Thai Wife: Customer Review

Simply put, yow will discover respectable platforms in each classes when you look rigorously enough. Here, you’ll find not only the lists of best websites but additionally detailed reviews with a lot of info on each site’s execs, cons, and features. Wife-to-husband loyalty is amongst the Five Bonds of Confucianism—or, encompass phrases, it is one of the essential values for Chinese language singles. Many males consider that each one a Thai bride desires from them is their cash. It’s true that many people – men and https://mybride.net/thai-brides/ women – marry…

Read More

ആഭരണമെടുത്തത് ആര്? വിവാഹവീട്ടില്‍നിന്ന് മോഷണംപോയ 30 പവന്‍ ഫ്‌ളഷ് ടാങ്കില്‍; കള്ളന്‍ കപ്പലില്‍ തന്നെയോ ?

കോഴിക്കോട്: വാണിമേല്‍ വെള്ളിയോട് വിവാഹവീട്ടില്‍നിന്ന് മോഷണംപോയ മുപ്പതുപവന്‍ ആഭരണം കണ്ടെത്തി. വീട്ടിലെ സെന്‍ട്രല്‍ ഹാളിലെ ശൗചാലയത്തിലെ ഫ്‌ളഷ് ടാങ്കില്‍നിന്നാണ് ഇവകണ്ടെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് മീത്തലെ നടുവിലക്കണ്ടി എം.എന്‍.ഹാഷിം കോയ തങ്ങളുടെ വീട്ടില്‍നിന്ന് 30 പവന്‍ സ്വര്‍ണാഭരണം കവര്‍ന്നത്. കവര്‍ച്ച നടന്ന ഉടനെ കല്യാണവീട്ടിലും പരിസരങ്ങളിലും വ്യാപക പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് വളയം ഇന്‍സ്‌പെക്ടര്‍ എ. അജീഷിന്‍റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയതിനിടയിലാണ് സ്വര്‍ണാഭരണം കണ്ടെത്തിയത്. ബുധനാഴ്ച രാത്രി ശൗചാലയത്തില്‍നിന്ന് വെള്ളം പുറത്തേക്കൊഴുകുന്നത് വീട്ടുടമയായ ഹാഷിം കോയ തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ആഭരണമെടുത്തത് ആര്? വെള്ളമൊഴുകുന്നതു തടയാന്‍ വാള്‍വ് പൂട്ടിയിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ ഇതു ശരിയാക്കാന്‍വേണ്ടി ശൗചാലയത്തിലെ ഫ്‌ളഷ് പരിശോധിച്ചപ്പോഴാണ് അതിനുള്ളില്‍ സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തിയത്. വീട്ടുടമ ഹാഷിം കോയ തങ്ങള്‍ സ്വര്‍ണാഭരണം കണ്ടെത്തിയ വിവരം പോലീസിനെ അറിയിച്ചു. വളയം പോലീസെത്തി ആഭരണം കസ്റ്റഡിയിലെടുത്തു. കവര്‍ച്ചമുതല്‍ ആരെങ്കിലും…

Read More

ഒപ്പമഭിനയിച്ചവരിൽ ഭൂരിഭാഗവും എന്‍റെ സുഹൃത്തുക്കളല്ല;  രണ്ട് പ്രണയമുണ്ടായിരുന്നെന്ന് തുറന്ന് പറഞ്ഞ് കാജൽ അഗർവാൾ

