കാടാച്ചിറയിൽ ക്വാർട്ടേഴ്സിൽ യുവതി മരിച്ച  സംഭവം; അജ്ഞാതനായ ഒരാൾ ഉണ്ടായിരുന്നുവെന്ന് പോലീസ്

കണ്ണൂർ: കാടാച്ചിറയിലെ ക്വാർട്ടേഴ്സിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ക്വാർട്ടേഴ്സിൽ ഒരാൾ ഉണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചു. തൂങ്ങിമരിച്ച യുവതിയെ കസേരയിൽ ഇരുത്തിയശേഷം വീടുപൂട്ടി ഇയാൾ പുറത്തോട്ടു പോവുകയായിരുന്നുവെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. എടക്കാട് എസ്ഐ മഹേഷ് കണ്ടന്പേത്തിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം.

പാലയാട്ടെ ശങ്കരൻ-അമ്മാളു ദന്പതികളുടെ മകൾ നിഷ (36)യാണ് മരിച്ചത്. നിഷ മക്കളുമായി ക്വാർട്ടേഴ്സിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഭർത്താവുമായുള്ള ബന്ധം വേർപിരിഞ്ഞിരുന്നു. ബന്ധുവീട്ടിലായിരുന്ന കുട്ടികൾ ബുധനാഴ്ച വൈകുന്നേരം സ്കൂൾ കഴിഞ്ഞു വന്നപ്പോൾ നിഷയെ കണ്ടില്ല. തുടർന്നു നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണു വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്.

കസേരയിൽ ഇരുന്ന നിലയിലായിരുന്നു മൃതദേഹം. എന്നാൽ തൂങ്ങിയ കയറും മറ്റും കണ്ടതു മറ്റൊരു മുറിയിലായിരുന്നു. ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ദർ , ഫോറൻസിക് വിഭാഗം ഉദ്യോഗസ്ഥർ എന്നിവരും സ്ഥലത്തെത്തി. പോലീസ് നായ 200 മീറ്റർ ഓടി കൂത്തുപറന്പ് ഭാഗത്തെ ഒരു വീടിനു സമീപം എത്തി നില്ക്കുകയായിരുന്നു. ഷാനു, ഷൈൻ എന്നിവരാണ് നിഷയുടെ മക്കൾ.

Related posts