തപ്സിക്കു മാത്രം കഴിയുന്നത്…..

വ്യത്യസ്തതയുള്ള വേഷങ്ങൾ തെരഞ്ഞെടുക്കുന്നതിൽ പ്രത്യേക കഴിവ് തന്നെയാണ് നടി തപ്സി പന്നുവിനുള്ളത്. തെന്നിന്ത്യയിലും ബോളിവുഡിലും നിരവധി ശ്രദ്ധേയ സിനിമകളിൽ നായിക കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള തപ്സിയുടെ വേഷങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. രശ്മി റോക്കറ്റ് എന്ന ഹിന്ദി സ്പോർട്സ് ചിത്രമാണ് തപ്സിയുടേതായി ഉടൻ പുറത്തുവരാൻ പോകുന്നത്. മാത്രമല്ല കായിക കഥാപാത്രങ്ങളായി വരുന്ന മറ്റു സിനിമകളും തപ്‌സിയുടേതായി ഇനി വരാനുണ്ട്. ഇത്തരം വേഷങ്ങളിലഭിനയിക്കാൻ കഠിനമായി അധ്വാനിക്കാനും ജിമ്മിൽ വളരെയധികം സമയം ചെലവഴിക്കാനും തപ്സിക്ക് മടിയില്ല. ശാരീരികമായി കഠിനാധ്വാനം വേണ്ടി വരുന്ന വേഷങ്ങൾ തപ്സിക്ക് വഴങ്ങുമോ എന്ന് പലരും സംശയമുയർത്തിയെങ്കിലും രശ്മി റോക്കറ്റിലെ വേഷത്തിനായി തപ്സിയുടെ തയ്യാറെടുപ്പുകളുടെ ചിത്രങ്ങൾ ഈ സംശയങ്ങൾക്കെല്ലാം മറുപടി നൽകിയിരുന്നു. ഒക്ടോബര്‍ 15 ന് എത്തുന്ന രശ്മി റോക്കറ്റ് എന്ന സ്‌പോര്‍ട്‌സ് ഡ്രാമയില്‍ തപ്സി ഒരു സ്പ്രിന്‍ററായിട്ടാണ് വേഷമിടുന്നത്. ചിത്രത്തിനായി കഠിനമായ പരിശീലനത്തിലൂടെയാണു മസിലുകൾ ത്രസിക്കുന്ന ഉറച്ച…

Read More

പോക്‌സോ കേസ് ! പത്തനംതിട്ടയില്‍ പീഡിപ്പിക്കപ്പെട്ട 16കാരി ജീവനൊടുക്കി…

പത്തനംതിട്ട കോന്നിയില്‍ പീഡിപ്പിക്കപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. ഇന്ന് രാവിലെ വീടിനുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നു. പത്തനംതിട്ട പ്രമാടം കൈതക്കര സ്വദേശിയായ 15കാരിയാണ് ജീവനൊടുക്കിയത്. കഴിഞ്ഞ ജൂലൈയിലാണ് പെണ്‍കുട്ടിയെ അയല്‍വാസി ലൈംഗികപീഡനത്തിനിരയാക്കിയത്. പോക്‌സോ കേസില്‍ പ്രതി തടവില്‍ കഴിയുകയാണ്.

Read More

ബസിൽ യുവതിയെ അപമാനിക്കാൻ ശ്രമം; എതിർത്തപ്പോൾ ബസിൽ നിന്നും ചാടി രക്ഷപ്പെട്ടു; പോത്ത് സപ്ലൈക്കാരൻ  ലുക്കുമാനെ പൊലീസ് കുടുക്കിയതിങ്ങനെ…

ആലുവ: വാക്സിനെടുത്തു മടങ്ങുകയായിരുന്ന യുവതിയെ ബസിൽ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ പ്രതിയെ റിമാൻഡ് ചെയ്തു. കുട്ടമശേരി ചെറുപറമ്പിൽ വീട്ടിൽ ലുക്കുമാൻ(36) ആണ് ആലുവ ഈസ്റ്റ് പോലീസിന്‍റെ പിടിയിലായത്. ആലുവാ ജില്ലാ ആശുപത്രിയിൽനിന്ന് വാക്സിനെടുത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിക്ക് നേരെയാണ് പീഡനശ്രമം നടന്നത്. യുവതി എതിർത്തതോടെ ഇയാൾ ദേശത്ത് ബസിറങ്ങുകയും എയർപോർട്ട് ഭാഗത്തേക്കുള്ള ടാക്സി കാറിൽ കയറി രക്ഷപ്പെട്ടുകയുമായിരുന്നു. സിസിടിവി ദൃശ്യങ്ങളിൽനിന്നും കാർ കേന്ദീകരിച്ചു നടന്ന അന്വഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ആലുവ മാർക്കറ്റിലേക്ക് പോത്ത് സപ്ലൈ ചെയ്യുന്നയാളാണ് ലുക്കുമാൻ. മാർക്കറ്റിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. എസ്ഐമാരായ സന്തോഷ് കുമാർ, ആർ. വിനോദ്, എഎസ്ഐ ബിനോജ് ഗോപാലകൃഷ്ണൻ, സിപിഒ മാഹിൻ ഷാ അബൂബക്കർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

