കുറേ പെണ്‍കുട്ടികള്‍ എന്റെ ജീവിതത്തില്‍ കടന്ന് വന്നിട്ടുണ്ട് ! എല്ലാവരുമായും അടുപ്പമുണ്ട്; വെളിപ്പെടുത്തലുമായി ആസിഫ് അലി

മലയാളത്തിലെ യുവനടന്മാരില്‍ ശ്രദ്ധേയനാണ് ആസിഫ് അലി. ടിവി അവതാരകനായി എത്തിയ ആസിഫലി പിന്നീട് ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന സിനിമയിലൂടെ ചലച്ചിത്രരംഗത്ത് എത്തുകയായിരുന്നു. വിജെ ജോലിക്ക് ഇടയില്‍ ആയിരുന്നു താരത്തിന് സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത്. ഋതുവില്‍ സണ്ണി ഇമ്മട്ടിയെന്ന കഥാപാത്രത്തെ ആയിരുന്നു ആസിഫലി അവതരിപ്പിച്ചത്. ആദ്യ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ താരത്തിന് മികച്ച അവസരങ്ങളായിരുന്നു പിന്നീട് ലഭിച്ചത്. സഹനടന്‍ ആയും വില്ലനായും ഒക്കെ മുന്നേറുന്നതിന് ഇടയിലായിരുന്നു നായകന്‍ ആവാനുള്ള അവസരവും ലഭിച്ചത്. നായകനായി അഭിനയിക്കുമ്പോള്‍ തന്നെ അതിഥി വേഷത്തിലും എത്താനും ആസിഫലിക്ക് മടിയൊന്നും ഉണ്ടായിരുന്നില്ല. സമയാണ് ആസിഫലിയുടെ ഭാര്യ മക്കള്‍ ആദമും ഹയയും. ആസിഫലിക്ക് ഒപ്പം തന്നെ ഭാര്യയും മക്കളും പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ സമ പങ്കുവെക്കുന്ന വിശേഷങ്ങളും ശ്രദ്ധ നേടാറുണ്ട്. അതേ സമയം തന്റെ ഭാര്യ സമയ്ക്ക് തന്റെ എല്ലാ…

Read More

അപൂര്‍വ സഹോദരങ്ങള്‍ ! ഒരു കുടുംബത്തിലെ നാല് സഹോദരങ്ങളും സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ ;സന്തോഷത്താല്‍ കണ്ണു നിറഞ്ഞ് പിതാവ്

ഉത്തര്‍പ്രദേശിലെ ലാല്‍ഗഞ്ചിലെ ഒരു കുടുംബത്തിലെ നാലു സഹോദരങ്ങളെ ‘അപൂര്‍വ സഹോദരങ്ങള്‍’ എന്നുതന്നെ വിളിക്കണം. ഈ സഹോദരങ്ങള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. നാലുപേരും യുപിഎസ്‌സി എക്‌സാം എന്ന കടമ്പ കടന്ന് സിവില്‍ സര്‍വീസ് കരസ്ഥമാക്കിയവരാണ്. അനില്‍ പ്രകാശ് മിശ്രയെന്ന മുന്‍ ഗ്രാമീണ്‍ ബാങ്ക് മാനേജറുടെ മക്കളാണ് നാലുപേരും. നന്നായി പഠിക്കണമെന്ന അച്ഛന്റെ ആഗ്രഹമാണ് മക്കള്‍ ഇന്ത്യയിലെ തന്നെ ഏറ്റവും ഉയര്‍ന്ന പദവി സ്വന്തമാക്കി കൊണ്ട് സഫലമാക്കിയിരിക്കുന്നത്. അനില്‍ പ്രകാശ് മിശ്രയ്ക്ക് നാല് മക്കളാണുളളത് രണ്ട് ആണ്‍മക്കളും രണ്ട് പെണ്‍മക്കളും. ഏത് കഷ്ടപ്പാടിലും മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നേടി കൊടുക്കണമെന്ന് അനില്‍ പ്രകാശിന് വാശിയായിരുന്നു. കുട്ടികള്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസം നല്‍കുന്നതില്‍ ഞാന്‍ ഒരു വിട്ടുവീഴ്ചയും ചെയ്തിരുന്നില്ല. അവര്‍ക്ക് നല്ല ജോലി കിട്ടുകയാണ് എനിക്ക് വേണ്ടതെന്നാണ് അനില്‍ പ്രകാശ് മിശ്ര പറയുന്നത്. അങ്ങനെയാണ് നാല് മക്കളും സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഉന്നതവിജയം നേടുന്നത്.…

