കാഞ്ഞിരപ്പള്ളി: അറവുശാലയില്‍ നിന്നു തള്ളിയ ഭ്രൂണം പെരുവഴിയില്‍. 26ാം മൈല്‍ – വട്ടകപ്പാറ റോഡിലാണ് ഭ്രൂണം വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കാഞ്ഞിരപ്പള്ളിയിലും സമീപ പ്രദേശങ്ങളിലും പ്രവര്‍ത്തിക്കുന്ന കശാപ്പുശാലകളുടെ പ്രവര്‍ത്തങ്ങള്‍ക്കു യാതൊരു വിധ നിയന്ത്രണങ്ങളുമില്ല. ഇതാണ് പ്രശ്നം സൃഷ്ടിക്കുന്നത്. രോഗം ബാധിച്ച മാടുകളെപ്പോലും യാതൊരുവിധ പരിശോധനകളും കൂടാതെയാണ് അറവുശാലകള്‍ ഇറച്ചിയാക്കി വില്‍ക്കുന്നതെന്ന് ആരോപണമുണ്ട്. ജില്ലയില്‍തന്നെ ഏറ്റവുമധികം കശാപ്പുശാലകള്‍ പ്രവര്‍ത്തിക്കുന്നത് കാഞ്ഞിരപ്പള്ളിയിലാണ്.
Related posts
വര്‍ക്ക് ഔട്ട് ചെയ്യുന്ന സമയത്തെച്ചൊല്ലി തര്‍ക്കം; ജിം ഉടമ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു
ഇടുക്കി: കട്ടപ്പനയില്‍ ജിം ഉടമ അഭിഭാഷകനായ യുവാവിനെ കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തിൽ പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു. കട്ടപ്പന കണിയാരത്ത് ജീവന് പ്രസാദി(28)...മദ്യം വാങ്ങാനെത്തിയ യുവാവിനെ ആക്രമിച്ചു; യുവാക്കൾ അറസ്റ്റിൽ
ഏറ്റുമാനൂര്‍: മദ്യം വാങ്ങാൻ ക്യൂവില്‍ നിന്ന യുവാവിനെ ആക്രമിച്ചു പണം കവര്‍ന്ന കേസില്‍ രണ്ടുപേർ അറസ്റ്റിൽ. കിഴക്കുംഭാഗം പള്ളിമല കല്ലുവെട്ടു കുഴിയില്‍...വീട്ടിൽ വോട്ട്; പ്രവർത്തനങ്ങൾ വിലയിരുത്തി ജില്ലാ പോലീസ് മേധാവി
കോട്ടയം: 2024 ലോക്സഭാ ഇലക്ഷനോടനുബന്ധിച്ച് 85 വയസിനു മുകളിലുള്ളവരും മറ്റു ശാരീരിക അസ്വസ്ഥത നേരിടുന്നവരുമായ ആളുകളുടെ വീട്ടിലെത്തി വോട്ട് ചെയ്യിക്കുന്നതിനുവേണ്ടി നിയമിച്ചിട്ടുള്ള...