അഭിനയത്തിലേക്ക് ചുവടുവച്ച് സുധിയുടെ ഭാര്യ രേണു; സോഷ്യൽ മീഡിയയിൽ പ്രശംസയ്ക്കൊപ്പം വിമർശനവും

മലയാളികൾക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേല്‍പ്പിച്ച ആഘാതത്തില്‍ നിന്നും സഹപ്രവര്‍ത്തകരോ കുടുംബമോ ഇനിയും മുക്തരായിട്ടില്ല. എന്നാൽ സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സുധിയുടെ ഭാര്യ രേണു. തന്‍റെ വിഷമങ്ങളും ചെറിയ സന്തോഷങ്ങളുമൊക്കെ പങ്കുവച്ച് രേണു എത്താറുണ്ട്. ഇതിനു താഴെയെല്ലാം പലപ്പോഴും മോശം കമന്‍റുകളാണ് വരാറുള്ളത്. ഒരിടയ്ക്ക് വ്യാപകമായ സൈബര്‍ ആക്രമണങ്ങളിലേക്കും ഇത് പോയിരുന്നു. ഇപ്പോഴിതാ പുതിയൊരു സന്തോഷ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് രേണു. കുഞ്ഞിപ്പൂവ് എന്ന ടീമിനൊപ്പം ചെറിയൊരു ആല്‍ബം ചെയ്തിരിക്കുകയാണ് രേണു. സുധിയുടെ വഴിയേ തന്നെ, സുധിയുടെ സഹായത്തോടെ തന്നെ ഒരു ജീവിത പാതയിലേയ്ക്ക് കയറിയിരിക്കുകയാണ് അവർ. ഇതിലൊരു ചെറിയ കഥാപാത്രമായാണ് രേണു പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹം എനിക്ക് വേണമെന്നും പറഞ്ഞ് ചെറിയൊരു വീഡിയോയും രേണു പങ്കുവെച്ചിട്ടുണ്ട്. പലരും താരത്തെ ആശംസിച്ച് കമന്‍റുമായെത്തി. സുധിയുടെ ആത്മാവ് ഇതെല്ലാം കാണുന്നുണ്ടായിരിക്കും, സുധി ഒപ്പമുള്ളതിന്റെ അനുഗ്രഹമാണ്…

Read More

കാലാതീതമായ ഭക്തി; കടലിനടിയിലെ ദ്വാരകയിൽ മയിൽപീലി സമർപ്പിച്ച് മുങ്ങി നിവർന്ന് മോദി

അഹമ്മദാബാദ്: ഹിന്ദുപുരാണവുമായി അടുത്ത ബന്ധമുള്ള തീര്‍ത്ഥാടനകേന്ദ്രമാണ് ദ്വാരക. കൃഷ്ണന്‍റെ നഗരമായാണ് ദ്വാരക പുരാണങ്ങളില്‍ പറയപ്പെടുന്നത്. ഇപ്പോഴിതാ പ്രധാനമന്ത്രി നരേന്ദ്ര മോദി ദ്വാരകക്ഷേത്ര സന്ദര്‍ശനത്തിന്‍റെ ഭാഗമായി കടലിൽ മുങ്ങി പ്രാര്‍ഥന നടത്തുന്ന ചിത്രങ്ങളാണ് വൈറലാകുന്നത്. കടലിനടിയിൽ നിന്നുളള ചിത്രങ്ങൾ മോദി എക്സിൽ പങ്കുവച്ചു. കടലിൽ മുങ്ങിയത് ഏറെ ദിവ്യമായി അനുഭവപ്പെട്ടുവെന്നും, പുരാതന കാലഘട്ടവുമായി താൻ ബന്ധപ്പെട്ടതായി തോന്നുന്നുവെന്നും മോദി എക്സിൽ കുറിച്ചു. കൃഷ്ണന് സമര്‍പ്പിക്കാന്‍ മയില്‍പ്പീലികളുമായാണ് പ്രധാനമന്ത്രി കടലില്‍ മുങ്ങിയത്. ഹിന്ദു മതവിശ്വാസ പ്രകാരം ദ്വാരക ശ്രീകൃഷ്ണന്‍റെ രാജ്യമായും, ഗാന്ധാരിയുടെ ശാപത്താൽ പിന്നീട് ആ പ്രദേശം അറബിക്കടലിൽ മുങ്ങിപോയതായും കരുതുന്നു. ഓഖയെയും ക്ഷേത്രം സ്ഥിതി ചെയ്യുന്ന ദ്വാരക ദ്വീപിനെയും ബന്ധിപ്പിക്കുന്ന സുദര്‍ശന്‍ സേതു ഉദ്ഘാടനമടക്കമുളള ചടങ്ങുകൾക്കായി ഗുജറാത്തിൽ എത്തിയതായിരുന്നു പ്രധാനമന്ത്രി. രാജ്യത്തെ ഏറ്റവും നീളമേറിയ തൂക്കുപാലമാണ് സുദര്‍ശന്‍ സേതു. ദ്വാരകാധീശ്വര ക്ഷേത്രത്തിന് 30 കിലോമീറ്റര്‍ അകലെയുള്ള ഓഖയില്‍ നിന്ന്…

