സത്യം പറയുമ്പോൾ വീര്യം കൂടുമോ? പടിയിറങ്ങുന്നതിന് തൊട്ടു മുമ്പ് പിണറായി സർക്കാർ നൽകിയത് 22 ബാറുകൾ; സംസ്ഥാനത്ത് ഇപ്പോൾ 903 ബാറുകൾ

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്‍റെ അവസാന നാളുകളിലും ബാർ ലൈസൻസുകൾ വാരിക്കോരി നൽകിയതായി രേഖകൾ. അവസാന 72 ദിവസം മാത്രം 22 മദ്യശാലകൾക്കാണ് അന്നത്തെ എക്സൈസ് വകുപ്പ് അനുമതി നൽകിയത്. നിയമസഭാ തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിൽ വന്ന മാർച്ച് 15നു തൊട്ടുമുൻപുള്ള ദിവസങ്ങളിൽ 10 മദ്യശാലകളുടെ ലൈസൻസാണ് കൂട്ടത്തോടെ വിതരണം ചെയ്തതെന്നു രേഖകൾ വ്യക്തമാക്കുന്നു. ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി 21 ബാറുകൾക്കും ഒരു ബിയർ- വൈൻ പാർലറിനുമാണ് ലൈസൻസ് നൽകിയത്. ആലപ്പുഴ. കോട്ടയം, പാലക്കാട്, എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട് ജില്ലകളിലായാണു തെരഞ്ഞെടുപ്പിനു തൊട്ടു മുൻപ് പുതിയ മദ്യവിൽപന ശാലകൾ എത്തിയത്. മാർച്ച് അഞ്ചു മുതൽ 15 വരെയുള്ള തീയതികളിലായിരുന്നു ഇതിൽ ഭൂരിഭാഗം ബാറുകളുടെയും ലൈസൻസ് വിതരണം ചെയ്തത്. പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനെത്തുടർന്ന് മൂന്നു മദ്യശാലകളുടെ ലൈസൻസ് വിതരണം നടത്തുന്നതു നിർത്തിവച്ചിരുന്നു. ജനുവരിയിൽ ഒൻപത് ബാർ…

Read More

ശാന്തം, വൃത്തിഹൃദ്യം; ആദ്യ ദക്ഷിണേന്ത്യൻ സന്ദർശനത്തിന്‍റെ അനുഭവം പങ്കുവെച്ച് യുവാവ്; സോഷ്യൽ മീഡിയയിൽ വൈറൽ

തന്‍റെ ജീവിതത്തിൽ ആദ്യമായി ദക്ഷിണേന്ത്യ സന്ദർശിച്ചതിന്‍റെ വേറിട്ട അനുഭവങ്ങളും നിരീക്ഷണങ്ങളും പങ്കുവെച്ച് വടക്കേന്ത്യൻ യുവാവ്. ഉത്തരേന്ത്യയെ അപേക്ഷിച്ച് ദക്ഷിണേന്ത്യൻ നഗരങ്ങൾ കൂടുതൽ ശാന്തവും വൃത്തിയുള്ളതുമാണെന്നും, പൊതുസ്ഥലങ്ങളിലെ ജനങ്ങളുടെ പെരുമാറ്റത്തിലും നഗര ആസൂത്രണത്തിലും വ്യക്തമായ വ്യത്യാസങ്ങളുണ്ടെന്നും 27കാരനായ അവിജീത് കുറിച്ചു. തന്‍റെ ജീവിതത്തിൽ ഇതുവരെ മുംബൈയ്ക്ക് തെക്കോട്ട് യാത്ര ചെയ്തിട്ടില്ലാത്ത വ്യക്തിയാണ് പേഴ്സണൽ ബ്രാൻഡിംഗ് സ്ട്രാറ്റജിസ്റ്റായ അവിജീത്. ചെന്നൈയിൽ എത്തിയതിന് പിന്നാലെ തന്‍റെ എക്സ് ഹാൻഡിലിലൂടെയാണ് അദ്ദേഹം ഈ അനുഭവങ്ങൾ പങ്കുവെച്ചത്. “ഞാൻ ചെന്നൈയിൽ ഇറങ്ങിയതേയുള്ളൂ. ഡൽഹിയിൽ നിന്നും തികച്ചും വ്യത്യസ്തമായ അന്തരീക്ഷമാണ് ഇവിടെയുള്ളതെന്ന് പറയാതിരിക്കാൻ കഴിയില്ല. എന്റെ 27 വർഷത്തെ ജീവിതത്തിനിടയിൽ ആദ്യമായാണ് ഞാൻ തെക്കേ ഇന്ത്യയിലേക്ക് വരുന്നത്. അതുകൊണ്ട് തന്നെ ഇവിടുത്തെ നല്ലതും ചീത്തയുമായ എല്ലാ അനുഭവങ്ങളും എനിക്ക് പുതിയതാണ്,” അവിജീത് കുറിച്ചു. തന്‍റെ പോസ്റ്റിനൊപ്പം ചെന്നൈ റെയിൽവേ സ്റ്റേഷന്‍റെയും ക്യാബ് പാർക്കിംഗ് ഏരിയയുടെയും ചിത്രങ്ങളും,…

