വരനെ ആദ്യമായി കാണുന്നത് വിവാഹ വേദിയിൽ: പൊട്ടിക്കരഞ്ഞ് വധു; വൈറലായി വീഡിയോ

വിവാഹം കഴിക്കാൻ പോകുന്ന ആളിനെ കുറിച്ച് എ്ലലാവർക്കും ഓരോ സങ്കൽപങ്ങൾ ഉണ്ടാകും. എന്നാൽ തന്‍റെ സ്വപനങ്ങൾക്ക് വിഭിന്നമായി ഒരാളെ കല്യാണം കഴിക്കാൻ വന്നാൽ എന്താകും അവസ്ഥ. അത്തരത്തിലൊരു സംഭവത്തിന്‍റെ വീഡിയോ ആണിപ്പോൾ സോഷ്യൽ മാഡിയയിൽ വൈറലാകുന്നത്. വേദിയിലിരിക്കുന്ന വരന്‍റേയും വധുവിന്‍റേയും അടുത്ത് കുറേ ആളുകൾ ചുറ്റും കൂടിയിരിക്കുന്നതാണ് വീഡിയോയുടെ തുടക്കം. വധു ആകട്ടെ ഭയങ്കര കരച്ചിലും. വധുവിനെ ആശ്വസിപ്പിക്കുകയാണ് ചുറ്റും കൂടിയിരിക്കുന്നവർ. വധുവിന്‍റെ കരച്ചിലിന്‍റെ കാരണമെന്തെന്ന് തിരിക്കിയപ്പോഴാണ് എല്ലാവരും ഞെട്ടിപ്പോയത്. വധു കല്യാണ മണ്ഡപത്തിൽ വച്ചാണ് ആദ്യമായി തന്‍റെ പങ്കാളിയെ കാണുന്നത്. തന്‍റെ സങ്കൽപത്തിനൊത്ത ആളല്ല തന്‍റെ കഴുത്തിൽ താലി ചാർത്തിയതെന്ന് പറഞ്ഞാണ് വധു കരയുന്നത്. ചെക്കനെ കാണാൻ പോയതും കല്യാണം ഉറപ്പിച്ചതുമെല്ലാം വധുവിന്‍റെ അച്ഛനായിരുന്നു. തന്‍റെ മകളെ വിവാഹം ചെയ്യാൻ പോകുന്ന ആളുടെ ഫോട്ടോ പോലും പെൺകുട്ടിയെ അയാൾ കാണിച്ചിരുന്നില്ല. ആദ്യമായി പയ്യനെ കണ്ടപ്പോഴുണ്ടായ ഷോക്കിൽ…

Read More

ലോക സ്ക്വാഷ് ചാന്പ്യൻഷിപ്പ്; ക്വാർട്ടറിൽ ഇടം നേടി

ഹോങ്കോംഗ്: ഡബ്ല്യുഎസ്എഫ് ലോക ടീം സ്ക്വാഷ് ചാന്പ്യൻഷിപ്പിൽ ഇന്ത്യൻ വനിതകൾ ക്വാർട്ടറിൽ ഇടംനേടി. ഒരു വ്യാഴവട്ടത്തിനുശേഷമാണ് ഇന്ത്യൻ വനിതകൾ ലോക ടീം സ്ക്വാഷ് ചാന്പ്യൻഷിപ്പിന്‍റെ ക്വാർട്ടർ ഫൈനലിൽ പ്രവേശിക്കുന്നത്. ഓസ്ട്രേലിയയെ 1-2നു കീഴടക്കിയായിരുന്നു ഇന്ത്യയുടെ ക്വാർട്ടർ പ്രവേശം. ഹോങ്കോംഗിൽ അരങ്ങേറുന്ന പോരാട്ടത്തിൽ ഇന്ത്യയുടെ അനാഹത് സിംഗ് 11-9, 11-6, 11-8ന് ഓസ്ട്രേലിയയുടെ ജെസീക്ക വാൾട്ടിനെ തോൽപ്പിച്ച് ലീഡ് നേടി. എന്നാൽ, രണ്ടാം മത്സരത്തിൽ 206-ാം റാങ്കുകാരിയായ നിരുപമ ദുബെ ഓസ്ട്രേലിയയുടെ സാറ കാർഡ് വെല്ലിനെ തോൽപ്പിച്ചു. സ്കോർ: 11-8, 8-11, 9-11, 9-11. അതോടെ മത്സരം 1-1 സമനിലയിൽ. തുടർന്നു നിർണായകമായ മൂന്നാം മത്സരത്തിൽ അലക്സ് ഹെയ്ഡനെ 8-11, 5-11, 6-11നു കീഴടക്കി അകൻക്ഷ ഇന്ത്യയെ ക്വാർട്ടറിലേക്കു കൈപിടിച്ചു. 2012ൽ ഫ്രാൻസിലെ നിംസിൽവച്ചു നടന്ന ലോക ടീം ചാന്പ്യൻഷിപ്പിലായിരുന്നു ഇന്ത്യൻ വനിതകൾ ഇതിനു മുന്പ് ക്വാർട്ടർ ഫൈനലിൽ…

