പത്രം വായിച്ചപ്പോൾ കാലിൽ കുത്തി കാട്ടുപന്നി

കോഴിക്കോട്: താമരശേരിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടുവരാന്തയിൽ പത്രം വായിച്ചുകൊണ്ടിരുന്ന ഗൃഹനാഥന് പരിക്ക്. ഇന്ന് രാവിലെ ആറു മണിയോടെയാണ് സംഭവം. എം.കെ. അബ്ദുൽ ഖാദറിനാണ് (59) പരിക്കേറ്റത്. അപ്രതീക്ഷിതമായി പാഞ്ഞെത്തിയ കാട്ടുപന്നി അബ്ദുൾ ഖാദറിന്‍റെ കാലിൽ കുത്തുകയായിരുന്നു. പരിക്കേറ്റ അബ്ദുൾ ഖാദറിനെ താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

അഹാന കൃഷ്ണയും നിമിഷ് രവിയും വിവാഹിതരായി

നടി അഹാന കൃഷ്ണയും ഛായാഗ്രാഹകൻ നിമിഷ് രവിയും വിവാഹിതരായി. അഹാന ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. കോവളത്തെ സ്വകാര്യ റിസോർട്ടിലായിരുന്നു വിവാഹം. ഞായറാഴ്ചനടന്ന വിവാഹത്തിന്റെ ചിത്രങ്ങളാണ് അഹാന പങ്കുവെച്ചത്. നടൻ ദുൽഖർ സൽമാൻ ഉൾപ്പെടെ വിവാഹച്ചടങ്ങിൽ പങ്കെടുത്തു. 20ഓളം സ്ലൈഡുകളായാണ് അഹാന വിവാഹചിത്രങ്ങൾ പങ്കുവെച്ചത്. ദുൽഖർ സൽമാൻ, സംഗീത സംവിധായകൻ ജേക്‌സ് ബിജോയ് മറ്റ് സിനിമാതാരങ്ങളും രാഷ്ട്രീയ പ്രമുഖരും ചടങ്ങുകളിൽ പങ്കെടുത്തു. പിതാവ് ജി. കൃഷ്ണകുമാർ, അമ്മ സിന്ധു കൃഷ്ണ എന്നിവരും ചിത്രങ്ങളിലുണ്ട്. നിമിഷ് അഹാനയെ താലി ചാർത്തുന്നതും മോതിരം അണിയിക്കുന്നതും ചിത്രങ്ങളിൽ കാണാം. ദുൽഖറിന്‍റെ സാന്നിധ്യത്തിൽ വധൂവരന്മാർ വിവാഹവേദിയിൽ ചുംബിക്കുന്നതും ചിത്രങ്ങളിലുണ്ട്. സെപ്റ്റംബർ 13ന് നടന്ന വിവാഹത്തിന്‍റെ റിസപ്ഷൻ ചൊവ്വാഴ്ചയാണ്. വൈകിട്ട് ആറരമുതൽ നടക്കുന്ന റിസപ്ഷന്‍റെ ക്ഷണക്കത്ത് നേരത്തെ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ, ഇക്കാര്യം സ്ഥിരീകരിക്കാൻ കുടുംബം തയ്യാറായിരുന്നില്ല. സുബ്രഹ്‌മണ്യം ഹാൾ ട്രിവാൻഡ്രം ക്ലബ്ബിലാണ് റിസപ്ഷൻ. തെന്നിന്ത്യയിൽ…

Read More

വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ കച്ചവടം കൂട്ടാനെടുത്ത തന്ത്രം പൊല്ലാപ്പായി; ബിരിയാണി കഴിക്കുന്ന ഗണപതിയുടെ ചിത്രം പ്രദര്‍ശിപ്പിച്ച കടയുടമ അറസ്റ്റില്‍

തിരുനല്‍വേലി: ബിരിയാണി കഴികുന്ന ഗണപതിയുടെ ചിത്രം ഉള്‍പ്പെടുത്തിയ ബാനര്‍ പ്രദര്‍ശിപ്പിച്ച തമിഴ്‌നാട്ടിലെ കടയുടമ അറസ്റ്റില്‍. തിരുനല്‍വേലി സ്വദേശി ജയന്ത് (30) ആണ് പിടിയിലായത്. രാജ്യം വിനായക ചതുര്‍ത്ഥി ആഘോഷിക്കുന്നതിനിടെയാണ് കച്ചവടം ലക്ഷ്യമിട്ട് ജയന്ത് കടയുടെ മുന്പിൽ വലിയ ബാനർ പ്രദർശിപ്പിച്ചത്. എന്നാൽ ചിത്രം മതവികാരം വൃണപ്പെടുത്തിയെന്ന് ആരോപിച്ച് സെല്‍വരാജ് എന്നയാള്‍ പോലീസിൽ പരാതി നൽകുകയായിരുന്നു.

