എവിടെടാ മട്ടണ്‍ പീസ് ! ബിരിയാണിയില്‍ മട്ടന്‍ പീസ് എവിടെയെന്ന് ചോദിച്ച് ബന്ധുക്കളുടെ കൂട്ടത്തല്ല്; വീഡിയോ

വിവാഹസദ്യയില്‍ പപ്പടം പൊടിഞ്ഞുപോയി, പായസം കിട്ടിയില്ല എന്നൊക്കെ പറഞ്ഞ് കല്യാണത്തിനെത്തുന്നവര്‍ തമ്മില്‍ തല്ലുന്നത് ഇക്കാലത്തെ ഫാഷനാണ്. സോഷ്യല്‍ മീഡിയയില്‍ ഇത്തരത്തിലുള്ള നിരവധി വീഡിയോകളാണ് ദിനംപ്രതി പ്രചരിക്കുന്നത്. അക്കൂട്ടത്തില്‍ ഏറ്റവും പുതിയ വീഡിയോയാണ് ഇപ്പോള്‍ ട്രെന്‍ഡ് ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുന്നത്. വിവാഹവേദി തന്നെയാണ് സ്ഥലം, രാജ്യം അങ്ങ് പാക്കിസ്ഥാനിലും. വിവാഹത്തിന് വിളമ്പിയ ബിരിയാണിയില്‍ മട്ടന്‍ പീസില്ല എന്നതാണ് സംഘര്‍ഷങ്ങളുടെ കാരണം. വീഡിയോയുടെ തുടക്കത്തില്‍ എല്ലാവരും സമാധാനമായി ഇരുന്ന് ഭക്ഷണം ആസ്വദിച്ച് കഴിക്കുന്നത് കാണാം. പെട്ടെന്നാണ് ഒരാള്‍ എത്തി മറ്റൊരാളെ പുറകില്‍ നിന്നും അടിക്കുന്നത്. ഇതിനു പിന്നാലെ എല്ലാവരും പരസ്പരം കൂട്ടയടിയാവുകയായിരുന്നു. രണ്ടുപേര്‍ തമ്മിലുള്ള പ്രശ്‌നം ഭക്ഷണം കഴിക്കാനിരുന്ന മുഴുവന്‍ പേരും ഏറ്റെടുത്ത് വലിയ സംഘര്‍ഷത്തില്‍ അവസാനിപ്പിച്ചു.

Read More

വിജിലന്‍സ് ‘ഓന്തിന്റെ’ സ്വഭാവം കാണിക്കുന്നു ! രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

തമിഴ്നാട് വിജിലന്‍സിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി. ഭരണം മാറുന്നതിന് അനുസരിച്ച് അന്വേഷണ ഏജന്‍സി നിറം മാറുകയാണെന്നും വിജിലന്‍സിന് ഓന്തിന്റെ സ്വഭാവമാണെന്നും കോടതി കുറ്റപ്പെടുത്തി. ഡിഎംകെ മന്ത്രിമാരുള്‍പ്പെട്ട കേസുകളില്‍ സ്പെഷ്യല്‍ കോടതികളും വിജിലന്‍സ് പറയുന്ന വാദങ്ങള്‍ അംഗീകരിച്ചുകൊടുക്കുകയാണെന്നും ഹൈക്കോടതി വിമര്‍ശിച്ചു. ഇത്തരം അട്ടിമറി ശ്രമങ്ങളുടെ തുടക്കമാണ് ഒപിഎസ് കേസില്‍ കണ്ടതെന്നും ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് പറഞ്ഞു. തമിഴ്നാട്ടിലെ എംപിമാരേയും എംഎല്‍എമാരേയും കുറ്റവിമുക്തരാക്കിയ കൂടുതല്‍ കേസുകള്‍ പുനഃപരിശോധിക്കാന്‍ കോടതി തീരുമാനിക്കുന്നുണ്ടെന്നാണ് സൂചന. ”മന്ത്രിമാരെ കേസുകളില്‍ നിന്ന് രക്ഷിക്കാന്‍ വിജിലന്‍സിന് പ്രത്യേക പദ്ധതിയുണ്ട്. വിജിലന്‍സിന് ഓന്തിന്റെ സ്വഭാവമാണ്. ഭരണം മാറുന്നതിന് അനുസരിച്ച് അവര്‍ നിറം മാറുകയാണ്. പ്രത്യേക കോടതികളെ ഉപയോഗിച്ചുള്ള അട്ടിമറി തുടങ്ങിയത് ഒപിഎസ് കേസിലാണ്. എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും വ്യത്യസ്ഥ നിയമം എന്നത് അനുവദിക്കാനാകില്ല. ഇത് തൊലിപ്പുറത്തെ ചെറിയ കുരുവാണോ അതോ അര്‍ബുദമായി പടര്‍ന്നിട്ടുണ്ടോയെന്നത് കോടതി കണ്ടെത്തും. നീതിന്യായ…