Read More

ദേശീയ ജൂണിയർ അത്‌ലറ്റിക് മീറ്റ്; കേരളം ആറാമത്; ഹരിയാന ചാന്പ്യൻ

ഭുവനേശ്വർ: ദേശീയ ജൂണിയർ അത്‌ലറ്റിക് മീറ്റിന്‍റെ അവസാന ദിനമായ ഇന്നലെ കേരളത്തിന്‍റെ മെഡൽ കൊയ്ത്ത്. അവസാനദിനത്തിലെ മുന്നേറ്റത്തിലൂടെ കേരളം ഓവറോൾ ചാന്പ്യൻഷിപ്പിൽ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. കഴിഞ്ഞ വർഷം ഒന്പതു സ്വർണവും എട്ടു വെള്ളിയും മൂന്നു വെങ്കലവുമായി അഞ്ചാം സ്ഥാനത്തായിരുന്നു കേരളം. 2016നുശേഷം കേരളത്തിന് ഓവറോൾ ചാന്പ്യൻ പട്ടം ലഭിച്ചിട്ടില്ല. അതേസമയം, 303 പോയിന്‍റുമായി ഹരിയാന ഓവറോൾ കിരീടം നിലനിർത്തി. തമിഴ്നാട് (269) രണ്ടാമതും മഹാരാഷ്‌ട്ര (205) മൂന്നാമതുമായി. മീറ്റിന്‍റെ അവസാനദിനമായ ഇന്നലെ മൂന്നു സ്വർണവും ഒരു വെള്ളിയും രണ്ടു വെങ്കലവും കേരളം സ്വന്തമാക്കി. ആകെ ആറു സ്വർണവും മൂന്നു വെള്ളിയും ഒന്പതു വെങ്കലവുമായി 141 പോയിന്‍റാണ് കേരളം സ്വന്തമാക്കിയത്. അണ്ടർ 20 ആണ്‍കുട്ടികളുടെ 400 മീറ്റർ ഹർഡിൽസിൽ അർജുൻ പ്രദീപ്, 800 മീറ്ററിൽ ജെ. ബിജോയ്, ട്രിപ്പിൾജംപിൽ മുഹമ്മദ് മുഹ്സിൻ എന്നിവർ ഇന്നലെ സ്വർണം…

Read More

ആഹാ! ജോറായിട്ടുണ്ടല്ലോ: ജർമനിയിൽ സ്വർണംകൊണ്ട് ക്രിസ്മസ് ട്രീ ഭാരം 60 കിലോഗ്രാം

മ്യൂണിച്ച്: ക്രിസ്മസ് ആഘോഷങ്ങളുടെ ഒരുക്കങ്ങൾ നടക്കുന്നതിനിടെ ജർമനിയിലെ മ്യൂണിച്ച് നഗരത്തിൽ തയാറാക്കിയ ക്രിസ്മസ് ട്രീ ലോകശ്രദ്ധ നേടി. 24 കാരറ്റുള്ള അസൽ സ്വർണംകൊണ്ടാണ് ഈ ക്രിസ്മസ് ട്രീ നിർമിച്ചിരിക്കുന്നത്! ആകെ ഭാരം 60 കിലോഗ്രാം! പ്രോ ഓറം എന്ന സ്വർണക്കമ്പനിയാണു ക്രിസ്മസ് ട്രീയുടെ നിർമാതാക്കൾ. കന്പനിയുടെ മുപ്പത്തഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് സ്വർണ ക്രിസ്മസ് ട്രീ നിർമിച്ചതെന്നു മാനേജ്മെന്‍റ് പറഞ്ഞു. സ്വർണത്തിൽതീർത്ത 2,024 ഫിൽഹാർമോണിക് നാണയങ്ങൾ ക്രിസ്മസ് ട്രീ ഉണ്ടാക്കാൻ ഉപയോഗിച്ചു. എന്നാൽ, ലോകത്തിലെ ഏറ്റവും വിലയേറിയ ക്രിസ്മസ് ട്രീ ഇതല്ല. 2010ൽ അബുദാബിയിലെ എമിറേറ്റ്സ് പാലസ് ഹോട്ടലിൽ 11 മില്യൺ ഡോളർ ചെലവഴിച്ചു നിർമിച്ച ക്രിസ്മസ് ട്രീക്കാണ് അതിന്‍റെ ക്രെഡിറ്റ്. വജ്രങ്ങളും മുത്തുകളും രത്നങ്ങളുംകൊണ്ട് അലങ്കരിച്ചായിരുന്നു അതിന്‍റെ നിർമാണം.

