എന്റെ പ്രണയം എന്റെ മാത്രം സ്വകാര്യതയാണ് ! തന്റെ പ്രണയത്തെ കുറിച്ചും ആഗ്രഹങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ് അഞ്ജലി അമീര്‍…

മലയാളികള്‍ക്ക് ഇഷ്ടപ്പെട്ട താരമാണ് അഞ്ജലി അമീര്‍. മോഡലിംഗ് രംഗത്ത് നിന്നാണ് അഞ്ജലി സിനിമയില്‍ എത്തുന്നത്. മമ്മൂട്ടി ചിത്രമായ പേരന്‍പിലൂടെയായിരുന്നു സിനിമാ അരങ്ങേറ്റം. സിനിമയില്‍ മീര എന്ന കഥാപാത്രത്തെയായിരുന്നു നടി അവതരിപ്പിച്ചത്. ചിത്രത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു കഥാപാത്രവുമായിരുന്നു. ബിഗ്‌ബോസ് സീസണ്‍ ഒന്നിലും അഞ്ജലി എത്തിയിരുന്നു. എന്നാല്‍ അധികം ഷോയില്‍ തുടരാന്‍ കഴിഞ്ഞില്ല. എന്നാല്‍ നിന്നിരുന്ന സമയം വരെ മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു നടിയ്ക്ക് ലഭിച്ചത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അഞ്ജലി അമീര്‍. തന്റെ ഫോട്ടോഷൂട്ടുകളും സിനിമ വിശേഷങ്ങളും താരം പങ്കുവെയ്ക്കാറുണ്ട്. അഞ്ജലിയുടെ ഫാഷന്‍ സെന്‍സ് എപ്പോഴും ചര്‍ച്ചയാവാറുണ്ട്. മനോഹരമായി വസ്ത്രം ധരിക്കുന്ന ഒരാളാണ്. സ്‌റ്റൈലിഷ് ലുക്കിലാണ് താരം ഓരോ തവണ പ്രേക്ഷകരുടെ മുന്നില്‍ എത്തുന്നത്. ഇപ്പോഴിതാ തന്റെ തിരഞ്ഞെടുപ്പുകളെ കുറിച്ച് പറയുകയാണ് അഞ്ജലി. വസ്ത്രങ്ങളുടെ കാര്യത്തില്‍ മാത്രമല്ല ജീവിതത്തിലെ തന്റെ ചോയിസുകളെ കുറിച്ചും പറയുന്നുണ്ട്. ഒരു സ്വകാര്യ…

Read More

മടിയുള്ള വ്യക്തിയാണ് ഞാനെന്ന് അറിയാവുന്നതിനാൽ അവൾ തന്നെ മുൻകൈ എടുത്ത് എല്ലാം ചെയ്യും! തന്റെ വിചിത്ര സ്വഭാവത്തെക്കുറിച്ച് അഭിഷേക് ബച്ചൻ

അപരിചിതരുമായി ഇടപെടുമ്പോൾ ചില സാഹചര്യങ്ങളിൽ എനിക്ക് ലജ്ജയും അസ്വസ്ഥതയും അനുഭവപ്പെടും. റൂം സർവീസ് വിളിക്കാൻ കഴിയാത്തതിനു പുറമെ പ്രമോഷണൽ പരിപാടികൾക്കിടയിൽ ആരും വഴികാട്ടാതെ ഹോട്ടൽ ലോബിയിൽ ഇറങ്ങിച്ചെല്ലാനും മടിയാണ്. ഞാൻ ഒരിക്കലും കംഫർട്ടില്ലാത്ത ഒരു സെറ്റിൽ പോയിട്ടില്ല. ഒരു നടനെന്ന നിലയിൽ പോസിറ്റീവ് അന്തരീക്ഷമില്ലാതെ ശരിയായി അഭിനയിക്കാൻ കഴിയില്ല. എനിക്ക് ചില വിചിത്ര സ്വഭാവങ്ങളുണ്ട്. ഞാൻ വെളിയിലാണെങ്കിൽ വൈകുന്നേരം ഭാര്യ എന്നെ വിളിച്ച് നിങ്ങളുടെ ദിവസം എങ്ങനെയുണ്ട്? എന്ന് ചോദിക്കും. പിന്നെ ഭക്ഷണം കഴിച്ചോ എന്ന് തിരക്കും. റൂം സർവീസിൽ വിളിക്കാൻ മടിയുള്ള വ്യക്തിയാണ് ഞാനെന്ന് അറിയാവുന്നതിനാൽ അവൾ തന്നെ മുൻകൈ എടുത്ത് ഭക്ഷണം ഓർഡർ ചെയ്യും. അല്ലെങ്കിൽ ഞാൻ പട്ടിണി കിടക്കുമെന്ന് അവൾക്കറിയാം. എല്ലാം കണ്ടറിഞ്ഞ് ചെയ്യുന്ന നല്ലൊരു വ്യക്തിയായതുകൊണ്ടാണ് ഐശ്വര്യ അടിപൊളിയാണെന്ന് പറയുന്നത്. -അഭിഷേക് ബച്ചൻ

