ജ്യൂസ് ചലഞ്ച് ”ട്രയല്‍ റണ്‍’ എന്ന് അന്വേഷണ സംഘത്തോട് ഗ്രീഷ്മ ! കൊലപാതകം കരുതിക്കൂട്ടി ചെയ്തത് തന്നെ…

ഷാരോണ്‍ രാജ് വധക്കേസിലെ മുഖ്യപ്രതിയായ ഗ്രീഷ്മ നേരത്തേ ഷാരോണുമായി നടത്തിയ ‘ജ്യൂസ് ചലഞ്ച്’ കൊലപാതകത്തിനു മുന്‍പുള്ള ‘ട്രയല്‍ റണ്‍’ ആയിരുന്നുവെന്ന് പോലീസ്. ഷാരോണിന്റെ പ്രതികരണം അറിയാനായിരുന്നു ഈ ജ്യൂസ് ചലഞ്ച് നടത്തിയത്. ഷാരോണിനെ ഒഴിവാക്കാന്‍ നേരത്തേ തീരുമാനിച്ചിരുന്നതായും കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ ഗ്രീഷ്മ മൊഴി നല്‍കി. ഗ്രീഷ്മയെ ഇന്ന് വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും. കളനാശിനി കലര്‍ത്തി നല്‍കിയ കഷായത്തിന്റെ കുപ്പി കണ്ടെത്താനാണ് തെളിവെടുപ്പ്. നേരത്തേ കളനാശിനിയുടെ കുപ്പി കുളക്കരയില്‍നിന്നു കണ്ടെത്തിയിരുന്നു. തെളിവെടുപ്പ് കാമറയില്‍ ചിത്രീകരിക്കണമെന്നു കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഗ്രീഷ്മയും ഷാരോണും പോയിരുന്ന തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളിലും തെളിവെടുപ്പ് നടത്തിയേക്കും.

Read More

15 Finest Free Chat Rooms To Make New Pals In 2022

Try online chatting with randoms using the random chat rooms function. Our chatting website offers you with costless access to free random chatrooms to satisfy up with random boys or girls. At the free chat rooms you get to fulfill up with customers or strangers from USA, UK, Asia, Australia, Spain, Puerto Rico and different countries. Talking to a stranger may be of great worth and a nice way to move your time with not requiring you to login or enroll. You obtained it right, YesIChat does not require you…

Read More

ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട 29കാരിയെ ബലാല്‍സംഗം ചെയ്തു ! ശ്രീലങ്കന്‍ ക്രിക്കറ്റ് താരം ധനുഷ്‌ക ഗുണതിലക സിഡ്‌നിയില്‍ അറസ്റ്റില്‍

ട്വന്റി20 ലോകകപ്പില്‍ ടീമില്‍ അംഗമായിരുന്ന ശ്രീലങ്കന്‍ ക്രിക്കറ്റ് താരം ധനുഷ്‌ക ഗുണതിലക ബലാല്‍സംഗക്കേസില്‍ ഓസ്‌ട്രേലിയയില്‍ അറസ്റ്റില്‍. ഞായറാഴ്ച പുലര്‍ച്ചെ സിഡ്‌നി സിറ്റി പോലീസാണ് 31കാരനായ താരത്തെ അറസ്റ്റ് ചെയ്തത്. ഈ മാസം രണ്ടിനു ഗുണതിലകയ്‌ക്കെതിരേ റജിസ്റ്റര്‍ ചെയ്ത പീഡനക്കേസിന്റെ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. ലോകകപ്പില്‍നിന്നു പുറത്തായ ശ്രീലങ്കന്‍ ടീം ഓസ്‌ട്രേലിയയില്‍നിന്നു തിരിച്ചുപോന്നെങ്കിലും സംഘത്തില്‍ ഗുണതിലകയില്ലെന്ന് ടീമിന്റെ അടുത്തവൃത്തം വാര്‍ത്താ ഏജന്‍സിയായ പിടിഐയോടു വ്യക്തമാക്കി. ഓണ്‍ലൈന്‍ ഡേറ്റിങ് ആപ്പിലൂടെയാണ് ഗുണതിലക, 29കാരിയായ യുവതിയെ പരിചയപ്പെട്ടതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇതിനുശേഷം റോസ് ബേയിലുള്ള വസതിയില്‍വച്ച് നവംബര്‍ 2നു കൂടിക്കാഴ്ച നടത്തിയ ശേഷം യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇവിടെയെത്തി പൊലീസ് നടത്തിയ തെളിവെടുപ്പിന് ഒടുവിലാണ് സിഡ്‌നിയിലെ ഹോട്ടലില്‍നിന്നു ലങ്കന്‍ താരത്തെ പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇതു സംബന്ധിച്ച്ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ശനിയാഴ്ച, ഇംഗ്ലണ്ടിനോട് തോറ്റതിനു പിന്നാലെ…

