ഒരടയാളം പോലും ബാക്കിവയ്ക്കാതെ ഭർത്താവ് മുങ്ങി; പൊങ്ങിയത് ഡേറ്റിംഗ് ആപ്പിൽ; വൈറലായി യുവതിയുടെ പോസ്റ്റ്

അത്രയും കാലം നമ്മുടെ കൂടെ ഉണ്ടായിരുന്നൊരാൾ പെട്ടെന്ന് ഒന്നും പറയാതെ നമ്മളിൽ നിന്ന് അകന്ന് പോയാലെന്ത് ചെയ്യും. കരഞ്ഞ് തളർന്നു പോകും ചിലർ. തനിക്ക് സംഭവിച്ച വിധിയെ പഴിച്ച് ശിഷ്ടകാലം ജീവിച്ച് തീർക്കും മറ്റു ചിലർ. എന്നാൽ ഇതിലൊന്നും തളരാതെ ജീവിതം മുന്നോട്ട് നയിക്കുക എന്നത് വളരെ വലിയ കാര്യമാണ്. ഇന്ന് സോഷ്യൽ‌ മാഡിയ അനുദിനം വർധിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കാണാതായവരെ ഞൊടിയിടയിൽ കണ്ടെത്തുന്നതിന് നിഷ്പ്രയാസമാണ്. അത്തരത്തിലൊരു സംഭവം നടന്നിരിക്കുകയാണ് അമേരിക്കയിൽ. മസാച്യുസെറ്റ്സിലുള്ള യുവതിയെയും തങ്ങളുടെ രണ്ട് കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച് ഇവരുടെ ഭർത്താവ് കടന്നു കളഞ്ഞു. ഒരു വർഷം ആയിട്ടും തങ്ങളെ അന്വേഷിച്ച് വരാത്ത ഭർത്താവിനെ കണ്ടെത്താൻ സഹായിക്കണം എന്നും പറഞ്ഞ് സോഷ്യൽ മീഡിയയുടെ യുവതി സഹായം അഭ്യർഥിച്ചു. രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചിരുന്ന കാലത്താണ് ഭർത്താവ് മുങ്ങിയത്. രണ്ടാമത്തെ കുഞ്ഞ് ജനിച്ചിട്ട് പോലും ഒന്നു കാണാൻ…

Read More

സായ് പല്ലവിക്ക് റിക്കാർഡ് പ്രതിഫലം; അമ്പരന്ന് ആരാധകർ

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് സായ് പല്ലവി. പ്രേമം എന്ന ചിത്രത്തിലൂടെ നായികയായി വന്ന സായ് പല്ലവി പിന്നീട് ദക്ഷിണേന്ത്യയാകെ അറിയപ്പെടുന്ന നടിയായി മാറി. ഇതുവരെ ചെയ്യാത്ത തരത്തിലുള്ള ഒരു റോള്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രാമായണത്തിലെ സീതയായി സായ് പല്ലവി എത്തുമെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്‍റെ സെറ്റ് ഇതിനോടകം അയോധ്യയില്‍ ഉയര്‍ന്നിട്ടുണ്ട്. അതുകൊണ്ട് അഭ്യൂഹങ്ങള്‍ ശക്തമായിരിക്കുകയാണ്. രണ്‍ബീര്‍ കപൂര്‍, സായ് പല്ലവി, യാഷ് എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ദൃശ്യവിസ്മയമായി ഈ ചിത്രം മാറുമെന്നാണു സൂചനകൾ. നേരത്തെ രാമായണത്തെ ആസ്പദമാക്കി പുറത്തുവന്ന ‘ആദിപുരുഷ്’ വന്‍ പരാജയമായിരുന്നു. അതു മാത്രമല്ല ചിത്രത്തിലെ രാമനും സീതയും ഹനുമാനുമെല്ലാം വിമര്‍ശിക്കപ്പെട്ടിരുന്നു. പ്രധാനമായും മോശം വിഎഫ്എക്‌സാണ് ചിത്രത്തിന്‍റെ പരാജയമായി മാറിയത്. അതുകൊണ്ട് വളരെ സൂക്ഷ്മതയോടെയാണ് രാമായണം ഇപ്പോള്‍ ഒരുക്കുന്നത്. ദങ്കല്‍ സംവിധായകനായ നിതേഷ് തിവാരിയാണ്…