Read More

പുതുപ്പള്ളി പോരാട്ടം അവസാന ലാപ്പില്‍; പൂഴിക്കടകനുമായി മുന്നണികള്‍

കോട്ടയം: ശ്രീനാരായണ ഗുരുജയന്തി പ്രമാണിച്ച് സ്ഥനാര്‍ഥികളായ ചാണ്ടി ഉമ്മൻ, ജെയ്ക് സി. തോമസ്, ലിജിൻലാൽ എന്നിവർക്ക് ഇന്നു കാര്യമായ പരസ്യപ്രചാരണമില്ല. അതേസമയം, മണ്ഡലമാകെ ഓടിനടന്നുള്ള വോട്ടഭ്യര്‍ഥന രാവിലെ മുതല്‍ സ്ഥാനാർഥികൾ ആരംഭിച്ചു. കുടുംബയോഗങ്ങളും സ്‌ക്വാഡ് വര്‍ക്കുകളും നടക്കുന്നുണ്ട്. മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന ചതയ ദിനാഘോഷ പരിപാടികളില്‍ സ്ഥാനാര്‍ഥികള്‍ പങ്കെടുക്കും. പരസ്യപ്രചാരണത്തിനു നാലു നാള്‍ മാത്രം ബാക്കി നില്‍ക്കേ പുതുപ്പള്ളി പോരാട്ടം അവസാന ലാപ്പിലേക്കെത്തുകയാണ്. ‌മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെയുള്ള ആരോപണങ്ങളുടെ അസ്ത്രങ്ങൾ യുഡിഎഫ് തൊടുക്കുന്പോൾ വികസനം കൊണ്ടുള്ള മറുപടിയാണ് എല്‍ഡിഎഫ് നല്‍കുന്നത്. ഇടത്-വലത് മുന്നണികളുടെ കപടമുഖം തുറന്നുകാട്ടി സ്വാധീനം ഉറപ്പിക്കാനുള്ള ശ്രമമാണ് എന്‍ഡിഎ ക്യാമ്പ് നടത്തുന്നത്.യുഡിഎഫിനു വേണ്ടി ദേശീയ-സംസ്ഥാന നേതാക്കള്‍ ഇന്നെത്തും. ഇടതു ക്യാമ്പിന് ആവേശംപകര്‍ന്ന് മുഖ്യമന്ത്രി ഇന്നലെ മൂന്നു പൊതുയോഗങ്ങളില്‍ പ്രസംഗിച്ചു. നാളെ വീണ്ടും പൊതുയോഗങ്ങളില്‍ പങ്കെടുക്കാന്‍ മണ്ഡലത്തിലെത്തും. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരെയും വി. മുരളീധരനെയും മുന്‍നിര്‍ത്തിയാണ്…

Read More

ഓണാഘോഷ പരിപാടിക്കിടെ മദ്യലഹരിയിൽ യുവതിയെ കടന്നുപിടിച്ച അറുപതുകാരൻ; പ്രതിയെ തടഞ്ഞ് വെച്ച് നാട്ടുകാർ