Read More

30 കോടിയുടെ മയക്കുമരുന്നുമായി സാംബിയന്‍ വനിത കരിപ്പൂരില്‍ അറസ്റ്റില്‍ ! വാങ്ങാനെത്തിയവര്‍ പണിപാളിയെന്ന് വിവരം കിട്ടിയതോടെ മുങ്ങി…

രാജ്യത്ത് മയക്കുമരുന്ന് വേട്ട തുടരുന്നു. കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 30 കോടി വില മതിക്കുന്ന 4.9 കിലോഗ്രാം ഹെറോയിനുമായി വിദേശ വനിത പിടിയിലായി. ആഫ്രിക്കന്‍ രാജ്യമായ സാംബിയയില്‍നിന്നുള്ള ബിശാലാ സോകോ(40) ആണ് ലഹരിമരുന്നുമായി പിടിയിലായത്. ദോഹയില്‍നിന്ന് ഇന്നലെ പുലര്‍ച്ചെ 2.25നു കരിപ്പൂരില്‍ എത്തിയ ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തിലെ യാത്രക്കാരിയായിരുന്നു ഇവര്‍. രഹസ്യ വിവരത്തെത്തുടര്‍ന്നു കോഴിക്കോട്ടുനിന്നുള്ള ഡിആര്‍ഐ സംഘം പുലര്‍ച്ചെ കരിപ്പൂരില്‍ എത്തുകയായിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഇവരുടെ ലഗേജ് വീണ്ടും പരിശോധിപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. പെട്ടിക്കുള്ളില്‍ ഒളിപ്പിച്ച മൂന്ന് പാക്കറ്റുകളിലായിരുന്നു ഹെറോയിന്‍. ഹെറോയിന്‍ കടത്തിയത് ആര്‍ക്കുവേണ്ടിയാണെന്ന് ഇവര്‍ വ്യക്തമാക്കിയിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കിലോഗ്രാമിന് ആറരക്കോടി രൂപയാണ് ഏകദേശ വില. ഇവര്‍ കടത്തിയ മയക്കുമരുന്ന്് വാങ്ങാനെത്തിയവര്‍ സംഭവം പുറത്തറിഞ്ഞതോടെ മുങ്ങി. വിമാനത്താവളത്തില്‍ ഹെറോയിന്‍ എത്തിക്കുന്ന ചുമതല മാത്രമേ തനിക്കുണ്ടായിരുന്നുള്ളുവെന്ന് ഇവര്‍ പറഞ്ഞു. വിമാനത്താവളത്തിനു പുറത്തിറങ്ങുന്നതിനു…

Read More

കാക്കനാട് ലഹരിമരുന്നു കേസ്; ചില്ലറ വില്പനക്കാരില്‍നിന്ന് കിട്ടിയത് നിര്‍ണായക വിവരങ്ങള്‍

