മോഹൻലാൽ കത്തെഴുത്ത് നിർത്തിയിട്ടില്ല…! രണ്ടു പട്ടാളക്കാർ തമ്മിൽ കത്തിലൂടെയുള്ള കമ്മ്യൂണിക്കേഷൻ; റിട്ടേഡ് സുബേദാർ രാജൻ പറയുന്നു…

പോൾസണ്‍ വാഴപ്പിള്ളി ആരൊക്കെ കത്തെഴുത്ത് നിർത്തിയാലും നമ്മുടെ ലാലേട്ടൻ കത്തെഴുതുന്നത് നിർത്തിയിട്ടില്ല. നിർത്തുകയുമില്ല. ബ്ലോഗുകളും ഫെയ്സ്ബുക്ക് കുറിപ്പുകളും ഒക്കെ എഴുതുന്ന കൂട്ടത്തിൽ തന്നെ മലയാളത്തിന്‍റെ പ്രിയങ്കരനായ താരം മോഹൻലാൽ കത്തുകളും എഴുതാറുണ്ട്. പ്രിയപ്പെട്ട പലർക്കും മോഹൻലാലിന്‍റെ കത്തുകൾ ഇപ്പോഴും മുടക്കമില്ലാതെ വന്നു ചേരുന്നുണ്ട്. മോഹൻലാലിന്‍റെ കത്ത് ഇപ്പോഴും കിട്ടുന്ന അപൂർവം ചില ആളുകളിൽ ഒരാളാണ് തൃശൂർ കൈപ്പറന്പ് കളത്തികാട്ടിൽ റിട്ടേഡ് സുബേദാർ രാജൻ. ഇദ്ദേഹത്തെ തേടിയെത്തുന്നത് നടൻ മോഹൻലാലിന്‍റെ കത്തുകളല്ല. ലഫ്റ്റനന്‍റ് കേണൽ മോഹൻലാലിന്‍റെ കത്തുകളാണ്. രണ്ടു പട്ടാളക്കാർ തമ്മിൽ കത്തിലൂടെയുള്ള കമ്മ്യൂണിക്കേഷൻ. പരസ്പരം കാണാതെയുള്ള മനോഹരമായ ആശയവിനിമയം.. അതും വാട്സാപ്പിലൂടെയും ഇ-മെയിൽ വഴിയും ഈസി കമ്യൂണിക്കേഷൻ സാധ്യമാക്കുന്ന കാലത്ത്. 23 വർഷം ഇന്ത്യൻ സേനയുടെ ഭാഗമായ 28 വായു രക്ഷ റെജിമെന്‍റിലാണ് സുബേദാർ രാജൻ സേവനമനുഷ്ഠിച്ചത്. 2010ൽ പ്രിയപ്പെട്ട സൈനിക സുഹൃത്തുക്കളെ ഒരുമിച്ച് കൂട്ടാനായി രാജൻ…

Read More

ഒപ്പിന് രണ്ട് ലക്ഷം..! കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് സെക്രട്ടറി വിജിലൻസ് പിടിയിൽ;  മണിയപ്പൻ‌ ജോലി ചെയ്ത സ്ഥലങ്ങളിലെല്ലാം കയ്യേറ്റക്കഥകൾ മാത്രം