Read More

സോഷ്യല്‍ മീഡിയ നമ്മുടെ ജീവിതമല്ല..! എനിക്ക് എന്താണോ ഇഷ്ടമുള്ളത് അത് ആരാധകരെ കാണിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്; മനസുതുറന്ന് പ്രിയാമണി

സോഷ്യല്‍ മീഡിയ നമ്മുടെ ജീവിതത്തിന്‍റെ ഭാഗമാണ്. അല്ലാതെ അതു നമ്മുടെ ജീവിതമല്ല. എനിക്ക് എന്താണോ ഇഷ്ടമുള്ളത് അത് ആരാധകരെ കാണിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അങ്ങനെ അവര്‍ക്കെന്നെ ഇഷ്ടമായെങ്കില്‍ ഓക്കെ. അല്ലെങ്കില്‍ ഒരു കുഴപ്പവുമില്ല. പറയാനുള്ളത് പറയാനുള്ള അധികാരം തങ്ങള്‍ക്കുണ്ടെന്ന് ട്രോളന്മാര്‍ കരുതുന്നു. ചിലര്‍ അതു വളരെ ഗൗരവമായി എടുത്തേക്കാം. സോഷ്യല്‍ മീഡിയ തന്ത്രപരമാണ്. എല്ലാ കാര്യങ്ങളും ആരാധകരെ അറിയിക്കണമെന്നില്ല. ചിലപ്പോള്‍ അവര്‍ എന്നെക്കുറിച്ചെഴുതിയുണ്ടാക്കുന്ന ചില കാര്യങ്ങൾ ഞാന്‍ ആസ്വദിക്കാറുണ്ട്. ഞാന്‍ അത് ഷെയര്‍ ചെയ്യുകയും നന്നായി ചിരിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ ചില സമയത്ത് ഉള്‍കൊള്ളാന്‍ പോലും സാധിക്കാത്തത് ഉണ്ടാവും. അത്തരം ട്രോളുകളെ ഞാന്‍ എതിര്‍ക്കുകയാണ്. -പ്രിയാമണി

Read More

ദൈവവും അച്ഛനും! മനഃപൂര്‍വമല്ല ഇത്രയും കാലം ഒരു അഭിമുഖം നല്‍കാതിരുന്നത്, കാരണം… വിജയ് പറയുന്നു…