Read More

യുക്രെയ്ന്‍ അഭയാര്‍ഥിയുടെ കുടുംബത്തിന് ഒരു കോടിയുടെ വീട് ! ജയിംസിന്റെ പ്രവൃത്തി ഏവര്‍ക്കും മാതൃകാപരം…

യുക്രെയിനില്‍ റഷ്യ നടത്തുന്ന അധിനിവേശം ലക്ഷക്കണക്കിന് ആളുകളെയാണ് അഭയാര്‍ഥികളാക്കി മാറ്റിയത്. പോളണ്ടിലേക്കും മറ്റ് അയല്‍രാജ്യങ്ങളിലേക്കുമൊക്കെ കുടിയേറി പാര്‍ക്കുന്ന ഇവരുടെ ജീവിതം സാധാരണ നിലയിലേക്കെത്താന്‍ ഏറെനാള്‍ കാത്തിരിക്കേണ്ടി വരുമെന്ന സൂചനകളാണ് നിലവില്‍ ലഭിക്കുന്നത്. യുദ്ധം എന്ന് തീരുമെന്ന് നിശ്ചയമില്ലാത്തതിനാല്‍ ഈ ക്യാമ്പുകളില്‍ ചിലപ്പോളവര്‍ക്ക് വര്‍ഷങ്ങള്‍ കഴിച്ചു കൂട്ടേണ്ടതായും വന്നേക്കാം. ഇത്തരമൊരു വിധി നേരിടേണ്ടി വരുമായിരുന്ന ഒരു യുക്രെയ്ന്‍ കുടുംബത്തിന് കൈത്താങ്ങായിരിക്കുകയാണ് യുകെയില്‍ നിന്നുള്ള ടെലികോം കമ്പനിയുടമ ജെയിംസ് ഹ്യൂഗ്സ്. യുക്രെയ്നില്‍ നിന്ന് രക്ഷപെട്ട മരിയ എന്ന യുവതിക്കും അവരുടെ മൂന്ന് മക്കള്‍ക്കുമായി ഒരു ലക്ഷം പൗണ്ട് (98 ലക്ഷം ഇന്ത്യന്‍ രൂപ) വിലമതിക്കുന്ന വീടാണ് ജെയിംസ് യുകെയിലെ റെക്‌സമില്‍ വാങ്ങിയിരിക്കുന്നത്. യുക്രെയ്നില്‍ നിന്ന് പലായനം ചെയ്യുന്ന ആളുകളുടെ അവസ്ഥ കണ്ട് അവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന തോന്നലിലാണ് ജെയിംസ് വീട് വാങ്ങിയത്. ഫേസ്ബുക്കിലൂടെ നടത്തിയ അന്വേഷണത്തില്‍ മരിയയെയും…

Read More

പിപിഇ കിറ്റ് ധരിച്ച് മാലാഖയെപ്പോലെ എത്തിയ ആ അജ്ഞാതനാര് ! ആ മനുഷ്യന് നന്ദി പറഞ്ഞ് ഒരു കുടുംബം…

ചിങ്ങവനം: പിപിഇ കിറ്റ് ധരിച്ചു മാലഖയെപ്പോലെത്തി തങ്ങളെ സഹായിച്ചു മടങ്ങിയ, മുഖം തിരിച്ചറിയാത്ത ഇലക്ട്രീഷ്യനു നന്ദി പറഞ്ഞ് ഒരു കുടുംബം. അതിനു കാരണമായതിൽ നിറ പുഞ്ചിരിയോടെ പഞ്ചായത്ത് പ്രസിഡന്‍റ്. കടുവാക്കുളം സെറ്റിൽമെന്‍റ് കോളനിയിലെ 75കാരിയായ വീട്ടമ്മയും മകനും മകന്‍റെ ഭാര്യയും അവരുടെ മകളും മൂന്നു വയസുള്ള കുട്ടിയുമടങ്ങുന്ന കുടുംബമാണ് കോവിഡ് ബാധിച്ചു ക്വാറന്‍റൈനിൽ കഴിയുന്ന സമയത്തു തങ്ങളെ സഹായിക്കാനെത്തിയവരോട് അകമഴിഞ്ഞ നന്ദി പറയുന്നത്. ഹൃദ്രോഗിയായ 75 കാരിയും മകനും മകന്‍റെ ഭാര്യയും കോവിഡ് ബാധിച്ച് ചികിത്സയിലാണ്. ബുധനാഴ്ച ഉച്ചയ്ക്കു വീട്ടിൽ വൈദ്യുതി നിലച്ചപ്പോൾ താമസിയാതെ വരും എന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. വൈകുന്നേരം അയൽ വീടുകളിലെല്ലാം വെളിച്ചം എത്തിയപ്പോഴും തങ്ങളുടെ വീട് ഇരുട്ടിൽ കിടന്നതോടെയാണ് ഇവർ വിഷമാവസ്ഥയിലായത്. വൈദ്യുതി ബന്ധം പുനസ്ഥാപിക്കുന്നതിനായി പലരോടും സഹായം അഭ്യർത്ഥിച്ചെങ്കിലും കോവിഡിന്‍റെ ഭീതി പലരേയും പിൻവലിച്ചു. വാർഡ് മെന്പറും പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡന്‍റുമായ…

