍ക്കും ഇനിമുതല്‍ കൃതൃമായ പ്രവര്‍ത്തന മാര്‍ഗ്ഗരേഖയും വിലയിരുത്തലുകളും ഉണ്ടാവുമെന്ന് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പില്‍ എംഎല്‍എ ജില്ലയില്‍ നിന്നുള്ള സംസ്ഥാന ഭാരവാഹികള്‍ മുതല്‍ മണ്ഡലം പ്രസിഡന്‍റ്മാര്‍ വരെയുള്ളവരുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ എതിരാളികളുടെ അക്രമത്തില്‍ നിന്ന് പ്രവര്‍ത്തകര്‍ക്ക് പരിപൂര്‍ണ സംരക്ഷണം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബർ രണ്ടു മുതൽ നവംബർ 14 വരെ യൂണിറ്റ് കമ്മറ്റികളുടെ രൂപികരണം നടത്തും . സംസ്ഥാന പ്രസിഡന്‍റിന്‍റെ നേതൃത്ത്വത്തില്‍ നടത്തിയ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനത്തില്‍ വീഴ്ച വരുത്തിയ ഇരുപത് മണ്ഡലം കമ്മറ്റികളുംആലപ്പുഴ നിയോജക മണ്ഡലം കമ്മറ്റിയും പുനസംഘടിപ്പിക്കും. ജില്ലാ പ്രസിഡന്‍റ് റ്റിജിന്‍ ജോസഫ് അദ്ധൃക്ഷത വഹിച്ചു. സംസ്ഥാന വെെസ് പ്രസിഡന്‍റ് മാരായ കെ.എസ്. ശബരിനാഥൻ, റിജിൽ…

Read More

ആരുടേയോ കൈയബദ്ധം..! ഒരേ നമ്പരിൽ രണ്ട് വാഹനങ്ങൾ; എന്തു ചെയ്യണമെന്നറിയാതെ ഉടമകൾ; ആശിച്ചു വാങ്ങിയ ബുള്ളറ്റുകൾ 5വർഷമായി സ്റ്റേഷൻ പരിസരത്ത് വെയിലും മഴയുമേറ്റ് നശിക്കുന്നു…

ചെങ്ങന്നൂർ : ഇടനാട് എട്ടൊന്നിൽ സുനിൽ കുമാർ,, കോഴിക്കോട് ഉള്ളിയേരി വലയോട്ടിൽ വീട്ടിൽ ജെറീഷ് എന്നിവരുടെ ബുള്ളറ്റിന്‍റെ നമ്പറാണ് ഒരേ പോലെ യുള്ളത്. കൂടാതെ വാഹനത്തിന്‍റെ ചെയ്സസ് നമ്പറും, എൻജിൻ നമ്പറും ഒന്നു തന്നെയാണ്. 1985 മോഡലാണ് ഇരു ബൈക്കുകളും .അക്കാലത്തെ തിരുവനന്തപുരം രജിസ്ട്രേഷൻ നമ്പരാണ് രണ്ടിനും ഉള്ളത്. ക്ഷീരകർഷകനായ സുനിൽ കുമാർ 2016ൽ ആണ് ഒഎൽ എക്സിൻ്റെ സഹായത്തോടെ തൻ്റെ ഓമന ബുള്ളറ്റ് മനസില്ലാ മനസോടെ കൊയിലാണ്ടിയിലുള്ള ഒരു പോലീസുകാരന് 85000 രൂപക്ക് വിറ്റത്. 85000 രൂപക്ക് വാങ്ങിയ വാഹനം തന്‍റെ പേരിൽ ചേർക്കാൻ പോലീസ് ഉദ്യോഗസ്ഥനായ ലിജീഷ് കൊയിലാണ്ടി ആർ ടി ഓഫീസിൽ എത്തിയപ്പോഴാണ്‌ ഇതേ നമ്പറിലുള്ള വാഹനം ആർ ടി ഓഫീസിന്‍റെ പരിധിയിലുണ്ടെന്ന് കണ്ടെത്തിയത്. ഇത് മനസിലാക്കിയ ആർടിഒ അധികൃതർ ഇരു വാഹനവും അതാത് പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുവാൻ നിർദ്ദേശിക്കുകയാണുണ്ടായത്.തുടർന്ന് ലിജീഷ് വാഹനം…

