മുന്നൂറ്  പായ്ക്കറ്റ് പാൻമസാലയുമായി രണ്ട് പേർ അറസ്റ്റിൽ;  ഒരാൾ ഓടി രക്ഷപ്പെട്ടു

ശ്രീകണ്ഠപുരം(കണ്ണൂർ): വളക്കൈയിൽ 300 പായ്ക്കറ്റ് പാൻമസാലയുമായി 2 പേർ അറസ്റ്റിൽ. ഉത്തർപ്രദേശ് രാമപൂർ ലാലാ നഗറിലെ തേജ് മണി (28), ഒഡീഷ ജയ്പൂർ വാണിയപാൽ സ്വദേശി അഭയ് ബഹ്റ (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തെത്തുടർന്ന് ഇന്ന് രാവിലെ വളക്കൈ അംബേദ്കർ കോളനിയിലെ ഇവരുടെ വാടക വീട്ടിൽ നിന്നാണ് പിടികൂടിയത്. ഒരാൾ ഓടി രക്ഷപ്പെട്ടു. വീടിനുള്ളിൽ നിലത്ത് പ്രത്യേകം തയാറാക്കിയ അറയിൽ സൂക്ഷിച്ചിരുന്ന പാൻമസാല കസ്റ്റഡിയിലെടുത്തു. ഏജന്‍റ് മുഖേന മംഗലാപുരത്ത് നിന്ന് ട്രെയിനിൽ കണ്ണൂരിലെത്തിക്കുന്ന പുകയില ഉല്പന്നങ്ങൾ ഇവർ തന്നെയാണ് വളക്കൈയിലെ വീട്ടിലെത്തിക്കുന്നത്. ചെങ്കൽത്തൊഴിലാളികളായ ഇരുവരും മലയോര മേഖലയിലെ കടകളിൽ ഹോൾസെയിലായി പാൻമസാല വിൽപന നടത്തുകയാണ് ചെയ്യുന്നത്.

Read More

വ്യാജ കോഴ്സ് നടത്തി തട്ടിപ്പ്: കൂത്തുപറമ്പ്  സ്വദേശിനിയായ യുവതി കൊച്ചിയിൽ പിടിയിൽ

വിദേശത്ത് ഉയർന്ന ശന്പളത്തിൽ ജോലി ലഭിക്കുമെന്നു തെറ്റിദ്ധരിപ്പിച്ചു വ്യാജ കോഴ്സിനു വിദ്യാർഥികളെ ചേർത്തു തട്ടിപ്പ് നടത്തിയ കേസിൽ യുവതി പിടിയിൽ. വൻ തുക ഫീസായി വാങ്ങി വ്യാജ സർട്ടിഫിക്കറ്റുകൾ നൽകി വഞ്ചിച്ച കേസിലെ പ്രതിയായ കണ്ണൂർ സ്വദേശിനി കൂത്തുപറന്പ് നീർവേലി ക്രെസന്‍റ് മഹലിൽ സയിഷാന(28)യെയാണ് പാലാരിവട്ടം പോലീസ് അറസ്റ്റ‌് ചെയ്തത്. പാലാരിവട്ടം ജനത റോഡിലെ പെന്‍റ എസ്റ്റേറ്റിൽ 2017 മുതൽ എൻഐഎസ്ഇടി എന്ന സ്ഥാപനം നടത്തിയായിരുന്നു തട്ടിപ്പ്. കേന്ദ്ര പ്ലാനിംഗ് കമ്മീഷന്‍റെ കീഴിലുള്ള നാഷണൽ ഡെവലപ്മെന്‍റ് ഏജൻസിയായ ഭാരത് സേവക് സമാജിന്‍റെ അഫിലിയേഷൻ ഉണ്ടെന്നും ചെന്നൈയിലെ മറ്റൊരു സ്ഥാപനത്തിന്‍റെ ബ്രാഞ്ചാണെന്നുമായിരുന്നു പ്രചാരണം. ഒരു മാസത്തെ ഹെൽത്ത് സേഫ്റ്റി എൻവയോണ്‍മെന്‍റൽ എൻജിനിയറിംഗ് കോഴ്സ് പഠിച്ചാൽ വിദേശ രാജ്യങ്ങളിൽ ഉയർന്ന ശന്പളത്തിൽ ജോലി ലഭിക്കുമെന്നും തങ്ങൾ തന്നെ പ്ലേസ്മെന്‍റ് ശരിയാക്കിക്കൊടുക്കുമെന്നുമായിരുന്നു വിദ്യാർഥികളോടു പറഞ്ഞിരുന്നത്. ഇത്തരത്തിൽ വിദ്യാർഥികളിൽനിന്ന് 20,000 രൂപ മുതൽ…