Read More

പോഷകാഹാര കുറവുള്ള 159 പൂച്ചകളെയും നായ്ക്കളെയും വളർത്തി; കൃത്യമായി പരിചരണം നൽകാതെ വളർത്തു മൃഗങ്ങളെ വീട്ടിൽ അടച്ചിട്ടു; ദമ്പതികൾക്ക് 1.35 കോടി പിഴയും തടവും

മനുഷ്യരും മൃഗങ്ങളും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. നായകളും പൂച്ചകളുമൊക്കെ മനുഷ്യനുമായി വളരെ വേഗത്തിൽ അടുക്കുന്നവയാണ്. അതിനാൽതന്നെ അവയെ പലരും വീടുകളിൽ വളർത്താറുമുണ്ട്. സ്വന്തം കുഞ്ഞുങ്ങളെ നോക്കുന്ന സമാന രീതിയിലാണ് വളർത്തു മൃഗങ്ങളെ വീടുകളിൽ പരിപാലിക്കുന്നത്. എന്നാൽ വേണ്ട വിധം പരിചരണം അവയ്ക്ക് കൊടുക്കാത്ത അവസ്ഥയെ കുറിച്ച് കേട്ടിട്ടുണ്ടോ? അത്തരത്തിലൊരു സംഭവം നടന്നിരിക്കുകയാണ് ഫ്രാൻസിൽ. ഫ്രഞ്ച് ദമ്പതികൾ അവരുടെ വീട്ടിൽ 159 പൂച്ചകളെയും നായ്ക്കളെയും വളർത്തി. എന്നൽ മൃഗങ്ങൾക്ക് വേണ്ടത്ര ഭക്ഷണമോ വെള്ളമോ നൽകാതെയാണ് ഇവർ അവയെ പരിപാലിച്ചത്. നിർജ്ജലീകരണവും പോഷകാഹാരക്കുറവും അവയെ തളർത്തി. പൂച്ചകളുടെയും പട്ടികളുടെയും കരച്ചിലും ദൂര്‍ഗന്ധവും അഹസ്യമായതിനെ തുടര്‍ന്ന് അയല്‍ക്കാർ ദന്പതികൾക്കെതിരേ പരാതി നൽകി. 2023 ലാണ് സംഭവം. നാട്ടുകാരുടെ പരാതിയെ തുടർന്ന് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കേസിന്‍റെ വിധി വന്നത് കഴിഞ്ഞ ദിവസമാണ്. ദന്പതികൾക്ക് ഒരു വര്‍ഷം തടവും, കൂടാതെ…

Read More

ശനിയാഴ്ചകളിൽ ഈ കടുവകൾ ഉപവാസത്തിലാണ്; കാരണം കേട്ടാൽ ഞെട്ടും

ജലപാനം പോലും ഉപേക്ഷിച്ച് പലരും ഉപവാസം അനുഷ്ഠിക്കാറുണ്ട്. എന്നാൽ മൃഗങ്ങൾ ഉപവാസം എടുക്കുന്നു എന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? ഇത് കേട്ടോളൂ… നേപ്പാളിലെ സെൻട്രൽ മൃഗശാലയിലെ കടുവകളാണ് ഇത്തരം ജീവിതരീതി പിന്തുടരുന്നത്. ഇവിടുത്തെ കടുവകൾ ആഴ്ചയിൽ ആറ് ദിവസവും മതിയായ ഭക്ഷണം കഴിക്കും. ശേഷിക്കുന്ന ഒരു ദിവസം പട്ടിണിയും കിടക്കും. മാംസഭോജികളായ മൃഗങ്ങൾക്ക് അവരുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായാണ് ഒരു ദിവസം ഭക്ഷണം കൊടുക്കാതിരിക്കുന്നത്. ഇങ്ങനെ ചെയ്യുന്നതിൽ കടുവകൾ യാതൊരു മടിയും കാട്ടാറില്ലന്ന് മൃഗശാലയുടെ ഇൻഫർമേഷൻ ഓഫീസർ ഗണേഷ് കൊയ്രാള പറഞ്ഞു. കടുവകൾക്ക് ഉപവാസത്തിനായി നിയോഗിച്ചിട്ടുള്ള ദിവസം ശനിയാഴ്ചയാണ്. ഭക്ഷണം കഴിക്കാത്തതു മൂലം യാതൊരു തരത്തിലുമുള്ള ആക്രമണ സ്വഭാവമോ, ചേഷ്ഠകളോ ഒന്നും തന്നെ കടുവകൾ കാട്ടാറില്ല. വിദഗ്ധർ പറയുന്നത് പ്രകാരം, കടുവകൾക്ക് വണ്ണം വച്ചാൽ അവയ്ക്ക് ആരോഗ്യപരമായി പല പ്രശ്നങ്ങളും ഉണ്ടാവാൻ തുടങ്ങും. അമിതമായി കൊഴുപ്പ് അടിഞ്ഞാൽ അവ…