Read More

2019ലെ വേള്‍ഡ് മിലിറ്ററി ഗെയിംസില്‍ 9000 അത്‌ലറ്റുകള്‍ക്ക് ബാധിച്ച അജ്ഞാത രോഗം ‘കോവിഡ്’ ! ലോകത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ചൈനീസ് നേതാവ്…

ലോകത്തെ വിഴുങ്ങിയ കോവിഡ് ചൈനീസ് സൃഷ്ടിയാണെന്ന തരത്തിലുള്ള പ്രചരങ്ങള്‍ക്ക് ഇന്നും അവസാനമില്ല. ഈ അവസരത്തില്‍ ഒരു ചൈനീസ് നേതാവ് നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ലോകശ്രദ്ധയാകര്‍ഷിക്കുന്നത്. നമ്മള്‍ കരുതുന്നതുപോലെ 2019 ഡിസംബര്‍ അവസാനമല്ല കോവിഡ് പൊട്ടിപ്പുറപ്പെട്ടതെന്നും അതിനും രണ്ടു മാസങ്ങള്‍ക്ക് മുന്‍പ് വുഹാനില്‍ വെച്ചു നടന്ന വേള്‍ഡ് മിലിറ്ററി ഗെയിംസ് വേദി കൊറോണ വൈറസുകളെ പരത്തുവാനായി ചൈന ഉപയോഗിച്ചുവെന്നുമാണ് ഈ നേതാവ് വെളിപ്പെടുത്തിരിക്കുന്നത്. അന്താരാഷ്ട്ര മത്സരത്തില്‍ പങ്കെടുത്ത 9,000 സൈനിക കായികതാരങ്ങള്‍ക്ക് ദുരൂഹമായ ഒരു രോഗം പിടിപെട്ടത് കേവലം യാദൃശ്ചികതയല്ലെന്നും അദ്ദേഹം പറയുന്നു. ധാരാളം വിദേശികള്‍ എത്തുന്നതിനാല്‍ വൈറസിനെ വ്യാപിപ്പിക്കുവാനായി ഈ വേദി ചൈനീസ് സര്‍ക്കാര്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് താന്‍ വിശ്വസിക്കുന്നതിനായി മുന്‍ കമ്മ്യുണിസ്റ്റ് നേതാവ് കൂടിയായ വീ ജിങ്‌ഷെംഗ് പറയുന്നു. സ്‌കൈ ന്യുസ് സംപ്രേഷണം ചെയ്ത ഒരു ഡോക്യൂമെന്ററിയിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ മത്സരത്തിന്റെ സമയത്ത് ചൈനീസ്…

Read More

വായ്പുണ്ണ് ( മൗത്ത് അൾസർ) എങ്ങനെ ചികിത്സിക്കാം?

