കുറേ പെണ്‍കുട്ടികള്‍ എന്റെ ജീവിതത്തില്‍ കടന്ന് വന്നിട്ടുണ്ട് ! എല്ലാവരുമായും അടുപ്പമുണ്ട്; വെളിപ്പെടുത്തലുമായി ആസിഫ് അലി

മലയാളത്തിലെ യുവനടന്മാരില്‍ ശ്രദ്ധേയനാണ് ആസിഫ് അലി. ടിവി അവതാരകനായി എത്തിയ ആസിഫലി പിന്നീട് ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന സിനിമയിലൂടെ ചലച്ചിത്രരംഗത്ത് എത്തുകയായിരുന്നു.

വിജെ ജോലിക്ക് ഇടയില്‍ ആയിരുന്നു താരത്തിന് സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത്. ഋതുവില്‍ സണ്ണി ഇമ്മട്ടിയെന്ന കഥാപാത്രത്തെ ആയിരുന്നു ആസിഫലി അവതരിപ്പിച്ചത്.

ആദ്യ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ താരത്തിന് മികച്ച അവസരങ്ങളായിരുന്നു പിന്നീട് ലഭിച്ചത്.

സഹനടന്‍ ആയും വില്ലനായും ഒക്കെ മുന്നേറുന്നതിന് ഇടയിലായിരുന്നു നായകന്‍ ആവാനുള്ള അവസരവും ലഭിച്ചത്.

നായകനായി അഭിനയിക്കുമ്പോള്‍ തന്നെ അതിഥി വേഷത്തിലും എത്താനും ആസിഫലിക്ക് മടിയൊന്നും ഉണ്ടായിരുന്നില്ല.

സമയാണ് ആസിഫലിയുടെ ഭാര്യ മക്കള്‍ ആദമും ഹയയും. ആസിഫലിക്ക് ഒപ്പം തന്നെ ഭാര്യയും മക്കളും പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ സമ പങ്കുവെക്കുന്ന വിശേഷങ്ങളും ശ്രദ്ധ നേടാറുണ്ട്. അതേ സമയം തന്റെ ഭാര്യ സമയ്ക്ക് തന്റെ എല്ലാ ഗേള്‍ ഫ്രണ്ട്സിനേയും അറിയാമെന്നും പലരുമായും അടുപ്പമുണ്ടെന്നും ആസിഫലി ഒരിക്കല്‍ തുറന്നു പറഞ്ഞിരുന്നു.

ആസിഫലിയുടെ വാക്കുകള്‍ ഇങ്ങനെ…കുറേ പെണ്‍കുട്ടികള്‍ എന്റെ ജീവിതത്തില്‍ കടന്ന് വന്നിട്ടുണ്ട്. അതിപ്പോള്‍ ഗേള്‍ഫ്രണ്ട്സ് ആവണം എന്നില്ല.

സുഹൃത്തുക്കള്‍ ആകാം, ടീച്ചേഴ്സ് ആവാം, പല വേഷങ്ങളില്‍ അവര്‍ വരും. അവരൊക്കെ എന്നെ മോട്ടിവേറ്റ് ചെയ്തിട്ടുണ്ട്. സിനിമകളില്‍ ചാന്‍സ് നേടി പല ലൊക്കേഷനുകളിലും ഞാന്‍ പോയിട്ടുണ്ട്.

ആദ്യം വിളിച്ചത് ജൂനിയര്‍ ആര്‍ട്ടിസ്റ്റായിട്ട് ആണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ സിനിമ വേണ്ടെന്ന് വരെ വച്ചതാണ്.

എന്നാല്‍ അതിനെ ഒക്കെ അതിജീവിക്കാന്‍ പലരും സഹായിച്ചിട്ടുണ്ട്. അതില്‍ കുറേ ഗേള്‍ ഫ്രണ്ട്സുമും ഉണ്ടായിരുന്നു. ഞാന്‍ വളരെ ട്രാന്‍സ്പെരന്റാണ്.

പഴയ കഥകളൊക്കെ പറയാന്‍ എനിക്ക് വലിയ ഇഷ്ടമാണ്. പണ്ട് പറ്റിയ അബദ്ധങ്ങളും മറ്റും സമയോട് പറഞ്ഞിട്ടുണ്ട്.

എന്റെ ഗേള്‍ഫ്രണ്ട്സില്‍ പലരെയും സമ കണ്ടിട്ടുണ്ട് എല്ലാവരുമായും അടുപ്പവുമുണ്ട്. എന്റെ എല്ലാ സിനിമകളും സമ കാണാറുണ്ട്.

ഞങ്ങള്‍ ഒന്നിച്ചും സിനിമ കാണാന്‍ പോകാറുണ്ട് മിക്ക സിനിമകളും കഴിവതും ഞാന്‍ റിലീസ് ഡേ തന്നെ കാണാന്‍ ശ്രമിക്കാറുണ്ട്.

അതില്‍ നിന്ന് കിട്ടുന്ന പ്രേക്ഷക പ്രതികരണമറിഞ്ഞേ ഞാന്‍ സിനിമകളുടെ പ്രൊമോഷന് പോലും പോകാറുള്ളൂ. മനസില്ലാ മനസോടെ ഒരു സിനിമ പ്രൊമോട്ട് ചെയ്യാന്‍ എനിക്ക് പറ്റില്ലെന്നും ആസിഫ് അലി വ്യക്തമാക്കി.

Related posts

Leave a Comment