ജീവിതത്തിൽ ഞാൻ ആകെ കരഞ്ഞത് ബോയ്ഫ്രണ്ട് പ്രശ്നങ്ങളുമായി ബന്ധപ്പെട്ടാണ്. ഒരു വൈകാരിക രംഗം അഭിനയിക്കണമെങ്കിൽ എന്‍റെ ജീവിതത്തിൽനിന്നുള്ള ഒരനുഭവം റഫർ ചെയ്യാനില്ല. എനിക്ക് രണ്ട് സീരിയസായ റിലേഷൻഷിപ്പുകൾ ഉണ്ടായിട്ടുണ്ട്.ഒരു പ്രണയം ഞാൻ നടിയാവുന്നതിന് മുമ്പായിരുന്നു. രണ്ടാമത്തേത് അതിന് ശേഷവും. രണ്ട് പേരും ഇൻഡസ്ട്രിക്ക് പുറത്തു നിന്നുള്ളവരായിരുന്നു. രണ്ടാമത്തെ ബന്ധം നിലനിന്നില്ല. ഒരു ബന്ധത്തിന് നിങ്ങൾ സമയം കൊടുക്കുകയും ഒപ്പമുണ്ടാവേണ്ടതുമുണ്ട്. എനിക്ക് സമയമില്ലാത്തതിനാൽ അത് സാധ്യമായിരുന്നില്ല. തമിഴ് സിനിമയിൽ വിജയ്ക്കൊപ്പം അഭിനയിച്ചത് നല്ല അനുഭവമായിരുന്നു. അദ്ദേഹം അധികം സംസാരിക്കില്ല.തെലുങ്കിൽ ജൂനിയർ എൻടിആറിനെയും ഇഷ്ടമാണ്. അദ്ദേഹം സത്യസന്ധനാണ്. സിനിമകളിൽ എനിക്കധികം സുഹൃത്തുക്കളില്ല. ഒപ്പമഭിനയിച്ചവരിൽ ഭൂരിഭാഗവും എന്‍റെ സുഹൃത്തുക്കളല്ല. മുംബൈയിലേക്ക് വന്നാൽ‌ അവരെ ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് ക്ഷണിക്കും. അതിനപ്പുറത്തേക്ക് ആ സൗഹൃദമില്ല. -കാജൽ അഗർവാൾ

Read More

ഇപ്പോൾ അഭിനയിക്കുന്നത് പൃഥിരാജിനൊപ്പം; തുല്യ പ്രതിഫലമില്ലെങ്കിലും ന്യായമായത് വേണമെന്ന് അപർണ ബാലമുരളി

തുല്യ പ്രതിഫലമല്ല ന്യായമായ പ്രതിഫലമെന്ന ആവശ്യമാണ് മുന്നോട്ട് വെക്കുന്നത്. പൃഥിരാജിനൊപ്പം കാപ്പ എന്ന സിനിമയിൽ ഞാൻ അഭിനയിക്കുന്നുണ്ട്. എന്നാൽ അദ്ദേഹത്തിന് ലഭിക്കുന്ന അതേ പ്രതിഫലം എനിക്കും വേണമെന്ന് വാശി പിടിക്കാൻ പറ്റില്ല. മഞ്ജു വാര്യർക്ക് ഡേറ്റ് ഇല്ലാത്തതുകൊണ്ടാണ് കാപ്പ എന്ന ചിത്രത്തിന്‍റെ ഭാഗമായത്. പക്ഷെ മഞ്ജുവിന് നൽകുന്ന അതേ പ്രതിഫലം എനിക്കും വേണമെന്ന് ആവശ്യപ്പെടാൻ പറ്റില്ല. അവർക്ക് അത്രയും വർ‌ഷത്തെ അനുഭവമുണ്ട്. സിനിമാ വ്യവസായത്തിൽ വർഷങ്ങളായി നിലനിൽക്കുന്ന ആർട്ടിസ്റ്റാണ്. അവർക്ക് നൽകുന്ന പൈസ എനിക്ക് വേണമെന്ന് വാശി പിടിക്കാൻ പറ്റില്ല. പക്ഷെ പ്രതിഫലം ന്യായമായിരിക്കണം. തുല്യമാവുന്നതും ന്യായമാവുന്നതും തമ്മിൽ വ്യത്യാസമുണ്ട്. –അപർണ ബാലമുരളി

Read More

ലൈംഗിക ദാരിദ്ര്യം മുതലെടുക്കുന്ന ഹണിട്രാപ്പുകാര്‍! വല്ലോന്റേയും കീശയിലെ കാശുകൊണ്ട്‌ ജീവിക്കാന്‍ ഇറങ്ങിതിരിക്കുന്ന കുറെ ജന്മങ്ങള്‍; ഡോക്ടര്‍ അനൂജ ജോസഫിന്റെ കുറിപ്പ് വൈറല്‍