Read More

രാമചന്ദ്രന്‍റെ “വിശേഷാൽ തട്ടിപ്പ്’..! ക്ഷേത്ര വഴിപാടുകളുടെ പേരില്‍ വ്യാപക തട്ടിപ്പ്; എറണാകുളം സ്വദേശി പിടിയില്‍

കോഴിക്കോട്: വിഘ്നങ്ങള്‍ തീര്‍ക്കാന്‍ ഗണപതി ഹോമവും കുടുംബത്തിന്‍റെ ഐശ്യര്വത്തിനായി ഐശ്വര്യപൂജയും നടത്താനുള്ള രസീത് നല്‍കി വിശ്വാസികളില്‍ നിന്ന് വ്യാപക തട്ടിപ്പ് നടത്തിയയാള്‍ പിടിയില്‍ . എറണാകുളം പനമ്പള്ളിനഗറിലെ പനമ്പള്ളി അപ്പാര്‍ട്ട്‌മെന്‍റ് 23/303 -ലെ താമസക്കാരനായ വി.രാമചന്ദ്രന്‍(62) ആണ് പിടിയിലായത്. കോഴിക്കോട് പാളയം ഭാഗത്ത് നിന്നാണ് കസബ എസ്‌ഐ വി.സിജിത്തിന്‍റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്. തട്ടിപ്പിനായുള്ള രസീത് ബുക്കുമായി പാളയത്തെത്തിയപ്പോഴായിരുന്നു പോലീസ് സംഘം ഇയാളെ വളഞ്ഞുപിടികൂടിയത്. തളി ശ്രീ മഹാഗണപതി ബാലസുബ്രഹ്മണ്യ ക്ഷേത്രത്തില്‍ വിശേഷാല്‍ മഹാഗണപതി ഹോമം നടക്കുന്നുവെന്ന പേരില്‍ നഗരത്തിലെ ഫ്‌ളാറ്റുകളില്‍ താമസിക്കുന്നവരെ ലക്ഷ്യമാക്കിയായിരുന്നു രാമചന്ദ്രന്‍ പ്രധാനമായും തട്ടിപ്പ് നടത്തിയിരുന്നത്. ഇതിനു പുറമേ ഐശ്വര്യത്തിനായും സന്താനഭാഗ്യത്തിനായും ,വിദ്യാര്‍ഥികളുടെ പഠനമെച്ചപ്പെടുത്താനായും,വിദേശത്തുള്ള ഭർത്താവിനായും വിവിധ തരം പൂജകള്‍ നടത്താനെന്ന പേരിലും തട്ടിപ്പ് നടത്തിയതായി പോലീസ് അറിയിച്ചു. നവജാതശിശുക്കളുടെ ഐശ്വര്യത്തിനായി പ്രത്യേക വിശേഷാൽ പൂജുമുണ്ട്. ഈ പൂജയുടെ പേരിൽ വൻതോതിൽ…