Read More

സി.ജെ. ഫിലിപ്പോസ് അന്തരിച്ചു

കൂരോപ്പട: ചിറക്കാട്ട് സി.ജെ. ഫിലിപ്പോസ് (ലാലു-64, റിട്ട. എഇഒ, കോട്ടയം വെസ്റ്റ്) അന്തരിച്ചു. സംസ്കാരം ഇന്ന് 4.30ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം കൂരോപ്പട ഹോളി ക്രോസ് ദേവാലയത്തിൽ. ഭാര്യ മാർട്ടിന (റിട്ട. അധ്യാപിക) അങ്കമാലി പാറേകാട്ടിൽ കുടുംബാംഗം. മക്കൾ: മെൽവിൻ ഫിലിപ്പ് (യുകെ), മിലു ട്രീസാ ഫിലിപ്പോസ് (യുകെ). മരുമകൾ: ടോംസി റാണി ടോം തോട്ടുവ മേവിട (യുകെ).

Read More

ലോക്സഭാ തെരഞ്ഞെടുപ്പ്; സ്വകാര്യ ജീവനക്കാർക്ക് വേതനത്തോടു കൂടിയ അവധി

തിരുവനന്തപുരം: സ്വകാര്യമേഖലയിലെ ജീവനക്കാർക്കും തൊഴിലാളികൾക്കും ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഏപ്രിൽ 26ന് വേതനത്തോടു കൂടിയ അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ എല്ലാ തൊഴിലുടമകളും തൊഴിലാളികൾക്ക് അവധി ഉറപ്പാക്കണമെന്ന് ലേബർ കമ്മീഷണർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. വാണിജ്യ വ്യവസായ വ്യാപാര സ്ഥാപനങ്ങളടക്കമുള്ള എല്ലാ സ്ഥാപനങ്ങളിലെയും ഐടി, തോട്ടം മേഖലകളിലെയും വോട്ടവകാശമുള്ള മുഴുവൻ ജീവനക്കാർക്കും തൊഴിലാളികൾക്കും അവധി ബാധകമായിരിക്കും. അപ്രകാരം ഒരാളിന് അവധി അനുവദിക്കുന്നത് അയാൾ ഏർപ്പെട്ടിരിക്കുന്ന തൊഴിലിന് ആപത്കരമാവാനോ സാരവത്തായ നഷ്ടം ഉണ്ടാകാനോ ഇടയുള്ള സാഹചര്യങ്ങളിൽ പകരം സംവിധാനം ഏർപ്പെടുത്തി അയാൾക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് പ്രത്യേക അനുമതി നൽകണം. സ്വന്തം ജില്ലയ്ക്ക് പുറത്ത് ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന വോട്ടർമാർക്ക് അവരവരുടെ പോളിംഗ് സ്റ്റേഷനിൽ വോട്ട് രേഖപ്പെടുത്തുന്നതിന് വേതനത്തോടു കൂടിയ മതിയായ അവധി തൊഴിലുടമ ഉറപ്പാക്കണമെന്നും കമ്മീഷണർ അറിയിച്ചു.