കാലാകാലങ്ങളായി കേരളം ചര്‍ച്ച ചെയ്യുന്ന ഒന്നാണല്ലൊ ലൈംഗിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത. എന്നാല്‍ പല കാരണങ്ങളാല്‍ ഇത്തരം കാര്യങ്ങളില്‍ പൊതു സമൂഹം മെല്ലെ പോക്ക് നയമാണ് സ്വീകരിച്ചു വരുന്നത്. തത്ഫലമായി പലരും മലയാളികളുടെ ലൈംഗിക ദാരിദ്ര്യത്തെ മുതലെടുക്കാറുണ്ട്. അത്തരം മുതലെടുപ്പുകളുടെ പുതിയ രൂപമാണല്ലോ തേന്‍കെണി എന്ന ഹണിട്രാപ്പ്. അടുത്തിടയില്‍ സമൂഹ മാധ്യമങ്ങളില്‍ സജീവമായ ദമ്പതികള്‍ ഉള്‍പ്പെടുന്ന ഒരു സംഘം പാലക്കാടുള്ള ഒരു വ്യാപാരിയെ ഇതില്‍പ്പെടുത്താന്‍ ശ്രമിച്ച് പോലീസ് പിടിയിലായതാണ് ഹണിട്രാപ്പിലെ അവസാന സംഭവം. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ മലയാളികളെ ബോധവത്ക്കരിക്കുകയാണ് ഡോക്ടര്‍ അനൂജ ജോസഫ്. ഇത്തരം തേന്‍കെണി മാഫിയകള്‍ സംസ്ഥാനത്ത് സജീവമാണെന്ന് അവര്‍ കുറിച്ചിരിക്കുന്നു. അതിനാല്‍ത്തന്നെ ജനങ്ങള്‍ ഇതില്‍ ശ്രദ്ധ ചെലുത്തണമെന്നും തെറ്റുകാരെ നിയമത്തിന് മുന്നിലേക്കെത്തിക്കാണമെന്നും അനൂജ പറയുന്നു. കുറിപ്പിന്റെ പൂര്‍ണ രൂപം വായിക്കാം. ലൈoഗിക ദാരിദ്ര്യം അനുഭവിക്കുന്ന ‘പാവങ്ങളുടെ ‘ ദയനീയത മുതലെടുത്താണ് ഹണി…

Read More

ശബരിമല പാത കൈയടക്കി കന്നുകാലികൾ; വവളവുകളിലും റോഡിന്‍റെ മധ്യത്തിലും കിടക്കുന്ന പശുക്കൾ യാത്രക്കാർക്ക് ഭീഷണിയാകുന്നു

റാന്നി: ശബരിമല തീർഥാടനപാതയിൽ പെരുനാട് – ളാഹ ഭാഗത്തു കന്നുകാലികളുടെ കടന്നുകയറ്റം.മണ്ണാറക്കുളഞ്ഞി – ഇലവുങ്കൽ പാതയിൽ പെരുനാട് കൂനംകര മുതൽ ളാഹ വരെയുള്ള ഭാഗത്ത് കന്നുകാലികൾ യാത്രയ്ക്ക് തടസമുണ്ടാക്കുന്നത്. കൂനംകര ളാഹ മേഖലയിലാണ് തീർഥാടന വാഹനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ കന്നുകാലികൾ വിഹരിക്കുന്നത്. തോട്ടം മേഖലയിൽ താമസിക്കുന്ന തൊഴിലാളികളും പ്രദേശവാസികളും കന്നുകാലികളെ അഴിച്ചുവിട്ടു വളർത്തുന്നതാണ് ഇതിനു കാരണം. ശബരിമല തീർഥാടന കാലത്തുപോലും കന്നുകാലികൾ ഇത്തരത്തിൽ വിഹരിക്കുന്നതു കാരണം പലപ്പോഴും അപകടങ്ങൾക്ക് കാരണമാകാറുണ്ട്. വളവുകളിലും റോഡിന്‍റെ മധ്യത്തിലും കിടക്കുന്ന കന്നുകാലികൾ ഇരുചക്ര വാഹനങ്ങൾക്ക് ഉൾപ്പെടെ യാത്ര ചെയ്തെത്തുന്ന അയ്യപ്പന്മാർക്ക് ഭീഷണിയാണ്. വിവിധ സംസ്ഥാനങ്ങളിൽനിന്നുപോലും ശബരിമല യ്ക്ക് എത്തുന്ന അയ്യപ്പഭക്തർക്ക് റോഡ് പരിചയം ഇല്ലാത്തതു മൂലം പലപ്പോഴും അപകടങ്ങൾ ഉണ്ടാക്കിയിരുന്നു. ‌ വാഹനങ്ങൾ കണ്ടു ഭയമില്ലാത്ത കന്നുകാലികൾ റോഡിന്‍റെ മധ്യത്തിൽ കിടക്കുന്നതു പതിവാണ്. കന്നുകാലികളെ രാവിലെ അഴിച്ചു വിട്ടാൽ ഉച്ചയ്ക്ക് കറവ…