Read More

ആക്രിക്കാരായെത്തി  വീട്ടിൽ അതിക്രമിച്ചു കയറി  മോഷണശ്രമം; മൂന്നംഗസംഘം അറസ്റ്റിൽ

മട്ടന്നൂർ: വീട്ടിൽ അതിക്രമിച്ചു കയറി മോഷണം നടത്താൻ ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ടു മൂന്നു പേരെ മട്ടന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്, കൊല്ലം, തൃശൂർ സ്വദേശികളാണ് പോലീസ് പിടിയിലായത്. ഇന്നലെ വൈകുന്നേരം മട്ടന്നൂർ – അഞ്ചരക്കണ്ടി വിമാനത്താവള റോഡിൽ വച്ചാണ് സംഘം പിടിയിലാകുന്നത്. കൊല്ലം കരുനാഗപ്പള്ളി സ്വദേശി ലാൽ എസ്.കൃഷ്ണ (21), തൃശൂർ സ്വദേശി സി.ജെ. ജിന്‍റോ (21), തിരുനെൽവേലി സ്വദേശി ശക്തിവേൽ (23) എന്നിവരെയാണ് മട്ടന്നൂർ എസ്ഐ ശിവൻ ചോടത്തും സംഘവും ചേർന്നു അറസ്റ്റ് ചെയ്തത്. കല്ലേരിക്കര സ്കൂളിനു സമീപത്തെ ശങ്കരന്‍റെ വീട്ടിലാണ് മോഷണശ്രമമുണ്ടായത്. മോഷ്ടാക്കളിലൊരാൾ ബെഡ്റൂമിൽ കടന്നു കയറുകയായിരുന്നു. അലമാര തുറക്കുന്ന ശബ്ദം കേട്ടെത്തിയ വീട്ടുകാർ യുവാവിനെ കാണുകയും വീട്ടുകാരുടെ ബഹളം കേട്ടെത്തിയ നാട്ടുകാർ ഓടി രക്ഷപ്പെടാൻ ശ്രമിച്ച മോഷ്‌ടാക്കളെ തടഞ്ഞുവയ്ക്കുകയായിരുന്നുവെന്നും പോലീസ്‌ അറിയിച്ചു. പഴയ സാധനങ്ങൾ എടുക്കാനെന്ന വ്യാജേന വീട്ടിലെത്തുന്ന സംഘം വീട്ടുകാരുടെ…

Read More

കൃത്രിമനിറങ്ങൾ! വെളിച്ചെണ്ണയ്ക്കും വെല്ലത്തിനും പിന്നാലെ ചായപ്പൊടിയിലും മായം

കൂത്തുപറമ്പ്: മായം കലർന്ന വെല്ലവും വെളിച്ചെണ്ണയും വിപണിയിൽനിന്നു പിടികൂടിയതിന് പിന്നാലെ ചായപ്പൊടിയിലും വ്യാപകമായി മായം കലർത്തിയതായി കണ്ടെത്തി. കൂത്തുപറമ്പ് നഗരത്തിലെ ഒട്ടേറെ ചായക്കടകളിലും ഹോട്ടലുകളിലും തട്ടുകടകളിലും നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് മായംകലർന്ന ചായപ്പൊടി ഉപയോഗിക്കുന്നതായി കണ്ടെത്തിയത്. കഴിഞ്ഞദിവസം ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ നഗരത്തിലെ മുപ്പതോളം കടകളിൽ പരിശോധന നടത്തിയിരുന്നു. ഇവയിൽ പല കടകളിൽനിന്നും ചായപ്പൊടിയുടെ സാമ്പിൾ എടുത്ത് ഗുണനിലവാര പരിശോധനയ്ക്ക് അയച്ചു. പ്രാഥമിക പരിശോധനയിൽത്തന്നെ ചായപ്പൊടിയിൽ കൃത്രിമനിറങ്ങൾ ചേർത്തതായി സംശയമുയർന്നു. ചായപ്പൊടി കോഴിക്കോട്ടെ റീജണൽ അനലറ്റിക്കൽ ഫുഡ് ലബോറട്ടറിയിൽ അയച്ചു നടത്തിയ പരിശോധനയിലാണ് നിരോധിക്കപ്പെട്ട കൃത്രിമ വർണവസ്തുക്കളായ കാർമിയോസിൻ, സൺസെറ്റ് യെല്ലോ, ടാർ ടാറിൻ എന്നിവ ചേർത്തതായി കണ്ടെത്തിയത്. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം യാതൊരു കാരണവശാലും ഭക്ഷ്യവസ്തുക്കളിൽ ചേർക്കാൻ പാടില്ലാത്ത നിറമാണിവ. ഗുണനിലവാരം കുറഞ്ഞ ചായപ്പൊടികളും ഉപയോഗിച്ച ശേഷം കളയുന്ന ചായപ്പൊടികളും ശേഖരിച്ച് കൊണ്ടുപോയി കേരളത്തിനു പുറത്തെ…

