ചിക്കന്‍ കറിയ്ക്ക് വ്യത്യസ്തമായ ടേസ്റ്റ് വന്നതിനെത്തുടര്‍ന്ന് നോക്കിയപ്പോള്‍ കണ്ടത് ചത്ത എലിക്കുഞ്ഞിനെ ! റസ്റ്ററന്റ് മാനേജര്‍ക്കും ഷെഫിനുമെതിരേ കേസ്

ചിക്കന്‍കറിയില്‍ നിന്ന് ചത്ത എലിക്കുഞ്ഞിനെ കിട്ടിയതിനെത്തുടര്‍ന്ന് റസ്റ്ററന്റ് മാനേജര്‍ക്കും ഷെഫിനുമെതിരേ കേസെടുത്ത് പോലീസ്.

മുംബൈയിലെ റസ്റ്ററന്റില്‍ ഭക്ഷണം കഴിക്കാനെത്തിയ അനുരാഗ് സിംഗിനും കൂട്ടുകാരനുമാണ് ദുരനുഭവം ഉണ്ടായത്.

ബാന്ദ്രയില്‍ പഞ്ചാബി ഭക്ഷണം കിട്ടുന്ന റസ്റ്ററന്റില്‍ ഞായറാഴ്ച രാത്രിയാണ് ഇരുവരും കയറിയത്.

ഒരു ചിക്കന്‍ കറിയും ഒരു മട്ടണ്‍ കറിയും ഓര്‍ഡര്‍ ചെയ്തു. ഭക്ഷണം കഴിക്കുന്നതിനിടെ ചിക്കന്‍ കറിയില്‍ എലിക്കുഞ്ഞ് കിടക്കുന്നതായി ശ്രദ്ധയില്‍പ്പെടുകയായിരുന്നു.

മാനേജരോട് പരാതിപ്പെട്ടെങ്കിലും വ്യക്തമായി മറുപടി നല്‍കിയില്ല. തുടര്‍ന്ന് ഇരുവരും പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

റസ്റ്ററന്റ് മാനേജര്‍ക്കും ഷെഫിനുമെതിരെ വിവിധ വകുപ്പുകള്‍ അനുസരിച്ച് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ചിക്കന്‍ കറിയില്‍ നിന്ന് ഒരു കഷണം എടുത്ത് കഴിക്കാന്‍ തുടങ്ങിയപ്പോള്‍ ടേസ്റ്റ് വ്യത്യാസം തോന്നി. തുടര്‍ന്ന് സൂക്ഷിച്ച് നോക്കിയപ്പോഴാണ് എലിക്കുഞ്ഞ് ആണ് എന്ന് തിരിച്ചറിഞ്ഞത്.

മാനേജറോട് പരാതിപ്പെട്ടെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു.

Related posts

Leave a Comment