ചുണ്ടുകൾ, കവിൾ, നാവിന്‍റെ ഇരുവശം, ടോൺസിലിനു ചുറ്റും എന്നീ സ്ഥലങ്ങളിലാണ് ആഫ്തസ് അൾസർ സാധാരണയായി കണ്ടുവരുന്നത്. ഈ അൾസറുകൾ 5 എംഎമ്മിൽ താഴെ വലുപ്പമുള്ളവയാണ്. എപ്പോൾ ചികിത്സ തേടാം?രണ്ടാഴ്ചയിൽ കൂടുതൽ വായ്പുണ്ണ് നിലനിൽക്കുകയോ പതിവായി വായ്പുണ്ണ് വരികയോ ചെയ്താൽ ദന്തഡോക്‌ടറെ കാണുക. അസാധാരണമായ വലിയ വായ്പുണ്ണ്, വേദനയില്ലാത്ത വ്രണം, അധരങ്ങളിലേക്കു നീളുന്ന അൾസർ, ഭക്ഷണം കഴിക്കാനും കുടിക്കാനും കഠിനമായ ബുദ്ധിമുട്ടുകൾ, വ്രണം പ്രത്യക്ഷപ്പെടുന്പോഴെല്ലാം കടുത്ത പനി അല്ലെങ്കിൽ വയറിളക്കം എന്നിവ കണ്ടാൽ നിങ്ങൾ ഡോക്‌ടറെ കാണണം. വായ്പുണ്ണ് എങ്ങനെ നിർണയിക്കാം?ഒരു വിഷ്വൽ പരിശോധനയിലൂടെ നിങ്ങളുടെ ഡോക്‌ടർക്ക് വായ്പുണ്ണ് നിർണയിക്കാൻ കഴിയും. വായ്പുണ്ണ് ദൈനംദിന ജീവിതത്തെ ബുദ്ധിമുട്ടിക്കുന്നെങ്കിൽ നിങ്ങൾ ഒരു ദന്തഡോക്ടറുടെ സഹായം തേടുക. നിങ്ങൾക്ക് അയൺ ഫോളേറ്റ്, വിറ്റമിൻ എന്നിവയുടെ തോത് കുറവാണെന്നു ഡോക്‌ടർക്കു തോന്നുകയാണെങ്കിൽ ഒരു രക്തപരിശോധന നിർദേശിച്ചേക്കാം. വായ്പുണ്ണിന് വ്യക്തമായ കാരണം കണ്ടുപിടിക്കാൻ പറ്റാതെവരികയോ…

Read More

കഞ്ചാവ് സംഘത്തെ തേടി തോട് നീന്തിക്കയറിയ പോലീസിന് വെറുംകയ്യോടെ മടങ്ങേണ്ടി വന്നില്ല;  വാറ്റുകാരൻ ജോർജ് വലയിൽ

പാലാ: കഞ്ചാവ് സംഘത്തെ തേടിയിറങ്ങിയ പോലീസിനു കിട്ടിയതു വാറ്റു ചാരായ സംഘത്തെ. ഒരാളെ പിടികൂടിയെങ്കിലും രണ്ടു പേർ ഓടിരക്ഷപ്പെട്ടു. ഇവർക്കു വേണ്ടിയുള്ള പോലീസ് അന്വേഷണവും ഉൗർജിതമാക്കിയിട്ടുണ്ട്. പാലാ ഇടപ്പാടിയിലെ വിജനമായ മീനാറാ തോടിന്‍റെ കരയിൽ വാറ്റുചാരായം നിർമിച്ചു കൊണ്ടിരുന്ന ജോബിൻ ജോസഫ് (ആമ), തോമസുകുട്ടി എന്നിവരാണ് പോലീസിനെ കണ്ട് തോട്ടിലുടെ ഓടിരക്ഷപ്പെട്ടത്. വാറ്റു ചാരായ നിർമാണത്തിനു നേതൃത്വം നല്കിയ ഇടപ്പാടി പുളിമൂട്ടിൽ ജോർജിനെ (57) പോലീസ് പിടികൂടുകയും ചെയ്തു.വിജനമായ തോടിന്‍റെ കരയിലാണ് സംഘം നാളുകളായി വാറ്റ് നടത്തിയിരുന്നത്. സംഭവസ്ഥലത്തുനിന്നും 30 ലിറ്ററോളം വാഷും ഗ്യാസ് സിലിണ്ടർ ഉൾപ്പടെയുളള മറ്റ് വാറ്റുപകരണങ്ങളും പോലീസ് കണ്ടെടുത്തു. രക്ഷപ്പെട്ടവർ നിരവധി കേസുകളിൽ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. പ്രദേശത്ത് കഞ്ചാവ് വില്പന നടക്കുന്നതായി പോലീസിനു രഹസ്യ വിവരം ലഭിച്ചതോടെയാണ് പോലീസ് പരിശോധനയ്ക്കായി എത്തിയത്. അപ്രതീക്ഷിതമായി എത്തിയ പോലീസ് സംഘത്തിനു മുന്നിൽ വാറ്റുകാർ കുടുങ്ങുകയായിരുന്നു.…

Read More

മകന്‍റെ ക്രൂരമർദ്ദനം; അറുപത്തിയേഴുകാരൻ പിതാവിന്‍റെ വാരിയെല്ല് തകർന്നു ആശുപത്രിയിൽ;  സംഭവത്തിൽ ഒളിവിൽ പോയ മകനെ അറസ്റ്റു ചെയ്തു പോലീസ്