Read More

കാടാച്ചിറയിൽ ക്വാർട്ടേഴ്സിൽ യുവതി മരിച്ച  സംഭവം; അജ്ഞാതനായ ഒരാൾ ഉണ്ടായിരുന്നുവെന്ന് പോലീസ്

കണ്ണൂർ: കാടാച്ചിറയിലെ ക്വാർട്ടേഴ്സിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ക്വാർട്ടേഴ്സിൽ ഒരാൾ ഉണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചു. തൂങ്ങിമരിച്ച യുവതിയെ കസേരയിൽ ഇരുത്തിയശേഷം വീടുപൂട്ടി ഇയാൾ പുറത്തോട്ടു പോവുകയായിരുന്നുവെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. എടക്കാട് എസ്ഐ മഹേഷ് കണ്ടന്പേത്തിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം. പാലയാട്ടെ ശങ്കരൻ-അമ്മാളു ദന്പതികളുടെ മകൾ നിഷ (36)യാണ് മരിച്ചത്. നിഷ മക്കളുമായി ക്വാർട്ടേഴ്സിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഭർത്താവുമായുള്ള ബന്ധം വേർപിരിഞ്ഞിരുന്നു. ബന്ധുവീട്ടിലായിരുന്ന കുട്ടികൾ ബുധനാഴ്ച വൈകുന്നേരം സ്കൂൾ കഴിഞ്ഞു വന്നപ്പോൾ നിഷയെ കണ്ടില്ല. തുടർന്നു നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണു വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. കസേരയിൽ ഇരുന്ന നിലയിലായിരുന്നു മൃതദേഹം. എന്നാൽ തൂങ്ങിയ കയറും മറ്റും കണ്ടതു മറ്റൊരു മുറിയിലായിരുന്നു. ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ദർ , ഫോറൻസിക് വിഭാഗം ഉദ്യോഗസ്ഥർ എന്നിവരും സ്ഥലത്തെത്തി. പോലീസ് നായ…

Read More

“ഈ പ്രായത്തിൽ എന്നോട് ഇങ്ങനെയൊക്കെ ചെയ്യാമോ…‍?’ പ്രതിക്ക് ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് 83കാരി കോടതിയിൽ

തലശേരി: പീഡനക്കേസിലെ പ്രതിക്ക് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് പീഡനത്തിന് ഇരയായ എൺപത്തി മൂന്നുകാരി ജില്ലാ ജഡ്ജിയോട് നേരിട്ട് അഭ്യർഥിച്ചു. ഇന്നലെ ജില്ലാ കോടതിയിൽ ജില്ലാ ജഡ്ജ് ടി.ഇന്ദിരയ്ക്കു മുന്പാകെയായിരുന്നു അഭ്യർഥന. “ഈ പ്രായത്തിലുള്ള എന്നോട് ഇങ്ങനെയൊക്കെ ചെയ്യാമോ മോനേ…’ എന്ന് ഡിസ്ട്രിക്ട് ഗവ.പ്ലീഡർ ബി.പി.ശശീന്ദ്രനോടും വയോധിക ചോദിച്ചു. കഴിഞ്ഞ ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. ചക്കരക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ അന്പത്തിയൊന്പതുകാരൻ ആണ് കേസിലെ പ്രതി. ഇയാൾ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജി പരിഗണിക്കവെയാണ് വയോധിക നേരിട്ട് കോടതിയിലെത്തി സങ്കടം അറിയിച്ചത്. ആരുമില്ലാത്ത സമയത്ത് വീട്ടിൽ എത്തിയ പ്രതി വയോധികയെ പീഡിപ്പിക്കുകയായിരുന്നു. പ്രായാധിക്യം കാരണം എതിർക്കാൻ കഴിഞ്ഞില്ലെന്നും വയോധിക കോടതിയിൽ പറഞ്ഞു. സംഭവത്തിനുശേഷം മൂന്നുമാസം കഴിഞ്ഞാണ് കേസ് പരിഗണിച്ചത്. കുടുംബത്തിന്‍റെ മാനമോർത്താണ് ആദ്യം പരാതി നൽകാതിരുന്നത്. പിന്നീട് സംഭവം പുറത്തറിയുകയും പ്രതിയിൽ നിന്നും ഭീഷണി ഉയരുകയും ചെയ്ത സാഹചര്യത്തിലാണ്…