Read More

‘എന്ത് മൊഞ്ച് ആണ് ഇക്ക!’ സോഷ്യൽ മീഡിയ ചോദിക്കുന്നു

സോഷ്യല്‍ മീഡിയയില്‍ മലയാളികളുടെ പ്രിയപ്പെട്ട താരമായ മമ്മൂട്ടി പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം ഞൊടിയിടയിലാണ് വൈറലാകുന്നത്. ഇപ്പോഴിതാ വീണ്ടും ഫോട്ടോ പോസ്റ്റ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചിരിക്കുകയാണ് താരം . പുതിയ ഓരോ ലുക്കില്‍ വന്ന് ഞെട്ടിക്കുന്നത് മമ്മൂട്ടിക്ക് പുത്തിരിയല്ല. കഴിഞ്ഞ ദിവസം നടന്ന ‘കാതല്‍ ദി കോര്‍’, ‘കണ്ണൂര്‍ സ്‌ക്വാഡ്’ എന്നീ ചിത്രങ്ങളുടെ സക്‌സസ് സെലിബ്രേഷനിലാണ് നടന്‍ വൈറ്റും വൈറ്റും അണിഞ്ഞ മാസ്സ് ലുക്കില്‍ പ്രത്യക്ഷപ്പെട്ടത്. ഫേസ്ബുക്കില്‍ ഫോട്ടോസ് പങ്കുവെച്ചതിന് പിന്നാലെ നിരവധി കമന്‍റുകളാണ് എത്തുന്നത്. ‘എന്ത് മൊഞ്ച് ആണ് ഇക്ക’, ‘ലുക്ക് എന്നൊക്കെ പറഞ്ഞാല്‍ ഇതാണ്’, ‘ഇങ്ങേരിത് എന്ത് ഭാവിച്ചാ’, ‘ഇടയ്ക്ക് വരുന്നു ഒരു ഫോട്ടോ ഇടുന്നു സോഷ്യല്‍ മീഡിയ കത്തിക്കുന്നു’, ‘വല്ലാത്ത ജാതി മനുഷ്യന്‍’, ‘എജ്ജാതി ലുക്ക് ആണ്’, എന്നിങ്ങനെ നീളുന്ന കമന്‍റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. എന്തായാലും പുതിയ ചിത്രങ്ങള്‍ എപ്പോഴത്തെയും പോലെ ആരാധകര്‍…