Read More

പായസം കുടിക്കാമോ ? ഏത്തക്കായ ചിപ്സ് കഴിക്കാമോ ? ഓണത്തിന്‍റെ പേരിൽ ആഹാരനിയന്ത്രണം കൈവിടരുത്; പ്രമേഹവും ഉയർന്ന ബിപിയും ഉള്ളവരുടെ ശ്രദ്ധയ്ക്ക്

ഓണം ആഘോഷകാലമാണെങ്കിലും പ്രമേഹം, രക്തസമ്മർദം തുടങ്ങിയ അസുഖങ്ങളുള്ളവർ ഭക്ഷണക്രമത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. ആഹാരനിയന്ത്രണം ഓണത്തിന്‍റെ പേരിൽ കൈവിടരുതെന്നു ചുരുക്കം. കണക്കില്ലാതെ കഴിക്കരുത്. ആരോഗ്യകാര്യത്തിൽ മുൻകരുതലുകൾ വേണം. ഉപ്പ് രക്തസമ്മർദത്തിന്‍റെ ശത്രുവാണ്. അച്ചാർ, പപ്പടം, ഉപ്പു ചേർത്ത ചിപ്സ് എന്നിവയൊക്കെ അനിയന്ത്രിതമായി കഴിക്കരുത്. ഓണസദ്യയിലെ പായസമധുരം പ്രമേഹരോഗികളെ വെട്ടിലാക്കാൻ സാധ്യതയേറെയാണ്. ഓണമല്ലേ, കഴിച്ചേക്കാം എന്ന മട്ടിൽ നിയന്ത്രണങ്ങളിൽ കാര്യമായ ഇളവു വരുത്തരുത്. പായസം കുടിക്കാമോ? ഓണാഘോഷം ഒരോണത്തിൽ അവസാനിക്കുന്നില്ലെന്ന് ഓർമവയ്ക്കുക. റസിഡൻറ്സ് അസോസിയേഷന്‍റെ ഓണം, ഓഫീസിലെ ഓണം, വീട്ടിൽ തന്നെ നാല് ഓണം, ബന്ധുവീടുകളിൽ പോകുന്പോൾ അകത്താക്കുന്ന മധുരം വേറെ. ഇതെല്ലാം കൂടി കഴിക്കുന്പോാണ് പ്രമേഹം റോക്കറ്റ് വേഗത്തിൽ കുതിക്കുന്നത്. പ്രമേഹ രോഗികൾ പായസത്തിന്‍റെ അളവ് കുറയ്ക്കണം. പായസം കുടിക്കുന്ന ദിവസം വേറെ കാർബോഹൈഡ്രേറ്റ്(ചോറ്) കഴിക്കാതെ പച്ചക്കറി സൂപ്പ്, സാലഡ് എന്നിവയിലൊക്കെ അത്താഴം ഒതുക്കണം. അതുമാത്രമാണ് ഷുഗർ നിയന്ത്രണവിധേയമാകാനുള്ള…