Read More

2034 ലെ ഫുട്ബോൾ ലോകകപ്പ് സൗദിയിൽ

റിയാദ്: ഫിഫ 2024 ലോകകപ്പ് ഫുട്ബോളിന് സൗദി അറേബ്യ വേദിയാകും. 2022 ഖത്തറിനു ശേഷം ഗൾഫ് രാജ്യം വേദിയാകുന്ന ലോകകപ്പാകും 2034. 2030 ലോകകപ്പിന് സ്പെയിൻ, മൊറോക്കോ, പോർച്ചുഗൽ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കും.

Read More

ലോക ചെസ് ചാന്പ്യൻഷിപ്പിന്‍റെ 13-ാം റൗണ്ടും സമനില; ഇന്ന് അവസാന റൗണ്ട് പോരാട്ടം

ഫിഡെ 2024 ലോക ചെസ് ചാന്പ്യൻഷിപ്പിന്‍റെ പെനൾട്ടിമേറ്റ് റൗണ്ട് മത്സരത്തിൽ ലോകചാന്പ്യൻ ചൈനയുടെ ഡിങ് ലിറനും ചലഞ്ചർ ഇന്ത്യയുടെ ഡി. ഗുകേഷും സമനിലയിൽ പിരിഞ്ഞു. വെള്ള കരുക്കളുമായി കളത്തിലിറങ്ങിയ ഗുകേഷിന് കളിയുടെ മധ്യഘട്ടത്തിൽ മുൻതൂക്കം നേടാനായെങ്കിലും ശക്തമായി പ്രതിരോധിച്ച ഡിങിനു മേൽ വിജയിക്കാനായില്ല. ക്ലാസിക്കൽ ഫോർമാറ്റിലുള്ള അവസാന ഗെയിം ഇന്നു നടക്കുന്പോൾ ഡിങ് ലിറനാണ് വെള്ള കരുക്കളുടെ ആനുകൂല്യം ലഭിക്കുക. ഇന്നു നടക്കുന്ന 14-ാം ഗെയിമിൽ വിജയിക്കുന്നയാൾ ലോക കിരീടമണിയും. സമനിലയാണ് ഫലമെങ്കിൽ ഏഴു പോയിന്‍റുമായി ഇരുവരും തുല്യത പാലിക്കും. സമനില മറികടന്ന് കിരീടത്തിലേക്കുള്ള പോരാട്ടത്തിനായി പിന്നീടുള്ളത് അതിവേഗ നീക്കങ്ങളുടെ മത്സരമായ റാപ്പിഡ് ഗെയിമുകളാണ്. നാലു റാപ്പിഡ് ഗെയിം കളിക്കുന്പോഴും സമനില തകർക്കാനാകുന്നില്ലെങ്കിൽ മിന്നൽ നീക്കങ്ങളുടെ മത്സരമായ ബ്ലിറ്റ്സ് ഗെയിമുകളിലേക്ക് മത്സരം നീളും. വിജയിയെ തീരുമാനിക്കും വരെ ബ്ലിറ്റ്സ് ഗെയിമുകൾ കളിക്കും. 13-ാം ഗെയിമിൽ ഇ4 കളിച്ച്…

Read More

കാര്യം നിസാരം… സിംഗിൾ പസങ്കകൾ ആണോ നിങ്ങൾ: വിഷമിക്കേണ്ട, കാമുകി ഇല്ലാത്ത നിങ്ങൾക്ക് കപ്പിൾ ഫോട്ടോ എടുത്ത് മറ്റുള്ളവരെ വിശ്വസിപ്പിക്കണോ? ടെക്നിക്കുമായി ഇതാ ഒരു ഫോട്ടോഗ്രാഫർ