കൊച്ചി: കാക്കനാട് ലഹരിമരുന്നു കേസില്‍ ഇപ്പോള്‍ ചില്ലറ വില്പനക്കാരെ ചോദ്യം ചെയ്യുകയാണെന്നും ഇവരില്‍നിന്ന് നിര്‍ണായകമായ പല വിവരങ്ങളും ലഭിച്ചതായും എക്‌സൈസ്. പ്രതികളുമായി സാമ്പത്തിക ഇടപാടു നടത്തിയവരെയും ചോദ്യം ചെയ്യുന്നുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റിനു സാധ്യതയുണ്ടെന്ന് എക്സൈസ് ക്രൈംബ്രാഞ്ച് അസിസ്റ്റന്‍റ് കമ്മീഷണര്‍ ടി.എം കാസിം പറഞ്ഞു. അതേസമയം ലഹരിമരുന്ന സംഘത്തിലെ മുഖ്യകണ്ണി പെരുമ്പാവൂര്‍ വെങ്ങോല സ്വദേശി പുതുക്കാടന്‍ അന്‍ഫാസ് സിദ്ധിഖി(24)നെ ഇന്നലെ എക്‌സൈസ് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റു ചെയ്യുകയുണ്ടായി. പ്രതികളെ സാമ്പത്തികമായി സഹായിച്ചവരെ കൊച്ചിയിലെ ഓഫീസില്‍ ചോദ്യം ചെയ്യുന്നതിനിടയില്‍ അന്‍ഫാസിനെയും വിളിപ്പിച്ചിരുന്നു. ചോദ്യം ചെയ്യലില്‍ ഇയാള്‍ ലഹരിമരുന്നു സംഘത്തിലെ പ്രതിയാണെന്ന് തിരിച്ചറിഞ്ഞ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ചെന്നൈയില്‍നിന്നു കൊണ്ടുവരുന്ന എംഡിഎംഎ പ്രതി ചില്ലറ വില്പന നടത്തിയിട്ടുണ്ട്. ഇത്തരത്തില്‍ ലഭിക്കുന്ന പണം മറ്റു പ്രതികളുടെ ബാങ്ക് അക്കൗണ്ടിലേക്കു നിക്ഷേപിച്ചിട്ടുണ്ടെന്നും കണ്ടെത്തി.

Read More

ഛര്‍ദ്ദിയാണെങ്കിലും പൊന്നുംവില; കടൽ കടന്ന് കൊച്ചിയിലേക്ക് എത്തിയത് അരക്കോടിയുടെ ആംബർഗ്രീസ്; ആന്ത്രോത്ത് ദ്വീപ് നിവാസികളായ മൂന്ന് പേർ പിടിയിൽ

കൊച്ചി: എറണാകുളം വൈറ്റിലയില്‍ നിന്ന് അരക്കോടി രൂപയുടെ ആംബര്‍ഗ്രീസ് (തിമിംഗല ഛര്‍ദി)പിടിച്ച സംഭവത്തില്‍ പ്രതികള്‍ തിമിംഗലവേട്ട നടത്തിയിട്ടുണ്ടോയെന്ന് അന്വേഷണം. ലക്ഷദ്വീപില്‍ നിന്ന് കേരളത്തില്‍ വില്പനയ്ക്കായി കൊണ്ടുവന്ന ആംബര്‍ഗ്രീസുമായി ലക്ഷദ്വീപ് ആന്ത്രോത്ത് ദ്വീപ് നിവാസികളായ അമ്പാത്തിച്ചേറ്റയില്‍ അബു മുഹമ്മദ് അന്‍വര്‍(30), പുതിയ സ്രാമ്പിക്കല്‍ പി.എസ്.മുഹമ്മദ് ഉബൈദുള്ള(29), അമ്‌നി ദ്വീപ് പുതിയ ഇല്ലം വീട്ടില്‍ സിറാജ്(39) എന്നിവരെ എറണാകുളം വനം വിജിലന്‍സ് ഡിഎഫ്ഒയുടെ നേതൃത്വത്തില്‍ പെരുമ്പാവൂര്‍ ഫ്‌ളയിംഗ് സ്‌ക്വാഡ്, തൃശൂര്‍ ഫ്‌ളയിംഗ് സ്‌ക്വാഡ്, വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോ എന്നിവര്‍ ഉള്‍പ്പെട്ട സംഘം ഇന്നലെ പിടികൂടിയിരുന്നു. ഒന്നര കിലോയോളം ആംബര്‍ഗ്രീസാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. ഇതില്‍ ഒരു കിലോ കറുത്ത ആംബര്‍ഗ്രീസും 400 ഗ്രാം വെള്ള ആംബര്‍ഗ്രീസുമാണ് ഉണ്ടായിരുന്നത്. ര ഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പ്രതികള്‍ വനംവകുപ്പിന്‍റെ നിരീക്ഷണത്തില്‍ ആയിരുന്നു. ഒരു കോടി രൂപക്ക് ആംബര്‍ഗ്രീസ് വാങ്ങാനെന്ന വ്യാജേന പ്രതികളെ…

Read More

ഒരു മര്യാദയൊക്കെ വേണ്ടടേ…വിവാഹവേദിയില്‍ മദ്യപിച്ച് ലക്കുകെട്ട് വരന്‍; വിവാഹത്തില്‍ പങ്കെടുക്കാന്‍ വന്ന ബന്ധുവിനോടൊപ്പം വധു ഒളിച്ചോടി…