തുറവൂർ: കെട്ടിട നിർമാണത്തിന് അനുമതി നൽകുന്നതിനായി കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് സെക്രട്ടറിയെ വിജിലൻസ് പിടികൂടി. അരൂർ പഞ്ചായത്ത് സെക്രട്ടറി പി.വി. മണിയപ്പനാണ് ആലപ്പുഴ വിജിലൻസ് സ്പെഷ്ൽ സ്ക്വാഡ് പിടികൂടിയത്.വ്യാഴാഴ്ച രാത്രി ഏഴിന് ദേശീയപാതയിൽ ചമ്മനാടിന് സമീപമാണ് അദ്ദേഹത്തെ ഒരു ലക്ഷം രൂപയുമായി പിടികൂടിയത്. അരൂരിൽ ഒരു കെട്ടിടത്തിന് നിർമണ അനുമതിയുടെ പേരിൽ ഉടമ അപേക്ഷ നൽകിയിട്ടും സെക്രട്ടറി പണം നൽകാത്തതിന്‍റെ പേരിൽ അനുമതി നിഷേധിച്ചിരുന്നു. രണ്ടു ലക്ഷം രൂപ നൽകിയെങ്കിൽ മാത്രമേ കെട്ടിടത്തിന്‍റെ നിർമാണത്തിന് അനുമതി നൽകുകയുള്ളു എന്ന സെക്രട്ടറിയുടെ പിടിവാശി കാരണം കഴിഞ്ഞ കുറച്ചു നാളുകളായി കെട്ടിട ഉടമ പഞ്ചായത്ത് ഓഫീസ് കയറിയിറങ്ങുകയായിരുന്നു. അതിനുശേഷമാണ് കഴിഞ്ഞദിവസം ഒരു ലക്ഷം രൂപ നൽകാമെന്ന് അപേക്ഷകൻ സമ്മതിക്കുകയും ഇതുസംബന്ധിച്ച വിവരം വിജിലൻസിന് കൈമാറുകയും ചെയ്തത്. ഇതു പ്രകാരം ഇന്നലെ വൈകുന്നേരം ഏഴിന് പഞ്ചായത്ത് സെക്രട്ടറി മണിയപ്പന്‍റെ വീട്ടിലേക്കുള്ള വഴിയിൽ…

Read More

ഡ്രൈവിംഗ് ടെസ്റ്റിനിടെ യുവതിയെ കയറിപ്പിടിച്ചു ! മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പിടിയില്‍…

ഡ്രൈവിംഗ് ടെസ്റ്റിനിടെ യുവതിയോട് മോശമായി പെരുമാറിയ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍. പത്തനാപുരം ആര്‍ ടി ഒ ഓഫീസിലെ ഉദ്യോഗസ്ഥനായ കുണ്ടറ മുളവന പേരയം അമ്പിയില്‍ വിജയനിവാസില്‍ എ എസ് വിനോദാണ് അറസ്റ്റിലായത്. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്ന് ഒരാഴ്ചയായി ഇയാള്‍ ഒളിവിലായിരുന്നു. കഴിഞ്ഞ ദിവസം പുനലൂര്‍ ഡി വൈ എസ് പിയ്ക്ക് മുമ്പാകെ ഇയാള്‍ ഹാജരായി. കഴിഞ്ഞ ജൂലായ് 19നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഡ്രൈവിംഗ് ടെസ്റ്റിനിടെ ആളൊഴിഞ്ഞ ഭാഗത്ത് വച്ച് പരാതിക്കാരിയായ യുവതിയോട് വിനോദ് വാഹനത്തിനുള്ളില്‍ വച്ച് അപമര്യാദയായി പെരുമാറിയെന്നതാണ് കേസ്. സംഭവത്തില്‍ പത്തനാപുരം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. പിന്നാലെ ഇയാളെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ലഭിക്കാതെ വന്നതോടെയാണ് ഇയാള്‍ കീഴടങ്ങിയത്. കീഴടങ്ങലിന് പിന്നാലെ വിനോദിനെ സംഭവം നടന്ന വടക്കേക്കര ചെളിക്കുഴിയിലെത്തിച്ച് തെളിവെടുപ്പ്…

Read More

അപകടത്തിൽപ്പെട്ട് റോഡിൽ രക്തം വാർന്ന് കിടന്ന അമ്മയ്ക്കും മകൾക്കും രക്ഷകനായി മാധ്യമ പ്രവർത്തകൻ ! മാങ്കാംകുഴിയില്‍ നടന്ന സംഭവം ഇങ്ങനെ…