Read More

വിജയ് ഇപ്പോള്‍ പിതാവുമായി സംസാരിക്കാറു പോലുമില്ല ! തന്റെ ഒപ്പു വാങ്ങിയത് അസോസിയേഷന്‍ രൂപീകരിക്കാനെന്നും പറഞ്ഞ്; വിജയ്‌യുടെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപികരിക്കാനുള്ള തീരുമാനം കുടുംബത്തില്‍ സൃഷ്ടിച്ചിരിക്കുന്നത് വലിയ പ്രശ്‌നങ്ങളെന്ന് അമ്മ ശോഭ…

നടന്‍ വിജയ്‌യുടെ അനുവാദമില്ലാതെ അദ്ദേഹത്തിന്റെ പേരില്‍ അച്ഛന്‍ എസ് എ ചന്ദ്രശേഖരന്‍ ഓള്‍ ഇന്ത്യ ദളപതി വിജയ് മക്കള്‍ ഇയക്കം എന്ന പാര്‍ട്ടി രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ, വിജയ് അച്ഛനുമായി സംസാരിക്കാറില്ലെന്ന വെളിപ്പെടുത്തലുമായി താരത്തിന്റെ അമ്മ ശോഭ. വിജയ്യുടെ പേരില്‍ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാനായി അപേക്ഷ നല്‍കിയതിന് പിന്നാലെ ഈ പാര്‍ട്ടിയുമായി തനിക്ക് യാതൊരു ബന്ധവുമില്ല എന്ന വാര്‍ത്താക്കുറിപ്പ് വിജയ് പുറത്തു വിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വിജയ്‌യുടെ അമ്മയുടെ പ്രതികരണം. ഒരു അസോസിയേഷന്‍ രൂപീകരിക്കാനാണ് എന്ന് പറഞ്ഞാണ് ചന്ദ്രശേഖര്‍ തന്റെ ഒപ്പു വാങ്ങിച്ചത്. വിജയ്‌യുടെ സമ്മതമോ അറിവോ ഇല്ലാതെ അങ്ങനെ ഒരു പാര്‍ട്ടിയുടെ ഒരു സ്ഥാനത്ത് വരാന്‍ തനിക്ക് താത്പര്യമില്ല എന്നാണ് ശോഭ മാധ്യമങ്ങളോട് പ്രതികരിക്കുന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടി ആയി രജിസ്റ്റര്‍ ചെയ്യാനുള്ള നീക്കമറിഞ്ഞു, അതിന്റെ ഭാഗമാവാനുള്ള തന്റെ വിമുഖത ചന്ദ്രശേഖറിനോട് പറയുകയും അദ്ദേഹമത് ഉള്‍ക്കൊള്ളുകയും…

Read More

അടിപൊളി വാ പോവാം… പൈപ്പ് കണക്ഷനില്ലാത്ത വീട്ടില്‍ വെള്ളത്തിന് ബില്ലായി വന്നത് വെറും 2520 രൂപ; സംഭവം തിരുവനന്തപുരത്ത്…