Read More

ഡൽഹിയിൽ ഒറ്റപ്പെട്ടുപോയ അമേരിക്കൻ യുവതിക്ക് തുണയായി ഇന്ത്യൻ അപരിചിതൻ; ഹൃദയം തൊടുന്ന അനുഭവം പങ്കുവെച്ച് സോഷ്യൽ മീഡിയ

ഇന്ത്യക്കാരുടെ കാരുണ്യവും അതിഥിസത്കാര മര്യാദയും ലോകപ്രശസ്തമാണ്. അത് അടിവരയിടുന്ന ഒരു അമേരിക്കൻ യുവതിയുടെ ഇൻസ്റ്റാഗ്രാം വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. “ഡൽഹിയിൽ ഒറ്റപ്പെട്ടുപോയി. ഭാരതീയരുടെ കാരുണ്യത്താൽ രക്ഷപെട്ടു,” എന്ന അടിക്കുറിപ്പോടെ സിയറ ലിലിയൻ എന്ന വിദേശ യുവതി പങ്കുവെച്ച ദൃശ്യങ്ങളാണ് ലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കവരുന്നത്. ഋഷികേശിലേക്ക് പോകാനായി സ്ലീപ്പർ ബസ് ബുക്ക് ചെയ്ത സിയറയ്ക്ക് വഴിമധ്യേ ബസ് രണ്ടുതവണ കേടായതിനെ തുടർന്ന് യാത്ര നിർത്തിവെക്കേണ്ടി വന്നു. തുടർന്ന് യാത്ര തുടരാനായി അവർ ഊബർ ക്യാബ് ബുക്ക് ചെയ്തു. എന്നാൽ ക്യാബ് കാത്തുനിൽക്കുന്നതിനിടയിൽ സിയറയുടെ ഫോണിലെ ചാർജ് പൂർണമായും തീർന്നുപോയി. അപരിചിതമായ സ്ഥലത്ത്, ഫോൺ പോലുമില്ലാതെ എന്തുചെയ്യണമെന്നറിയാതെ ഭയന്നുപോയ ആ നിമിഷത്തെക്കുറിച്ച് യുവതി വീഡിയോയിൽ വിവരിക്കുന്നുണ്ട്. “ഞാൻ എന്തുചെയ്യണമെന്നറിയാതെ ഭയന്ന് നിലത്തിരിക്കുകയായിരുന്നു. പെട്ടെന്നാണ് ഒരാൾ എന്‍റെ അടുത്ത് വന്ന് ഓഫീസിനുള്ളിലേക്ക് വന്നിരിക്കാമോ എന്ന് ചോദിക്കുന്നത്. അദ്ദേഹം…

Read More