തിരുവല്ല: പരുമലയിൽ ഓണാഘോഷ പരിപാടിയ്ക്കിടെ ഇരുപത്തിരണ്ടുകാരിയെ കടന്നു പിടിച്ച സംഭവത്തിൽ അറുപതുകാരനെ പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തു. പരുമല പ്ലാമൂട്ടിൽ വീട്ടിൽ പി.കെ സാബു ( 60 ) നെയാണ് അറസ്റ്റ് ചെയ്തത്. പരുമല സെന്‍റ് ഗ്രിഗോറിയോസ് ആശുപത്രിക്ക് സമീപം ക്ലബ്ബ് സംഘടിപ്പിച്ച പരിപാടിക്കിടെ ബുധനാഴ്ച വൈകിട്ടോടെ ആയിരുന്നു സംഭവം. ഓണാഘോഷ പരിപാടിക്ക് ഇടെയുണ്ടായ തിക്കിലും തിരക്കിലും മദ്യപിച്ച് ലക്കുകെട്ട ഇയാൾ പെൺകുട്ടിയെ കടന്നു പിടിക്കുകയായിരുന്നു. പെൺകുട്ടി ബഹളം വച്ചതിനെ തുടർന്ന് സംഘാടകർ ചേർന്ന് തടഞ്ഞുവെച്ച പ്രതിയെ പുളിക്കീഴ് പോലീസിന് കൈമാറുകയായിരുന്നു. അനധികൃത മദ്യക്കച്ചവടം ഉൾപ്പെടെ ഇയാൾക്കെതിരെ നാല് ക്രിമിനൽ കേസുകൾ ഉണ്ടെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Read More

തട്ടിക്കൊണ്ടുപോയ യുവാവിനെ മണിക്കൂറുകൾക്കുള്ളിൽ മോചിപ്പിച്ച് പോലീസ്; കൈയടിച്ച് നാട്ടുകാർ

കോഴിക്കോട്: തിരുവോണനാളിൽ നാട്ടുകാർ നോക്കിനിൽക്കേ കുന്ദമംഗലത്തുനിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ച അഞ്ചംഗ സംഘത്തെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി നാട്ടുകാരുടെ കൈയടി നേടി പോലീസ്. മലപ്പുറം കാളികാവ് സ്വദേശികളായ സുഹൈൽ, മുഹമ്മദ് മുർഷിദ്, തജ്ദാർ, ഫിറോസ്, അബ്ദുൽ ജലീൽ എന്നിവരാണ് കുന്നമംഗലം, കാളികാവ് പോലീസിന്‍റെ സംയുക്ത നീക്കത്തിലൂടെ പിടിയിലായത്. പ്രതികളെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കടം കൊടുത്ത പണം നൽകിയില്ലെന്ന് ആരോപിച്ച് ചൊവ്വാഴ്ച രാത്രി മൂഴിക്കൽ സ്വദേശി ഹർഷാദ്അലിയെയാണ് പ്രതികൾ തട്ടിക്കൊണ്ടുപോയത്. ഓട്ടോറിക്ഷ തടഞ്ഞ് പ്രതികൾ ഹർഷാദ് അലിയെ വലിച്ചിഴച്ച് കാറിൽ കയറ്റുന്നതിന്‍റെ ദൃശ്യങ്ങൾ നാട്ടുകാർ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. ഇതിൽനിന്ന് പോലീസിന് പ്രതികൾ സഞ്ചരിച്ച കാറിനെക്കുറിച്ച് വിവരം ലഭിച്ചതാണ് നിർണായകമായത്. കുന്നമംഗലം പോലീസ് ഉടൻതന്നെ വിവിധ പോലീസ് സ്റ്റേഷനുകളിലേക്ക് സന്ദേശം നൽകി. കാറിനെ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിൽ കാളികാവിലെ ഒരു ചിക്കൻഫാമിൽ ഹർഷാദ്അലിയെ തടങ്കലിൽ…