മാങ്കാംകുഴി: അപകടത്തിൽപ്പെട്ട് റോഡിൽ രക്തം വാർന്ന് കിടന്ന അമ്മയ്ക്കും മകൾക്കും മാധ്യമ പ്രവർത്തകൻ രക്ഷകനായി. കൊല്ലം-തേനി ദേശീയപാതയിൽ മാങ്കാംകുഴി ജംഗ്‌ഷന് താഴെ തഴക്കര പഞ്ചായത്ത് സ്റ്റേഡിയത്തിന് സമീപം ഓട്ടോറിക്ഷയിടിച്ച് റോഡിലേക്ക് തെറിച്ചുവീണ് രക്തം വാർന്ന്കിടന്ന സ്‌കൂട്ടർ യാത്രികരായ വെട്ടിയാർ കോട്ടയിൽ പടീറ്റതിൽ സുപ്രഭ (49) മകൾ പൂജ (22 ) എന്നിവരുടെ ജീവൻ രക്ഷിക്കാനാണ് മാധ്യമ പ്രവർത്തകനും പൊതുപ്രവർത്തകനുമായ നൗഷാദ് മാങ്കാംകുഴി രക്ഷകനായത്. കഴിഞ്ഞ ദിവസം സന്ധ്യയ്ക്ക് ഏഴോടെ ആയിരുന്നു അപകടം. മാങ്കാംകുഴി ജംഗ്‌ഷന് സമീപത്തെ ബേക്കറിയിൽ നിന്നു സാധനങ്ങളും വാങ്ങി സ്‌കൂട്ടറിൽ വീട്ടിലേക്ക് പോകുകയായിരുന്നു സുപ്രഭയും മകളും. ഇരുവരും സഞ്ചരിച്ച സ്‌കൂട്ടറിൽ അമിതവേഗത്തിൽ എതിരേ വന്ന ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സുപ്രഭ സ്കൂട്ടറോടുകൂടി തലയടിച്ചു വീഴുകയും മകൾ പൂജ തലയടിച്ച് തെറിച്ചു വീഴുകയുമായിരുന്നു. അപകടം നടന്ന ഭാഗത്ത് വഴിവിളക്ക് കത്താത്തതിനാൽ കൂരിരുട്ടായിരുന്നു. അപകടം നേരിൽ…

Read More

ഞങ്ങൾക്ക് ഓണക്കോടി വാങ്ങണം, ഞങ്ങൾക്കും ജീവിക്കണം; കൈക്കുഞ്ഞുമായി  കെഎസ്ആർടിസി ഡിപ്പോയ്ക്കു മുന്നില്‍ കുടുംബാംഗങ്ങളുടെ സമരം

കോട്ടയം: ശമ്പളം കിട്ടാത്തതിനെതിരേ ഡിപ്പോയ്ക്കു മുന്നില്‍ പിഞ്ചു കുഞ്ഞുള്‍പ്പെടെയുള്ള കുടുംബവുമായി കെഎസ്ആര്‍ടിസി കണ്ടക്ടര്‍മാരുടെ പ്രതിഷേധം. കോട്ടയം ഡിപ്പോയ്ക്കു മുന്നില്‍ ഇന്നലെ രാവിലെയാണു സമരം അരങ്ങേറിയത്. ഡിപ്പോയിലെ കണ്ടക്ടറായ മാങ്ങാനം സ്വദേശി വൈശാഖും ഭാര്യ രേഖ, മക്കളായ ദേവദര്‍ശന്‍, ദേവദര്‍ശിനി എന്നിവരും മറ്റൊരു കണ്ടക്ടറായ അതിരമ്പുഴ സ്വദേശിയായ ആമോലും കൈക്കുഞ്ഞുമായി ഭാര്യ ജിന്‍സിയും സമരത്തില്‍ പങ്കാളിയായി. ഉച്ചയ്ക്ക് 12ന് ആരംഭിച്ച സമരം ഒരു മണിക്കൂറോളം നീണ്ടുനിന്നു. ഞങ്ങളുടെ അച്ഛന് ശമ്പളം അനുവദിക്കൂ, ഞങ്ങളെയും ജീവിക്കാന്‍ അനുവദിക്കൂ എന്ന പ്ലക്കാര്‍ഡുമായിട്ടാണ് കുട്ടികള്‍ സമരത്തില്‍ പങ്കെടുത്തത്. രണ്ടു മാസമായി വൈശാഖിനും ആമോലിനും ശമ്പളം ലഭിച്ചിട്ട്. ഓണത്തിനു കുട്ടികള്‍ക്ക് ഓണക്കോടി വാങ്ങുന്നതിനു പോലും കൈയില്‍ പണമില്ല. ജീവിതം മുന്നോട്ടു പോകാന്‍ ബുദ്ധിമുട്ടുന്നതിനാലും മറ്റു മാര്‍ഗമില്ലാത്തതിനാലുമാണ് ഭാര്യയെയും കുട്ടികളെയുമായി സമരത്തിനിറങ്ങേണ്ടി വന്നതെന്ന് ഇരുവരും പറഞ്ഞു. പ്രശ്‌ന പരിഹാരത്തിന് കെഎസ്ആര്‍ടിസി എംഡിയുമായി സംസാരിക്കാന്‍ അവസരമൊരുക്കുമെന്ന ഡിടിഒയുടെ…