തിരുവനന്തപുരം: മദ്യലഹരിയിൽ പിതാവിനെ ക്രൂരമായി മർദിച്ച് വാരിയെല്ല് അടിച്ച് തകർത്ത കേസിൽ മകനെ വലിയതുറ പോലീസ് അറസ്റ്റ് ചെയ്തു. വലിയതുറ മാധവപുരം സ്വദേശി അരുണ്‍ (41) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പിതാവ് അശോകൻ (67)നെയാണ് ക്രൂരമായി മർദിച്ച് വാരിയെല്ല് അടിച്ച് തകർത്തതെന്ന് പോലീസ് പറഞ്ഞു. തലസ്ഥാനത്തെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ് പിതാവ്. വേളി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ ഒരു സ്ഥാപനം നടത്തി വരികയാണ് അരുണ്‍. പിതാവിനെ ഇയാൾ നിരന്തരം മർദിക്കുന്നത് പതിവായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതിയെ ശംഖുമുഖം അസിസ്റ്റന്‍റ് കമ്മീഷണർ പൃഥിരാജിന്‍റെ നിർദേശാനുസരണം വലിയതുറ സിഐ. പ്രകാശ്, എസ്ഐ.മാരായ അഭിലാഷ്, അലീന, എഎസ്ഐ. ശിവപ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു. ഇയാളുടെ പേരിൽ അബ്കാരി കേസ് നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.

Read More

പരീക്ഷയേക്കാളും വിലമതിക്കുന്നതാണ് ജീവൻ; ധൈര്യമായി ഇരുന്നാല്‍ ജീവിതത്തില്‍ വിജയിക്കാം; നടൻ സൂര്യയുടെ വാക്കുകൾ വൈറലാകുന്നു

പരീക്ഷയേക്കാളും വിലമതിക്കുന്നതാണ് ജീവനാണ്. തോൽവികൾ നമ്മുടെ ജീവിതത്തിൽ എപ്പോൾ വേണമെങ്കിലും സംഭവിക്കാൻ സാധ്യതയുള്ള ഒന്നാണ്. അതിനാൽ തന്നെ ആത്മഹത്യ എന്ന തീരുമാനത്തിലേക്ക് എത്താതെ തോൽവികൾ മറികടന്ന് പഠിച്ച് മുന്നേറാണ് ശ്രമിക്കേണ്ടതെന്ന് നടൻ സൂര്യ. ഭയമല്ല വേണ്ടത്, ധൈര്യമായി ഇരുന്നാല്‍ ജീവിതത്തില്‍ വിജയിക്കാം. ആത്മഹത്യയും ജീവിതം അവസാനിപ്പിക്കണമെന്ന തോന്നലും നിങ്ങളെ സ്‌നേഹിക്കുന്നവര്‍ക്ക് കൊടുക്കുന്ന ഏറ്റവും വലിയ ശിക്ഷയാണെന്ന് മറക്കരുത്. ഭയമില്ലാതെ ആത്മവിശ്വാസത്തോടെ ഇരിക്കണം. നിങ്ങള്‍ക്ക് കഴിഞ്ഞ മാസമോ ആഴ്ചയിലോ ഉണ്ടായിരിക്കുന്ന ചെറിയ എന്തെങ്കിലും വിഷമമോ വേദനയോ ഇപ്പോള്‍ മനസില്‍ കൂടിയിരിക്കുന്നുവോയെന്ന് ആലോചിച്ച്‌ നോക്കൂവെന്നും സൂര്യ പറ‍യുന്നു.