Read More

യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ശരീരത്തിൽ മർദനമേറ്റ പാടുകൾ, സഹോദരി യുവാവിനൊപ്പം പോകുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ

സോഫ്‌റ്റ്‌വെയർ എഞ്ചിനീയറായ യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹൈദരാബാദിലെ കോരുത്‌ല ടൗണിലാണ് സംഭവം. ഹൈദരാബാദിലെ ഒരു മൾട്ടിനാഷണൽ കമ്പനിയിലാണ് യുവതി ജോലി ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ വീട്ടിലിരുന്ന് ജോലി ചെയ്യുകയായിരുന്നു. ചൊവ്വാഴ്ചയാണ് യുവതിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ  കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. സംഭവം നടന്ന ദിവസം ഇവരുടെ ഇളയ സഹോദരി ഒരു പുരുഷനോടൊപ്പം വീട് വിട്ടുപോയതായി സിസിടിവി ദൃശ്യങ്ങളിലുണ്ടെന്നും പോലീസ് വ്യക്തമാക്കി.  യുവതിയുടെ മാതാപിതാക്കളുടെ പരാതിയിൽ വീട്ടിൽ നിന്ന് സ്വർണാഭരണങ്ങളും രണ്ട് ലക്ഷം രൂപയും നഷ്ടപ്പെട്ടതായി പോലീസ് പറഞ്ഞു. ഹൈദരാബാദിൽ  പരിപാടികളിൽ പങ്കെടുക്കാനെത്തിയ  മാതാപിതാക്കൾ തിങ്കളാഴ്ച ഫോണിൽ സംസാരിച്ചിരുന്നുവെങ്കിലും ചൊവ്വാഴ്ച യുവതിയിൽ നിന്ന് പ്രതികരണമൊന്നും ലഭിക്കാത്തതിനെ തുടർന്ന് പരിശോധിക്കാൻ അയൽവാസികളോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് അയൽവാസികൾ പരിശോധിച്ചപ്പോഴാണ് മുറിയിലെ സോഫയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയതിത്. തുടർന്ന് അവർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. വീട്ടിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെടുത്തതായും യുവതിയുടെ…

Read More

മണർകാട് പള്ളിയിൽ എട്ടു നോമ്പ് തിരുനാളിന് നാളെ കൊടിയേറും

മണര്‍കാട്: മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ വിശുദ്ധ ദൈവമാതാവിന്‍റെ ജനനപ്പെരുന്നാളിനു നാളെ കൊടിയേറും. ഇ ന്നു സന്ധ്യാപ്രാര്‍ഥനയോടെ നോമ്പാചരണത്തിനു തുക്കമാകും. എട്ടിന് സമാപിക്കും.നാളെ മുതല്‍ 14 വരെ എല്ലാദിവസവും കത്തീഡ്രലിലെ കുര്‍ബാനയ്ക്കു മെത്രാപ്പോലീത്തമാര്‍ പ്രധാന കാര്‍മികത്വം വഹിക്കും. ഒന്നു മുതല്‍ ഏഴു വരെ 12ന് ഉച്ചനമസ്‌കാരവും വൈകിട്ട് അഞ്ചിനു സന്ധ്യാ നമസ്‌കാരവും ഉണ്ടായിരിക്കും. ഒന്നു മുതല്‍ അഞ്ചു വരെ രാവിലെ 11നും ഉച്ചകഴിഞ്ഞ് 2.30നും പ്രസംഗം. ഒന്ന്, മൂന്ന്, അഞ്ചിന് വൈകിട്ട് 6.30ന് ധ്യാനം. ഒന്നിനു വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാനയ്ക്കു എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തയുമായ ഡോ. തോമസ് മാര്‍ തീമോത്തിയോസ് മുഖ്യകാര്‍മികത്വം വഹിക്കും. ഉച്ചകഴിഞ്ഞ് രണ്ടിനു കൊടിമരഘോഷയാത്ര പള്ളിയില്‍നിന്നു പുറപ്പെടും. വൈകുന്നേരം 4.30നു കൊടിമരം ഉയര്‍ത്തും.രണ്ടിനു വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയ്ക്കു പൗലോസ് മാര്‍ ഐറേനിയോസ് മുഖ്യകാര്‍കത്വം വഹിക്കും. വൈകിട്ട് 6.30ന്…