മദ്യപാനം പലര്‍ക്കും അടിമത്തം പകരുന്ന ഒന്നാണ്. എത്ര വലിയ മദ്യപാനിയാണെങ്കിലും സ്വന്തം വിവാഹത്തിന് മദ്യപിച്ചു വരാറില്ല. വിവാഹവേദിയില്‍ പ്രതിശ്രുത വരന്‍ മദ്യപിച്ചെത്തിയാല്‍ ഏതെങ്കിലും വധുവിന് അത് സഹിക്കാനാവുമോ…ഇത്തരത്തില്‍ വിവാഹവേദിയില്‍ മദ്യപിച്ചെത്തിയ വരനെ ഉപേക്ഷിച്ച് ബന്ധുവിനൊപ്പം വധു ഒളിച്ചോടിയെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. അമേരിക്കയിലാണ് സംഭവം നടന്നത്. മേരിലാന്റിലുള്ള സിയേറിയ എന്ന 24കാരിയായ വധുവാണ് വരനെ ഉപേക്ഷിച്ചത്. 28കാരനായ സാമായിരുന്നു സിയേറിയയുടെ വരന്‍. എന്നാല്‍ വിവാഹവേദിയില്‍ മദ്യപിച്ച് ലക്കുകെട്ടാണ് സാമെത്തിയത്. ഇത് സിയേറിയക്ക് സഹിക്കാനായില്ല. അതോടെ ബന്ധുവും മുന്‍ കാമുകനുമായ ആളിനൊപ്പം ഒളിച്ചോടി പോകാന്‍ സിയേറയ തീരുമാനിക്കുകയായിരുന്നുവെന്നാണ് സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വര്‍ഷങ്ങള്‍ നീണ്ടു നിന്ന പ്രണയബന്ധത്തിനൊടുവിലാണ് സിയേറിയയും സാമും വിവാഹതിരാകാന്‍ തീരുമാനിച്ചത്. വിവാഹത്തിന് അതിഥിയായി സിയേറിയയുടെ ബന്ധുവായ 21 വയസ്സുകാരന്‍ കൈല്‍ മാത്രമേ പങ്കെടുക്കാനുണ്ടായിരുന്നുള്ളൂ. ‘ഞാന്‍ വിവാഹ ദിവസം വളരെ അധികം ആകാംക്ഷാഭരിതയായിയരുന്നു. ഒരുപാട് പ്രതീക്ഷകളോടെയാണ്…

Read More

‘ഇരുന്നു കഴിക്കാൻ അനുവദിക്കണം’; ഞങ്ങളോട് മാത്രമെന്തിനീ അനീതി;  കടന്നു പോകുന്നത് വലിയ പ്രതിസന്ധികളിലൂടെ

തെള്ളകത്തെ സ്വകാര്യ ഹോട്ടലിന്‍റെ പുറത്ത് താൽക്കാലിക പന്തലിട്ട് ഭക്ഷണം വിളന്പുന്നു. -രാഷ്ട്രദീപിക   കോട്ടയം: ഹോട്ടലുകളിൽ ഇരുന്നു കഴിക്കാൻ ഉടൻ അനുമതി നൽകണമെന്ന് ഹോട്ടൽ ആൻഡ് റസ്റ്ററന്‍റ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഇരുന്നു ഭക്ഷണം കഴിക്കാൻ അനുമതി നൽകാത്തതിനാൽ ഹോട്ടലുടമകൾ വലിയ പ്രതിസന്ധിയിലാണ്. ഓണ്‍ലൈൻ ഭക്ഷണ വിതരണവും പാഴ്സൽ സർവീസുമാണ് നടക്കുന്നത്. സർക്കാർ പുറത്തിറക്കിയ കോവിഡ് മാനദണ്ഡങ്ങളിൽ തുറസായ സ്ഥലത്ത് ഇരുന്നു ഭക്ഷണം കഴിക്കാമെന്നു പറയുന്നു. ഇതോടെ ചില ഹോട്ടലുകാർ മുറ്റത്തും പാർക്കിംഗ് ഗ്രൗണ്ടിലും പന്തലിട്ടു ആളുകളെ ഇരുത്തി ഭക്ഷണം നല്കുന്നുണ്ട്. എംസി റോഡിൽ നാഗന്പടം മുതൽ ഏറ്റുമാനൂർ വരെ റോഡിനിരുവശവും നിരവധി ഹോട്ടലുകളാണ് തുറസായ ഇടത്തിൽ ആളുകളെ ഇരുത്തി ഭക്ഷണം നല്കുന്നത്. ഒരേസമയം 20 പേർക്ക് സാമൂഹിക അകലം പാലിച്ച് ഇരുന്നു ഭക്ഷണം കഴിക്കാവുന്ന രീതിയിൽ വിശാലമായ പന്തലാണ് ഒരുക്കിയിരിക്കുന്നത്. എസിയും ഫാനും ഇല്ലാത്തതിനാലും അസഹനീയമായ ചൂടു…