Read More

സുരക്ഷാജീവനക്കാര്‍ക്ക് മര്‍ദനം! പ്രതികള്‍‘ഒളിവിലെന്ന്’ പോലീസ്; പ്രതിഷേധം കത്തുന്നു; ഡിവൈഎഫ്‌ഐക്കെതിരേ കോണ്‍ഗ്രസ്

സ്വന്തം ലേഖകന്‍ കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ സുരക്ഷാ ജീവനക്കാർക്ക് മർദനമേറ്റ സംഭവത്തിൽ പോലീസിനെതിരേ കോണ്‍ഗ്രസ്. തെളിവുണ്ടായിട്ടും പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് ഡിസിസി പ്രസിഡന്‍റ് കെ.പ്രവീൺകുമാർപറഞ്ഞു. ഭരിക്കുന്ന പാര്‍ട്ടിയുടെ യുവജനസംഘടന എതിര്‍ഭാഗത്ത് നില്‍ക്കുമ്പോള്‍ പോലീസിന് കൈവിറയ്ക്കുന്നുവെന്നാണ് ആരോപണം. അതേസമയം സംഭവത്തില്‍ ഡിവൈഎഫ്‌ഐയുടെ ജില്ലാ നേതൃത്വം ഇതുവരെ പ്രതികരണവുമായി രംഗത്തെത്തിയിട്ടില്ല. മാത്രമല്ല സുരക്ഷാ ജീവനക്കാക്കാര്‍ക്കെതിരേ നല്‍കിയ കൗണ്ടര്‍ പരാതിയില്‍ പോലീസ് എന്ത് നടപടിയെടുക്കുമെന്ന കാര്യവും നേതാക്കള്‍ നിരീക്ഷിക്കുന്നുണ്ട്. നിലവിലെ അസാഹചര്യത്തില്‍ വിഷയം പ്രതിപക്ഷപാര്‍ട്ടികള്‍ ഏറ്റെടുക്കുകയും ജീവനക്കാര്‍ ഒന്നടങ്കം രംഗത്തെത്തുകയും ചെയ്തതോടെ അറസ്റ്റ് ഉണ്ടാകുമെന്ന സൂചനയാണ് പോലീസ് നല്‍കുന്നത്. സംഭവത്തില്‍ നടപടി നീണ്ടുപോകുന്നതില്‍ ജീവനക്കാര്‍ക്കിടയിലും അമര്‍ഷം പുകയുകയാണ്. തുടര്‍ സമരങ്ങളിലേക്ക് നീങ്ങുമെന്നാണ് വിവരം. അഅക്രമത്തിന് പോലീസ് കൂട്ട് നിൽക്കുന്നു. അക്രമം കാണിക്കുന്ന സിപിഐഎം ഡി വൈ എഫ് ഐ പ്രവർത്തകർക്കൊപ്പമാണ് പൊലീസ് നിലകൊള്ളുന്നത് ,തുടങ്ങിയ വാദങ്ങള്‍ ഉയര്‍ത്തി കോണ്‍ഗ്രസ് ഇതിനകം…

Read More

തിയറ്റർ പരിസരത്ത് നിന്ന് അടിച്ചുമാറ്റിയത് ഓട്ടോറിക്ഷ; മോഷണ വസ്തു കണ്ടെത്തി പ്രതിയെ പിടിക്കാനെത്തിയപ്പോൾ  യുവാവിന്‍റെ പരാക്രമം; രണ്ട് പോലീസുകാർ ആശുപത്രിയിൽ