Read More

മധുബാലയെ ചുംബിക്കാന്‍ ആദ്യം വളരെ നാണം തോന്നി ! പിന്നെ കരഞ്ഞു; ഓര്‍മകള്‍ അയവിറക്കി അരവിന്ദ് സ്വാമി…

ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും മികച്ച പ്രണയചിത്രങ്ങളില്‍ ഒന്നാണ് റോജ. ചിത്രത്തിലെ പാട്ടുകളും സിനിമയെ അനശ്വരമാക്കി നിര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചു. അരവിന്ദ് സ്വാമിയും മധുബാലയുമായിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ അരവിന്ദ് സ്വാമിയുടെ ഒരു വെളിപ്പെടുത്തലാണ് ശ്രദ്ധേയമാകുന്നത്. ചിത്രത്തിലെ റൊമാന്റിക് രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ താന്‍ കരയേണ്ടി വന്നതിനെ കുറിച്ചാണ് അരവിന്ദ് സ്വാമി ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. സൂപ്പര്‍ ഡാന്‍സര്‍ റിയാലിറ്റി ഷോയില്‍ നടി മധുബാല അതിഥിയായി എത്തിയപ്പോള്‍ വീഡിയോയിലൂടെയാണ് അരവിന്ദ് സ്വാമി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. റോജയില്‍ അഭിനയിക്കുമ്പോള്‍ തനിക്ക് വെറും ഇരുപത്തിയൊന്ന് വയസ് മാത്രമേ ഉണ്ടായിരുന്നുള്ളു. മധുവിനൊപ്പം റൊമാന്റിക് സീനുകള്‍ ചെയ്യുമ്പോള്‍ വളരെ നാണം തോന്നി. പിന്നെയത് കരച്ചില്‍ വരെ എത്തി. ഒടുവില്‍ സിനിമയിലെ ചുംബന രംഗത്തില്‍ അഭിനയിക്കുന്നതിന് വേണ്ടി സംവിധായകന്‍ മണിരത്നവും നടി മധുവും ഏറെ നേരം സംസാരിച്ച് ബോധ്യപ്പെടുത്തുകയായിരുന്നു. എന്തായാലും മധുവിനെ ഇനിയും…

Read More

തലസ്ഥാനത്ത് സ്വന്തമായി വീട്, എട്ടോളം വാഹനങ്ങൾ, വീടിന്‍റെ സുരക്ഷയ്ക്ക് 36 സിസിടിവികൾ; ആഡംബര ജീവിതത്തിന് മോഷണം തൊഴിലാക്കി; കുപ്രസിദ്ധ മോഷ്ടാവ് തിരുവല്ലം ഉണ്ണി പിടിയിൽ