Read More

പുലിവാല് പിടിച്ച് പൊന്നരിവാളമ്പിളി…കാസർഗോട്ട് എൽഡിഎഫ് സ്ഥാനാർഥിക്ക് പൊല്ലാപ്പായി അരിവാളിലെ ചന്ദ്രക്കല

കാസർഗോഡ്: സിപിഎമ്മിന്‍റെ അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നത്തെ ചന്ദ്രക്കലയും നക്ഷത്രവുമായി ചേർത്തുവച്ച് കാസർഗോഡ് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി എം.വി. ബാലകൃഷ്ണനു വേണ്ടി ഇറക്കിയ ഈദുൽ ഫിത്തർ ആശംസാ കാർഡ് വിവാദമായി. വിവാദത്തിനൊപ്പം തെരഞ്ഞെടുപ്പ് പ്രചാരണത്തിനു മതചിഹ്നം ഉപയോഗിച്ചതിന്‍റെ പേരിൽ അയോഗ്യത പോലും വരാനിടയുണ്ടെന്ന നിയമോപദേശം ലഭിച്ചതോടെ കാർഡിന്‍റെ വിതരണം നിർത്തിവച്ചു. എന്നാൽ, മണ്ഡലത്തിന്‍റെ പല ഭാഗങ്ങളിലും ഇതിനകം വിതരണം നടന്നുകഴിഞ്ഞതിനാൽ കാർഡിന്‍റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇക്കാര്യത്തിൽ മുന്നണി നേതാക്കളുമായി ആലോചിച്ച് നിയമനടപടികൾ സ്വീകരിക്കുമെന്നു യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കി. കാസർഗോഡ് മണ്ഡലം ഇടതുമുന്നണി തെരഞ്ഞെടുപ്പ് കമ്മിറ്റിക്കുവേണ്ടി സെക്രട്ടറി കെ.പി. സതീഷ് ചന്ദ്രന്‍റെ പേരിലാണ് കാർഡുകൾ അച്ചടിച്ചതെന്ന് ഇവയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ആകെ 25,000 കാർഡുകളാണ് അച്ചടിച്ചതെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. അരിവാളിനൊപ്പം ചന്ദ്രക്കല വന്നത് കാർഡ് ഡിസൈൻ ചെയ്ത് അച്ചടിച്ച വേളയിലുണ്ടായ പിഴവാണെന്നും അത് ശ്രദ്ധയിൽപ്പെട്ടതുകൊണ്ടാണ് വിതരണം…

Read More

സിബിഐ അന്വേഷണത്തിൽ പൂർണ പ്രതീക്ഷ; നീതി ലഭിക്കുമെന്ന് ഉറപ്പുണ്ട്; സിദ്ധാർഥന്‍റെ അച്ഛൻ

കൽപ്പറ്റ: സിദ്ധാർഥന്‍റെ മരണത്തിൽ നടക്കുന്ന സിബിഐ അന്വേഷണത്തിൽ പൂർണ പ്രതീക്ഷയെന്നു സിദ്ധാർഥന്‍റെ അച്ഛൻ ജയപ്രകാശ്. വൈത്തിരിയിലെ ഗവ. റസ്റ്റ് ഹൗസിൽ പ്രവർത്തിക്കുന്ന സിബിഐ ഓഫീസിൽ സിബിഐ സംഘത്തിനു മുന്പാകെ മൊഴി നൽകാൻ എത്തിയതായിരുന്നു അദ്ദേഹം. “എനിക്ക് പറയാനുള്ളതെല്ലാം അന്വേഷണ സംഘത്തിന് മുൻപാകെ പറഞ്ഞിട്ടുണ്ട്. നീതി ലഭിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. നേരത്തേ പോലീസിനോട് ആവർത്തിച്ച അതേ കാര്യങ്ങൾതന്നെയാണ് എനിക്കു പറയാനുള്ളത്. എന്‍റെ സംശയം മുഴുവനായും പറഞ്ഞു. കൊലപാതകമാണെന്ന സംശയം ആവർത്തിച്ചു. ചില പേരുകൾ ഒക്കെ ഞാൻ പറഞ്ഞിട്ടുണ്ട്. കൂടുതൽ പ്രതികളെ ഒഴിവാക്കിയത് പോലീസിന്‍റെ കുറ്റം കൊണ്ടാണെന്നു കരുതുന്നില്ല. ബാഹ്യസമ്മർദം അത്രയും കൂടുതലുള്ളതിനാലാകാം”- ജയപ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു പറഞ്ഞു. അടുത്ത ദിവസംതന്നെ ദേശീയ മനുഷ്യാവകാശ കമ്മീഷനും അന്വേഷണം തുടങ്ങും.