Read More

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം;കൂടുതൽ ഡോക്ടർമാരെ; പ്രതികളാക്കി പോലീസ്; റിപ്പോർട്ട് നാളെ കോടതിയിൽ

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ പന്തീരാങ്കാവ് സ്വദേശിനി കെ.കെ. ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പോലീസിന്‍റെ നിലപാടിനെതിരേ ഡോക്ടർമാരുടെ സംഘടന പ്രതിഷേധമുയർത്തിയതിനിടെ, കൂടുതൽ ഡോക്ടർമാരെ പ്രതികളാക്കി പ്രതിപ്പട്ടിക തയാറാക്കി നടപടികൾ കടുപ്പിച്ച് പോലിസ്. പുതിയതായി പ്രതികളെ ഉൾപ്പെടുത്തിയുള്ള റിപ്പോർട്ട് നാളെ കോടതിയിൽ നൽകുമെന്ന് കേസന്വേഷിക്കുന്ന മെഡിക്കൽ കോളജ് എസിപി കെ. സുദർശനൻ പറഞ്ഞു. പ്രസവ ശസ്ത്രക്രിയ നടത്തിയ കോഴിക്കോട് മെഡിക്കൽ കോളജിലെ ഒരു സീനിയർ ഡോക്ടർ, രണ്ട് പിജി ഡോക്ടർമാർ, രണ്ട് നഴ്സുമാർ എന്നിവരാണ് പ്രതികൾ. നേരത്തെ ഹർഷിന നൽകിയ പരാതിയിൽ മെഡിക്കൽ കോളജ് സൂപ്രണ്ട്, ഗൈനക്കോളജി വിഭാഗം മേധാവി, ശസ്ത്രക്രിയ ചെയ്ത ഒരു ഡോക്ടർ എന്നിവരെയാണ് പ്രതികളായി പോലീസ് ചേർത്തിരുന്നത്. സൂപ്രണ്ട്, ഗൈനക്കോളജി വിഭാഗം തലവൻ എന്നിവരെ ഒഴിവാക്കി 2017ൽ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയവരുടെ പേരുകളാണിപ്പോൾ ഉൾപ്പെടുത്തിയിരിക്കുന്നത്. പുതിയ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുന്നതോടെ ഡോക്ടർമാരുടെയും മറ്റ്…