മനഃപൂര്‍വമല്ല ഇത്രയും കാലം ഒരു അഭിമുഖം നല്‍കാതിരുന്നത്. പത്തുവര്‍ഷം മുമ്പ് അഭിമുഖം നല്‍കിയ വേളയില്‍ എന്‍റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടു. എന്തിന് അങ്ങനെ പറഞ്ഞു എന്ന് ഏറ്റവും അടുപ്പമുള്ളവര്‍ പോലും ചോദിച്ചു. ഞാന്‍ കരുതിയതല്ല ആളുകള്‍ മനസിലാക്കിയത്. അതാണ് അഭിമുഖങ്ങളില്‍നിന്നു വിട്ടുനില്‍ക്കാന്‍ കാരണം. പിതാവിനെ ആരാധിക്കുന്ന മകനാണ് ഞാന്‍. ദൈവവും അച്ഛനും തമ്മിലുള്ള വ്യത്യാസം, ദൈവത്തെ കാണാനാകില്ല, അച്ഛനെ നമുക്ക് കാണാം എന്നതാണ്. മകന് താത്പര്യമില്ലെങ്കില്‍ സിനിമാ മേഖലയിലേക്കു വരുന്നതിനു ഞാൻ നിര്‍ബന്ധിക്കില്ല. പ്രേമം സംവിധായകന്‍ അല്‍ഫോണ്‍സ്പുത്രന്‍ ഒരിക്കല്‍ മകനെ പ്രധാന കഥാപാത്രമായി അവതരിപ്പിക്കുന്ന സിനിമ പറഞ്ഞിരുന്നു. സഞ്ജയ് ഓകെ പറയണം എന്നാണ് ഞാന്‍ ആഗ്രഹിച്ചത്. പക്ഷേ, രണ്ടു വര്‍ഷം കഴിഞ്ഞ് നോക്കാമെന്നായിരുന്നു മകന്‍റെ മറുപടി. ഞാന്‍ നിര്‍ബന്ധിച്ചില്ല. സ്‌ക്രിപ്റ്റ് നോക്കിയാണ് ഞാന്‍ സിനിമ തെരഞ്ഞെടുക്കുന്നത്. കൊമേർഷ്യല്‍ എന്‍റർടെയ്നറിനുള്ള എല്ലാം സ്‌ക്രിപ്റ്റിലുണ്ടോ എന്ന് ഞാന്‍ നോക്കാറുണ്ട്. -വിജയ്

Read More

20 ദിവസം 10 കോടി! തെന്നിന്ത്യന്‍ സിനിമാലോകത്തെ ഏറ്റവുമധികം പ്രതിഫലം വാങ്ങിക്കുന്ന നടിയായി നയന്‍താര

സത്യന്‍ അന്തിക്കാട് പ്രേക്ഷകരുടെ മുന്നിലെത്തിച്ച നടിയാണ് നയന്‍താര.ഇന്ന് തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാറായി വളര്‍ന്നിരിക്കുകയാണ് നയൻസ്. ഗ്ലാമറസ് വേഷത്തിലൂടെ തമിഴിലേക്ക് പ്രവേശിച്ച നടി അതിവേഗമാണ് തന്‍റേതായൊരു സ്ഥാനം നേടിയെടുത്തത്. നായകന്മാര്‍പോലുമില്ലാതെ സിനിമകള്‍ സൂപ്പര്‍ഹിറ്റാക്കാന്‍ സാധിച്ചതോടെ നയന്‍താരയുടെ താരമൂല്യവും ഉയര്‍ന്നു. ഇപ്പോള്‍ നയന്‍താര പ്രതിശ്രുത വരനും സംവിധായകനുമായ വിഘ്‌നേശ് ശിവനൊപ്പമാണ് സിനിമകള്‍ ചെയ്യുന്നത്. എന്നാല്‍ വരാന്‍പോകുന്ന മറ്റു സിനിമകള്‍ക്കുവേണ്ടി റിക്കാര്‍ഡ് തുക പ്രതിഫലമായി വാങ്ങിക്കുന്നുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്. ജയം രവിയുടെ കൂടെ അഭിനയിക്കുന്ന അടുത്ത സിനിമയ്ക്കുവേണ്ടിയാണ് വലിയൊരു തുക നയന്‍സ് വാങ്ങിക്കുന്നതെന്നാണ് വിവരം. വളരെ കുറച്ചു ദിവസം മാത്രമേ ഡേറ്റ് നൽകിയിട്ടുള്ളൂ എങ്കിലും ഭീമമായ തുക നയൻസ് വാങ്ങുമെന്നാണ് വിവരം. സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അല്ലെങ്കില്‍ അതിനും മുകളില്‍ പ്രതിഫലം വാങ്ങിക്കുന്ന അപൂര്‍വം നടിമാരില്‍ ഒരാളും നയന്‍സാണ്. ഇപ്പോള്‍ ജയം രവിക്കൊപ്പം അഭിനയിക്കാനൊരുങ്ങുകയാണു നടി. ഈ സിനിമയിലൂടെയും നയന്‍താരയ്ക്ക് മികച്ച പ്രതിഫലം ലഭിക്കുമെന്നാണ്…