സിംഗിൾ പസങ്കകൾക്കെന്താ ഇവിടെ ജീവിക്കണ്ടേ… കൂടെ പഠിച്ച എല്ലാവർക്കും കാമുകിയും കാമുകനും ഭാര്യയുമൊക്കെ ആയി. സോഷ്യൽ മീഡിയ തുറക്കാൻ സാധിക്കാത്ത അവസ്ഥ പോലും ചില സമയത്ത് ഇവർ മൂലം ഉണ്ടാകാറുണ്ട്. അവരവരുടെ പാർടണറുമൊത്ത് കൈ പിടിക്കുന്ന ഫോട്ടോ, കെട്ടിപ്പിടിക്കുന്ന ഫോട്ടോ, ഡേറ്റിംഗ് ഫോട്ടോ അങ്ങനെ നിരവധി ഫോട്ടോയും വീഡിയോയുമൊക്കെ കാണുന്പോൾ ചങ്ക് പിടക്കുന്ന സിംഗിൾസിനെ കുറിച്ച് ആരെങ്കിലും ഓർത്തിട്ടുണ്ടോ? ഇപ്പോഴിതാ നിങ്ങൾക്കാശ്വാസവുമായി എത്തിയിരിക്കുകയാണ് ജാപ്പനീസ് ഫോട്ടോഗ്രാഫർ കെയ്‌സു കെ. ജിനുഷി. വളരെ രസകരമായി അദ്ദേഹം അവതരിപ്പിച്ച ഫോട്ടോഷൂട്ട് ആണിപ്പോൾ വൈറലാകുന്നത്. ഒരു വിഗ്ഗും പിന്നെ ഏതാനും മേക്കപ്പ് പ്രോപോർട്ടികളും കൂടെ ചില ഡിജിറ്റൽ വിദ്യകളും വച്ച് സാങ്കലിപിക കാമുകിയെ ആണ് ഇദ്ദേഹം സൃഷ്ടിച്ചെടുത്തത്. ചിത്രങ്ങൾ പകർത്തുന്പോൾ പെൺകുട്ടിയുടെ കൈ ആയി തോന്നാൻ സ്വന്തം കൈയിൽ നെയിൽ പോളിഷ് പുരട്ടിയാണ് കെയ്‌സു പരിഹാരം കണ്ടത്. അവിവാഹിതരായ നിരവധി പുരുഷന്മാരാണ്…

Read More

വിമാനനിരക്ക് വർധന പിൻവലിക്കണം; പ്രവാസി മലയാളി വെൽഫയർ അസോസിയേഷൻ

ഏറ്റുമാനൂർ: ഇതരസംസ്ഥാനങ്ങളിൽനിന്നും വിദേശത്തുനിന്നും കേരളത്തിലേക്കുള്ള വിമാനനിരക്ക് വർധന പിൻവലിക്കണമെന്നും നിരക്ക് കൂടുന്നതിനാൽ പലരും യാത്ര വേണ്ടെന്ന് വയ്ക്കുകയാണെന്നും പ്രവാസി മലയാളി വെൽഫയർ അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് ഐസക് പ്ലാപ്പള്ളിൽ. പ്രവാസി മലയാളി വെൽഫെയർ അസോസിയേഷൻ മേഖലാ കൺവൻഷനും പുതിയ ഓഫീസിന്‍റെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു പ്രസിഡന്‍റ് ഐസക് പ്ലാപ്പള്ളിൽ. മേഖല പ്രസിഡന്‍റ് റോയ് കുര്യൻ അധ്യക്ഷത വഹിച്ചു. മാത്യു ഓണതേട്ട്, തോമസ് മാത്യു, മുഹമ്മദ്‌ കലാം, ഗോപാലകൃഷ്ണൻ, കെ.കെ. ഏബ്രഹാം ആലുമൂട്ടിൽ, തോമസ് ജോൺ എന്നിവർ പ്രസംഗിച്ചു

Read More

നനഞ്ഞ യൂണിഫോമും പുസ്തകവുമായെത്തിയ വിദ്യാർഥി; വീട്ടിലെ ദുരിതം പ്രിൻസിപ്പൽ ചോദിച്ചറിഞ്ഞു; സഹപാഠികളും പൂർവവിദ്യാർഥികളും കൈകോർത്തപ്പോൾ ഇമ്മാനുവലിന് വീടൊരുങ്ങി

