എയിഡ്സ് ചികിത്സയിൽ പ്രതീക്ഷയായി ജനിതക കത്രിക; സാധാരണ ചികിത്സ സമ്പ്രദായമാകാൻ വർഷങ്ങളുടെ താമസം

  ആംസ്റ്റർഡാം: എയ്ഡ്സ് ബാധിത കോശങ്ങളിൽനിന്ന് എച്ച്ഐവി വൈറസിനെ വിജയകരമായി നീക്കം ചെയ്യാൻ കഴിഞ്ഞതായി ശാസ്ത്രജ്ഞർ അവകാശപ്പെട്ടു. നൊബേൽ പുരസ്കാരത്തിന് അർഹമായ ‘ക്രിസ്പർ ജീൻ എഡിറ്റിംഗ്’ സാങ്കേതികവിദ്യയാണ് ഇതിനായി ഉപയോഗിച്ചത്. എയിഡ്സ് ചികിത്സയിൽ ഏറെ പ്രതീക്ഷ നല്കുന്ന ഈ നേട്ടത്തിനു പിന്നിൽ യൂണിവേഴ്സിറ്റി ഓഫ് ആംസ്റ്റർഡാമിലെ ഗവേഷകസംഘമാണ്. അതേസമയം, ഗവേഷണം ശൈശവദശയിലാണെന്നും ഇതൊരു സാധാരണ ചികിത്സാ സന്പ്രദായമായി വികസിപ്പിക്കാൻ വർഷങ്ങളെടുക്കുമെന്നും ഇവർ വ്യക്തമാക്കി. ജനിതക കത്രിക എന്നറിയപ്പെടുന്ന ക്രിസ്പർ സാങ്കേതികവിദ്യയിലൂടെ ഡിഎൻഎ ഘടനയിൽ മാറ്റംവരുത്താം. ഇത് വിaid  കസിപ്പിച്ച ഇമ്മാനുവൽ കാർപെന്‍റർ, ജെന്നിഫർ ഡൗഡ്ന എന്നീ വനിതാ ശാസ്ത്രജ്ഞർ 2020ലെ രസതന്ത്ര നൊബേൽ പങ്കുവച്ചിരുന്നു.  

Read More

ബൈക്കും സ്വർണച്ചെയിനും കിട്ടിയില്ല, വരൻ പിണങ്ങി; വിവാഹവേദിയില്‍ പൊരിഞ്ഞ തല്ല്

സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും നിരോധിച്ചിട്ടുണ്ടെങ്കിലും ഒരു ഒഴിയാബാധയായി അതു സമൂഹത്തിൽ തുടരുന്നുണ്ടെന്ന് എല്ലാവർക്കുമറിയാം. ആത്മഹത്യകളും കൊലപാതകങ്ങളും വരെ സ്ത്രീധനത്തിന്‍റെ പേരിൽ രാജ്യത്ത് ഇപ്പോഴും നടക്കുന്നുമുണ്ട്. കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ ഒരു കല്യാണമണ്ഡപത്തിൽ സ്ത്രീധനത്തെച്ചൊല്ലി നടന്നത് പൊരിഞ്ഞ അടിയായിരുന്നു. വിവാഹച്ചടങ്ങുകൾക്കായി വധുവിന്‍റെയും വരന്‍റെയും വീട്ടുകാർ നിശ്ചയിച്ച സമയത്തു മണ്ഡപത്തിൽ എത്തി. എന്നാൽ, മാല കൈമാറ്റത്തിനു തൊട്ടുമുൻപായി സ്ത്രീധനമായി ആവശ്യപ്പെട്ട ബൈക്കും സ്വർണമാലയും നൽകണമെന്നു വരൻ നിർബന്ധം പിടിച്ചു. ഇപ്പോൾ തരാൻ കഴിയില്ലെന്നു വധുവിന്‍റെ വീട്ടുകാർ അറിയിച്ചതോടെ രോഷാകുലനായ വരൻ വിവാഹത്തിൽനിന്നു പിന്മാറുകയാണെന്നു പ്രഖ്യാപിച്ചു. തുടർന്ന് ഇരുവീട്ടുകാരും തമ്മിൽ വാക്കുതർക്കവും കൈയാങ്കളിയുമായി. വരൻ വധുവിന്‍റെ അച്ഛനെ മർദിക്കാനും ശ്രമിച്ചു. സംഘർഷത്തിനൊടുവിൽ വരനും സംഘവും വിവാഹവേദി വിട്ടു പോകുകയുംചെയ്തു. ഇനി സ്ത്രീധന തുക നൽകാൻ കഴിഞ്ഞാലും ഇത്തരത്തിലൊരാളെ വിവാഹം കഴിക്കില്ലെന്ന നിലപാട് വധുവും സ്വീകരിച്ചു.