Read More

‘യുപിഐ ഇടപാടുകൾക്ക് വ്യാപാരികളിൽ ചുമത്തുന്ന ഫീസ് ആത്യന്തികമായി ബാധിക്കുന്നത് ഉപയോക്താക്കളെ’ – കേന്ദ്രസർക്കാർ നീക്കം അമേരിക്കൻ സമ്മർദത്തിന് വഴങ്ങിയെന്ന് കോൺഗ്രസ്‌

ന്യൂഡൽഹി: 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് വ്യാപാരികളിൽനിന്ന് ചാർജ് ഏർപ്പെടുത്താനുള്ള കേന്ദ്രസർക്കാർ നീക്കത്തെ രൂക്ഷമായി വിമർശിച്ചു കോൺഗ്രസ്. പണമിടപാടുകൾക്ക് വ്യാപാരികളിൽനിന്ന് ബാങ്ക് അല്ലെങ്കിൽ പേയ്‌മെന്‍റ് സേവനദാതാവ് ചാർജ് ഈടാക്കുന്ന മർച്ചന്‍റ് ഡിസ്‌കൗണ്ട് റേറ്റ് (എംഡിആർ) നടപ്പിലാക്കുന്നത് അമേരിക്കൻ സമ്മർദങ്ങൾക്ക് വഴങ്ങിയാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി കുറ്റപ്പെടുത്തി. 2000 രൂപയ്ക്കു മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് വ്യാപാരികളിൽനിന്ന് ചാർജ് ഈടാക്കുന്ന എംഡിആർ നടപ്പിലാക്കുന്നത്‌ സംബന്ധിച്ചു ധനമന്ത്രാലയം വിജ്ഞാപനം ഇറക്കിയതിനുപിന്നാലെയാണ് കോൺഗ്രസ് വിമർശനം. പൂജ്യം എംഡിആർ എന്ന ഇന്ത്യയുടെ നയത്തിനെ അമേരിക്കൻ പേയ്മെന്‍റ് കമ്പനികൾ ദീർഘകാലമായി എതിർത്തിരുന്നുവെന്നും യുഎസ് വ്യാപാര കരാർപോലെ തന്നെ, വിട്ടുവീഴ്ച ചെയ്ത പ്രധാനമന്ത്രി ഒരിക്കൽകൂടി അമേരിക്കൻ സമ്മർദത്തിനു മുന്നിൽ കീഴടങ്ങിയെന്നും രാഹുൽ കുറ്റപ്പെടുത്തി. ഉപയോക്താക്കൾക്കുമേൽ ഫീസ് ചുമത്തില്ലെന്നു കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും വ്യാപാരികളിൽ ചുമത്തുന്ന ഫീസ് ആത്യന്തികമായി ഉപയോക്താവിന്‍റെ കീശയിൽനിന്നാണ് വരികയെന്നും രാഹുൽ എക്‌സിലെ പോസ്റ്റിൽ…

Read More

റിപ്പോർട്ടർ ചാനൽ ഓഫീസിലും അഗസ്റ്റിൻ സഹോദരന്മാരുടെ വീട്ടിലും ഓഫീസിലും എസ്ഐടി പരിശോധന

കൊച്ചി: ഫുട്ബോൾ ഇതിഹാസം മെസിയുടെ പേരിലെ തട്ടിപ്പിൽ കൊച്ചിയിലും വയനാട്ടിലും വ്യാപക പരിശോധനയുമായി എസ്ഐടി. ആന്‍റോ അഗസ്റ്റിന്‍റെ കൊച്ചിയിലെ ഫ്ലാറ്റ്, വയനാട്ടിലെ തറവാട് വീട്, റിപ്പോർട്ടർ ചാനൽ കൊച്ചി ഓഫീസ് എന്നിവിടങ്ങളിലാണ് ഒരേ സമയം പരിശോധന നടക്കുന്നത്. പുലർച്ചെ നാലിനാണ് പരിശോധന ആരംഭിച്ചത്. അഞ്ച് സ്ഥലങ്ങളിലാണ് എസ്ഐടിയുടെ പരിശോധന. അഗസ്റ്റിൻ സഹോദരന്മാരുടെ കൊച്ചിയിലെ വീടുകളിലും ആർബിസിയുടെ ഓഫീസിലും വയനാട്ടിലെ കുടുംബ വീട്ടിലുമാണ് ഒരേസമയം പരിശോധന നടക്കുന്നത്. കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടക്കുന്നത്. അർജന്‍റീന ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയെ കേരളത്തിലെത്തിക്കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ കേസിലാണ് എസ്ഐടി പരിശോധന. ഇന്ന് പുലർച്ചെ മുതലാണ് പരിശോധന നടക്കുന്നത്. എസ്ഐടി രൂപീകരിച്ച ശേഷം ഇതുവരെ പ്രത്യക്ഷത്തിൽ നടപടികൾ ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് സ്‌പോൺസർഷിപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട് അപ്രതീക്ഷിത റെയ്ഡ് നടക്കുന്നത്.

Read More