മുണ്ടക്കയം: സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 50 ഓളം കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് മുണ്ടക്കയം പോലീസിന്‍റെ പിടിയിൽ. തിരുവനന്തപുരം തകിടിയില്‍ വിഷ്ണു ഭവനില്‍ ഉണ്ണികൃഷ്ണ (തിരുവല്ലം ഉണ്ണി-50) നെയാണ് പോലീസ് അറസ്റ്റു ചെയ്തത്. മുണ്ടക്കയം പുത്തൻചന്തയിലെ മലഞ്ചരക്ക് കട കുത്തിത്തുറന്ന് അറുപതിനായിരം രൂപയും കുരുമുളക്, ജാതിക്ക അടക്കമുള്ള മലഞ്ചരക്ക് സാധനവും മോഷ്ടിച്ച കേസിലാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ ജൂലൈ 20നാണ് പുത്തൻചന്തിയിലെ കടയിൽ മോഷണം നടന്നത്. മുണ്ടക്കയം എസ്എച്ച്ഒ ഷൈന്‍കുമാറിന്‍റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. രണ്ടാഴ്ചമുമ്പ് പ്രതിയായ തിരുവല്ലം ഉണ്ണി പത്തനംതിട്ടയിലുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ മുണ്ടക്കയം സിഐയുടെ നേതൃത്വത്തില്‍ പോലീസ് പിന്‍തുടര്‍ന്നെങ്കിലും പോലീസിനെ തിരിച്ചറിഞ്ഞ ഇയാള്‍ മലമുകളിലേക്ക് വാഹനം ഓടിച്ചു കയറ്റി റോഡ് അവസാനിക്കുന്ന സ്ഥലത്തുനിന്നു വാഹനം ഉപേക്ഷിച്ചു മുങ്ങുകയായിരുന്നു. പോലീസ് ഒപ്പമെത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന പത്തനംതിട്ട സ്റ്റേഷനിലെ…

Read More

ആരെങ്കിലും എഴുതിയ ഒരു കഥയുടെ ഭാഗമെടുത്ത് നമ്മുടേതായ രീതിയില്‍ ചെയ്യുന്നു ! ശ്രീനിവാസനെക്കുറിച്ച് വെളിപ്പെടുത്തലുമായി തിരക്കഥാകൃത്ത്

മലയാള സിനിമാലോകം കണ്ട മികച്ച തിരക്കഥാകൃത്തുകളില്‍ ഒരാളാണ് ശ്രീനിവാസന്‍. എന്നാല്‍ തിരക്കഥാ മോഷണ ആരോപണം പലപ്പോഴും ശ്രീനിവാസനെതിരേ ഉയര്‍ന്നിട്ടുണ്ട്. ഈ ആരോപണത്തിലെ സത്യാവസ്ഥ തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് തിരക്കഥാകൃത്ത് വിനു കിരിയത്ത്. മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്. എല്ലാ കഥകളും ഏതെങ്കിലും കഥയില്‍ നിന്ന് എടുക്കുന്നതാണ്. താനും പല കഥകളില്‍ നിന്ന് തിരക്കഥ ഉണ്ടാക്കിയിട്ടുണ്ട്. ശ്രീനിവാസനും അങ്ങനെ തന്നെയാണ്. ആരെങ്കിലും എഴുതിയ ഒരു കഥയുടെ ഭാഗമെടുത്ത് നമ്മുടേതായ രീതിയില്‍ ചെയ്യുന്നു. അത്രയൂള്ളൂ അതിപ്പോള്‍ മലയാളത്തില്‍ നിന്നോ ഇംഗ്ലീഷില്‍ നിന്നോ ആകാമെന്നും അദ്ദേഹം പറഞ്ഞു. ശ്രീനിവാസന്റെ എല്ലാ കഥകളും അദ്ദേഹത്തിന്റെതായ ഒരു കയ്യോപ്പ് ചാര്‍ത്താറുണ്ട്. രണ്ട് പേര്‍ ചായ ഇടുന്നത് പോലെയാണ് കഥ എഴുതുന്നത്. സാമ്യതകള്‍ ഉണ്ടാകും പക്ഷേ ഒരിക്കലും ഒരേ ടേസ്റ്റ് വരില്ല. അതുപോലെയാണ് പല കഥകളും. ശ്രീനിവാസനും അതുപോലെയാണ്, അദ്ദേഹത്തിന്റെ…