Read More

ജയന്തി ജനത പിടിച്ചിട്ടു: വൻ പ്രതിഷേധം; എസ്എസ്എൽസി പരീക്ഷാ ഡ്യൂട്ടിക്ക് പോയ അധ്യാപകർ കുടുങ്ങി

കൊല്ലം: മുന്നറിയിപ്പ് ഇല്ലാതെയും അകാരണമായും മുംബൈ -കന്യാകുമാരി ജയന്തി ജനത എക്സ്പ്രസ് പെരിനാട് സ്റ്റേഷനിൽ നിർത്തിയിട്ടത് യാത്രക്കാരുടെ വൻ പ്രതിഷേധത്തിന് കാരണമായി. ഈ ട്രെയിൻ ഇന്ന് രാവിലെ 6.30 ന് കായംകുളത്ത് കൃത്യസമയത്ത് എത്തി. അതിനു ശേഷം കരുനാഗപ്പള്ളിയിൽ വന്നപ്പോൾ ഒരു മണിക്കൂറിൽ അധികം നിർത്തിയിട്ടു. തുടർന്ന് കോട്ടയം – കൊല്ലം പാസഞ്ചർ അടക്കം രണ്ട് ട്രെയിനുകൾ കടത്തി വിട്ട ശേഷമാണ് ജയന്തി കരുനാഗപ്പള്ളിയിൽ നിന്ന് പുറപ്പെട്ടത്. തുടർന്ന് പെരിനാട് എത്തിയപ്പോഴും ജയന്തി ജനത നിർത്തിയിട്ട ശേഷം ഇന്‍റർസിറ്റി എക്സ്പ്രസ് കടത്തി വിട്ടു. ഇതോടെയാണ് ജയന്തിയിലെ യാത്രക്കാർ പ്രതിഷേധവുമായി സ്റ്റേഷൻ മാസ്റ്ററുടെയും ലോക്കോ പൈലറ്റിന്‍റെ യും മുന്നിൽ എത്തിയത്. പ്രതിഷേധം വാക്കേറ്റത്തിന്‍റെ വക്കോളം എത്തുകയും ചെയ്തു. എസ്എസ്എൽസി പരീക്ഷാ ഡ്യൂട്ടിക്ക് വർക്കലയിലും കടയ്ക്കാവൂരും പോകേണ്ട നിരവധി പേർ ജയന്തിയിലെ യാത്രക്കാരായിരുന്നു. ഇവർ ഇക്കാര്യം അധികൃതരോട് പറയുകയും ചെയ്തു.…

