അപകടം വരുത്തിയശേഷം ‘നൈസായി മുങ്ങി’! അപകടത്തിൽപ്പെട്ടത് ഒരേ ദിശയിൽ സഞ്ചരിക്കുന്ന വാഹനങ്ങള്‍…

കൊയിലാണ്ടി: പൂക്കാട് പെട്രോൾ പമ്പിന് സമീപത്ത് സ്കൂട്ടറുകൾ തമ്മിലിടിച്ച് ഒരാൾക്ക് പരിക്കേറ്റു. അപകട ശേഷം സ്കൂട്ടറുമായി യുവാവ് മുങ്ങി. 

ഒരേ ദിശയിൽ സഞ്ചരിക്കുന്ന വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. മുന്നിൽ സഞ്ചരിക്കുകയായിരുന്നു സ്കൂട്ടറിൽ പിറകെ വന്ന ജൂപ്പിറ്റർ സ്കൂട്ടറാണിടിച്ചത്.

പുറക്കാട്ടിരി സ്വദേശി മുഹമ്മദ് ഫായിസിനാണ് പരിക്കേറ്റത്. ഇയാളുടെ തുടയെല്ല് പൊട്ടി ഇപ്പോഴും ചികിത്സയിലാണ്.

അപകടത്തിനിടയാക്കിയ നീല ജൂപ്പിറ്റർ ഓടിച്ച യുവാവിനെയാണ് പോലീസ് തിരയുന്നത്. മുഹമ്മദ് സഞ്ചരിച്ച സ്കൂട്ടറും പിറകിലായി ജൂപ്പിറ്റർ സ്കൂട്ടറും കോഴിക്കോട് നിന്ന് കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്നു.

പൂക്കാട് പെട്രോൾ പമ്പിന് സമീപത്തെത്തിയപ്പോൾ ജൂപ്പിറ്റർ മുഹമ്മദ് സഞ്ചരിച്ച വാഹനത്തിനെ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ ഇയാൾ തെറിച്ച് റോഡികിലേക്ക് വീണു.

അപകട ദൃശ്യങ്ങളിൽ പരിക്കുപറ്റിയോ എന്ന് നോക്കാനായി ജൂപ്പിറ്റർ ഓടിച്ചിരുന്ന യുവാവ് വാഹനത്തിനരികലേക്ക് വരുന്നത് വ്യക്തമാണ്.

എന്നാൽ ആളു കൂടിയതോടെ വാഹനവുമായി ഇയാൾ കടന്നു കളഞ്ഞു. നീല ടീഷർട്ട് ധരിച്ച യുവാവാണ് ജൂപ്പിറ്റർ സ്കൂട്ടർ ഓടിച്ചിരുന്നത്.

Related posts

Leave a Comment