Read More

30-40 വയസ്സിന് ശേഷം മെറ്റബോളിസം വേഗത്തിലാക്കാൻ 10 എളുപ്പവഴികളിതാ…

ശരീരഭാരം കുറയ്ക്കൽ എന്നത് പല ഘടകങ്ങളാൽ സ്വാധീനിക്കപ്പെടുന്ന കാര്യമാണ്. അതിൽ ഉപാപചയ നിരക്ക് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. നമുക്ക് പ്രായമാകുമ്പോൾ, നമ്മുടെ മെറ്റബോളിസം മന്ദഗതിയിലാകും. ഇത് ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും ഊർജ്ജ നില കുറയുന്നതിനും ഇടയാക്കുന്നു. എന്നാൽ 30-കളിലും 40-കളിലും പ്രവേശിക്കുമ്പോൾ മെറ്റബോളിസം പുനരുജ്ജീവിപ്പിക്കാൻ ഫലപ്രദവും ലളിതവുമായ ധാരാളം മാർഗങ്ങളുണ്ട്. ജീവിതശൈലിയിൽ ക്രമീകരണങ്ങൾ വരുത്തി ദിനചര്യയിൽ ഈ എളുപ്പത്തിലുള്ള കാര്യങ്ങൾക്കൂടി ഉൾപ്പെടുത്തുന്നതിലൂടെ ആരോഗ്യകരമായ ഭാരം നിലനിർത്താൻ  കഴിയുന്നതാണ്.  ശരീര ബലം കൂട്ടുന്നതിനാവശ്യമായ പരിശീലനത്തിന് മുൻഗണന നൽകുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. പ്രായമാകുമ്പോൾ,  പേശികളുടെ അളവ് സ്വാഭാവികമായും കുറയുന്നു. ഇത്  മെറ്റബോളിസത്തെ മന്ദഗതിയിലാക്കും. പതിവ് ശക്തി പരിശീലന വ്യായാമങ്ങൾ ഉൾപ്പെടുത്തുന്നത് ഇതിനെ ചെറുക്കാൻ സഹായിക്കുന്നതാണ്. പുഷ്-അപ്പുകൾ എന്നിവ പോലുള്ള ഭാരം വഹിക്കുന്ന വ്യായാമങ്ങൾ ചെയ്യുന്നതും ഗുണകരമാണ്.  ആരോഗ്യകരമായ മെറ്റബോളിസം നിലനിർത്തുന്നതിന് ആവശ്യത്തിന് വെള്ളം കുടിക്കുന്നത് അത്യന്താപേക്ഷിതമാണ്. നിർജ്ജലീകരണം സംഭവിച്ചാൽ ദഹനം,…

Read More

ലവ് ലൈഫ് ! തന്റെ പുതിയ കാമുകനെ ആരാധകര്‍ക്ക് മുമ്പില്‍ വെളിപ്പെടുത്തി അഭയ ഹിരണ്‍മയി

മലയാളത്തില്‍ ഏറെ ആരാധകരുള്ള ഗായികയാണ് അഭയ ഹിരണ്‍മയി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരംതന്റെ ഓരോ വിശേഷങ്ങളും ആരാധകര്‍ക്കായി പങ്കുവെക്കാറുമുണ്ട് താരം. സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായുള്ള ബന്ധം പിരിഞ്ഞത് അഭയയെ ഏറെ തകര്‍ത്തിരുന്നു. ഈ ബന്ധത്തിന്റെ പേരിലുടലെടുത്ത ആക്ഷേപം ഇരുവരും പിരിഞ്ഞതിനു ശേഷവും തുടര്‍ന്നിരുന്നു. പിന്നീട് ഗോപി സുന്ദര്‍ ഗായിക അമൃത സുരേഷുമായി അടുക്കുകയായിരുന്നു. എന്നാല്‍ അപ്പോഴും അഭയ സിംഗിള്‍ ലൈഫ് തന്നെയായിരുന്നു തിരഞ്ഞെടുത്തത്. ഇപ്പോഴിതാ അഭയ ആ തീരുമാനം മാറ്റിയോ എന്നതാണ് പ്രേക്ഷകരുടെ സംശയം. ഇന്‍സ്റ്റഗ്രാമില്‍ സജീവമായ അഭയുടെ പുതിയ പോസ്റ്റ് തന്നെയാണ് ഇങ്ങനെ ഒരു സംശയം ഉണ്ടാക്കിയത് . പൂമ്പാറ്റയെന്ന ക്യാപ്ഷനോടെയാണ് അഭയ പുതിയ ചിത്രം പോസ്റ്റ് ചെയ്തത്. ഒരാളെ കെട്ടിപ്പിടിച്ച് ചുംബിക്കുന്ന ചിത്രം ക്ഷണനേരം കൊണ്ടാണ് വൈറലായി മാറിയത്. ഹാപ്പിനസ്, ട്രാവലര്‍, ലവ് ലൈഫ് തുടങ്ങിയ ഹാഷ് ടാഗുകളും അഭയ പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്.…

Read More