തൃശൂർ: കേരളത്തിൽ വീണ്ടും മൂന്നു ദിവസം കനത്ത മഴയെന്ന മുന്നറിയിപ്പിനെത്തുടർന്ന് കേന്ദ്ര ദുരന്ത നിവാരണസേനയുടെ അഞ്ചു ബറ്റാലിയനുകൾ കേരളത്തിലേക്കു തിരിച്ചു. സേനയുടെ മൂന്നു യൂണിറ്റുകൾ നേരത്തെത്തന്നെ തൃശൂരിൽ തന്പടിക്കുന്നുണ്ട്. സേനാംഗങ്ങൾ കേരളത്തിലെ വിവിധ ജില്ലകളിലേക്കു വിന്യസിപ്പിക്കുന്നുണ്ട്. പ്രളയം, ചുഴലിക്കാറ്റ് തുടങ്ങിയ ദുരന്തങ്ങളുണ്ടായാൽ കൈകാര്യം ചെയ്യാവുന്ന ആധിനിക സംവിധാനങ്ങളുമായാണ് ദേശീയ ദുരന്ത നിവാരണ സേന എത്തിയിരിക്കുന്നത്.
Related posts
ചൂട് കനത്തു: മത്സ്യക്ഷാമം രൂക്ഷം; ഉള്ളതിന് തീവില
ചാവക്കാട്: ഓരോ ദിവസവും ചൂട് ശക്തമാകുനതിനെ തുടർന്ന് മത്സ്യ ക്ഷാമം രൂക്ഷമായി. തീരക്കടൽ ചൂടായി മീനുകൾക്ക് ജീവന് ഭീഷണിയായപ്പോൾ മത്സ്യങ്ങൾ കൂട്ടത്തോടെ...തൃശൂർ മണ്ണുത്തിയിൽ രണ്ട് സെക്യൂരിറ്റി ജീവനക്കാർ മരിച്ചനിലയിൽ; ഒരാളെ കൊലപ്പെടുത്തി മറ്റേയാൾ ആത്മഹത്യ ചെയ്തതാണെന്ന് നിഗമനം
മണ്ണുത്തി(തൃശൂർ): വെള്ളാനിക്കര സർവീസ് സഹകരണ ബാങ്കിലെ രണ്ട് സെക്യൂരിറ്റി ജീവനക്കാരെ മരിച്ചനിലയിൽ കണ്ടെത്തി. വെള്ളാനിക്കര സ്വദേശികളായ കുണ്ടുകാട്ടിൽ അരവിന്ദാക്ഷൻ (70), തൈക്കാട്ടിൽ...എമർജൻസി മെഡിക്കൽ ടെക്നീഷ്യന്റെ സമയോചിതമായ ഇടപെടൽ; ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആംബുലൻസിൽ യുവതിക്കു സുഖപ്രസവം
പാലക്കാട്: ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേ കനിവ് 108 ആംബുലൻസിനുള്ളിൽ യുവതിക്ക് സുഖപ്രസവം. അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. പാലക്കാട്...