Read More

എട്ടു വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി! 77കാരന് ലഭിച്ച ശിക്ഷ കേട്ട് ഞെട്ടരുത്‌; സംഭവം തളിപ്പറമ്പില്‍

തളിപ്പറമ്പ്: എട്ടു വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ 77കാരന് 21 വർഷം കഠിന തടവും 45,000 രൂപ പിഴയും. പിഴത്തുക കുട്ടിക്ക് നൽകും. അഴീക്കോട് സൗത്ത് കച്ചേരിപ്പാറയിലെ വി.കൃഷ്ണ(77)നെയാണ് തളിപ്പറമ്പ് ഫാസ്റ്റ് ട്രാക് സ്പെഷൽ കോടതി ജഡ്ജി സി.മുജീബ് റഹ‌്മാൻ ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായാണ് പോക്സോ നിയമപ്രകാരം ശിക്ഷ വിധിച്ചത്. 2016ൽ ആണ് കേസിനാസ്പദമായ സംഭവം. വളപട്ടണം പോലിസ് സ്‌റ്റേഷൻ പരിധിയിലെ എട്ടുവയസുകാരനെ പ്രതിയുടെ വീട്ടിൽ വെച്ച് പല തവണ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി എന്നാണ് കേസ്. സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. 12 വയസിൽ താഴെയുള്ള കുട്ടിയെ പീഡിപ്പിച്ചതിന് 10 വർഷം കഠിന തടവും 25,000 രൂപ പിഴയും പലതവണ പീഡിപ്പിച്ചതിന് 10 വർഷം കഠിന തടവും 20,000 രൂപ പിഴയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിന് ഒരു വർഷം കഠിനതടവും ചേർത്താണ് 21…

Read More

അന്നത്തെ ദിവസം..! അതിനുശേഷം എന്‍റെ ഭർത്താവിനെ ഞാൻ നേരിൽ കണ്ടിട്ടില്ല; ഒലേന പറയുന്നു…

നിയാസ് മുസ്തഫ യുക്രെയ്ൻ പ്രസിഡന്‍റ് വോളോഡിമർ സെലൻസ്കിക്ക് ലോകജനതയുടെ മുന്പിൽ വീര പരിവേശമാണുള്ളത്. യുക്രെയ്നിൽ പടയൊരുക്കി റഷ്യ പ്രവേശിച്ചപ്പോൾ എല്ലാവരും കരുതി യുക്രെയ്ൻ തീർന്നുവെന്ന്. സെലൻസ്കിയാവട്ടെ, സ്വന്തം തടിയും നോക്കി നാടു വിടുമെന്ന്. പക്ഷേ സംഭവിച്ചത് മറ്റൊന്നാണ്. സ്ക്രീനിൽ കോമഡി നടനായി ജീവിച്ച സെലൻസ്കി, ഭരണരംഗത്ത് ഒരു പുലിയായി മാറുന്ന കാഴ്ചയാണ് കണ്ടത്. തന്‍റെ രാജ്യത്തെ ജനങ്ങൾക്കും സൈനികർക്കും ആത്മവിശ്വാസം പകർന്ന് തലയെടുപ്പോടെ ആ ഭരണാധികാരി യുദ്ധമുഖത്ത് നിലയുറപ്പിച്ചു. തലസ്ഥാന നഗരമായ കീവിനു മുകളിൽ ഉൾപ്പെടെ റഷ്യൻ സൈന്യം തുരുതുരാ ബോംബിട്ടിട്ടും സെലൻസ്കിയുടെ രോമത്ത് പോലും തൊടാൻ റഷ്യക്ക്് ആയില്ല. രാജ്യസ്നേഹം തുളുന്പുന്ന വാക്കുകൾകൊണ്ട് ഓരോ ദിവസവും യുക്രെയ്ൻ ജനതയോട് സെലൻസ്കി സംവദിച്ചുകൊണ്ടേയിരുന്നു. ഇത്തിരിപ്പോന്ന ആയുധങ്ങളും സൈന്യവുമായി റഷ്യ എന്ന ഭീമാകരനോട്് ഏറ്റുമുട്ടി ഇപ്പോഴും അടിപതറാതെ ഒരു രാജ്യത്തെയും അവിടുത്തെ ജനതയേയും ചേർത്തുനിർത്തുകയാണ് സെലൻസ്കി. അന്താരാഷ്ട്ര സമൂഹത്തോടും…