Read More

ഇത് വെറും പുലിയല്ല ‘പുപ്പുലി’ ! പൊട്ടിച്ചിരിപ്പിക്കുന്ന പുലിമുരുകന്‍ അനിമേഷന്‍ വീഡിയോ വൈറലാകുന്നു…

മലയാള സിനിമയിലെ ആദ്യ നൂറ്റമ്പതു കോടി ചിത്രമാണ് പുലിമുരുകന്‍. താരരാജാവ് മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് ഒരുക്കിയ സിനിമ മലയാളികള്‍ ഒന്നാകെ ഏറ്റെടുത്തിരുന്നു. പുലിയുമൊത്തുളള മോഹന്‍ലാലിന്റെ സംഘട്ടനരംഗങ്ങളായിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റ്. പുലിമുരുകന്‍ സിനിമയെ ആസ്പദമാക്കി ഒരുക്കിയ ഒരു അനിമേഷന്‍ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്. ‘പുപ്പുലി’ എന്ന പേരിലാണ് അനിമേഷന്‍ വീഡിയോ പുറത്തിറക്കിയിട്ടുളളത്. വീഡിയോയുടെ ക്ലൈമാക്‌സ് ആണ് ഏവരെയും ചിരിപ്പിക്കുന്നത്. പുലിമുരുകനെ പുലി ഓടിക്കുകയാണ്. പുലിയില്‍നിന്നും രക്ഷ നേടാന്‍ ഒരു പാറക്കല്ലിനു മറവില്‍ മുരുകന്‍ ഒളിച്ചുനിന്നു. എന്നാല്‍ മുരുകനെ കണ്ടുപിടിച്ച പുലി അടുത്തെത്തി, ‘തൊട്ടേ.. ഇനി എന്നെ തൊട്’ എന്നു പറഞ്ഞ് ഓടുകയാണ്. മൂന്നു ലക്ഷത്തിലേറെ ആളുകള്‍ വീഡിയോ ഇതിനോടകം കണ്ടുകഴിഞ്ഞിട്ടുണ്ട്. 45000 ലൈക്കുകളാണ് വീഡിയോയ്ക്ക് ലഭിച്ചത്.’

Read More

സിനിമ എഴുതി തുടങ്ങിയപ്പോഴേ സലീം കുമാറിനുള്ള വേഷം മനസിൽ കരുതിയിരുന്നതാണ്; അമര്‍ അക്ബര്‍ അന്തോണിയിൽ സലീം കുമാർ ഒഴിവാക്കപ്പെട്ടത് അക്കാരണത്താലെന്ന് വിഷ്ണു

പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നാദിര്‍ഷ ആദ്യമായി സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രമാണ് അമര്‍ അക്ബര്‍ അന്തോണി. വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ – ബിബിന്‍ ജോര്‍ജ് ടീം ആദ്യമായി തിരക്കഥയെഴുതുന്നതും അമര്‍ അക്ബര്‍ അന്തോണിക്കു വേണ്ടിയായിരുന്നു. ഇപ്പോഴിതാ ഇതുവരെ പുറത്ത് പറയാതിരുന്ന സിനിമയെ കുറിച്ചുള്ള പ്രധാന വിവരം പങ്കുവയ്ക്കുകയാണ് വിഷ്ണു ഉണ്ണിക്കൃഷ്ണന്‍.സിനിമയ്ക്കുള്ള തിരക്കഥ എഴുതി തുടങ്ങുന്പോഴേ നടന്‍ സലിം കുമാറിനുള്ള വേഷം മനസില്‍ കരുതിയിരുന്നതാണ് എന്ന് ഉണ്ണികൃഷ്ണന്‍ പറയുന്നു. സാജു നവോദയ അവതരിപ്പിച്ച പാഷാണം ഷാജി എന്ന കഥാപാത്രമായിരുന്നു സലിം കുമാറിനായി കരുതിയിരുന്നത്. എന്നാല്‍ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് അദ്ദേഹത്തിന് വരാന്‍ കഴിഞ്ഞില്ല എന്ന് വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ പറയുന്നു. ആദ്യമായി തിരക്കഥയെഴുതിയ സിനിമ അമര്‍ അക്ബര്‍ അന്തോണിയില്‍ സലീമേട്ടന് നല്ലൊരു വേഷം എഴുതിയിരുന്നു. അന്ന് പക്ഷേ അദ്ദേഹത്തിന്‍റെ ശാരീരിക അസ്വസ്ഥതകള്‍ വെച്ച്‌ ചെയ്യാന്‍ പറ്റാതാവുകയായിരുന്നു.…

Read More