Read More

ലോകത്തിലെ ഏറ്റവും വില കൂടിയ ദ്രാവകം എന്തെന്നറിഞ്ഞാല്‍ നിങ്ങള്‍ അമ്പരക്കും !

പുരാതന കാലം മുതല്‍ തന്നെ മിത്തുകളിലും മതങ്ങളിലുമെല്ലാം പ്രതിപാദിക്കുന്ന ജീവിയാണ് തേള്‍. ഈജിപ്ഷ്യന്‍ പുരാണത്തില്‍ ഇവയ്ക്ക് സവിശേഷമായ സ്ഥാനമാണുള്ളത്. ഇവയുടെ മാരക വിഷവും മനുഷ്യര്‍ക്ക് പണ്ടുകാലം മുതല്‍അത്ഭുതമായിരുന്നു. ഇന്ന് ഭൂമിയിലെ ഏറ്റവും വില കൂടിയ ദ്രാവകം ഏതാണെന്ന് ചോദിച്ചാല്‍ അതിന്റെ ഉത്തരം തേളിന്റെ വിഷം എന്നാണ്. ഒരു ഗാലണിന് 39 മില്യണ്‍ ഡോളറാണ് തേള്‍ വിഷത്തിന്റെ വില. ഒരു പഞ്ചസാര തരിയെക്കാളും തീരെ ചെറിയ തുള്ളിയ്ക്ക് മാത്രം 130 ഡോളര്‍. ശാസ്ത്രീയമായ കാരണങ്ങളാണ് തേള്‍ വിഷം ഇത്ര മൂല്യമുള്ളതാകാന്‍ കാരണം. ചികിത്സാ രംഗത്ത് തേള്‍ വിഷം പല രീതിയിലും പ്രയോജനപ്പെടുത്താമെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. കാന്‍സര്‍ രോഗ നിര്‍ണയത്തിനും ട്യൂമറുകളെ ചെറുക്കാനും സഹായിക്കുന്ന പ്രോട്ടീനുകള്‍ തേള്‍ വിഷത്തില്‍ അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. തേള്‍ വിഷത്തിലെ ക്ലോറോടോക്‌സിന്‍ എന്ന ഘടകത്തിന് തലയേയും നട്ടെല്ലിനേയും ബാധിക്കുന്ന ചില കാന്‍സര്‍ സെല്ലുകളെ കണ്ടെത്താന്‍ കഴിയും.…

Read More

Mygirlfund Evaluations And Information

I waited and nothing, i reached out 3 or 4 instances with no response… I emailed them and so they stated they would do the final cashout in 30 days….. None of these my gurl fund women are paid for his or her evaluate of Mygirlfund. All of these women are lively on the positioning now. “Pixiedoll” is newer to the location, having been a member for just under six months. All of these ladies are lively on the positioning now. You cant promote something via mgf and your not…

Read More

Chatrandom Evaluation Archives

To get rid of the ice and chat with of us from any space I really like. It’s on a daily basis attention-grabbing verify simply how purchasers promote themselves when purchasing for closeness. However, you get entry to extra features, for instance, by including paid search filters. Indeed, that is primarily basically perhaps most likely the most thrilling preserve chatting you in all probability can experience. The web site supplies a channel whereby new individuals can meet folks from anyplace across the globe and start to speak with them. Chatrandom.com…

Read More

Times Buying And Selling Japan Co Ltd

It works nicely on cellular and tablet gadgets in addition to desktop and laptop computer. Guest chat rooms embody a video chat and adult chat area with every attracting a quantity of dozen guests at a time. Most of the rooms have a high proportion of visitors posting pictures and of those, some do link to 3rd celebration sites. There is no video chatting on this site, and it is distinctly “old school” in look. OnlineFreeChat and FreeChatNow are owned and operated by the identical particular person. They use the…