Read More

കല്യാണം കഴിക്കാം…കല്യാണം കഴിക്കട്ടെ…എന്നൊക്കെ പറഞ്ഞു വരുന്ന ചേട്ടന്മാരോടാണ് ! നിനക്കൊക്കെ അത്രയ്ക്കും മുട്ടി നില്‍ക്കുവാണെന്ന് അറിഞ്ഞില്ല; പൊട്ടിത്തെറിച്ച് സീമ വിനീത്…

മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്ന ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റും മേക്കപ്പ് ആര്‍ട്ടിസ്റ്റും ഒക്കെയാണ് സീമ വിനീത്. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് സീമ. ഇപ്പോളിതാ സോഷ്യല്‍ മീഡിയയിലൂടെ തനിക്ക് മെസേജ് അയച്ച ഒരാളുടെ കള്ളത്തരം പൊളിച്ചടുക്കി രംഗത്ത് എയിരിക്കുകയാണ് സീമ വിനോദ്. ഞാന്‍ ചേച്ചിയെ കല്യാണം കഴിച്ചോട്ടെ’ എന്ന ചോദ്യവുമായെത്തിയ അനീഷ് എന്നയാള്‍ക്ക് സീമ നല്‍കിയ കിടിലന്‍ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്. സീമ വിനീതിന്റെ കുറിപ്പ് ഇങ്ങനെ… കല്യാണം കഴിക്കാം കല്യാണം കഴിക്കട്ടെ എന്നൊക്കെ പറഞ്ഞു വരുന്ന ചേട്ടന്മാരോടാണ് അല്ല നിങ്ങള്‍ക്ക് അത്രയും മുട്ടിനിക്കുവാണെന്നു അറിഞ്ഞില്ല. പിന്നെ ആദ്യം കെട്ടിയ ഭാര്യയെ നന്നായി പോറ്റാന്‍ നോക്കു എന്നിട്ട് അടുത്തൊന്നിനെ പോറ്റാന്‍ നടക്കു എന്തെ കല്യാണം കഴിഞ്ഞു നിനക്കൊക്കെ മൂന്നു മാസം തികയും മുന്നേ മടുത്തോ. കെട്ടിയ പെണ്ണുങ്ങളെ എന്തിനാണ് പുന്നാര മക്കളെ നീയൊക്കെ ഓരോ പെണ്ണുങ്ങളുടെ ജീവിതം തുലക്കാന്‍ നടക്കുന്നത് നിനക്കോക്കെ…

Read More

മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോൾ; ഫോണിന് അടിമയാകുന്നതോടെ സംഭവിക്കുന്നത്…