Read More

ഫിൻലാൻഡിൽ സന്തോഷത്തിന് ഒരു കുറവുമില്ല; ആദ്യ 20ല്‍നിന്നു പുറത്തായി അമേരിക്ക

ജനീവ: ലോകത്തിലെ ഏറ്റവും സന്തുഷ്ടമായ രാജ്യമായി തുടര്‍ച്ചയായ ഏഴാം വര്‍ഷവും ഫിന്‍ലന്‍ഡ് തെരഞ്ഞെടുക്കപ്പെട്ടു. സ്വീഡൻ, ഡെന്മാര്‍ക്ക്, ഐസ്‌ലാൻഡ് തുടങ്ങിയ അയല്‍രാജ്യങ്ങളും സന്തുഷ്ട രാജ്യങ്ങളെ തെരഞ്ഞെടുത്ത ലോക ഹാപ്പിനസ് വാര്‍ഷിക റിപ്പോര്‍ട്ടിന്‍റെ ആദ്യ പത്തില്‍ ഇടംപിടിച്ചു. അതേസമയം, പാശ്ചാത്യരാജ്യങ്ങളിലെ യുവജനങ്ങളില്‍ സന്തോഷം കുറയുന്നതായാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തൽ. പതിറ്റാണ്ട് മുമ്പ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ ആരംഭിച്ചശേഷം ആദ്യമായി അമേരിക്കയും ജര്‍മനിയും പട്ടികയിലെ ആദ്യ 20ല്‍നിന്നു പുറത്തായി. കോസ്റ്റാറിക്ക (12), കുവൈത്ത് (13) എന്നീ രാജ്യങ്ങളാണ് ആദ്യ 20ല്‍ പുതുതായി ഇടംപിടിച്ചവർ. താലിബാന്‍ അധികാരം തിരിച്ചുപിടിച്ചശേഷം മനുഷ്യാവകാശ ലംഘനങ്ങള്‍ക്കു കുപ്രസിദ്ധിയാര്‍ജിച്ച അഫ്ഗാനിസ്ഥാനാണ് 143 രാജ്യങ്ങള്‍ ഉള്‍പ്പെട്ട പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്ത്.

Read More

മരിച്ച് സ്വർഗത്തിലെത്തിയപ്പോൾ ദൈവം പറഞ്ഞു; നിന്‍റെ സമയം ആയിട്ടില്ല; 20 മിനിറ്റ് ‘മരിച്ച’യാളുടെ അനുഭവം

നമ്മൾ മരിച്ചു കഴിഞ്ഞാൽ എന്താകും പിന്നീടുള്ള കാര്യങ്ങളെന്ന് പലരെങ്കിലും ചിന്തിക്കും. മരിച്ചാൽ എന്താ കുഴിച്ചിടും അല്ലെങ്കിൽ ദഹിപ്പിക്കും. എന്നൊക്കെ തമാശയ്ക്ക് നമ്മൾ പറയുമെങ്കിലും മരണശേഷം ആത്മാവ് എന്നൊന്ന് ഉണ്ടെന്ന് പറയുന്നതിനെ കുറിച്ച് പലരും വലിയ ചർച്ചകൾ നടത്താറുണ്ട്. എന്നാൽ ആത്മാവ് ഇല്ലെന്നും വെറും കെട്ടുകഥകളാണ് ഇവയെന്നും അവകാശപ്പെടുന്നവരും ഉണ്ട്. എന്നാൽ ആത്മാവ് ഉണ്ടെന്ന് പറയുകയാണ് സ്കോട്ട് ഡ്രമ്മണ്ട് എന്ന 60 -കാരൻ. തനിക്ക് 28 വയസുള്ളപ്പോൾ ഒരു വലിയ സർജറിക്ക് വിധേയനാകേണ്ടി വന്നു. ഡോക്ടർമാർ ഓപ്പറേഷൻ ചെയ്ത്കൊണ്ടിരിക്കെ 20 മിനിറ്റ് നേരം ഈ ലോകത്തു നിന്നും താൻ അകന്നുപോയി. ശരിക്കും താൻ മരണപ്പെട്ടിരുന്നു എന്നാണ് സ്കോട്ട് പറയുന്നത്. ” ഇന്നും ഞാൻ വളരെ വ്യക്തമായി ഓർക്കുന്നുണ്ട്, ഒരു ശബ്ദം എന്നോട് പറഞ്ഞു, വരൂ നമുക്ക് പോകാൻ സമയമായി. എന്നാൽ എനിക്ക് തിരിഞ്ഞുനോക്കാൻ സാധിച്ചിരുന്നില്ല. ഒരിക്കലും ഇനി തിരിഞ്ഞുനോക്കരുതെന്ന്…

Read More

പ്ലാസ്റ്റിക്കിനെപ്പറ്റി എന്തറിയാം? 16,000ലേറെ രാസവസ്തുക്കൾ, 4,200 വിഷപദാർഥങ്ങൾ; പഠനങ്ങൾക്ക് പറയാനുണ്ട് ചിലത്…