Read More

മകൻ അനിൽ ആന്‍റണി തോൽക്കണം; എന്‍റെ മതം കോണ്‍ഗ്രസാണ്; കോണ്‍ഗ്രസ് ഒരു മഹാ പ്രസ്ഥാനമാണ്, മഹാനദിയാണ്; ആരൊക്കെ തകർക്കാൻ ശ്രമിച്ചാലും പുതിയ നീർച്ചാലുകൾ പൊട്ടിയൊഴുകിക്കൊണ്ടിരിക്കും; എ.കെ. ആന്‍റണി

തിരുവനന്തപുരം: പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്ന മകൻ അനിൽ ആന്‍റണി തോൽക്കണമെന്ന് കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ. ആന്‍റണി. യുഡിഎഫ് സ്ഥാനാർഥി ആന്‍റോ ആന്‍റണി പത്തനംതിട്ടയിൽ ജയിക്കുമെന്നും എ.കെ. ആന്‍റണി പറഞ്ഞു. “എന്‍റെ മതം കോണ്‍ഗ്രസാണ്. കെഎസ്‌യു കാലം മുതൽ കുടുംബം വേറെ രാഷ്‌ട്രീയം വേറെ എന്നതായിരുന്നു എന്‍റെ നിലപാട്. കുടുംബത്തിൽ രാഷ്‌ട്രീയം പറയാറില്ല. ആന്‍റോ ആന്‍റണി നല്ല ഭൂരിപക്ഷത്തിൽ ജയിക്കും. ശാരീരിക പ്രശ്നങ്ങളെ തുടർന്നാണ് ഞാൻ പ്രചാരണത്തിനു പോകാത്തത്. 2019ൽ കിട്ടിയത്ര വോട്ട് ബിജെപിക്ക് ഇത്തവണ കേരളത്തിൽ ഒരിടത്തും ലഭിക്കില്ല. കട്ടായം വേണമെങ്കിൽ എഴുതിവച്ചോ. ബിജെപിയുടെ സുവർണകാലം കഴിഞ്ഞു.” -ആന്‍റണി പറഞ്ഞു. എ.കെ. ആന്‍റണിയുടെ മകനെക്കൂടാതെ ലീഡർ കെ. കരുണാകരന്‍റെ മകളും ബിജെപിയുടെ ഭാഗമായല്ലോ എന്ന ചോദ്യത്തിന്, മക്കളെക്കുറിച്ച് എന്നെക്കൊണ്ട് അധികം പറയിക്കരുത്, അത്തരം ഭാഷ എന്‍റെ സംസ്കാരത്തിന്‍റെ ഭാഗമല്ല. കോണ്‍ഗ്രസ് ഒരു മഹാ പ്രസ്ഥാനമാണ്,…

Read More

വ്രതാനുഷ്ഠാനം പരിസമാപ്തിയിലേക്ക്; മാസപ്പിറവി കണ്ടു; കേരളത്തിൽ ഇന്ന് ചെറിയപെരുന്നാൾ

കോഴിക്കോട്: ശവ്വാൽ മാസപ്പിറവി കണ്ടതിനാൽ കേരളത്തിൽ ഇന്ന് ഈദുൽ ഫിത്വർ (ചെറിയപെരുന്നാൾ) ആയിരിക്കുമെന്നു പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്‍റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സമസ്ത ജനറൽ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ, കോഴിക്കോട് വലിയ ഖാസി പാണക്കാട് നാസർ ഹയ്യ് ശിഹാബ് തങ്ങൾ, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാർ, ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി തങ്ങൾ, പാളയം ഇമാം വി.പി. ശുഹൈബ് മൗലവി, കേരള ഹിലാൽ (കെഎൻഎം) കമ്മിറ്റി ചെയർമാൻ എം. മുഹമ്മദ് മദനി തുടങ്ങിയവർ അറിയിച്ചു. ത്യാഗത്തിന്‍റേയും മാനവികതയുടെയും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള വ്രതാനുഷ്ഠാനം അവസാനിപ്പിച്ച് നാട് ഈദ് ആഘോഷങ്ങളിലേക്ക് കടക്കുകയാണ്. ചുറ്റുമുള്ളവരുടെ വേദനകളും ദുഖങ്ങളുമറിയാനും അവയിൽ പങ്കുചേരാനും നോമ്പുകാലം നമ്മെ പഠിപ്പിക്കുന്നു. ഈ ശ്രേഷ്ഠമായ ആശയങ്ങളെ…

Read More