Read More

സുകുമാരക്കുറുപ്പ് രക്ഷപ്പെട്ടതെങ്ങനെ ? എവിടേയ്ക്ക്… ആര്‍ക്കൊപ്പം..? സുകുമാരക്കുറുപ്പിനെത്തേടി പോലീസ് അന്വേഷണം തുടങ്ങിയിട്ട് 38 വര്‍ഷം

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെത്തേടി പോലീസ് അന്വേഷണം തുടങ്ങിയിട്ട് 38 വർഷമാകുന്നു. കേരളത്തെ നടുക്കിയ ചാക്കോ വധക്കേസിലെ പ്രതികളിലൊരാളായ സുകുമാരക്കുറുപ്പ് മരിച്ചതായി തെളിവില്ലാത്തതിനാൽ അയാൾ ജീവനോടെയുണ്ടെന്ന നിഗമനത്തിലാണ് വിവിധ തലങ്ങളിലെ അന്വേഷണങ്ങൾ. കേസിൽ തെളിവെന്നും അടയാളമെന്നും പറയാൻ അവശേഷിക്കുന്നത് കൊടുംക്രിമിനലായ കുറുപ്പിന്‍റെ ആറേഴു ഫോട്ടോകൾ. പ്രധാന തെളിവായിരുന്നു ചാക്കോയുടെ മൃതദേഹം കത്തിക്കാനുപയോഗിച്ച കുറുപ്പിന്‍റെ അംബാസഡർ കാർ. മാവേലിക്കര പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന കാറിന്‍റെ ബോഡി കാലപ്പഴക്കത്താൽ ദ്രവിച്ചുതീർന്നു. ഗിയർബോക്സ് ഉൾപ്പെടെ അവശേഷിച്ച ഭാഗങ്ങളും മണ്ണിലൊളിച്ചു. അരുംകൊലക്കാലത്ത് കുറുപ്പ് ആലപ്പുഴ വണ്ടാനത്ത് പണിതുതുടങ്ങിയ ഇരുനില ബംഗ്ളാവ് അനാഥമായി ഇപ്പോഴുമുണ്ട്. കേരളം എക്കാലവും ഭീതിയോടെ ഓർമിക്കുന്ന ചാക്കോ വധക്കേസിൽ പിടിയിലായ മറ്റ് പ്രതികൾ ശിക്ഷ പൂർത്തിയാക്കി പുറത്തിറങ്ങിയെങ്കിലും മുഖ്യപ്രതി സുകുമാരക്കുറുപ്പ് പിടികിട്ടാപ്പുള്ളിയാണ്. കുറ്റാന്വേഷണവിഭാഗത്തിന് മോസ്റ്റ് വാണ്ടഡ് ക്രിമിനൽ. ചാക്കോ വധക്കേസിൽ പ്രതിയായ കുറുപ്പിന് പലപ്പോഴായി കോടതി അൻപതോളം സമൻസുകൾ അയച്ചിട്ടുണ്ട്. അന്വേഷത്തിന്‍റെ ഭാഗമായി…

Read More

മൂകനായ മണി ഒരു ദിവസം വന്നില്ലെങ്കിൽ അന്നു കഞ്ഞിക്കുഴി ടൗൺ മൂകമായിപ്പോകും! മണികിലുക്കി മണി എന്നു പറഞ്ഞാൽ ഈ ടൗണിൽ അറിയാത്തവരില്ല…