Read More

മകള്‍ കേമിയെങ്കില്‍ അമ്മ കെങ്കേമി ! തകര്‍പ്പന്‍ നൃത്തവുമായി റിമി ടോമിയുടെ അമ്മ;വീഡിയോ വൈറലാകുന്നു…

മലയാളികളുടെ പ്രിയ ഗായികയും അവതാരകയും അഭിനേത്രിയുമാണ് റിമി ടോമി. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും റിമി സജീവമാണ്. സ്വന്തം വിശേഷങ്ങളും കുടുംബവിശേഷവുമെല്ലാം പങ്കുവെയ്ക്കുന്ന ഒരു യൂട്യൂബ് ചാനലും താരത്തിനുണ്ട്. യോഗയും പാചകവുമെല്ലാം താരം ചാനലിയൂടെ ആരാധകരുമായി പങ്കുവെയ്ക്കുന്നു. റിമിയുടെ അമ്മ റാണി ടോമിയുടെ ക്ലാസിക്കല്‍ നൃത്ത വിഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഒന്നര മിനിട്ടോളം ദൈര്‍ഘ്യമുള്ള വിഡിയോയാണിത്. റിമിയുടെ അനിയത്തി റീനു ടോമിയാണ് യൂ ട്യൂബ് ചാനലില്‍ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി പേരാണ് റാണിക്ക് അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഈ പ്രായത്തിലും ഇത്ര ഊര്‍ജത്തോടെയും പ്രസരിപ്പോടെയും നൃത്തം അഭ്യസിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്ന റാണി ടോമി വലിയ പ്രചോദനമാകുന്നു എന്നൊക്കെയാണ് പ്രേക്ഷകരുടെ അഭിപ്രായ പ്രകടനങ്ങള്‍. ഇനിയും ഇത്തരം പ്രകടനങ്ങള്‍ പ്രതീക്ഷിക്കുന്നു എന്നും കമന്റുകളുണ്ട്. നേരത്തേയും റാണിയുടെ നൃത്ത വിഡിയോകള്‍ റിമി ടോമിയും സഹോദര ഭാര്യയും നടിയുമായ മുക്തയും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. റാണി…

Read More

ആവരവ് കണ്ടപ്പോഴെ പന്തികേട് തോന്നി; മൂവർ സംഘത്തെ പോലീസ് തടഞ്ഞു നിർത്തി പരിശോധിച്ചപ്പോൾ കിട്ടിയത് പത്തു കിലോ കഞ്ചാവും

കോട്ടയം: കോട്ടയത്ത് വൻ കഞ്ചാവ് വേട്ട. 10 കിലോഗ്രാം കഞ്ചാവുമായി മൂന്നു പേരെ കോട്ടയം ഈസ്റ്റ് പോലീസും ജില്ലാ പോലീസ് ചീഫിന്‍റെ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളും ചേർന്നു പിടികൂടി. നിരവധി കേസുകളിൽ പ്രതിയായ കോട്ടയം സ്വദേശി ബാദുഷയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് ഇന്നു രാവിലെ 9.30ന്് റെയിവേ സ്റ്റേഷനു മുന്നിൽ നിന്നും പിടികൂടിയത്. ട്രെയിനിൽ വൻ തോതിൽ കഞ്ചാവ് എത്തുന്നതായി പോലീസിനു രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതോടെ ദിവസങ്ങളായി ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളും ഈസ്റ്റ് പോലീസും മഫ്തിയിൽ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിരീക്ഷണത്തിലായിരുന്നു. മൂന്നംഗ സംഘം നടന്നു വരുന്നതു കണ്ടു സംശയം തോന്നിയ പോലീസ് സംഘം ഇവരെ തടഞ്ഞു നിർത്തി ചോദ്യം ചെയ്യുകയായിരുന്നു. ഇവരുടെ പക്കലുണ്ടായിരുന്ന നാലു പൊതികളായിലായിട്ടായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കഞ്ചാവ് ഗന്ധം പോലും പുറത്തുവരാത്ത രീതിയിൽ നിരവധി കൂടുകളിൽ പൊതിഞ്ഞ നിലയിലായിരുന്നു കഞ്ചാവ്.കഞ്ചാവ്…

Read More