Read More

ഈ നഗരത്തിന്‍റെ മുഴുവന്‍ പേര് ഇങ്ങനെ ആയിരുന്നൊ!; ഏറ്റവും നീളം കൂടിയ സ്ഥലനാമം

പല നാടുകള്‍ക്കും ഒന്നിലധികം പേരുകള്‍ കാണുമല്ലൊ. ചില പേരുകള്‍ ചരിത്രവുമായി ബന്ധപ്പെട്ട് രൂപപ്പെടുന്നതാണല്ലൊ. എന്നാല്‍ അധിനിവേശങ്ങള്‍ നിമിത്തം പല നാടുകള്‍ക്കും സ്വന്തം പേരുകള്‍ നഷ്ടപ്പെടാറുണ്ട്. നൂറ്റാണ്ടുകള്‍ക്കിപ്പുറമാകും പേര് തിരികെ ലഭിക്കുക. ചില സ്ഥലങ്ങളുടെ പേര് ഒന്നാണെങ്കിലും മറ്റ് നാട്ടുകാര്‍ക്ക് ഉച്ഛരിക്കാന്‍ കഴിയാത്ത സ്ഥിതിയാണെങ്കില്‍ മറ്റൊരു പേരിലും അറിയപ്പെടും. ഇപ്പോഴിതാ തായ്‌ലന്‍ഡിന്‍റെ തലസ്ഥാനമായ ബാങ്കോക്കിന്‍റെ യഥാര്‍ഥ പേര് ഒരു യുവതി പറയുന്നത് സമൂഹ മാധ്യമങ്ങളില്‍ കൗതുകമാവുകയാണ്. ഇന്‍സ്റ്റഗ്രാമില്‍ എത്തിയ ദൃശ്യങ്ങളില്‍ വിനോദസഞ്ചാരികള്‍ ഉള്ള ഒരു ബസില്‍ ടൂര്‍ ഗൈഡ് ഈ നാടിന്‍റെ പേര് ഉച്ഛരിക്കുന്നു. “ക്രുംഗ് തേപ് മഹാനഖോന്‍ ആമോന്‍ രത്തനകോസിന്‍ മഹീന്തര അയുതയ മഹാദിലോക് ഫോപ് നൊപ്പരത് രച്ചത്തനി ബുരിറോം ഉദോമ്രത്ചനിവേത് മഹാസതന്‍ ആമോന്‍ പിമാന്‍ അവതന്‍ സതിത് സക്കത്തട്ടിയ വിത്സനുകം പ്രസിത്’ എന്നാണത്രെ ഈ നഗരത്തിന്‍റെ പേര്. ഒരു കവിത പോലെയുള്ള പദപ്രയോഗമാണ് ഈ പേരില്‍.…

Read More

നെ­ഗ­റ്റീ­വാ­യി ഒന്നും ന­ട­ക്കില്ല, ചര്‍­ച്ച­യില്‍ യു­ഡിഎ­ഫ് സ­ന്തു­ഷ്ട­രാ­ണ്: വി.ഡി. സ­തീശന്‍

കൊ­ച്ചി: ലോ­ക്‌സ­ഭാ തെ­ര­ഞ്ഞെ­ടു­പ്പില്‍ ലീ­ഗി­ന് മൂന്നാം സീ­റ്റ് വേ­ണ­മെ­ന്ന ആ­വ­ശ്യ­ത്തില്‍ ന­ട­ന്ന ഉ­ഭ­യക­ക്ഷി ചര്‍­ച്ച­യില്‍ യു­ഡിഎ­ഫ് സം­തൃ­പ്­ത­രാ­ണെ­ന്ന് പ്ര­തി­പ­ക്ഷ നേ­താ­വ് വി.ഡി.സ­തീ­ശന്‍. ഉ­ഭ­യക­ക്ഷി ചര്‍­ച്ച പൂര്‍­ത്തി­യാ­യി­ട്ടു­ണ്ട്. ഇ­രു­കൂ­ട്ടരും പാര്‍­ട്ടി നേ­തൃ­ത്വ­വു­മാ­യി ചര്‍­ച്ച ചെയ്­ത ശേ­ഷം ചൊ­വ്വാ­ഴ്­ച­യോ­ടെ അന്തി­മ തീ­രു­മാ­ന­­മെ­ടു­ക്കും. നെഗ­റ്റീ­വാ­യി ഒന്നും സം­ഭ­വി­ക്കില്ല. ചര്‍ച്ച പോ­സീ­റ്റീ­വ് ആ­യി­രു­ന്നെ­ന്ന് ലീ­ഗ് നേ­താ­ക്കള്‍ ത­ന്നെ വ്യ­ക്ത­മാ­ക്കി­യി­ട്ടു­ണ്ടെന്നും സ­തീ­ശന്‍ കൂ­ട്ടി­ച്ചേര്‍ത്തു.  വര്‍­ഷ­ങ്ങ­ളു­ടെ ബ­ന്ധ­മു­ള്ള സ­ഹോ­ദ­ര­പാര്‍­ട്ടി­ക­ളാ­ണ് കോണ്‍­ഗ്രസും ലീ­ഗും. യു­ഡി­എ­ഫില്‍ തു­ട­രാന്‍ ആ­യി­രം കാ­ര­ണ­ങ്ങള്‍ ഉ­ണ്ടെന്നും എല്‍­ഡി­എ­ഫില്‍ പോ­കാന്‍ ഒ­രു കാ­ര­ണവും ഇ­ല്ലെന്നും സാ­ദിഖ­ലി ത­ങ്ങള്‍ ത­ന്നെ വ്യ­ക്ത­മാ­ക്കി­യി­ട്ടു­ള്ള­താ­ണ്. എ­ന്നി­ട്ടും ഇട­ത് നേ­താ­ക്കള്‍ ലീ­ഗി­ന്‍റെ പി­ന്നാ­ലെ ന­ട­ക്കു­ക­യാ­ണെന്നും സ­തീ­ശന്‍ വ്യ­ക്ത­മാക്കി.