മറയൂർ: തിയറ്റർ പരിസരത്ത് നിർത്തിയിട്ട ഓട്ടോറിക്ഷ കാണാതായത് അന്വേഷിച്ചെത്തിയ പോലീസുകാർക്ക് മർദനം. മറയൂർ എഎസ്ഐ ബോബി എം. തോമസ് (46), സീനിയർ സിപിഒ എൻ.എസ്. സന്തോഷ് എന്നിവർക്കാണ് പരിക്കേറ്റത്. ആക്രമണം നടത്തിയ ബാബു നഗർ സ്വദേശി ചിന്ന എന്നറിയപ്പെടുന്ന രാജേഷി (33)നെ പോലീസ് അറസ്റ്റ് ചെയ്തു.ബുധനാഴ്ച രാത്രി മേലാടി സ്വദേശി പാണ്ടിരാജ് കുടുംബസമേതം സിനിമ കാണാൻ ഓട്ടോറിക്ഷയിൽ എത്തിയിരുന്നു. ഇടവേളയിൽ പുറത്തിറങ്ങി നോക്കിയപ്പോൾ ഓട്ടോറിക്ഷ കണ്ടില്ല.പാണ്ടിരാജ് പോലീസിൽ പരാതി നൽകിയതിനെത്തുടർന്ന് പോലീസ് ഉടൻതന്നെ അന്വേഷണം നടത്തിയപ്പോൾ രാജേഷിന്‍റെ കൈവശം ഓട്ടോ ഉള്ളതായി അറിഞ്ഞു. പോലീസ് രാജേഷിന്‍റെ വീട്ടിലെത്തി ഓട്ടോറിക്ഷ കണ്ടെത്തി. തുടർന്ന് രാജേഷിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ രാജേഷ് പോലീസിനെ അസഭ്യം പറയുകയും മർദിക്കുകയും ചെയ്തു. സംഭവസ്ഥലത്തുനിന്നു രാജേഷിനെയും ഇയാളുടെ വീട്ടവളപ്പിൽനിന്നു ഓട്ടോറിക്ഷയും പിടികൂടി. ഒട്ടേറെ കേസുകളിലെ പ്രതിയാണ് രാജേഷ്. പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥർ മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ…

Read More

അഴിമതിയുടെ രാജാവ്..! വിജിലൻസ് ഉദ്യോഗസ്ഥരെ വെല്ലുവിളിച്ച പഞ്ചായത്ത് സെക്രട്ടറി; അഴിമതി വീരന്‍ പി.വി. മണിയപ്പന്റെ ‘പ്രകടനങ്ങള്‍’ ഇങ്ങനെ…

തുറവൂർ: അഴിമതി നടത്താതാണ് താൻ പഞ്ചായത്ത് സെക്രട്ടറിയായി നിയമിതനായിരിക്കുന്നതെന്നു വിജിലൻസ് ഉദ്യോഗസ്ഥരെ വെല്ലുവിളിച്ച പഞ്ചായത്ത് സെക്രട്ടറി പി. വി. മണിയപ്പൻ ഒടുവിൽ വിജിലൻസ് പിടിയിൽ. നിലവിൽ അരൂർ പഞ്ചായത്ത് സെക്രട്ടറിയായിരുന്ന ഇദ്ദേഹം അരൂരിൽ ഒരു കെട്ടിടം നിർമ്മിക്കുന്നതിന് അനുമതി തേടി വന്ന എറണാകുളം സ്വദേശിയിൽ നിന്ന് രണ്ടു ലക്ഷം രൂപ കൈക്കൂലി ചോദിച്ചു. കൈക്കൂലി പണം നൽകാത്തതിന്‍റെ പേരിൽ മാസങ്ങളായി നിർമ്മാണത്തിന് അനുമതി നൽകാതെ വന്നതിനെ തുടർന്ന് അപേക്ഷകൻ വിജിലൻസ് ആൻഡ് ആന്‍റി കറപ്ക്ഷൻ വിഭാഗത്തെ അറിയിക്കുകയായിരുന്നു . പല സ്ഥലങ്ങളിൽ പണവുമായി… വിജിലൻസ് വിഭാഗം നൽകിയ നിർദ്ദേശത്തെ തുടർന്ന് കഴിഞ്ഞ ദിവസം ഒരു ലക്ഷം രൂപ ആദ്യ ഗഡുവായി നൽകാം എന്ന് അപേക്ഷകൻ സമ്മതിച്ചു. ഇതിൽ സംശയം തോന്നിയ മണിയപ്പൻ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പണവുമായി വിവിധ സ്ഥലങ്ങളിൽ ഇദ്ദേഹത്തെ വരുത്തിയിരുന്നു. ഒടുവിൽ വ്യാഴാഴ്ച വൈകുന്നേരം…

Read More