അറിയാമോ…‍? പ്ലാസ്റ്റിക്കിൽ 16,000ലേറെ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്! ഇതിൽ 4,200ലധികവും മനുഷ്യകുലത്തിനുതന്നെ വിനാശകരമാകുന്ന വിഷപദാർഥങ്ങളാണ്. പ്രകൃതിക്കും മനുഷ്യനും പ്ലാസ്റ്റിക് വരുത്തിവയ്ക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് നോർവീജയൻ റിസർച്ച് കൗൺസിലിന്‍റെ കീഴിൽ പഠനം നടത്തിയ ഗവേഷകർ പുറത്തുവിട്ട റിപ്പോർട്ടിലാണ് ആശങ്കപ്പെടുത്തുന്ന ഈ വിവരങ്ങൾ. മുൻപ് പ്ലാസ്റ്റിക്കിൽ കണ്ടെത്തിയ രാസവസ്തുക്കളുടെ എണ്ണം 13,000 ആയിരുന്നു. അതാണ് 16,000 ആയി വിപുലീകരിക്കപ്പെട്ടത്. അപകടകരമായ രാസവസ്തുക്കളിൽ 980 എണ്ണം മാത്രമാണു ലോകമെമ്പാടുമുള്ള ഏജൻസികളാൽ നിയന്ത്രിക്കപ്പെടുന്നത്. മറ്റുള്ളവ നിയന്ത്രിക്കാൻ കഴിയാത്തവയാണെന്നു പഠനത്തിനു നേതൃത്വം കൊടുത്ത നോർവീജിയൻ യൂണിവേഴ്സിറ്റിയിലെ ജീവശാസ്ത്രജ്ഞൻ മാർട്ടിൻ വാഗ്നർ പറഞ്ഞു. മനുഷ്യർ ഓരോ വർഷവും ഏകദേശം 400 ദശലക്ഷം മെട്രിക് ടൺ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഭൂലോകത്ത് നിക്ഷേപിക്കുന്നുവെന്നാണു കണക്ക്. ഈ വിഷവസ്തുക്കളുമായുള്ള സമ്പർക്കം കാൻസർ, ജനന വൈകല്യങ്ങൾ, എൻഡോക്രൈൻ സിസ്റ്റത്തിന്‍റെ തകരാറുകൾ എന്നിവയുൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. പുതിയ കണ്ടെത്തലുകളുമായി ബന്ധപ്പെട്ടു കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്ന് ശാസ്ത്രജ്ഞർ…

Read More

ഇലക്ഷന്‍ കിംഗ് പദ്മരാജൻ തിരക്കിലാണ്; 239-ാം തവണയും പത്രിക സമർപ്പിച്ചു!

ഇലക്ഷന്‍കിംഗ് എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന പയ്യന്നൂര്‍ കുഞ്ഞിമംഗലത്ത് വേരുകളുള്ള തമിഴ്‌നാട് സേലം മേട്ടൂരിലെ ഡോ. കെ.പദ്മരാജൻ‌ പതിവുപോലെ ഇത്തവണയും തെരഞ്ഞെടുപ്പു രംഗത്ത് തിരക്കിലാണ്. 239-ാം തവണയാണ് ഇദ്ദേഹം മത്സരരംഗത്തിറങ്ങുന്നത്. ഇക്കുറി തമിഴ്നാടിലെ ധർമപുരിലോക്സഭാ മണ്ഡലത്തിലാണ് മത്സരിക്കാനായി പത്രിക സമർപ്പിച്ചിരിക്കുന്നത്. ബുധനാഴ്ച രാവിലെ 11ന് ആയിരുന്നു വരണാധികാരി കെ. ശാന്തി മുമ്പാകെ പത്രിക സമർപ്പിച്ചത്. കഴിഞ്ഞ തവണ ഇതേ മണ്ഡലത്തിലും രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതറിഞ്ഞതോടെ വയനാട്ടിലും പത്രിക നല്‍കിയിരുന്നു. മത്സരിച്ചു വിജയിക്കുക എന്നതിലുപരിയായി പ്രഗല്ഭർക്കൊപ്പം മത്സരിക്കുക എന്നതു ഹരമായി കൊണ്ടുനടക്കുന്ന വ്യക്തിയാണു പദ്മരാജൻ. ഇക്കാരണത്താൽ തന്നെ ഇക്കുറി തൃശൂരിലും മത്സരിക്കാനാണ് തീരുമാനം. 42 വര്‍ഷംമുമ്പ് മനസില്‍ കയറിയ ആഗ്രഹമാണ് ഇപ്പോള്‍ ഇരുന്നൂറ്റി മുപ്പത്തൊമ്പതാമത്തെ പത്രിക സമര്‍പ്പണത്തിലെത്തി നില്‍ക്കുന്നത്. മുന്‍ രാഷ്‌‌ട്രപതിമാരായ കെ.ആര്‍. നാരായണന്‍, എ.പി.ജെ. അബ്ദുല്‍ കലാം, പ്രതിഭാ പാട്ടീല്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുന്‍ പ്രധാനമന്ത്രിമാരായ…