വലിയ സ്ക്രീനുള്ള ഫോണുകൾ വിരൽചുറ്റിപിടിച്ചതുപോലെ ഉപയോഗിക്കേണ്ടി വരുന്നത് റിസ്റ്റ് ജോ‍‍യന്‍റ് അധിക സമ്മർദത്തിലാക്കുന്നതായി കാണുന്നു. കൈ പെരുപ്പുള്ള പലർക്കും രോഗം വർധിക്കുന്നതിന് ഇത് ഇടയാക്കും. മൊബൈൽ ഫോൺ കയ്യിൽ പിടിക്കാതെ ബാഗിലിട്ട് നടക്കുന്നതാണ് കൂടുതൽ നല്ലത്. സെർവൈക്കൽ സ്പോണ്ടിലോസിസ്, കാർപൽ ടണൽ സിൻഡ്രോം തുടങ്ങിയവയുള്ളവർ പ്രത്യേകിച്ചും അങ്ങനെതന്നെ ശീലിക്കണം. പവർ വ്യത്യാസമറിയാതെമൊബൈൽ ഫോണിന്‍റെ അമിത ഉപയോഗം കണ്ണിന്‍റെ നിലവിലുള്ള പവറിന് വ്യത്യാസം വരുത്തുന്നതാണ്. എന്നാൽ അതൊന്നും തിരിച്ചറിയാതെ നേരത്തെ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കണ്ണട തന്നെ തുടർന്നും ഉപയോഗിക്കുന്നതിലൂടെ കാഴ്ചവൈകല്യം കാര്യമായി വർധിക്കുകയും തലവേദനയും അനുബന്ധപ്രശ്നങ്ങളും കൂടുകയും ചെയ്യും. തുടർച്ചയായി മൊബൈൽഫോൺ ഉപയോഗിക്കേണ്ടി വരുമ്പോൾ അരമണിക്കൂറിലൊരിക്കൽ മുഖം കഴുകുകയോ അര മിനിറ്റെങ്കിലും കണ്ണടച്ചിരിക്കുകയോ ചെയ്യണം. നേത്രസംബന്ധമായ പ്രശ്നങ്ങളുള്ളവർ അത് പരിഹരിക്കാവുന്ന വിധത്തിലും ചെവികൾക്ക് പ്രശ്നങ്ങളുള്ളവർ അത് പരിഹരിക്കുന്ന വിധത്തിലുമുള്ള എണ്ണയാണ് തലയിൽ തേച്ചുകുളിക്കാൻ ഉപയോഗിക്കേണ്ടത്. കണ്ണിൽ ആയുർവേദ തുള്ളി മരുന്നുകൾ…

Read More

വഴിയില്‍ നഷ്ടമായത് അഞ്ച് മോതിരവും ഒരു മാലയും ഉള്‍പ്പെടെ രണ്ടര പവന്‍! വീട്ടമ്മയുടെ പരാതിയില്‍ പോലീസ് അന്വേഷണം എത്തിയത് ഒരു കോളജ് വിദ്യാര്‍ഥിയില്‍; ഒടുവില്‍…

നെടുങ്കണ്ടം: വഴിയിൽ നഷ്ടപ്പെട്ട വീട്ടമ്മയുടെ സ്വർണാഭരണങ്ങൾ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ കണ്ടെത്തി പോലീസ് ഉടമയ്ക്ക് കൈമാറി. നെടുങ്കണ്ടം ടൗണിൽ തിങ്കളാഴ്ചയാണ് സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടത്. ടൗണിലെ ബാങ്കിൽ പണയം വച്ചിരുന്ന ആഭരണങ്ങൾ തിരികെയെടുത്തശേഷം വീട്ടിലേക്ക് പോകുംവഴി വീട്ടമ്മയുടെ കൈയിൽനിന്നും സ്വർണാഭരണങ്ങൾ അടങ്ങിയ പഴ്സ് നഷ്ടപ്പെടുകയായിരുന്നു. വീട്ടിലെത്തിയപ്പോഴാണ് ഇവ നഷ്ടപ്പെട്ടതായി അറിയുന്നത്. ഉടൻതന്നെ വീട്ടുകാരും അയൽവാസികളും ചേർന്ന് ബാങ്ക് ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് നെടുങ്കണ്ടം പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലെ സിസിടിവി പരിശോധിച്ചപ്പോൾ നെടുങ്കണ്ടം എസ്ബിഐ ബാങ്കിനു മുൻവശത്തുള്ള വ്യാപാര സ്ഥാപനത്തിനു മുന്പിലായി പ‌ഴ്സ് നഷ്ടപ്പെടുന്നതും പിന്നീട് ഇത് ഒരാൾ എടുക്കുന്നതായും കണ്ടെത്തി. വിശദമായ പരിശോധനയിൽ യൂണിഫോം ധരിച്ച വിദ്യാർഥിയാണ് ഇത് എടുത്തതെന്ന് തിരിച്ചറിഞ്ഞു. യൂണിഫോമിന്‍റെ നിറം അടിസ്ഥാനപ്പെടുത്തി നടത്തിയ അന്വേഷണത്തിൽ നെടുങ്കണ്ടത്തെ ഒരു കോളജിലെ വിദ്യാർഥിയാണെന്ന് മനസിലാകുകയും ഇന്നലെ ഈ…

Read More