Read More

മാതൃകയാക്കണം ഈ സൊമാറ്റോ ഡെലിവറി ഏജന്‍റിനെ; വൈറലായി വീഡിയോ

ജീവിതം പലര്‍ക്കും പലതരത്തിലുള്ള പരീക്ഷണങ്ങളാണ് ഒരുക്കുക. അതിനെ നേരിട്ട് വിജയിക്കുന്നവരും വിജയിക്കാനായി പൊരുതുന്നവരുമുണ്ട്. ചിലര്‍ ഇത്തരം പരീക്ഷണങ്ങളില്‍ നിരാശരായി മാറും. എന്നാല്‍ ജീവിതത്തിലെ ഏത് സാഹചര്യത്തേയും നേരിടുന്നവര്‍ മറ്റുള്ളവര്‍ക്കും വലിയ മാതൃകയാണ്. അത്തരത്തില്‍ പോസിറ്റീവ് വൈബ് നല്‍കുന്ന ഒരാളുടെ കാര്യം അടുത്തിടെ എക്‌സില്‍ എത്തുകയുണ്ടായി. നാരായണ്‍ കണ്ണന്‍ എന്ന ഉപയോക്താവ് പങ്കുവച്ചത് ഒരു സൊമാറ്റോ ഡെലിവറി ഏജന്‍റിന്‍റെ ഹൃദയസ്പര്‍ശിയായ ചിത്രം ആയിരുന്നു. ആ ചിത്രത്തിലുള്ള ആള്‍ ഒരു ഭിന്നശേഷിക്കാരന്‍ ആയിരുന്നു. ഏറെ ആയാസപ്പെട്ടാകുമല്ലൊ അദ്ദേഹം ഈ ജോലി ചെയ്യുക. അതിനാല്‍ത്തന്നെ അദ്ദേഹം ഒരുപാട്‌പേര്‍ക്ക് പ്രചോദനമാണെന്ന് കണ്ണന്‍ പറയുന്നു. ഈ ഏജന്‍റിന്‍റെ കാര്യം അദ്ദേഹം സൊമാറ്റോ സിഇഒ ദീപീന്ദര്‍ ഗോയലിന്‍റെ ശ്രദ്ധയില്‍പ്പെടുത്തുന്നു. ദീപീന്ദറും ഇക്കാര്യം തന്‍റെ സമൂഹ മാധ്യമപേജുകളില്‍ പങ്കിടുകയുണ്ടായി. നിരവധിപേര്‍ ചിത്രത്തിലുള്ള ആളുടെ കൂടുതല്‍ വിവരങ്ങള്‍ തിരക്കി. പലരും അദ്ദേഹത്തിന്‍റെ ഈ മനസിനെ അഭിനന്ദിച്ചു കമന്‍റുകളിട്ടു.  

