കള്ളക്കിളവൻ..! സമൻസുമായെത്തിയ ഉദ്യോഗസ്ഥയെ അപമാനിച്ച മധ്യവയസ്കൻ അറസ്റ്റിൽ; കുടുംബകോടതിയുടെ ഉത്തരവു രേഖ പതിക്കാനെത്തിയതായിരുന്നു ഉദ്യോഗസ്ഥ

arrest-abdul-samanceനിലന്പൂർ: സമൻസുമായെത്തിയ ഉദ്യോഗസ്ഥയെ അപമാനിക്കാൻ ശ്രമിച്ചതിനു മധ്യവയസ്കൻ അറസ്റ്റിൽ. മന്പാട് പന്തലിങ്ങൽ മാഞ്ചേരി അബ്ദുൾ ജലീലി(44)നെയാണ് നിലന്പൂർ സിഐ കെ.എം.ദേവസ്യ അറസ്റ്റ് ചെയ്തത്. പന്തലിങ്ങലുള്ള പ്രതിയുടെ വീട്ടിൽ മലപ്പുറം കുടുംബകോടതിയുടെ  ഉത്തരവു  രേഖ പതിക്കാനെത്തിയതായിരുന്നു ഉദ്യോഗസ്ഥ. ഇവർ ജില്ലാ കോടതിയിൽ നൽകിയ പരാതിയെ തുടർന്ന് നിലന്പൂർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

ഒൗദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും സ്ത്രീയെ മാനഭംഗപ്പെടുത്തണമെന്ന ഉദേശ്യത്തോടെ കുറ്റകരമായ ബലപ്രയോഗം നടത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്. നിലന്പൂർ എസ്ഐ മനോജ് പറയറ്റ, ജൂണിയർ എസ്ഐ എംആർ അരുണ്‍ കുമാർ, സീനിയർ സിപിഒ റെനി ഫിലിപ്പ്, സിപിഒ രാജീവ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Related posts