ചെറുതോണി: മൂകനായ മണി ഒരു ദിവസം വന്നില്ലെങ്കിൽ അന്നു കഞ്ഞിക്കുഴി ടൗൺ മൂകമായിപ്പോകും. കാരണം കഞ്ഞിക്കുഴിയുടെ സംഗീത മനസാണ് മണി. കഞ്ഞിക്കുഴിയുടെ ഉണർവും ഉത്സാഹവുമാണ് മണി. രാവിലെ ഒൻപതു മുതൽ വൈകുന്നേരം അഞ്ചുവരെ സദാനേരവും മണിയുടെ യുഎസ്ബി റേഡിയോ സ്പീക്കറിലൂടെ സംഗീതം മുഴങ്ങിക്കൊണ്ടിരിക്കും. മണികിലുക്കി മണി എന്നു പറഞ്ഞാൽ ഈ ടൗണിൽ അറിയാത്തവരില്ല. പതിറ്റാണ്ടുകൾക്ക് മുമ്പ് കഞ്ഞിക്കുഴി ടൗണിലെത്തിപ്പെട്ടതാണ് മൂകനും നടക്കാൻ ബുദ്ധിമുട്ടുമുള്ള മണി. നാടോടിയെപ്പോലെ ഇവിടെയെത്തിയ മണി പിന്നീട് ഈ നാടുവിട്ടുപോകാതെ ഇവിടെ കൂടി. കഞ്ഞിക്കുഴിയിലെ കടത്തിണ്ണകളിലും മരച്ചുവടുകളിലും മറ്റുമിരുന്നു യുഎസ്ബി റേഡിയോ സ്പീക്കർ വഴി ടൗണിനെ സംഗീതസാന്ദ്രമാക്കുന്ന മണി ടൗണിലെത്തുന്നവർക്കും കച്ചവടക്കാർക്കും ടാക്സി തൊഴിലാളികൾക്കുമെല്ലാം പ്രിയങ്കരൻ. സുമനസുകൾ നൽകുന്ന ഭക്ഷണവും ആളുകൾ നൽകുന്ന ചെറിയ സഹായങ്ങൾക്കൊണ്ടുമാണ് ജീവിതം തള്ളിനീക്കുന്നത്. നാട്ടുകാർ നൽകുന്ന പണം മുഴുവനും പാട്ടുകൾ ശേഖരിക്കാനാണ് മണി ചെലവഴിക്കുന്നത്. പുതിയതും പഴയതുമായ ആയിരക്കണക്കിനു പാട്ടുകളുടെ…

Read More

അന്ന് അവള്‍ ചെറിയ കുട്ടിയായിരുന്നു..! ദര്‍ശനയുടെ വിവാഹത്തിന് സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപിയുടെ സ്‌നേഹസമ്മാനം

കൊയിലാണ്ടി: മാറാട് കലാപത്തില്‍ കൊല്ലപ്പെട്ട ചോയിച്ചന്‍റ കത്ത് ചന്ദ്രന്‍റെ മകള്‍ ദര്‍ശനയുടെ വിവാഹത്തിന് സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപിയുടെ സ്‌നേഹസമ്മാനം. മാറാട് കലപാം നടന്നശേഷം സുരേഷ് ഗോപി അവിടെ സന്ദര്‍ശിച്ചപ്പോള്‍ ചെറിയ കുട്ടിയായിരുന്നു ദര്‍ശന. വീട്ടില്‍ വിശേഷമുണ്ടാകുമ്പോള്‍ തന്നെ അറിയിക്കണമെന്ന് അന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. അങ്ങിനെയാന് അദ്ദേഹത്തെ വിവാഹത്തിന് ക്ഷണിച്ചത്. തിരക്കിലായതിനാല്‍ സുരേഷ് ഗോപി വിവവാഹ ചടങ്ങില്‍ പങ്കെടുക്കുന്നില്ല.വീഡിയോ കോളില്‍ ആശംസ നേരുകയും സമ്മാനം കൊടുത്തയക്കകുയും ചെയ്തു. ബിജെപി കോഴിക്കോട് ജില്ല പ്രസിഡന്‍റ് വി.കെ. സജീവന്‍ വീട്ടില്‍ എത്തി ദര്‍ശനക്ക് സമ്മാനം കൈമാറി.മാറാട് സ്വദേശി ചോയിച്ചന്‍റെ കത്ത് ശ്രീജിത്തുമായാണ് ദര്‍ശനയുടെ വിവാഹം. വിവാഹത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ സുരേഷ് ഗോപി കുടുംബാംഗങ്ങളെ നേരിട്ട് ഫോണില്‍ വിളിച്ച് ഖേദം അറിയിച്ചു. അടുത്ത തവണ കോഴിക്കോട് എത്തിച്ചേരുമ്പോള്‍ നവദമ്പതികളെ തീര്‍ച്ചയായും നേരില്‍ കാണാമെന്ന് സുരേഷ് ഗോപി കുടുംബാംഗങ്ങളെ അറിയിച്ചു. ബിജെപി കോഴിക്കോട്…

Read More