പൈപ്പ് കണക്ഷനില്ലാത്ത വീട്ടില്‍ വെള്ളത്തിന്റെ ബില്ലായി വന്നത് വെറും 2520 രൂപ. പോത്തന്‍കോട് മംഗലപുരം കാരമൂട് വെഞ്ഞാറവിള വീട്ടില്‍ പിന്നാക്ക വിഭാഗത്തില്‍പ്പെട്ട ഭിന്നശേഷിയുള്ള വനജയുടെ വീട്ടിലാണ് ഈ അദ്ഭുത സംഭവം നടന്നത്. പേര്, കണ്‍സ്യൂമര്‍ നമ്പര്‍, മീറ്ററര്‍ നമ്പര്‍ എല്ലാം ജലവകുപ്പിന്റെ ബില്ലിലുണ്ട്. കുടിവെള്ള പൈപ്പിന് അഞ്ചു വര്‍ഷം മുന്‍പ് അപേക്ഷ നല്‍കിയെങ്കിലും അനുവദിച്ചില്ല. പട്ടികജാതി ഗോത്രവര്‍ഗ കമ്മിഷനും ഉത്തരവിറക്കിയിട്ടും മീറ്ററോ പൈപ്പോ സ്ഥാപിച്ചിട്ടില്ല. ഇവരുടെ പേരും മേല്‍വിലാസവും മറ്റാരെങ്കിലും ഉപയോഗിക്കുന്നുണ്ടോയെന്നതും കണ്ടെത്തേണ്ടതുണ്ട്. വഴിക്കും വെള്ളത്തിനുമായി വര്‍ഷങ്ങളായി ഓഫീസുകള്‍ കയറിയിറങ്ങിയിട്ടും യാതൊരു പ്രയോജനവുമുണ്ടായില്ല.അയല്‍ വീടുകളില്‍ നിന്നാണ് ഇപ്പോള്‍ വെള്ളമെടുക്കുന്നത്. സഹോദരിയുടെ മകനാണ് ഇവരുടെ കൂട്ടിനായുള്ളത്. ഇയാളും ഭിന്നശേഷിക്കാരനാണ്. ഇടിഞ്ഞു വീഴാറായ വീട്ടിലാണ് ഇവരുടെ താമസം. അതിനാല്‍ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് കൊടുക്കണമെന്നുള്ള കമ്മീഷന്‍ ഉത്തരവും പഞ്ചായത്ത് മാനിച്ചിട്ടില്ല. ഈ അവസരത്തിലാണ് ജലവകുപ്പിന്റെ പുതിയ തമാശ.

Read More

കട്ടിലില്‍ മൂര്‍ഖന്‍, കുളിമുറിയില്‍ അണലി, അടുക്കളയില്‍ വെള്ളിക്കെട്ടന്‍ ! പാമ്പുകള്‍ വീടിന്റെ അധികാരം ഏറ്റെടുത്തതോടെ വീട് ഉപേക്ഷിച്ച് വയനാട്ടിലെ ഒരു കുടുംബം; ഞെട്ടിപ്പിക്കുന്ന സംഭവം ഇങ്ങനെ

ഷഹല ഷെറിന്‍ എന്ന അഞ്ചുവയസുകാരി ക്ലാസ് റൂമില്‍ പാമ്പുകടിയേറ്റു മരിച്ച സംഭവം കേരളത്തെയാകെ വേദനിപ്പിച്ചിരുന്നു. സംഭവം കേരളത്തില്‍ വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. അധ്യാപകരുടെ കര്‍ത്തവ്യത്തെപ്പറ്റിയുള്ള ഓര്‍മപ്പെടുത്തല്‍ കൂടിയായി ഈ സംഭവം മാറി. ഈ സംഭവത്തിനു ശേഷം മലയാളികള്‍ക്കു പാമ്പിനോടുള്ള ഭയം വല്ലാതെ വര്‍ധിച്ചിട്ടുണ്ട്. ഇപ്പോള്‍ അതി ഭയാനകമായ ഒരു കഥയാണ് വയനാട്ടിലെ ഒരു കുടുംബം പറയുന്നത്. പാമ്പുകള്‍ വീട് കൈയടക്കിയതോടെ, വീട്ടിലെ താമസമുപേക്ഷിച്ചു പോകേണ്ട ദുരവസ്ഥയാണ് ഇവര്‍ക്ക് വന്നു ഭവിച്ചത്. വയനാട്ടിലെ ബത്തേരി ഗവ. താലൂക്ക് ആശുപത്രിക്ക് സമീപമുള്ള ഫെയര്‍ലാന്‍ഡിലെ തയ്യില്‍ സുനിതയും കുടുംബവുമാണ് നിരന്തരമുണ്ടാകുന്ന പാമ്പിന്റെ ശല്യത്തില്‍ പൊറുതിമുട്ടി വീടുപേക്ഷിച്ചത്. വീടിനുള്ളിലും പരിസരങ്ങളിലുമായി നിറയെ പാമ്പുകളാണ്. സ്ഥിരമായി പാമ്പിനെ കാണുന്ന അടുക്കളഭാഗവും കുളിമുറിയും പൊളിച്ചുകളഞ്ഞു. പക്ഷെ പാമ്പ് ശല്യത്തിന് കുറവുണ്ടായില്ല. മൂര്‍ഖനും അണലിയുമുള്‍പ്പെടെയുള്ള കൊടുംവിഷമുള്ള പാമ്പുകള്‍ ഇവരുടെ വീട്ടില്‍ സൈ്വര വിഹാരം നടത്തുകയാണ്. ഒരുദിവസംമാത്രം മൂന്ന്…