Read More

സ്റ്റുഡന്‍റ് ഫ്രണ്ട്‌ലി;  കണ്ണൂരിലെ 10 ബസുകൾക്ക് പോലീസിന്‍റെ പുരസ്കാരം

കണ്ണൂർ: വിദ്യാർഥികളോട് നല്ല രീതിയിൽ പെരുമാറുന്ന ബസ് ജീവനക്കാർക്കു മികവിന്‍റെ പ്രോഗ്രസ് കാർഡും പുരസ്കാരവും നൽകാൻ കണ്ണൂർ ടൗൺ പോലീസ്. കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്‍റെ ആഭിമുഖ്യത്തിൽ കണ്ണൂരിൽ 20 മികച്ച സ്റ്റുഡന്‍റ് ഫ്രണ്ട്‌ലി ബസുകളെ തെരഞ്ഞെടുത്തു. ഇതിൽ നിന്നും 10 ബസുകളെ പുരസ്കാരത്തിന് തെരഞ്ഞെടുത്തു. സ്റ്റേഷൻ ലിമിറ്റിലുള്ള സ്കൂളുകളിലും കോളജുകളിലും അഭിപ്രായ സർവേ നടത്തിയാണ് ബസുകളെ കണ്ടെത്തിയത്. മികച്ച പത്ത് ബസുകളിലെ തൊഴിലാളികളെ ഇന്നു ഉച്ചകഴിഞ്ഞ് മൂന്നിന് പോലീസ് സഭാ ഹാളിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം നല്കി അനുമോദിക്കും. തെരഞ്ഞെടുത്ത 20 ബസുകളിൽ സ്റ്റുഡന്‍റ് ഫ്രണ്ട്‌ലി സ്റ്റിക്കറുകൾ പതിപ്പിക്കും. വിദ്യാർഥികളോട് ബസ് ജീവനക്കാരുടെ പെരുമാറ്റം മോശമാകാറുണ്ടെന്ന പരാതി പതിവായതോടെയാണ് ഇത്തരമൊരു ആശയവുമായി ടൗൺ പോലീസ് രംഗത്തെത്തിയത്. ടൗൺ സിഐ ടി.കെ. രത്നകുമാറിന്‍റെ ആശയത്തിൽ നിന്നാണ് പദ്ധതിക്കു രൂപം നൽകിയത്. തെരഞ്ഞെടുക്കപ്പെട്ട ബസുകളിലെ…