അന്പലപ്പുഴ: സഹപാഠികളും പൂർവവിദ്യാർഥികളും കൈകോർത്തപ്പോൾ ഇമ്മാനുവലിന് വീടൊരുങ്ങി. ഏഴു ലക്ഷം രൂപ ചെലവിലാണ് പുന്നപ്ര തെക്ക് പഞ്ചായത്ത് 12-ാം വാർഡ് വൈക്കത്തുപറമ്പ് ഇമാനുവലിന് വീടൊരുക്കിയത്. അറവുകാട് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ ഇമ്മാനുവൽ പുന്നപ്രയിലെ യുകെ ഡി സെന്‍ററിലായിരുന്നു ട്യൂഷൻ പഠിച്ചിരുന്നത്. മൂന്നുമാസം മുമ്പ് ക്ലാസിലെത്തിയ ഇമ്മാനുവലിന്‍റെ വസ് ത്രങ്ങളും പുസ്തകങ്ങളും നനഞ്ഞു കുതിർന്നത് കണ്ട് പ്രധാനാധ്യാപകൻ ഉണ്ണികൃഷ് ണൻ വിവരം അന്വേഷിച്ചപ്പോഴാണ് തകർന്നു വീഴാറായ ചോർന്നൊലിക്കുന്ന വീട്ടിലാണ് കഴിയുന്നതെന്ന വിവരം ഇമ്മാനുവൽ പറയുന്നത്. കൂലിപ്പണിക്കാരായ അച്ഛനമ്മമാർ സുനിലും സൂസിയും ഇമ്മാനുവേലിന്‍റെ ഇളയ സഹോദരങ്ങളുടെയും ജീവിതദുരിതം ഉണ്ണികൃഷ്ണൻ മറ്റു വിദ്യാർഥികളുമായും പൂർവവിദ്യാർഥികളുമായും പങ്കുവച്ചു. ഇതോടെ ഇവർക്കായി രണ്ടു കിടപ്പുമുറികളുമായി വാർക്ക വീട് മൂന്നുമാസം കൊണ്ട് പൂർത്തിയാക്കി. അലമാരയും മേശയും കട്ടിലും കിടക്കയുമുൾപ്പെടെയുള്ള വീട്ടുപകരണങ്ങളും ലഭ്യമാക്കുകയും ചെയ്തു. വീടിന്‍റെ താക്കോൽ എച്ച്. സലാം എംഎൽഎ കൈമാറി. പ്രിൻസിപ്പൽ ഉണ്ണികൃഷ്…

Read More

മുന്‍ ഭാര്യയുടെ പ്രതിമയ്ക്കൊപ്പം വിവാഹ മോചന പാര്‍ട്ടി ആഘോഷിച്ച് യുവാവ്; ഇന്നീ സമയവും കടന്നു പോകും, മാനസികമായി ശക്തനാകൂ എന്ന് സൈബറിടം

സേവ് ദ ഡേറ്റും വളകാപ്പും മഞ്ഞൾ കല്യാണവുമൊക്കെ ആഘോഷിക്കുന്ന സമയത്ത് തന്‍റെ വിവാഹ മോചന ചടങ്ങ് ആഘോഷമാക്കി വ്യത്യസ്തത പുലർത്തുകയാണ് ഒരു യുവാവ്. ഹരിയാന സ്വദേശിയായ മഞ്ജീത് എന്ന യുവാവ് ആണ് തന്‍റെ ഡിവോഴ്സ് പാർട്ടി ജോറാക്കിയത്. 2020 -ലാണ് മഞ്ജീത് കോമൾ എന്ന പെൺകുട്ടിയെ വിവാഹം കഴിച്ചത്. എന്നാൽ പരസ്പരം ഒത്തു പോകാൻ സാധിക്കാത്തതിനാൽ ഇരുവരും വേർപിരിഞ്ഞു. ആഘോഷമാക്കി കല്യാണം കഴിച്ച താൻ എന്തുകൊണ്ട് വിവാഹ മോചനവും ആഘോഷമാക്കുന്നില്ലന്ന ചിന്തയിലാണ് മഞ്ജിത് ഡിവോഴ്സ് പാർട്ടി കൂടി നടത്തിയത്. വിവാഹ മോചന പാര്‍ട്ടി നടക്കുന്ന വേദിയില്‍ തന്‍റെ വിവാഹ ഫോട്ടോ, വിവാഹ തീയതി, വിവാഹ മോചന തീയതി എന്നിവ ഉൾപ്പെടുത്തി ഒരു പോസ്റ്ററും മഞ്ജീത് പ്രദര്‍ശിപ്പിച്ചിരുന്നു. ഒപ്പം തന്‍റെ മുന്‍ഭാര്യയുടെ ഒരു രൂപവും അദ്ദേഹം പാര്‍ട്ടിയില്‍ പ്രദര്‍ശിപ്പിച്ചു. ഈ മോഡലിനൊപ്പമുള്ള മഞ്ജീതിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍…

Read More