Read More

വീട്ടിലേക്കുള്ള വഴിയില്‍ പാര്‍ട്ടിയുടെ കൊടി നാട്ടിയതിനെ ചോദ്യം ചെയ്തു ! വീട്ടമ്മയെ ക്രൂരമായി മര്‍ദ്ദിച്ച് സിപിഎമ്മുകാര്‍…

പാര്‍ട്ടിക്കാര്‍ വീട്ടിലേക്കുള്ള വഴിയില്‍ കൊടി നാട്ടിയതിനെ ചോദ്യം ചെയ്ത വീട്ടമ്മയ്ക്കും മകനും സിപിഎമ്മുകാരുടെ വക ക്രൂരമര്‍ദ്ദനം. അസഭ്യം പറയുകയും അക്രമിക്കുകയും ചെയ്തെന്ന പരാതിയില്‍ എട്ട് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു. കാസര്‍കോട് ബിംബുങ്കാലിലെ ബനാര്‍ദ്ദനന്റെ വീട്ടിലേക്കുള്ള വഴിയരികിലാണ് സിപിഎം പ്രവര്‍ത്തകര്‍ കൊടി കെട്ടിയത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. കാസര്‍കോട് ബിംബുങ്കാലാല്‍ നിന്നും ബന്തടുക്കയിലേക്ക് പോകുന്ന പ്രധാന റോഡിനോട് ചേര്‍ന്നാണ് ജനാര്‍ദ്ദനന്റെ വീട് സ്ഥിതിചെയ്യുന്നത്. റോഡിനോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലം അടുത്തിടെ ജനാര്‍ദ്ദനന്റെ കുടുംബം വാങ്ങിയിരുന്നു. ഈ സ്ഥലത്ത് അന്യായമായി സിപിഎം കൊടിനാട്ടുകയായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. പലതവണ ആവശ്യപ്പെട്ടിട്ടും സിപിഎം കൊടിമരം മാറ്റാന്‍ തയ്യാറായില്ലെന്നും എന്നാല്‍ വീട്ടുകാര്‍ നേരിട്ട് കൊടിമരം മാറ്റാന്‍ ശ്രമിച്ചപ്പോള്‍ വീടിന് എതിര്‍ വശത്തുള്ള സിപിഎം ഏരിയ കമ്മിറ്റി ഓഫീസില്‍ നിന്നും പ്രവര്‍ത്തകര്‍ ഓടിയെത്തി ജനാര്‍ദ്ദനന്റെ ഭാര്യ ചിത്രവതിയേയും മകനേയും ആക്രമിക്കുകയാണെന്നുമാണ് പരാതി. എന്നാല്‍ വീടിന്റെ സമീപത്തായി…

Read More

ആദ്യം വിഷം കുടിച്ചു നോക്കി; അടുത്തത് മണ്ണെണ്ണ… അറ്റകൈയ്യായി പടക്കം കഴുത്തില്‍ തൂക്കി നിന്നപ്പോള്‍ രണ്ടു വയസുകാരന്‍ മകന്‍ നീന്തിവന്നു കാലില്‍ പിടിച്ചു; ഒരു യുവാവ് ആത്മഹത്യയില്‍ നിന്ന് പിന്മാറിയതിങ്ങനെ…