Read More

വൈദ്യുതി മുടക്കം ഒഴിവാക്കാൻ കേബിൾ ഭൂമിക്കടിയിലൂടെ; ചാവശേരിയിൽ നടപടി തുടങ്ങി

മട്ടന്നൂർ: കാലവർഷത്തിൽ വൈദ്യുതി മുടക്കം ഒഴിവാക്കുന്നതിനു ഭൂമിക്കടിയിലെ കേബിൾ സ്ഥാപിച്ചു കെഎസ്ഇബി വൈദ്യുതി പ്രവർത്തനം കാര്യക്ഷമമാക്കുന്നു. കോടികൾ ചിലവിട്ടാണ് സർക്കാർ പദ്ധതി നടപ്പിലാക്കുന്നത്. ചാവശേരി 110 കെവി സബ് സ്റ്റേഷനിൽ നിന്നു പഴശി, മാലൂർ തോലമ്പ്ര സബ് സ്റ്റേഷനുകളിൽ വൈദ്യുതിയെത്തിക്കുന്നതിനാണ് 33 കെവിയുടെ കേബിൾ ഭൂമിക്കടിയിലൂടെ സ്ഥാപിക്കുന്നത്. ചാവശേരി ഹയർ സെക്കൻഡറി സ്കൂളിനു സമീപത്തെ സബ് സ്റ്റേഷൻ മുതൽ കോളാരി ജുമാ മസ്ജിദ് വരെയുള്ള 3.600 കിലോ മീറ്റർ ദൂരം വരെയാണ് ആദ്യഘട്ടത്തിൽ ഭൂമിക്കടിയിലൂടെ കേബിൾ വലിക്കുന്നത്. ഇതിനാവശ്യമായ കേബിൾ തമിഴ്നാട്ടിൽ നിന്നു കെഎസ്ഇബി ചാവശേരിയിലെത്തിച്ചു. കാഞ്ഞിരോട്, പിണറായി സബ് സ്റ്റേഷനുകളിൽ നിന്നാണ് നിലവിൽ പഴശി, തോലമ്പ്ര സബ് സ്റ്റേഷനുകളിലേക്ക് വൈദ്യുതി വിതരണം ചെയ്യുന്നത്. വൈദ്യുതി ലൈൻ വഴിയാണ് വൈദ്യുതി നൽകുന്നത്. മഴക്കാലത്ത് ലൈനിൽ മരം വീണും സാങ്കേതിക തകരാറും കാരണം വൈദ്യുതി വിതരണം തടസപെടാറുണ്ട്. ഇത്…

Read More

പറശിനിക്കടവ് പീഡനം; ആദ്യ കുറ്റപത്രത്തിന് 200 പേജുകൾ‌, അഞ്ചു പ്രതികൾ, 63 സാക്ഷി മൊഴികൾ

തളിപ്പറമ്പ് : പറശിനിക്കടവ് പീഡനക്കേസിലെ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് പതിനഞ്ചു കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതിനായി മൂന്നു കുറ്റപത്രങ്ങളാണ് തയാറാക്കുന്നത്. 200 പേജുള്ള ആദ്യത്തെ കുറ്റപത്രമാണ് പോലീസ് ഇന്ന് സമര്‍പ്പിച്ചത്. ബാക്കി കുറ്റപത്രങ്ങൾ തയാറാക്കി വരികയാണെന്നും ഇവ ഉടനെ സമർപ്പിക്കുമെന്നും തളിപ്പറന്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാൽ പറഞ്ഞു. ഇന്നു സമര്‍പ്പിക്കുന്ന കുറ്റപത്രത്തില്‍ അഞ്ച് പ്രതികളാണ് ഉളളത്. മാട്ടൂല്‍ നോര്‍ത്ത് പത്മാലയത്തില്‍ കലിക്കോട് വളപ്പില്‍ സന്ദീപ്, ചൊറുക്കളയിലെ പുത്തന്‍പുര ഹൗസില്‍ ഷംസുദീന്‍, പരിപ്പായി വരമ്പുമുറിയില്‍ ചാപ്പയില്‍ ഷെബീര്‍, നടുവില്‍ കിഴക്കേവീട്ടില്‍ അയൂബ്, അരിമ്പ്ര സ്വദേശി കെ. പവിത്രന്‍ എന്നിവരാണ് പ്രതികള്‍. ഇതില്‍ പവിത്രന്‍ ഒഴികെ നാല് പ്രതികളും റിമാൻഡിലാണ്. പറശിനിക്കടവിലെ ഹോട്ടല്‍ റിസപ്ഷനിസ്റ്റായ പവിത്രനെതിരെ പ്രതികള്‍ക്ക് മുറി നല്‍കി ഒത്താശ ചെയ്തു കൊടുത്തു എന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്. നവംബര്‍ 19 നായിരുന്നു കേസിനാസ്പദമായ…

Read More