Read More

അടിയോടടി: യുവാവിനെ തെരുവിൽ എടുത്തിട്ടടിച്ച് യുവതി; കൈയടിച്ച് കാഴ്ചക്കാർ

ഞെട്ടിക്കുന്ന സംഭവങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ ഓരോ ദിവസവും പുറത്തുവരുന്നത്. പലപ്പോഴും, വീഡിയോയിൽ ഉള്ള ആളുകൾ പോലും ഇത് വീഡിയോ എടുക്കുകയും വൈറലാവുകയും ചെയ്യും എന്നൊന്നും അറിയുന്നുണ്ടാവില്ല. ഇത്തരത്തിൽ ഒരു യുവാവിനെ യുവതി എടുത്തിട്ടലക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഏതോ ഒരു മാർക്കറ്റിൽ നിന്നാണ് വീഡിയോ പകർത്തിയിരിക്കുന്നത്. ഒരു യുവതിയും യുവാവും തമ്മിൽ പൊരിഞ്ഞ അടി നടക്കുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. വീഡിയോയുടെ കാപ്ഷനിൽ ഇവരെ ദമ്പതികൾ എന്നാണ് പറഞ്ഞിരിക്കുന്നത്. വളകളൊക്കെ വിൽക്കുന്ന ഒരു കടയുടെ മുന്നിൽ നിന്നാണ് വഴക്ക് തുടങ്ങുന്നത്. രണ്ടുപേരും തമ്മിൽ ശാരീരികമായി പരസ്പരം അക്രമിക്കുന്നിടത്തേക്കാണ് ആദ്യം തന്നെ കാര്യങ്ങൾ പോകുന്നത്. ആദ്യം മുതൽക്കേ യുവതിയാണ് യുവാവിനെ കൂടുതൽ അക്രമിക്കുന്നത്. രണ്ടുപേരും കൂടി വഴിയിലേക്ക് വീഴുന്നതും കടയുടെ മുന്നിൽ വച്ചിരിക്കുന്ന വളകളെല്ലാം നിലത്തേക്ക് വീഴുന്നതും എല്ലാം വീഡിയോയിൽ കാണാം. ഒരുതരി പോലും വിട്ടുകൊടുക്കാതെ…

Read More

കോളജില്‍ പോയ 19കാരിയെ കാണാതായെന്ന് പരാതി; അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

മംഗളൂരു: മൂടബിദ്രിയില്‍ ഒന്നാം വര്‍ഷ കോളജ് വിദ്യാർഥിനിയെ കാണാതായതായി പരാതി. കൊല്ലൂര്‍ സ്വദേശി ആതിര(19)യെയാണ് കാണാതായത്. പെൺകുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. വെള്ളിയാഴ്ചയാണ് ആതിരയെ കാണാതായതെന്ന് പരാതിയില്‍ പറയുന്നു. ഒന്നാം വര്‍ഷ ബിപിടി വിദ്യാഥിനിയാണ് ആതിര. കോളേജ് ഹോസ്റ്റലില്‍ താമസിച്ചാണ് പെൺകുട്ടി പഠിക്കുന്നത്. വെള്ളിയാഴ്ച രാവിലെ സഹപാഠികളോടൊപ്പം മൂടബിദ്രി കന്നഡ ഭാവനയ്ക്ക് സമീപത്ത് ബസില്‍ നിന്ന് ഇറങ്ങിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. പിന്നീട് കാണാതാവുകയായിരുന്നു. കാണാതാകുമ്പോള്‍ ആതിര കോളജ് യൂണിഫോമാണ് ധരിച്ചിരുന്നതെന്നും വിദ്യാർഥിനിക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമായി തുടരുന്നുണ്ടെന്നും മൂടബിദ്രി പോലീസ് അറിയിച്ചു.

Read More

ഗാന്ധിക്കും അംബേദ്കറിനുമൊപ്പം സരസ്വതി ദേവിയുടെ ചിത്രം വയ്ക്കാൻ അനുവദിച്ചില്ല; അധ്യാപികയ്ക്ക് സസ്‍പെൻഷൻ