Read More

ഓട്ടം പോകുന്നതിനായി വിളിച്ചു വരുത്തി ഓട്ടോ ഡ്രൈവറെ കുത്തിപ്പരിക്കേല്‍പ്പിച്ചു; ഗൃഹനാഥന്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ചു

കടുത്തുരുത്തി: ഓട്ടം പോകുന്നതിനായി വീട്ടിലേക്കു വിളിച്ചു വരുത്തിയ ഓട്ടോറിക്ഷ ഡ്രൈവറെ കുത്തി പരിക്കേല്‍പ്പിച്ച ശേഷം ഗൃഹനാഥന്‍ വീടിനുള്ളില്‍ തുങ്ങിമരിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12ന് അറുനൂറ്റിമംഗലത്താണ് സംഭവം. റബര്‍വെട്ടു തൊഴിലാളിയായ അറുനൂറ്റിമംഗലം മുള്ളംമടയ്ക്കല്‍ ഷിബു ലൂക്കോസാ (48) ണു തൂങ്ങി മരിച്ചത്. അറുനൂറ്റിമംഗലം സ്റ്റാൻഡിലെ ഓട്ടോറിക്ഷ ഡ്രൈവറായ കെഎസ് പുരം വടക്കേകണ്ണംകരയത്ത് വി. എസ്. പ്രഭാതി(40) നാണ് കുത്തേറ്റത്.സംഭവത്തെപ്പറ്റി പോലീസ് പറയുന്നത് – ടാപ്പിംഗ് തൊഴിലാളിയായ ഷിബു ഉച്ചയ്ക്ക് പന്ത്രണ്ടോടെ പ്രഭാതിനെ ഓട്ടം പോകുന്നതിനായി വീട്ടിലേക്ക് വിളിച്ചു വരുത്തി. വീട്ടിലെത്തിയ പ്രഭാതുമായി സംസാരിക്കുന്നതിനിടെ റബര്‍ കത്തി ഉപയോഗിച്ചു ഷിബു കുത്തുകയായിരുന്നു. നെഞ്ചിന് സമീപം കുത്തേറ്റ പ്രഭാത് ഓട്ടോറിക്ഷ ഓടിച്ചു കൊണ്ട് ഇവിടെനിന്നു രക്ഷപ്പെട്ടു. ഓട്ടത്തിനിടെ അറുനൂറ്റിമംഗലം സെന്‍റ് തോമസ് മലകയറ്റ പള്ളിയുടെ ഭാഗം പിന്നിട്ടപ്പോള്‍ കയറ്റത്തില്‍ നിയന്ത്രണംവിട്ട ഓട്ടോറിക്ഷ റോഡരികിലെ കൈയാലയ്ക്കും വൈദ്യുതി പോസ്റ്റിനുമിടയിലേക്ക് ഇടിച്ചുകയറിനിന്നു. കുത്തേറ്റ് രക്തം…

Read More

വ്യായാമത്തിനായി നീന്താൻ തുടങ്ങി ; 62-ാം വയസിൽ വേമ്പനാട്ടുകായൽ നീന്തിക്കടക്കാനൊരുങ്ങി കുഞ്ഞമ്മ മാത്യൂസ്

