കാഞ്ഞിരപ്പള്ളി: അറവുശാലയില്‍ നിന്നു തള്ളിയ ഭ്രൂണം പെരുവഴിയില്‍. 26ാം മൈല്‍ – വട്ടകപ്പാറ റോഡിലാണ് ഭ്രൂണം വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കാഞ്ഞിരപ്പള്ളിയിലും സമീപ പ്രദേശങ്ങളിലും പ്രവര്‍ത്തിക്കുന്ന കശാപ്പുശാലകളുടെ പ്രവര്‍ത്തങ്ങള്‍ക്കു യാതൊരു വിധ നിയന്ത്രണങ്ങളുമില്ല. ഇതാണ് പ്രശ്നം സൃഷ്ടിക്കുന്നത്. രോഗം ബാധിച്ച മാടുകളെപ്പോലും യാതൊരുവിധ പരിശോധനകളും കൂടാതെയാണ് അറവുശാലകള്‍ ഇറച്ചിയാക്കി വില്‍ക്കുന്നതെന്ന് ആരോപണമുണ്ട്. ജില്ലയില്‍തന്നെ ഏറ്റവുമധികം കശാപ്പുശാലകള്‍ പ്രവര്‍ത്തിക്കുന്നത് കാഞ്ഞിരപ്പള്ളിയിലാണ്.
Related posts
ഇഴപിരിഞ്ഞു കയര്‍മേഖല; ശമ്പളക്കുറവും കുടിശികയും മൂലം പരമ്പരാഗത തൊഴിൽമേഖലയെ കൈവിട്ട് വനിതകൾ
കോട്ടയം: ദിവസം നൂറോ നൂറ്റിയന്‍പതോ രൂപമാത്രം കൂലി. അതാവട്ടെ ആറു മാസമായി കുടിശികയും. വൈക്കം തീരമേഖലയില്‍ ഇതോടെ കയര്‍ നിര്‍മാണം നിശ്ചലമാവുകയാണ്....അടിമാലിക്കു സമീപം മിനിബസ് മറിഞ്ഞ് 17 പേര്‍ക്കു പരിക്ക്; അപകടത്തിൽപ്പെട്ടത് തമിഴ്നാട് സ്വദേശികൾ
ഇടുക്കി: അടിമാലിക്കു സമീപം തോക്കുപാറയില്‍ വിനോദസഞ്ചാരികളുടെ വാഹനം നിയന്ത്രണംവിട്ടു മറിഞ്ഞ് 17 പേര്‍ക്കു പരിക്കേറ്റു. തമിഴ്നാട് സേലം സ്വദേശികള്‍ സഞ്ചരിച്ച മിനി...വണ്ടിപ്പെരിയാറിൽ കരടിയുടെ മുന്നിൽപ്പെട്ട കർഷകൻ അദ്ഭുതകരമായി രക്ഷപ്പെട്ടു
വണ്ടിപ്പെരിയാർ: രാത്രിയിൽ കരടിയുടെ മുന്നിൽപ്പെട്ട കർഷകൻ അദ്ഭുകരമായി രക്ഷപ്പെട്ടു. വള്ളക്കടവ് കുന്നത്തുപതിയിൽ വീട്ടിൽ സിബിയാണ് കരടിയുടെ മുന്നിൽനിന്ന് രക്ഷപ്പെട്ടത്. വ്യാഴാഴ്ച രാതി...