Read More

അവര്‍ പ്രണയത്തിലായിരുന്നു; ഇരുവരുടെയും രണ്ടാം വിവാഹം..! നിര്‍മാതാവ് ചന്ദ്രശേഖരനും നടി മഹാലക്ഷ്മിയും വിവാഹിതരായി

തമിഴ് നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖരനും നടിയും അവതാരകയുമായ മഹാലക്ഷ്മിയും വിവാഹിതരായി. പ്രണയവിവാഹമായിരുന്നു. രവീന്ദര്‍ നിര്‍മിക്കുന്ന വിടിയും വരൈ കാത്തിര് എന്ന ചിത്രത്തില്‍ മഹാലക്ഷ്മിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈ സിനിമയുടെ സെറ്റില്‍ വച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. സ്വകാര്യമായി നടത്തിയ ചടങ്ങില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്.

Read More

ഉയിഗര്‍ മുസ്ലിങ്ങള്‍ക്കെതിരേ വ്യാപകമായ ലൈംഗികാതിക്രമം ! പുറത്തുവന്ന യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍…

ചൈനയിലെ ഷിന്‍ജിയാങ് മേഖലയില്‍ ഉയിഗര്‍ മുസ്ലിങ്ങള്‍ക്കെതിരേ ചൈന നടത്തിക്കൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുകയാണ് ഐക്യരാഷ്ട്രസഭ .ഏറെ നാളത്തെ തയ്യാറെടുപ്പിനു ശേഷമാണ് യുഎന്‍ ഈ റിപ്പോര്‍ട്ട് പുറത്തിറക്കിയത്. പടിഞ്ഞാറന്‍ മേഖലയില്‍ ഉയിഗര്‍ മുസ്ലീങ്ങളും മറ്റ് വിഭാഗക്കാരും നേരിടുന്ന അവകാശലംഘനങ്ങളുടെ വിശദമായ വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ അമേരിക്കയും മറ്റ് വിമര്‍ശകരും പ്രധാനമായി ഉന്നയിച്ച വംശഹത്യയെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല. ഉയ്ഗര്‍, മറ്റ് മുസ്ലീം വിഭാഗങ്ങള്‍ തുടങ്ങിയവര്‍ക്കെതിരായ വിവേചനങ്ങളുടെ തീവ്രത, അന്താരാഷ്ട്ര കുറ്റകൃത്യങ്ങള്‍ തുടങ്ങിയവയെല്ലാം റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിട്ടുണ്ട്. ഷിന്‍ജിയാങില്‍ നടന്നുകൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളിലേയ്ക്ക് ലോകത്തിന്റെ അടിയന്തര ശ്രദ്ധ വേണമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അവകാശ സംരക്ഷണ ഗ്രൂപ്പുകളും. പാശ്ചാത്യ രാജ്യങ്ങളും ഉയ്ഗര്‍ വിഭാഗവും വളരെക്കാലമായി ചൈനയ്ക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ശരിവയ്ക്കുന്ന തരത്തിലുള്ള വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. ഷിന്‍ജിയാങിലെ ഉയ്ഗര്‍ സ്വയംഭരണ പ്രദേശത്തെ സ്ഥിതിഗതികളെക്കുറിച്ച് വിലയിരുത്തല്‍ ആവശ്യമാണെന്ന് യുഎന്‍ മനുഷ്യാവകാശ മേധാവി മിഷേല്‍ ബാഷെലെറ്റ്…

Read More