ഭാര്യ പിണങ്ങിപ്പോയതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച യുവാവിനെ അതില്‍ നിന്ന് പിന്തിരിപ്പിച്ച് രണ്ടു വയസുള്ള മകന്‍. ഒന്നര വര്‍ഷം മുമ്പ് ഭാര്യ ഉപേക്ഷിച്ചു പോയ മണികണ്ഠന്‍ എന്ന തമിഴ് യുവാവാണ് സ്ഫോടനം നടത്തി മരിക്കാനുള്ള തീരുമാനം വൈകാരിക നിമിഷത്തിനൊടുവില്‍ ഉപേക്ഷിച്ചത്. കുട്ടി കാലില്‍ കെട്ടിപ്പിടിച്ച് കരയാന്‍ തുടങ്ങിയതോടെ മരിക്കാനുള്ള തീരുമാനം ഉപേക്ഷിച്ച് യുവാവ് തന്നെ രക്ഷിക്കണമെന്ന് പോലീസിനോട് പറയുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് കോണ്‍സ്റ്റബിളിന്റെ സമര്‍ത്ഥമായ ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. ശരീരത്ത് മണ്ണെണ്ണയൊഴിച്ച ശേഷമായിരുന്നു വലിയ ഗുണ്ടുകള്‍ നിറഞ്ഞ മാല ഇയാള്‍ കഴുത്തിലിട്ടതും തീപ്പെട്ടിയെടുത്തതും. എന്നാല്‍ സമയത്ത് അവിടെയെത്തിയ പോലീസ് സംഘം മകനെ പിതാവിന്റെ അരികിലേക്ക് ഇറക്കി വിടുകയായിരുന്നു. കരഞ്ഞുകൊണ്ട് നീന്തിയെത്തിയ കുട്ടി പിതാവിന്റെ കാലില്‍ തൊട്ടതോടെ മണികണ്ഠന്‍ വൈകാരിക പ്രതിസന്ധിയില്‍ അകപ്പെട്ടു. ഈ സമയം മതിയായിരുന്നു പോലീസുകാര്‍ക്ക്. തീപ്പെട്ടി തട്ടിക്കളഞ്ഞ് പടക്കമാല വലിച്ചു പൊട്ടിച്ചു.…

Read More

ഗംഭീരമായി കല്യാണഷോപ്പിംഗ് നടത്തി വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ എന്തോ മറന്നതു പോലെ ഒരു തോന്നല്‍ ! അഞ്ചു വയസ്സുകാരി വടകരയിലെ ഷോപ്പിംഗ് മാളില്‍ പെട്ടുപോയതിങ്ങനെ

കല്യാണഷോപ്പിംഗ് ആഘോഷമാക്കി കുടുംബം വീട്ടില്‍ തിരികെയെത്തിയത് അഞ്ചു വയസുള്ള പെണ്‍കുട്ടിയെ മാളില്‍ മറന്ന്. വടകര സ്വദേശിയായ കുട്ടിയെയാണ് മാളില്‍ മറനന്ന് കുടുബം വീട്ടിലേക്ക് പോയത്. കോഴിക്കോട്ടെ ഹൈലറ്റ് മാലില്‍ ശനിയാഴ്ചയാണ് സംഭവം. ബന്ധുവിന്റെ കല്യാണത്തിന് വസ്ത്രങ്ങള്‍ എടുക്കാനെത്തിയ കുടുംബമാണ് അഞ്ചു വയസുകാരിയെ മാളില്‍ മറന്നത്. എട്ട് കുട്ടികളായിരുന്നു വിവാഹ വസ്ത്രം എടുക്കാനെത്തിയ സംഘത്തിലുണ്ടായിരുന്നത്. വീട്ടിലെത്തിയപ്പോഴാണ് ഇവര്‍ കുട്ടി കൂടയില്ലായെന്ന് അറിയുന്നത് പൊലീസ് വിളിക്കുമ്പോളാണ്. കുട്ടിയുടെ പിതാവ് വിദേശത്തായതിനാല്‍ സഹോദരിയുടെ കൂടെയാണ് ഷോപ്പിംഗ് മാളിലെത്തിയത്. രാത്രി 11ന് മാള്‍ അടയ്ക്കുമ്പോള്‍ സുരക്ഷ ജീവനക്കാരാണ് കുട്ടിയെ കണ്ടത്. ഉടന്‍ തന്നെ ഇവര്‍ വനിത ഹെല്‍പ് ലൈനില്‍ വിവരമറിയിച്ചു. പൊലീസെത്തി വിവരം അന്വേഷിച്ചപ്പോള്‍ കുട്ടിക്ക് സ്‌കൂളിന്റെ പേരുമാത്രമേ അറിയുകയുണ്ടായിരുന്നുള്ളൂ. ഇതേതുടര്‍ന്ന് കുറ്റ്യാടി എസ്.ഐ. സ്‌കൂളിലെ അധ്യാപകര്‍ വഴി കുട്ടിയുടെ പിതാവിന്റെ സഹോദരന്റെ ഫോണ്‍നമ്പര്‍ സംഘടിപ്പിച്ചു. പോലീസ് കുട്ടിയുടെ പിതാവിന്റെ സഹോദരനുമായി ഫോണില്‍…

Read More