കോട്ട: സരസ്വതി ദേവിയെ അപമാനിച്ചെന്നും മതവികാരം വ്രണപ്പെടുത്തിയെന്നും ആരോപിച്ച് സർക്കാർ സ്കൂള്‍ അധ്യാപികയെ സസ്‍പെന്‍ഡ് ചെയ്തു. രാജസ്ഥാനിലെ കൃഷ്ണഗഞ്ചിലുള്ള ലക്ഡായി ഗ്രാമത്തിൽ പ്രൈമറി അധ്യാപിക ഹേമലത ബൈരവയാണ് സസ്‍പെന്‍ഡ് ചെയ്തത്. അധ്യാപികയ്ക്കെതിരേ നടപടി എടുത്ത വിവരം വിദ്യാഭ്യാസ മന്ത്രി പൊതുചടങ്ങിൽ വച്ച് അറിയിച്ചു. സ്കൂളിൽ സരസ്വതി ദേവിയുടെ പങ്ക് എന്താണെന്ന് ചോദിക്കുന്ന തരത്തിൽ ചിലരുടെ സ്വഭാവം മാറിയിട്ടുണ്ടെന്നും അവരെ താൻ സസ്‍പെന്‍ഡ് ചെയ്തെന്നും മന്ത്രി മദൻ ദിലവാർ പറഞ്ഞു. അധ്യാപികയ്ക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കുകയാണെന്നും മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിന്മേൽ അധ്യാപികയ്ക്കെതിരെ നടപടി സ്വീകരിച്ചുവരികയാണെന്നും ജില്ലാ വിദ്യാഭ്യാസ അധികൃതര്‍ അറിയിച്ചു. സ്കൂളിലെ റിപ്പബ്ലിക് ദിനാഘോഷത്തിൽ സരസ്വതി ദേവിയുടെ ചിത്രം വയ്ക്കാൻ അനുവദിച്ചില്ലെന്നതാണ് അധ്യാപികയ്ക്കെതിരായ പരാതി. ഗാന്ധിയുടെയും അംബേദ്കറിന്‍റേയും ചിത്രത്തോടൊപ്പം റിപ്പബ്ലിക് ദിനാഘോഷത്തിൽ സരസ്വതി ദേവിയുടെയും ചിത്രം കൂടി വയ്ക്കണമെന്ന് ചിലർ ആവശ്യപ്പെട്ടു. എന്നാൽ സ്കൂളിനും വിദ്യാഭ്യാസത്തിനും സരസ്വതി ദേവി…

Read More

ഇതൊക്കെ കുറച്ച് കൂടുതലല്ലെ! ഇൻസ്റ്റാഗ്രാം റീലിനായി ഓടുന്ന ട്രെയിനിൽ യുവതിയുടെ അഭ്യാസപ്രകടനം

സോഷ്യൽ മീഡിയയിൽ ആളുകൾ അവരുടെ വീഡിയോകൾക്ക് വ്യൂസും ലൈക്കുകളും നേടുന്നതിന് അപകടകരമായ സ്റ്റണ്ടുകൾ ചെയ്യുന്നത് ഇപ്പോൾ പതിവാണ്. ആയിരക്കണക്കിന് ലൈക്കുകൾക്കായി വീഡിയോകൾ നിർമിക്കുന്നതിനും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതിനും പ്രശസ്തരാകുന്നതിനും വേണ്ടി സ്വന്തം ജീവൻ അപകടത്തിലാക്കാൻ പോലും ഇവർ മടിക്കുന്നില്ല. അപകടകരമായ സ്റ്റണ്ടുകൾ നടത്തി ഇൻസ്റ്റാഗ്രാം റീലുകളുണ്ടാക്കുന്നതിനിടയിൽ ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ട നിരവധി സംഭവങ്ങൾ വെളിച്ചത്ത് വന്നിട്ടുണ്ട്. രാജ്യത്തെ റെയിൽവേ ട്രാക്കുകൾക്കും റെയിൽവേ സ്റ്റേഷനുകൾക്കും സമീപം ഇത്തരം നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുമുണ്ട്. ഇത്തരത്തിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മുംബൈയിലെ റെയിൽവേ സ്‌റ്റേഷനിലും റെയിൽവേ ട്രാക്കുകൾക്ക് സമീപവും വീഡിയോകൾ നിർമ്മിച്ച് ഇൻസ്റ്റാഗ്രാമിൽ നിരവധി ലൈക്കുകളും കാഴ്ചകളും നേടിക്കൊണ്ടിരിക്കുകയാണ്. ജീവൻ അപകടത്തിലാക്കുന്ന രീതിയിൽ മലാഡ് റെയിൽവേ സ്‌റ്റേഷനിൽ ഓടുന്ന ലോക്കൽ ട്രെയിനിനുള്ളിൽ നിന്ന പുരുഷനൊപ്പം നൃത്തം ചെയ്യുന്ന ഒരു സ്ത്രീയുടെ വീഡിയോയാണിത്. റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരൻ്റെ കൈപിടിച്ച് നൃത്തം ചെയ്യുന്ന…

Read More