അറുപത്തിരണ്ടാമത്തെ വയസിൽ വേമ്പനാട്ടുകായൽ നീന്തിക്കടന്നു വേൾഡ്‌വൈഡ് ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടംപിടിക്കാൻ ഡോ. കുഞ്ഞമ്മ മാത്യൂസ്. വേമ്പനാട്ടു കായലിന്‍റെ ഏറ്റവും വീതിയേറിയ ആലപ്പുഴ ജില്ലയിലെ അമ്പലക്കടവ് വടക്കുംകരയിൽനിന്ന് ആരംഭിച്ചു കോട്ടയം ജില്ലയിലെ വൈക്കം ബീച്ചിലേക്ക് ഏഴു കിലോമീറ്റർ നീന്താനാണു തീരുമാനം. നാളെ രാവിലെ എട്ടിനാണു സാഹസനീന്തൽ ആരംഭിക്കുക. ഇത്രയും ദൂരം നീന്തുന്ന ഏറ്റവും പ്രായംകൂടിയ വനിതയാകാനാണു ശ്രമം. റിട്ട. എൽഐസി ഉദ്യോഗസ്ഥയാണ് കുഞ്ഞമ്മ മാത്യൂസ്. മലഞ്ചരക്കുവ്യാപാരിയായ ഒല്ലൂർ അഞ്ചേരി ജവഹർ റോഡ് പുത്തൻപുര ഹൗസിൽ പി.വി. ആന്‍റണിയാണ് ഭർത്താവ്. ഏകമകൾ ഡോ. ജ്യോത്സന ദുബായിൽ ഭർത്താവിനൊപ്പമാണ്. ചെറുപ്പത്തിലേ നീന്തൽ അറിയാമായിരുന്ന കുഞ്ഞമ്മ പിന്നീടു ജോലിയിൽനിന്നു വിരമിച്ചപ്പോഴാണു വ്യായാമത്തിനായി നീന്തൽ ആരംഭിച്ചത്. ആഗ്രഹമറിഞ്ഞപ്പോൾ കോതമംഗലം ഡോൾഫിൻ അക്വാട്ടിക്സിലെ ബിജു തങ്കപ്പൻ പരിശീലനം നല്കാൻ തയാറായി. കുത്തൊഴുക്കുള്ള മൂവാറ്റുപുഴയാറിൽ മൂന്നര മാസത്തോളം പരിശീലനം നടത്തിയാണ് റിക്കാർഡ് ഉദ്യമത്തിനൊരുങ്ങിയത്. തൃശൂരിലെ നീന്തൽ,…

Read More

ഋതുരാജ് ഗെയ്ക്‌വാദ് സിഎസ്കെയുടെ പുതിയ ക്യാപ്റ്റൻ

ചെന്നൈ: തലമാറി സൂപ്പർ കിംഗ്സ് ഇന്നു മുതൽ ഐപിഎൽ ട്വന്‍റി-20 കളത്തിൽ. 2024 സീസണ്‍ ഐപിഎൽ പോരാട്ടത്തിനു മണിക്കൂറുകൾ മാത്രം ശേഷിക്കേ ചെന്നൈ സൂപ്പർ കിംഗ്സ് പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചു. 2008 മുതൽ ഇക്കാലമത്രയും സിഎസ്കെയുടെ വികാരമായ, തല എന്ന് ആരാധകർ വാഴ്ത്തുന്ന എം.എസ്. ധോണി ക്യാപ്റ്റൻസിയിൽനിന്ന് സ്വയം പിന്മാറിയതോടെയാണിത്. ധോണിയുടെ രാജകീയ സിംഹാസനത്തിലേക്കെത്തി ടീമിനെ ഇനിമുതൽ നയിക്കുക യുവബാറ്റർ ഋതുരാജ് ഗെയ്ക്‌വാദാണ്, സിഎസ്കെയുടെ യുവരാജ… ഐപിഎല്ലിന്‍റെ 17-ാം സീസണ്‍ ഉദ്ഘാടന മത്സരത്തിൽ ഗെയ്ക്‌വാദിന്‍റെ നേതൃത്വത്തിൽ ചെന്നൈ ഇന്ന് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ നേരിടും. സിഎസ്കെയുടെ തട്ടകമായ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ രാത്രി എട്ടിനാണ് മത്സരം. 2022ലും ധോണി മാറിനിന്നു ഇതാദ്യമായാല്ല സിഎസ്കെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് ധോണി സ്വയം മാറിനിൽക്കുന്നത്. 2022 ഐപിഎൽ സീസണിനു മുന്പും ചെന്നൈ ക്യാപ്റ്റൻസിയിൽ മാറ്റംവരുത്തിയിരുന്നു. ധോണി ക്യാപ്റ്റൻ സ്ഥാനം ഒഴിവായ പശ്ചാത്തലത്തിൽ…

Read More